'ഞാൻ കുഞ്ഞാലിക്കുട്ടിയാണ് പറയുന്നത്.. ഞാൻ ഒരു കാര്യം ഏറ്റാൽ അത് നടപ്പിലാക്കിയിരിക്കും'; ലീഗ് എംഎൽഎ പാറയ്ക്കൽ അബ്ദുള്ളയുടെ ബന്ധുക്കൾ പ്രവാസി വ്യവസായിയുടെ ഒന്നരക്കോടി തട്ടിയെടുത്തപ്പോൾ സന്ധി സംഭാഷണത്തിന് എത്തിയത് കുഞ്ഞാപ്പ; പിന്നീട് വിളിച്ചപ്പോൾ വെറും നാടകമെന്നും കളിച്ചാൽ തട്ടിക്കളയുമെന്നും അനുയായികളുടെ ഭീഷണി
ബുർഹാൻ തളങ്കര
കാസർകോട്:മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ലീഗ് എംഎൽഏ പാറയ്ക്കൽ അബ്ദുള്ള എന്നിവർക്കെതിരെ കുമ്പള നായിക്കാപ്പ് സ്വദേശി പൊലീസിൽ കൊടുത്ത പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പൊലീസ്. മുസ്ലിംലീഗ് മുൻ മഞ്ചേശ്വരം ജോയിന്റ് സെക്രട്ടറി കണ്ണൂർ അബ്ദുള്ള മാസ്റ്ററുടെ മകനും ഖത്തറിൽ ബിസിനസ്സുകാരനുമായ മുഹമ്മദ് ഇർഷാദാണ് (28), 2021 ഫെബ്രുവരി 19-ന് പി.കെ. കുഞ്ഞാലിക്കുട്ടി, ലീഗ് എഎൽഏ പാറയ്ക്കൽ അബ്ദുല്ല എന്നിവരടക്കമുള്ളവർക്കെതിരെ കുമ്പള പൊലീസിൽ പരാതി കൊടുത്തത്.
പാറയ്ക്കൽ അബ്ദുള്ളയുടെ ബന്ധു ഉൾപ്പെട്ട സംഘം ഖത്തറിൽ മുഹമ്മദ് ഇർഷാദിന്റെ ഒന്നരക്കോടി രൂപ തട്ടിയെടുത്തതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് കുഞ്ഞാലിക്കുട്ടിക്കും, പാറയ്ക്കൽ അബ്ദുള്ളയ്ക്കുമെതിരെയുള്ള പരാതിയിൽ കലാശിച്ചത്. ഖത്തറിൽ ഫയർ ഓഫീസറായി ജോലി ചെയ്തു വന്നിരുന്ന മുഹമ്മദ് ഇർഷാദ് ഇന്ന് യൂണിവേഴ്സൽ സെക്യൂരിറ്റി സിസ്റ്റം സ്ഥാപനത്തിൽ ഹെൽപ്പർ ആയി ജോലി ചെയ്തു വരികയാണ്.
ഖത്തറിൽ ജോലി ചെയ്തു വരികെ ബിസിനസിൽ പങ്കാളിയാകാം എന്നു പറഞ്ഞു പാറക്കൽ അബ്ദുള്ളയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ വടകരയിലെ സിറാജ്, മാഹിയിലെ ഫസലു റഹ്മാൻ അഴിയൂരിലെ മമ്മു മാസ്റ്റർ, വടകരയിലെ ഷംസീർ എന്നിവരടങ്ങുന്ന ഏഴംഗസംഘമാണ് മുഹമ്മദ് ഇർഷാദിന്റെ ഒന്നരക്കോടി രൂപ തട്ടിയെടുത്തത്. സംഭവത്തിൽ യുവാവ് 2014-ൽ കുമ്പള പൊലീസിൽ കൊടുത്ത പരാതിയിൽ 31/1/14 നമ്പറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഇതിൽ അന്വേഷണം നടന്നു വരിക പാറക്കൽ അബ്ദുള്ള സന്ധിസംഭാഷണത്തിനായി വിളിക്കുകയും 25 ലക്ഷം രൂപ തരാം എല്ലാം സെറ്റിൽമെന്റ് ആക്കണമെന്നും കേസുകൾ പിൻവലിക്കണമെന്നും ചെക്കുകൾ തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ടു.
ഇതിന് ഇർഷാദ് വഴങ്ങാത്തപ്പോൾ ഭീഷണി സ്വരമുയർത്തിയതോടെ വടകര സന്ധിസംഭാഷണത്തിൽ നിന്നും ഇർഷാദ് ഇറങ്ങി വരികയായിരുന്നു, ഇതിനിടയിലാണ് 2019-ൽ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുഹമ്മദ് ഇർഷാദിന്റെ പിതാവും മുൻ മഞ്ചേശ്വരം മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായ കണ്ണൂർ അബ്ദുള്ള നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത്. തന്റെ മകനെ പറ്റിച്ച് ലീഗ് നേതാക്കൾക്കെതിരെ പ്രതിഷേധമായാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
നോമിനേഷൻ അംഗീകരിച്ചതോടെ കാസർകോട് ജില്ലാ സെക്രട്ടറി അബ്ദുറഹ്മാൻ ഇർഷാദിന്റെ പിതാവിനെ ഫോണിൽ വിളിക്കുകയും കുഞ്ഞാലിക്കുട്ടി സന്ധിസംഭാഷണത്തിന് ആഗ്രഹിക്കുന്നുവെന്നും നാലര മണിയോടുകൂടി റെയിൽവേ സ്റ്റേഷനിൽ എത്താനും അറിയിച്ചു. കുഞ്ഞാലിക്കുട്ടി നാമനിർദ്ദേശപത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും നിങ്ങളുടെ പണം ഉടനെ തിരിച്ചു കിട്ടുമെന്നും അറിയിച്ചു.
നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ വിമുഖത കാണിച്ചപ്പോൾ ഞാൻ കുഞ്ഞാലിക്കുട്ടിയാണ് പറയുന്നതെന്നും ഞാൻ ഒരു കാര്യം ഏറ്റാൽ അത് നടപ്പിലാക്കിയിരിക്കുമെന്നും എന്നെ വിശ്വസിക്കാമെന്ന് ഇർഷാദിന്റെ പിതാവിനെ അറിയിച്ചു. കുഞ്ഞാലിക്കുട്ടിയുടെ ഉറപ്പിൽ നാമനിർദ്ദേശപത്രിക പിൻവലിക്കുകയും പിന്നീട് 2019 ഒക്ടോബർ 16-ന് കാസർകോട് ഹൈവേ കാസ്റ്റർ ഹോട്ടലിൽ കണ്ണൂർ അബ്ദുള്ളയും കുഞ്ഞാലിക്കുട്ടിയും പാറയ്ക്കൽ അബ്ദുള്ള തുടങ്ങി ലീഗിലെ നേതാക്കൾ ഒത്തുചേർന്നു. കണ്ണൂർ അബ്ദുല്ലയുടെ പണം ഉപതെരഞ്ഞെടുപ്പിന് മുമ്പായി നൽകിയിരിക്കുമെന്നും അറിയിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവർ കാലുമാറി.
15 മാസത്തോളമായി ഇർഷാദ് കുഞ്ഞാലിക്കുട്ടിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരിക്കൽ പോലും ഫോൺ അറ്റൻഡ് ചെയ്യാൻ പോലും കുഞ്ഞാലിക്കുട്ടി തയ്യാറായിരുന്നില്ലെന്ന് ഇർഷാദ് പറയുന്നു. കഴിഞ്ഞമാസം കുഞ്ഞാലിക്കുട്ടിയുടെ ഫോൺ അറ്റൻഡ് ചെയ്ത വ്യക്തി ഇനി ഫോൺ വിളിച്ചാൽ ഇർഷാദിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പാറക്കൽ അബ്ദുള്ള എംഎൽഎയും സമാനരീതിയിലുള്ള ഭീഷണിയുമായി വന്നുവെന്ന് ഇർഷാദ് ആരോപിക്കുന്നു. മാത്രമല്ല നാമനിർദ്ദേശപത്രിക പിൻവലിക്കാൻ ഞങ്ങൾ കളിച്ച നാടകമാണെന്നും എൽഡിഎഫ് ഭരണം തീരാറായി ഇനി ഞങ്ങളാണ് വരാൻ പോകുന്നതെന്നും ഇനിയും വിവാദം ഉണ്ടാക്കിയാൽ തന്നെ തീർത്തു കളയും ഭീഷണിപ്പെടുത്തിയതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു
കണ്ണൂർ അബ്ദുള്ളയെയും മകനെയും പി.കെ. കുഞ്ഞാലിക്കുട്ടി സമർത്ഥമായി വഞ്ചിക്കുകയായിരുന്നവെന്ന് മനസിലാക്കി ഇവർ അഡ്വക്കേറ്റ് ആളൂർ മുഖേനെ എതിർ വിഭാഗത്തിന് നോട്ടീസ് അയച്ചു. ഫെബ്രുവരി 19 ആം തീയതി കുമ്പള പൊലീസ് സ്റ്റേഷനിൽ പുതിയൊരു പരാതി നൽകുകയും ചെയ്തു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും മനപ്പൂർവ്വം വഞ്ചിക്കുകയായിരുന്നുവെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് കുമ്പള പൊലീസിൽ പരാതി കൊടുത്തിരിക്കുന്നത്. എന്നാൽ പരാതി ഇതുവരെ പൊലീസ് എഫ്ഐആർ ആയി രജിസ്റ്റർ ചെയ്തിട്ടില്ല.
തന്റെ ജീവിതം വഴിമുട്ടി കിടക്കുകയാണെന്നും തന്നെയും കുടുംബത്തെയും നശിപ്പിച്ചവരെ ഇല്ലാതാക്കി താനും മരിക്കും എന്നാണ് നൗഷാദ് ഇപ്പോൾ പറയുന്നത്. ഒന്നരക്കോടി രൂപ സുഹൃത്തുക്കൾ നിന്നും കുടുംബാംഗങ്ങളിൽ നിന്നും സമാഹരിച്ചാണ് പാറക്കൽ അബ്ദുള്ളയുടെ സംഘത്തിന് നൽകിയത്. പണം സമാഹരിച്ചവർ വീട്ടിൽ വന്ന് പണം തിരിച്ച് ആവശ്യപ്പെടുന്നതും പണം നൽകാൻ സാധിക്കാത്തതും കാരണം മാനസികവും സാമ്പത്തികമായി തകർന്നുപോയ ഈ കുടുംബം ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്.
Stories you may Like
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- ലീഗിന് എതിരെ ഗുരുതര ആരോപണങ്ങളുമായി കെ എസ് ഹംസ
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