രാഷ്ട്രീയ രംഗത്ത് അച്ഛന്റെ പേര് തിരിച്ചടിയായി; അറിയപ്പെടാൻ ഇഷ്ടം കല്യാണിക്കുട്ടിയമ്മയുടെ മകളെന്ന്; നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പരിഗണിക്കുമെന്നാണ് ശുഭപ്രതീക്ഷ; ജ്യേഷ്ഠൻ കെ മുരളീധരനോട് രാഷ്ട്രീയ സഹായങ്ങൾ ആവശ്യപ്പെടാറില്ല; മറുനാടൻ ഷൂട്ട് അറ്റ് സൈറ്റിൽ നിലപാട് വ്യക്തമാക്കി പത്മജ വേണുഗോപാൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചാൽ നല്ല പ്രതിക്ഷയുണ്ടെന്ന് പത്മജവേണുഗോപാൽ. മറുനാടന്മലയാളിയുടെ ഷൂട്ട് അറ്റ് സൈറ്റിൽ സംസാരിക്കുകയായിരുന്നു അവർ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ധൈര്യമുണ്ട്. മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും.എല്ലവാരും പ്രതീക്ഷിക്കുന്നത് നല്ലതാണല്ലോ.. ഞാനും പ്രതീക്ഷിക്കുന്നത് നല്ലത് തന്നെയെന്നും പത്മജ പറയുന്നു.അങ്ങിനെ മത്സരിക്കുവാണെങ്കിൽ അത് തൃശ്ശൂർ മാത്രമാകും. കാരണം തന്നെ അറിയുന്ന തനിക്ക് അറിയുന്നവർ ഉള്ള മണ്ഡലം അതാണ്.കഴിഞ്ഞതവണ മത്സരിച്ചപ്പോൾ എല്ലാരും പറഞ്ഞത് ജയിച്ചാൽ ഞാൻ മണ്ഡലത്തിൽ ഉണ്ടാവില്ല എന്നാണ്.പക്ഷെ തോറ്റിട്ടും ഞാൻ അവിടെ നിന്നു.കാരണം എനിക്കത് തിരുത്തണമായിരുന്നു.അത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അവർ വ്യക്തമാക്കി.
നിലവിലെ എംഎൽഎയെക്കുറിച്ചുള്ള ചോദ്യത്തിന് കഴിഞ്ഞ ഒരു വർഷമായി കഴിഞ്ഞ ഒരു വർഷമായി സുനിൽകുമാർ മണ്ഡലത്തിൽ ഇല്ല എന്നറിയാമെന്നും അതിൽ ജനങ്ങൾക്ക് രാഷ്ട്രീയ ഭേദമന്യേ നല്ല പരിഭവം ഉണ്ടെന്നും അത് തനിക്ക് വ്യക്തിപരമായി അറിയാമെന്നും പത്മജ പറയുന്നു.
രണ്ടു തവണയും താൻ തോറ്റത് എൽഡിഎഫ് തരംഗമുണ്ടായപ്പോഴാണ്.അതുകൊണ്ട് തന്നെ പരാജയം തന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ല.തനിക്ക് വീഴ്ച്ച പറ്റിയത് ശരിയായ സമയം തെരഞ്ഞെടുക്കുന്നതിലായിരുന്നു.ഇന്ന് താൻ അതൊക്കെ പരിഹരിച്ചു.ഇന്ന് ഞാൻ തൃശ്ശൂരുകാരുടെ പത്മജേച്ചിയാണ് ആ ആത്മവിശ്വാസം തനിക്കുണ്ടെന്നും തെരഞ്ഞെടുപ്പ് പരാജയം ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് വിശദീകരിച്ചു
അച്ഛനെക്കുറിച്ചുള്ള ഓർമ്മകളുടെ സഞ്ചാരം കൂടിയായിരുന്നു അഭിമുഖം.ഒരോ ചോദ്യത്തിനും മറുപടി ആരംഭിച്ചതോ അവസാനിച്ചതോ കെ കരുണാകരനുമായി ബന്ധപ്പെടുത്തിതന്നെയാണ്. അച്ഛൻ പുതിയ പാർട്ടി രൂപീകരിച്ചപ്പോ ഞാൻ പോയില്ല.കാരണം കോൺഗ്രസ്സിനെപ്പറ്റി ഞങ്ങളെ പഠിപ്പിച്ചത് അച്ഛനാണ്.അതുകൊണ്ട് തന്നെ കോൺഗ്രസ്സ് ഒഴിവാക്കുക എന്നൊരു കാര്യം തനിക്ക് ഉൾക്കൊള്ളാൻ പറ്റുമായിരുന്നില്ല. അതുകൊണ്ട് ഒന്നിലുമില്ലാതെ മാറി നിന്നു. അത് പക്ഷെ തന്റെ കരിയറിൽ വലിയൊരു ഇടവേളയുണ്ടാക്കി.
