കാവി മുണ്ടും മഞ്ഞ ബനിയനും കൊണ്ട് കൊടുത്തത് സിനിമാക്കാർക്കും രാഷ്ട്രീയക്കാർക്കും കാരവൻ കൊടുക്കുന്ന ടൂറിസ്റ്റ് ബസ് മുതലാളി; തൊടുപുഴയിലെ നക്ഷത്ര ഹോട്ടലിലും കോബ്രയ്ക്ക് സുഹൃത്തുക്കൾ ഏറെ; ക്രൂര പീഡനത്തിന് കൂട്ടു നിന്ന അമ്മയെ സാക്ഷിയാക്കി കരിമൂർഖനെ വിചാരണയിൽ സ്വതന്ത്രനാക്കാൻ നീക്കം; അരുൺ ആനന്ദിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തിക്കാനും തിരക്കഥകൾ ഒരുങ്ങുന്നു; തൊടുപുഴയിലെ ക്രൂരനെ രക്ഷിക്കാൻ രംഗത്തുള്ളത് അത്യുന്നതർ തന്നെ
മറുനാടൻ ഡെസ്ക്
തൊടുപുഴ: ഏഴ് വയസുകാരനെ തലയ്ക്കടിച്ചു കൊന്ന അരുൺ ആനന്ദിന്റെ ക്രൂരതയെ സമൂഹം മുഴുവൻ തള്ളിക്കളഞ്ഞു. ഈ കേസിൽ കുട്ടിയെ കൊലചെയ്യാൻ കൂട്ടു നിന്ന അമ്മ ഇപ്പോഴും കേസിൽ പ്രതിയായിട്ടില്ല. ഇടത് പക്ഷത്തെ സിപിഎമ്മുകാരനല്ലാത്ത എംഎൽഎ അമ്മയെ കേസിൽ പ്രതിയാക്കുന്നത് തടയാൻ പൊലീസിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. അമ്മയെ സാക്ഷിയാക്കാനാണ് നീക്കം. തൊടുപുഴയിലെ ആശുപത്രിയിൽ കുട്ടിയുമായെത്തിയ അമ്മ മകന് സോഫയിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. അരുൺ ആനന്ദിന്റെ ക്രൂരത നേരിട്ട് കണ്ടിട്ടും ആശുപത്രിയിലെത്തിയിട്ടും കാമുകനെ കൈവിടാൻ അമ്മ തയ്യാറായില്ല. ഇത് പ്രതിയെ രക്ഷപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു. എന്നിട്ടും അമ്മ കേസിൽ പ്രതിയാകുന്നില്ല. ഇതിന് പിന്നാലെ അരുൺ ആനന്ദിനെ രക്ഷിക്കാനും ഉന്നതർ രംഗത്ത് എത്തി.
സിനിമാക്കാർക്കും രാഷ്ട്രീയപാർട്ടികൾക്കും കാരവൻ നൽകുന്ന മുതലാളിയാണ് എല്ലാത്തിനും മുമ്പിലുള്ളത്. 20 അധികം ടൂറിസ്റ്റ് ബസുകൾ ഉള്ള മുതലാളിയാണ് ഇയാൾ. ജയിലിൽ പോയി അരുണിന് കാവി മുണ്ടും മഞ്ഞ ബനിയനും കൊടുത്തത് ഈ ടൂറിസ്റ്റ് ബസ് മുതലാളിയാണ്. കുട്ടിയുടെ അമ്മയെ സാക്ഷിയാക്കി വിചാരണ സമയത്ത് അരുണിനെ രക്ഷിച്ചെടുക്കാനാണ് നീക്കം നടക്കുന്നത്. തൊടുപുഴയിൽ സിനിമാക്കാർ എത്തിയാൽ താമസിക്കുന്ന മൂൺ ലിറ്റ് റീഗൻസി യിൽ സ്ഥിരം സന്ദർശകരായിരുന്നു അരുണും കാമുകിയും. രാത്രി പത്ത് മണിക്ക് ശേഷം മക്കളെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് അരുണും കാമുകിയും ഇവിടെ എത്താറുള്ളത്. അരുൺ മദ്യപിച്ച് പൂസായ ശേഷമാകും മടക്കം. അപ്പോൾ കാർ ഓടിക്കുന്നതും യുവിതയാണ്. തൊടുപുഴയിലെ മാഫിയാ ടീമുകളുമായി അരുണിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരിലേക്ക് അന്വേഷണം എത്തിക്കാത്തെ എല്ലാം സെറ്റിൽ ചെയ്യാനാണ് നീക്കം.
