34 പേരെ കയറ്റുമ്പോൾ കൊടുക്കുന്ന നിരക്ക് 48 പേരെ കയറ്റുമ്പോഴും ഈടാക്കിയിട്ട് എന്തിനാണ് 50 ശതമാനം നിരക്ക് കൂടുതൽ? ബിജെപിക്കാരനായ ഒരാൾ മുതലാളിമാർക്ക് വേണ്ടി ഉണ്ടാക്കുന്ന നിരക്കിനോട് എന്താണ് കമ്മ്യൂണിസ്റ്റ് സർക്കാരിന് ഇത്ര ഇഷ്ടം? കോടതിയെ ചാരി ബസ് മുതലാളിമാരുടെ കീശ വീർപ്പിക്കാൻ പാവങ്ങളുടെ തലയ്ക്ക് ഇരുമ്പ് വടികൊണ്ടടിച്ച പിണറായിയോട്
മറുനാടൻ ഡെസ്ക്
പാവപ്പെട്ടവരുടെ യാത്രാമാധ്യമമായ റൂട്ടുബസുകളുടെ ബസുകൂലി കൊറോണയുടെ പേരിൽ 50% കൂട്ടിയ രാജ്യത്തെ ഏക 'ജനകീയ' സർക്കാരാണ് പിണറായിയുടേത്. പ്രമാദമായ ബസ് ചാർജ് കേസിൽ അഡ്വക്കേറ്റ് ജനറലിനെ പോലും നിയോഗിക്കാതിരുന്നത് പിണറായി സർക്കാരും ബസുടമകളും തമ്മിലുള്ള രഹസ്യ ധാരണയെന്നു വ്യക്തമാണ്.
അഡ്വക്കേറ്റ് ജനറൽ ഹാജരായിരുന്നെങ്കിൽ അഡ്മിഷൻ പോലും കിട്ടാതെ തുടങ്ങേണ്ട കേസിലാണ് തെറ്റായ വാദങ്ങളുടെ അടിസ്ഥാനത്തിൽ കോടതി കൂട്ടിയ ബസ് ചാർജ് നിലനിർത്താൻ ഇപ്പോൾ ഉത്തരവിട്ടത്.അഡ്വക്കേറ്റ് ജനറൽ വേണ്ട, കേസ് നടത്തി പരിചയമുള്ള ഒരു സാദാ വക്കീൽ കേസ് പഠിക്കേണ്ട, ഒന്നു വായിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു ഉത്തരവിടില്ലായിരുന്നു എന്നത് തീർച്ചയാണ്. ഈ കേസിൽ മൗനം പാലിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു തന്നെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലേയ്ക്ക് രഹസ്യ നിർദ്ദേശമുണ്ടായിരുന്നതായി പറയപ്പെടുന്നു.
അങ്ങനെയെങ്കിൽ, നിയമം അറിയാത്ത ഒരു സാധാരണ യാത്രക്കാർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കേസ് നൽകിയ ബസുടമകൾക്കും കേസിൽ മൗനം പാലിച്ച സംസ്ഥാന സർക്കാരിനും, എന്താണ് കേസിനാസ്പദമായ വിഷയമെന്ന് പഠിക്കാത്ത കോടതിക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്.
എന്തുകൊണ്ടായിരുന്നു കോവിഡ് കാലത്ത് ബസുകൂലി 50% കൂട്ടിയത്? 48 ഇരുന്നു യാത്രക്കാരെയും 12 നിന്നു യാത്രക്കാരെയും ഓർഡിനറി ബസിലും 36 ഇരുന്നു യാത്രക്കാരെയും 18 നിന്നു യാത്രക്കാരെയും അനുവദിക്കുന്ന സിറ്റി/ടൗൺ ബസിലും സാമൂഹിക അകലം പാലിക്കാനായി ഒരു ബസിലെ യാത്രക്കാരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തി. അതിനാൽ യാത്രാക്കൂലി 50% കൂട്ടി. എന്നാൽ തൊട്ടയൽ സംസ്ഥാനങ്ങളൊന്നും യാത്രാക്കൂലി കൂട്ടിയില്ല.കേന്ദ്ര സർക്കാർ മാർഗനിർദ്ദേശങ്ങളനുസരിച്ച് ബസുകളിലെ സാമൂഹിക അകലം ജൂൺ 1 മുതൽ സംസ്ഥാന സർക്കാർ പിൻവലിച്ചു. ഇരുത്തി യാത്രക്കാരെ സംസ്ഥാന സർക്കാർ അനുവദിച്ചു. അതായത് ഓർഡിനറി ബസിൽ 48 പേരും സിറ്റി ബസിൽ 36 പേരും. അതുകൊണ്ട് കൂട്ടിയ 50%പിൻവലിച്ചു. അതിലെന്താണ് തെറ്റ്? എവിടെയാണ് നിയമലംഘനം?