രണ്ട് തെരഞ്ഞെടുപ്പിലും തന്റെ പരാജയത്തിന് ഒരു കാരണം അച്ഛന്റെ പേരാണെന്ന് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. കാരണം അച്ഛന്റെ പേരിൽ ഞങ്ങളെയൊക്കെ സെലിബ്രിറ്റികളായാണ് ജനങ്ങൾ കണ്ടിരുന്നത്.കരുണാകരന്റെ മകളായതിൽ ഇപ്പോൾ എനിക്ക് ഭയവുമുണ്ട്്. ആ പേര് കൊണ്ട് എവിടെയങ്കിലും വച്ച് തട്ട് കിട്ടുമോ എന്ന് ഞാൻ ഭയക്കുന്നുണ്ട്.ഇന്ന് ഞാൻ തൃശ്ശുരുകാരുടെ പത്മേച്ചിയാണ്. അ വിലാസം ഞാൻ അഞ്ചുവർഷത്തെ ഇടപെടൽ കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്.
അച്ഛൻ ഒരിക്കലും രാഷ്ട്രീയത്തിൽ എന്നെ പ്രോത്സാഹിപ്പിച്ചിട്ടില്ല. അതൊക്കെ വ്യക്തിപരമായി വിടുകയായിരുന്നു. അപകടത്തെത്തുടർന്ന് അമ്മപോയതോടെയാണ് അച്ഛൻ ആകെ തളർന്നത്. പിന്നീട് മരണം എന്നൊരു ഒറ്റ ചിന്തമാത്രമായിരുന്നു അച്ഛനും. അതുകൊണ്ടാണ് അച്ഛൻ രൂപം കൊടുത്ത പാർട്ടി എങ്ങുമെത്താതെ പോയത്. അല്ലാത്തപക്ഷം ആ പാർട്ടിയെ അച്ഛൻ വേറെ തലത്തിലേക്ക് എത്തിച്ചേനെ.പുതിയ പാർട്ടി രൂപീകരണം വേണ്ടായിരുന്നു എന്നതോന്നൽ വരെ പിൽക്കാലത്ത് അച്ഛന് ഉണ്ടായി.
അച്ഛന് സ്ഥിരമായി ചില രീതികൾ ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു വിവാദങ്ങൾക്ക് വഴി വെച്ച അ പെട്ടി. അതിൽ ഗുരുവായുരെ തീർത്ഥം, കളഭം, ഒരു രുദ്രാക്ഷം, ഒരു ജോഡി വസ്ത്രം ഇതായിരുന്നു ഉണ്ടാവുക.അല്ലാതെ മറ്റൊന്നും അതിലില്ല. അ പെട്ടി ഇന്നും നിധിപോലെ ഞാൻ സൂക്ഷിച്ചിട്ടുണ്ട്.അതുപോലെ രസകാരമായ ഒരു അനുഭവം പത്മവിശദീകരിച്ചത്
കരുണാകരന്റെ പത്രവായനയെക്കുറിച്ചായിരുന്നു.ദിവസവും എല്ലാ പത്രവും വായിക്കും. ആദ്യം വായിക്കുക ദേശാഭിമാനിയാണ്. അതിനെക്കുറിച്ച് ഒരിക്കൽ താൻ ചോദിച്ചപ്പോൾ മോശം ആദ്യം വായിച്ച് പിന്നീട് നല്ലത് വായിക്കുമ്പോൾ അതാണ് മനസിന് ആശ്വാസം എന്നതായിരുന്നു അച്ഛന്റെ പ്രതികരണമെന്ന് പത്മജ ഓർത്തെടുത്തു.