കുട്ടിയുടെ അമ്മ അറസ്റ്റിലായാൽ രഹസ്യങ്ങൾ എല്ലാം പുറത്തുവരുമോ എന്ന ആശങ്ക സജീവമാണ്. അരുൺ ആനന്ദിന്റെ പീഡനത്തെ ഭയന്ന് എല്ലാത്തിനും നിശബ്ദ കൂട്ടാളിയാവുകയായിരുന്നു യുവതി. അരുണിനെ മാത്രം കേസുകളിൽ പ്രതിയാക്കിയാണ് പൊലീസ് മുന്നോട്ട് പോകുന്നത്. കുട്ടിക്ക് പരിക്കേറ്റത് മറച്ചുവയ്ക്കാൻ ശ്രമിച്ച അമ്മയെ വെറുതെ വിടുകയും ചെയ്യുമെന്നാണ് സൂചന. ഇടത് കുട്ടിയുടെ സംരക്ഷണത്തിന് അമ്മയെ വെറുതെ വിടണമെന്ന അപേക്ഷ പല കോണുകളും പൊലീസിന് മുമ്പിൽ വച്ചിട്ടുണ്ട്. അമ്മയുടെ മാനസിക സ്ഥിതി മോശമാണെന്ന മനോരോഗ വിദഗ്ധയുടെ വെളിപ്പെടുത്തലും ഇതിന്റെ ഭാഗമാണ്. അതിനിടെ അരുൺ ആനന്ദിന് ജയിലിലെ സഹതടവുകാരാൽ മർദ്ദിക്കപ്പെടുമെന്ന് ഭയമുണ്ടെന്നും റിപ്പോർട്ടെത്തി. തടവുകാരിൽ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുൺ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു. റിമാൻഡിലായ അരുൺ ഇപ്പോൾ മുട്ടം ജില്ലാ ജയിലിലാണ്. തിരുവനന്തപുരം ജയിലിലേക്ക് മാറാനുള്ള നീക്കമാണ് ഇതിന് പിന്നിൽ.
യുവതിയുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രണ്ടു കുട്ടികളെയും ക്രൂരമായി മർദിച്ചിരുന്ന അരുൺ തന്നെയും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി കൗൺസലിംഗിനിടെ പറഞ്ഞിരുന്നു. സംഭവദിവസം കുട്ടിയെ മർദിക്കുന്നത് തടയാൻ ശ്രമിച്ച യുവതിയുടെ മുഖത്ത് അടിയേറ്റിരുന്നു. മുഖത്തും ദേഹമാസകലവും മർദ്ദനത്തിന്റെ പാടുകളുണ്ടെന്ന് യുവതിയുടെ അമ്മയും പൊലീസിനോട് പറഞ്ഞിരുന്നു. യുവതിയെ മുമ്പ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കിയപ്പോൾ അടിയേറ്റതിന്റെയും തൊഴിയേറ്റതിന്റെയും പാടുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വടികൊണ്ട് അടിച്ചതിന്റെയും തൊഴി ഏറ്റതിന്റെയും പാടുകൾ ശരീരത്തിലുണ്ട്. ദീർഘകാല മർദ്ദനത്തിന്റെ ചതവുകളും യുവതിയുടെ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതെല്ലാം ചൂണ്ടിക്കാട്ടി യുവതിയേയും ഇരയാക്കാനാണ് നീക്കം. അതിന് ശേഷം വെറുതെ വിടുകയും ചെയ്യും.
അരുണിന്റെ ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ടുള്ള ദുരൂഹ ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയും യുവതിയും കുട്ടികളെ തനിച്ചാക്കി രാത്രികാലങ്ങളിൽ കറങ്ങിനടക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാനാണെന്നാണ് ഇതിന് കാരണമായി പറഞ്ഞത്. ഇതിൽ ദുരൂഹത ഉള്ളതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തും. സംഭവത്തിൽ അരുൺ ആനന്ദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ അഭിലാഷ് ഡേവിഡും സംഘവുമാണ് അരുണിനെ കുമാരമംഗലത്തുള്ള വാടകവീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചത്.