1988 മുതൽ കേരള ഹൈക്കോടതിയിലെയും സുപ്രീം കോടതിയലെയും ആയിരക്കണക്കിന് വിധിന്യായങ്ങൾ ചാർജ് വർദ്ധനവും ചാർജ് കുറയ്ക്കലും സർക്കാരിന്റെ നയപരമായ കാര്യമാണെന്നും അതിൽ കോടതികൾക്കിടപെടാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. അത്തരം വിധിന്യായങ്ങൾ നിലനിൽക്കെ എങ്ങനെ ഇന്നലെ മറിച്ചൊരു വിധിന്യായം വന്നു? എന്തേ സർക്കാർ വക്കീൽ ഇതൊന്നും കോടതിയിൽ ചൂണ്ടിക്കാട്ടിയില്ല.
യാത്രക്കാർ കുറവായതിനാൽ 3 മാസത്തെ വാഹന നികുതി 40,000 രൂപാ സർക്കാർ വേണ്ടെന്നുവച്ചതല്ലെ? ആ കുറവിന്റെ ആനുകൂല്യം യാത്രക്കാർക്ക് കിട്ടേണ്ടതല്ലേ? വിവാദ കേസുകളിൽ രാത്രിയിൽ തന്നെ അപ്പീൽ തയ്യാറാക്കുന്ന സംസ്ഥാന സർക്കാർ എന്തേ ഇരുട്ടിൽ തപ്പുന്നു? എന്തേ ഒരു അപ്പീലിന് പോലും ശ്രമിക്കുന്നില്ല?
സാമൂഹിക അകലം പാലിക്കാതെ 20 പേരെ കയറ്റാൻ അനുവദിച്ച സ്വകാര്യ ബസുകളിൽ 60 ഉം 80 ഉം പേരെ കയറ്റിയതായി പൊലീസ് കണ്ടെത്തിയിട്ടും എന്തേ ഒരു നിയമനടപടിയും സ്വീകരിച്ചു കണ്ടില്ല. 5 പേരെ അനുവദിച്ച കുർബാനക്ക് ഒരാൾ കൂടിയതിന്റെ പേരിൽ വൈദികനെ വരെ അറസ്റ്റു ചെയ്ത പിണറായി 20 പേരെ കയറ്റേണ്ടിടത്ത് 50 പേരെ കയറ്റിയത് കണ്ടില്ലെന്നു നടിച്ചു. ഏത് കേസിന്റെ വിധിന്യായവും പ്രതികൂലമായി ബാധിക്കുന്നവരെ കേൾക്കാതെ തീരുമാനമെടുക്കരുതെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ യാത്രക്കാരെ കേൾക്കാതെ എന്തിനായിരുന്നു കോടതി അടിയന്തിര സ്റ്റേ നൽകിയത്.
ചാർജ് വർധനവ് നയതീരുമാനമാണെങ്കിൽ എന്തിനായിരുന്നു ഹൈക്കോടതി മറ്റൊരു റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് രാമചന്ദ്രനോട് 2 ആഴ്ചയ്ക്കുള്ളിൽ ചാർജ് വർധിപ്പിക്കാനുള്ള നിർദ്ദേശം സർക്കാരിന് സമർപ്പിക്കാൻ ഉത്തരവിട്ടത്? കേസിന്റെ വിധിയെ സംബന്ധിച്ചു നടത്തിയ മാധ്യമ വിചാരണയിൽ പങ്കെടുത്ത പെയർ റിവിഷൻ കമ്മിറ്റി ചെയർമാൻ ജസ്റ്റീസ് രാമചന്ദ്രൻ ബസ് ചാർജ് വർദ്ധനവ് അനിവാര്യമാണെന്നും അടുത്ത ദിവസം തന്നെ ബസ് ചാർജ് വർദ്ധനവ് നിർദ്ദേശം സർക്കാരിന് സമർപ്പിക്കും എന്നും പ്രഖ്യാപിച്ചപ്പോൾ റിവിഷൻ കമ്മിറ്റിയുടെ നിഷ്പക്ഷതയും സുതാര്യതയും.
ബസ് ചാർജ് അടക്കമുള്ള ചാർജ് വർദ്ധനവുകൾ കണക്കുകളുടെ അടിസ്ഥാനത്തിൽ നടത്തേണ്ട തീരുമാനമാണെന്നിരിക്കെ ബസ് ചാർജ് സംബന്ധമായ കണക്കുകളൊന്നും പഠനവിധേയമാക്കാതെ ബസ് ഉടമകൾ നൽകുന്ന നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ചാർജ് വർദ്ധിപ്പിക്കാൻ മാത്രം താരുമാനിക്കുന്ന ജസ്റ്റീസ് രാമചന്ദ്രനെ എന്തിന് മാസം രണ്ട് ലക്ഷം രൂപാ ശമ്പളം കൊടുത്ത് സർക്കാർ തീറ്റിപ്പോറ്റുന്നു? ഇതിന് സർക്കാർ ഉത്തരം പറയണം.