നവാബ് രാജേന്ദ്രന്റെ വിഷയവും അതേ രീതിയാണ് അച്ഛൻ എടുത്തത്.ഇന്നാണെങ്കിൽ താൻ പോയി ചോദിച്ചേനെ എന്താ പ്രശ്നം എന്ന്.പക്ഷെ ഇനി അത് നടപ്പില്ലലോയെന്നും പത്മജ പറയുന്നു. തനിക്ക് എല്ലാവരെയും പണം കൊടുത്ത് സഹായിക്കാനാവില്ല. അപ്പോൾ തന്റെ പേരുകൊണ്ട് ആരേലും പണം ഉണ്ടാക്കി ജീവിക്കുന്നെങ്കിൽ ജീവിച്ചോട്ടെ എന്നതായിരുന്നു അച്ഛന്റെ നിലപാട് എന്നും പത്മജ ഓർത്തെടുത്തു.
അച്ഛൻ തനിക്ക് നൽകിയ ഉപദേശം രാഷ്ട്രീയം ഒരിക്കലും ജീവിത്തിൽ കലർത്തരുത് എന്നതായിരുന്നു.അത് തന്നെയാണ് ഇ നിമിഷം വരെ ഞങ്ങൾ പ്രാവർത്തികമാക്കിയതെന്നും പത്മജ അച്ഛന്റെ ഓർമ്മകളെക്കുറിച്ച് പറഞ്ഞു. പക്ഷെ താൻ എപ്പോഴും പറയുന്നത് താൻ കരുണാകരന്റെ മോൾ ആണെന്നല്ല മറിച്ച് കല്യാണിക്കുട്ടിയുടെ മകൾ ആണെന്നാണ്.അങ്ങിനെ സാധാരണക്കരായിട്ടാണ് അമ്മ തങ്ങളെ വളർത്തിയതെന്നും അവർ അനുബന്ധമായി വിശദീകരിച്ചു.
ചേട്ടൻ പി മുരളീധരനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിശദീകരണം ഇങ്ങനെ; ചേട്ടൻ അനിയത്തി ബന്ധം ഞങ്ങൾക്കിടയിൽ ദൃഡമാണ്.പക്ഷെ രാഷ്ട്രീയത്തിൽ അതില്ല..ഞങ്ങൾ രണ്ടും രണ്ട് വ്യത്യസ്ത നിലപാടുള്ള വ്യക്തികാളാണ്.രാഷ്ട്രീയപരമായ സഹായങ്ങൾ ഞങ്ങൾ പരസ്പരം ആവശ്യപ്പെടാറില്ലെന്നും പത്മജ വ്യക്തമാക്കി
അച്ഛനൊക്കെ ചെയ്തത് വിഢിത്തമാണ് എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്.ഒരു ആരോപണം വന്നപ്പോൾ രാജിവച്ച് പിന്മാറിയത്.മാത്രമ്മല്ല ഇന്നത്തെ ജനങ്ങൾ ഒരുപാട് മാറിപ്പോയി എല്ലാവിവാദങ്ങളൊന്നും അവരെ ബാധിക്കുന്നില്ല.ഇപ്പോഴത്തെ രാഷ്ട്രീയക്കാർക്കൊക്കെ എന്തും ചെയ്യാമെന്ന് സ്ഥിതിയാണ്. പക്ഷെ പണ്ട് അതല്ല സ്ഥിതി അ്ച്ഛന്റെയും പിണറായി വിജയന്റെയും ഭരണത്തെ താരതമ്യം ചെയ്ത്കൊണ്ട് അവർ വ്യക്തമാക്കി.
കുടുംബപരമായി ഭർത്താവ് ഡോ വേണുഗോപാൽ നല്ല രാഷ്ട്രീയ നിരീക്ഷകനാണ്.പക്ഷെ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ല.മക്കൾ രണ്ടുപേരും രാഷ്ട്രീയത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും അവർ പറഞ്ഞവസാനിപ്പിച്ചു.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കൊലയ്ക്ക് മുമ്പ് പാന്റ് മടക്കിയ നിലയിൽ; തിരികെ പോകുമ്പോൾ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞും; പേരാമ്പ്ര അനുവധക്കേസിൽ നിർണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങൾ; പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിക്കാൻ മുജീബിന്റെ ഭാര്യയുടെ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്