കുട്ടികളെ മർദ്ദിച്ച മുറിയിൽ നിന്നാണ് ചൂരൽ കിട്ടിയത്.സമീപത്ത് നിന്നായി കമ്പിയും പൊലീസ് സംഘം കണ്ടെത്തി.' ഈ ചൂരൽ കൊണ്ടാണ് അവനെ തല്ലിയത്' തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെയാണ് അരുൺ ആനന്ദ് പൊലീസുകാരോട് ഇക്കാര്യം പറഞ്ഞത്. മുറിയിലെ ചാക്കും,ആൽബങ്ങളും,പുസ്തകങ്ങളും പൊലീസ് പരിശോധിച്ചു. അരുണിന്റെ ക്രൂര മർദ്ദനത്തിനിരയായ കുഞ്ഞ് ദിവസങ്ങൾക്ക് മുൻപാണ് മരണത്തിന് കീഴടങ്ങിയത്. പത്ത് ദിവസത്തോളം കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ തലച്ചോറിന്റെ പ്രവർത്തനം പൂർണ്ണമായി നിലച്ച നിലയിലായിരുന്നു. ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ചതിന് പുറമെ ലൈംഗികാതിക്രമങ്ങൾക്കും വിധേയനാക്കിയതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞിരുന്നു. കുട്ടികളെ രണ്ടാനച്ഛനായ അരുൺ ആനന്ദ് നിരന്തരം മർദ്ദിച്ചിരുന്നതായി ഇളയകുട്ടിയും അമ്മയും മൊഴി നൽകിയിരുന്നു.
ഇക്കഴിഞ്ഞ മാർച്ച് 28നാണ് കൊടുംക്രൂരതയുടെ കഥ പുറത്തറിയുന്നത്. അന്ന് പുലർച്ചെയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഏഴുവയസുകാരനെ അമ്മയും കാമുകനായ അരുണും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. വീണു പരിക്കേറ്റെന്നായിരുന്നു ആദ്യം പറഞ്ഞത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല. ഭീകരമായിരുന്നു മുറിവ്. അതുകൊണ്ടുതന്നെ അരുണും യുവതിയും പറഞ്ഞത് വിശ്വസിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. അവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉരുത്തിരിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. ക്രൂരമർദ്ദനമാണ് പലപ്പോഴായി അരുണിൽ നിന്ന് ഏഴുവയസുകാരന് നേരിടേണ്ടി വന്നത്. കുട്ടിയുടെ അനുജനായ നാലു വയസുകാരനെയും ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
തിരുവനന്തപുരത്തെ അറിയപ്പെടുന്ന ക്രിമിനലായിരുന്നു അരുൺ. കോബ്രയെന്നും കരിമൂർഖനെന്നുമായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. കൂട്ടുകാരനെ ബിയർ കുപ്പിക്ക് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയായിരുന്ന ഇയാളെ മുമ്പ് കോടതി വെറുതെ വിട്ടിട്ടുണ്ട്.
Stories you may Like
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- രാജിവച്ച അദ്ധ്യാപക പണി തിരിച്ചു കിട്ടാൻ അരുൺ കുമാറിന്റെ ഇമെയിൽ
- റിപ്പോർട്ടർ ചാനൽ വിടാൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി ഡോ. അരുൺ കുമാർ
- അരുൺകുമാർ റിപ്പോർട്ടറിൽ കൺസൽട്ടിങ് എഡിറ്ററായി ചുമതലയേറ്റു
- TODAY
- LAST WEEK
- LAST MONTH
- കാനഡയിലെ വീട്ടിനുള്ളിൽ ഡോണയെ കൊന്നു തള്ളിയത് ഭർത്താവ്; ചാലക്കുടുക്കാരിയെ കൊന്ന ശേഷം കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗം ഇന്ത്യയിലേക്ക് മുങ്ങിയെന്ന് കാനഡാ പൊലീസ് നിഗമനം; വാറണ്ടും ലുക്ക് ഔട്ട് നോട്ടീസും ഇറക്കി അന്വേഷകർ; ലാലിനെ കണ്ടെത്താൻ നാട്ടിലും അന്വേഷണം അനിവാര്യം