ഇനിയുള്ള ചോദ്യം ഫെയർ റിവിഷൻ കമ്മിറ്റി ചെയർമാനായിരിക്കാൻ ജസ്റ്റീസ് രാമചന്ദ്രനെന്തു യോഗ്യത. 2006-11 കാലഘട്ടത്തിലെ വി എസ് അച്ച്യൂതാനന്ദായിരുന്നു ആർഎസ്എസിന്റെ മുഖപത്രമായ ഹിന്ദുവിശ്വ മാസികയുടെ പത്രാധിപ സമിതി ചെയർമാനായ ജസ്റ്റീസ് എം രാമചന്ദ്രനെ ഫെയർ റിവിഷൻ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തത്. റിട്ടയർമെന്റിന് ശേഷം രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ജഡ്ജിക്കെങ്ങനെ സ്വതന്ത്രമായ തീരമാനങ്ങളെടുക്കാനാവും.
ബസ് ചാർജ് ശാസ്ത്രീയമായി കണക്കാക്കാൻ ഹൈക്കോടതി വിധിയെ തുടർന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച സർക്കാർ സ്ഥാപനമായ നാറ്റ്പാക്കിന്റെ പിസ്ക്കോ ( PISCO- Price Index For Stage Carriage Operations) രാമചന്ദ്രൻ പരിഗണിച്ചിട്ടില്ല എന്നതുതന്നെ രാമചന്ദ്രൻ സുതാര്യമായിട്ടല്ല ചാർജ് വർദ്ധനവും റിപ്പോർട്ടുകൾ തയ്യാറാക്കിയതെന്നു വ്യക്തം.ബസ് ചാർജ് വർദ്ധനവിന് ഇന്നും അടിസ്ഥാനമാകുന്ന 2010 ലെ നാറ്റ്പാക്കിന്റെ പഠനത്തിൽ ഒരു സ്വകാര്യ ബസിൽ ശരാശരി 34 യാത്രക്കാരാണുള്ളതെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് കാലാകാലങ്ങലായി ബസുകൂലി വർദ്ധിപ്പിക്കുന്നത്. 60 യാത്രക്കാരെ കയറ്റാവുന്നിടത്ത് 34 യാത്രാക്കാരെ ഉള്ളു എന്ന കണക്കിൽ ബസ് ചാർജ് നിശ്ചയിച്ചിട്ട് അതിൽ 100 പേരെ കയറ്റിയകാലത്തെ ലാഭം ഊഹിക്കാവുന്നതേയുള്ളു.
34 യാത്രക്കാരെ കണക്കാക്കി നിശ്ചയിച്ച നിലവിലെ പഴയ ബസുകൂലിയിൽ 48 യാത്രക്കാരെ കയറ്റാൻ അനുവദിക്കുമ്പോൾ എന്തിനാണ് ചാർജ് കൂട്ടണമെന്ന് കോടതി ആവശ്യപ്പെടുന്നത്?ഉത്തരവാദിത്തമില്ലാത്ത ചോദ്യങ്ങൾ? പിണറായി സർക്കാരിൽ സ്വാധിനം ബസുടുമകൾക്ക് മാത്രമോ?
ആരാണ് ഓർഡിനറി ബസിൽ യാത്ര ചെയ്യുന്നതെന്ന് പറയണം. വീട്ടുപണിക്കാർ കൂലിപ്പണിക്കാർ കടകളിലെ എടുത്തുകൊടുപ്പുകാർ ഇവർക്കൊക്കെ കിട്ടിയിരുന്ന ശമ്പളം 50% ആയി കുറഞ്ഞു.50% കൂലി കുറഞ്ഞപ്പോൾ 50% ബസ് കൂലി കൂട്ടിയ പിണറായി തന്നെ പാവപ്പെട്ടവരുടെ സർക്കാർ.പാവപ്പെട്ടവന്റെ തലക്കടിക്കുന്ന ഒരു കേസ് വന്നപ്പോൾ എവിടെ പോയി പിണറായിയുടെ 50 ലക്ഷം ഒരു കോടി എടുത്തുനൽകുന്ന പ്രഗത്ഭ വക്കീലന്മാർ.എവിടെ പോയി അപ്ലീൽ!മറുപടി പറയണം സർക്കാർ ഇതിനെല്ലാം.
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു; സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയെന്നും എഫ്ഐആർ; ഔദ്യോഗിക കൃത്യ നിർവ്വഹണ തടസ്സത്തോടൊപ്പം മറ്റ് പ്രധാന കുറ്റാരോപണവും; കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് പോകില്ല; മേയറും ഭർത്താവും മുൻകൂർ ജാമ്യം തേടിയേക്കും
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- അടുത്ത പത്ത് ദിവസത്തേക്ക് മഴ വരുന്നു; ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മൺസൂൺ സമയം തെറ്റില്ലെന്നും കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ദർ
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