- കുടുങ്ങിയത് 30 വയസിനോട് അടുത്ത് പ്രായമുള്ളയാൾ; താമസിക്കുന്നത് ആ പെൺകുട്ടിയുടെ വീടിന്റെ ഒരു കിലോമീറ്റർ അകലെ; സ്വന്തം വീട്ടിൽ നിൽക്കാതെ സഹോദരിയുടെ വീട്ടിൽ ഉറങ്ങുന്നത് പതിവ്; സിസിടിവി ദൃശ്യം നിർണ്ണായകമായി; അറസ്റ്റിലായത് ലഹരിക്ക് അടിമയായ യുവാവ്; ഹൊസ്ദുർഗിൽ വില്ലനെ പൊക്കിയത് അതിവേഗം
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- 'ഓറൽ സെക്സ് ഈസ് ദി ബെസ്റ്റ് വേ ഓഫ് കമ്മ്യൂണിക്കേഷൻ' എന്ന് ഇടക്കിടെ പറയും; ലിങ്വിസ്റ്റിക്സ് എന്നാൽ ലിംഗത്തിന്റെ പഠനമെന്നും ക്ലാസ്; ബോധം പോയ വിദ്യാർത്ഥിനിക്ക് കൃത്രിമശ്വാസം നൽകാനെന്ന പേരിൽ ചൂഷണം; അമ്യൂസ്മെന്റ് പാർക്കിൽ അറസ്റ്റിലായ അദ്ധ്യാപകൻ തികഞ്ഞ ആഭാസൻ
- സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി; നേരത്തെ പറഞ്ഞ ജ്യുഡീഷ്യൽ അന്വേഷണം പത്രസമ്മേളനത്തിൽ പറഞ്ഞാൽ സമരം തീർക്കാമെന്ന ഫോർമുലയും അവതരിപ്പിച്ചു; യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയത് പ്രേമചന്ദ്രൻ; സോളാർ സമരം അവസാനിച്ചത് എങ്ങനെ? ജോൺ മുണ്ടക്കയം 'ഇടനില' പറയുമ്പോൾ
- ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്ത് തെണ്ടിത്തിരിഞ്ഞ് പണ്ടാരമടങ്ങി നടക്കുകയാണു ഞാൻ! 150 പവനും കാറും സ്വപ്നം കണ്ട് വിവാഹ കച്ചവടത്തിന് ഇറങ്ങിയ രാഹുൽ വിദേശത്തേക്ക് കടന്നുവെന്നത് ശരിയോ? ബ്ലൂ കോർണർ നോട്ടീസുമായി പൊലീസ്; വീട്ടുകാരും ഒളിവിൽ; പന്തീരാങ്കാവിൽ സംഭവിക്കുന്നത്
- ജോസ് കെ മാണിക്ക് ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ പദവി ഓഫർ; രാജ്യസഭാ സീറ്റ് സിപിഎമ്മിനും സിപിഐയ്ക്കും; ആർജെഡിയുടേയും എൻസിപിയുടേയും അവകാശ വാദം അവഗണിക്കും; കേരളാ കോൺഗ്രസ് എമ്മിന് മൂന്നാം കാബിനറ്റ് പദവി; രാജ്യസഭാ പൊട്ടിത്തെറി ഒഴിവാക്കാൻ ഫോർമുല റെഡി
- ബാംഗ്ലൂരു വരെ കൂട്ടുകാരനും അനുഗമിച്ചു; വിദേശത്തേക്ക് കടക്കാൻ ടിക്കറ്റ് എടുത്തു നൽകിയതും സുഹൃത്തും; നവവരനെ ഒളിപ്പിച്ചു കടത്തിയത് പൊക്കുന്നിലെ രാജേഷ് അറസ്റ്റിൽ; ജർമനിയിലുള്ള രാഹുലിനെ നാട്ടിലെത്തിക്കാൻ ശ്രമം; എയ്റോനോട്ടിക്കൽ കമ്പനിയെ എല്ലാം അറിയിച്ചു; പന്തീരാങ്കാവിൽ വൻ ഗൂഢാലോചന
- ഈ വർഷം 37,512 കോടി കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്ന് പറഞ്ഞെങ്കിലും ആദ്യ 9 മാസം എടുക്കാവുന്ന തുകയെത്ര എന്ന് ഇതുവരെ അറിയിച്ചില്ല; വിരമിക്കുന്നവർക്ക് കൊടുക്കാൻ പണമില്ലാ അവസ്ഥ; 7500 കോടി ഉടൻ വേണമെന്ന് ധനവകുപ്പ്; അടുത്ത മാസം ശമ്പളവും പെൻഷനുമെല്ലാം മുടങ്ങാൻ സാധ്യത
- സിംഗപൂരിൽ നിന്നും രാഹുൽ എത്തിയത് ജർമനിയിൽ; ജർമൻ പൗരത്വമുള്ളതിനാൽ മടക്കി കൊണ്ടു വരാൻ നൂലാമാലകൾ ഏറെ; നയതന്ത്ര ഇടപെടലും അനിവാര്യതയാകും; ഇന്റർപോളിന്റെ സഹകരണവും നിർണ്ണായകം; ബ്ലൂകോർണർ നോട്ടീസ് എത്തും മുമ്പേ സുരക്ഷിത ഇടത്തെത്തിയ നവവരൻ! പിന്തീരാകാവിൽ പൊലീസ് വീഴ്ച തുണയായപ്പോൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്