വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മലക്കപ്പറായിലെ വൈദ്യുതിക്കാലിൽ ഇടിച്ച് മറിഞ്ഞത് മുൻ എംപി നൽകിയ ബസ്; ഭരിക്കുന്ന പാർട്ടിയുടെ ആൾ ആ ബസിന്റെ ഡ്രൈവർ ആയി വന്നത് ആരുടെ സമ്മർദത്തിലെന്ന ചോദ്യം ചർച്ചയാക്കി ഇരിങ്ങാലക്കുടക്കാർ; വെട്ടിലാകുന്നത് ക്രൈസ്റ്റ് കോളേജ്; അപകടം കൊണ്ടു പോയത് ചെറുപ്പം മുതൽ സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന പഠന മികവിനെ; ആൻസി വർഗ്ഗീസ് നാടിന്റെ നൊമ്പരമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ഇരിങ്ങാലക്കുട: പഠന മികവിനൊപ്പം മികച്ച സംഘാടക കൂടിയായിരുന്നു ആൻസി വർഗീസ്. ക്രൈസ്റ്റ് കോളജിലെ ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ വർക് ഒന്നാം വർഷ വിദ്യാർത്ഥിയായ പുല്ലൂർ ഊരകം പൊഴോലിപറമ്പിൽ ആൻസി പഠനത്തിന്റെ ഭാഗമായി മലക്കപ്പാറയിൽ നടന്ന ഗ്രാമീണ സഹവാസ ക്യാംപിൽ പങ്കെടുത്ത ആവേശത്തിലായിരുന്നു തിരിച്ചു മടങ്ങിയത്. ഇതിനിടെയാണ് വില്ലനായി അപകടമെത്തിയത്.
ആൻസിയുടെ അപകടമരണം ക്രൈസ്റ്റ് മാനേജ്മെന്റിനേയും പ്രതിസ്ഥാനത്ത് നിർത്തുകയാണ്. സംഭവം നടന്ന് രണ്ടു ദിവസം ആയിട്ടും ഡ്രൈവറുടെ ലൈസൻസിനെ കുറിച്ച് ദുരൂഹത തുടരുകയാണ്. ബസ് മറിഞ്ഞപ്പോൾ, ഡ്രൈവറും കൂടെ ഉണ്ടായിരുന്ന പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി കൂടി ആയ വ്യക്തിയും സംഭവ സ്ഥലത്ത് നിന്ന് മുങ്ങാൻ നോക്കിയെന്നും ആക്ഷേപമുണ്ട്. നാട്ടുകാർക്ക് സംശയം തോന്നി ചോദിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന ആൾ സ്റ്റുഡന്റ് ആണെന്ന് പറഞ്ഞു രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സമ്മർദ്ദത്തിൽ മലക്കപ്പാറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അവിടെ ലൈസൻസ് കൊടുത്തിട്ടുണ്ട്. പക്ഷെ ആ ലൈസൻസ് വ്യാജം ആണെന്നാണ് ആക്ഷേപം. കൂടാതെ ഡ്രൈവറുടെ ക്രിമിനൽ പാശ്ചാത്തലവും ചർച്ചയാകുന്നുണ്ട്.
മനഃപൂർവം അല്ലാത്ത നരഹത്യക്ക് കേസ് എടുത്ത്, ഒതുക്കി തീർക്കുവാൻ ഇരിങ്ങാലക്കുടയിലെ സിപിഎം നേതൃത്വവും, ക്രൈസ്റ്റ് മാനേജ്മെന്റും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഡ്രൈവറുടെ കയ്യ് ഒടിഞ്ഞു, ഒളിവിൽ ആണ് എന്നീ പ്രചരണങ്ങൾ നടത്തുകയാണ്. ഇതൊരു യാദൃശ്ചികമായ മരണമോ അതോ അധികാരികളുടെ വിട്ടുവീഴ്ച/അഴിമതി നിലപാടിൽ മനഃപൂർവം കുരുതി കൊടുത്ത ജീവനോ? എന്ന സംശയം പ്രാദേശിക പത്രങ്ങളും ചർച്ചയാകുന്നുണ്ട്. ക്രൈസ്റ്റ് കോളേജിന് മുൻ എംപി കൊടുത്ത ബസാണ് അപകടത്തിൽ പെട്ടത്. ബസ് കൊടുക്കുമ്പോൾ ക്രൈസ്റ്റ് മാനേജ്മെന്റ് ആയി ഉണ്ടായ ഡീൽ എന്താണെന്നാണ് ഉയരുന്ന ചോദ്യം.
ഭരിക്കുന്ന പാർട്ടിയുടെ ആൾ ആ ബസിന്റെ ഡ്രൈവർ ആയി വന്നത് ആരുടെ സമ്മർദത്തിലെന്ന ചോദ്യവും ഉയരുന്നു. ഇനി എഫ് ഐ ആർ ഇടുമ്പോൾ ഡ്രൈവറുടെ പേര് മാറുമോ? അപകടം നടക്കുമ്പോൾ ഡ്രൈവറുടെ സഹായി ആയി ബസിൽ കൂടെ ഉണ്ടായിരുന്ന ആൾ ആരാണ്? ബസിന്റെ ഡ്രൈവർക്ക് ഹെവി വെഹിക്കിൾ ഓടിക്കാൻ വേണ്ട ലൈസൻസ് ഉണ്ടോ? ഹെവി ലൈസൻസ് കിട്ടി 10 വർഷം കഴിഞ്ഞാലെ സ്കൂൾ/കോളേജ് ബസുകൾ ഓടിക്കാൻ പാടൂ എന്ന നിയമം കാറ്റിൽ പറത്താൻ ആരെങ്കിലും ഒത്താശ ചെയ്തിരുന്നോ? എന്നീ ചോദ്യങ്ങളും ഉയരുന്നു. ഏതായാലും ആൻസി വർഗീസിന്റെ മരണത്തിലെ ദുരൂഹത ചർച്ചയാക്കാൻ വിദ്യാർത്ഥി സംഘടനകൾ പോലും എത്തുന്നില്ല. സിപിഎം നേതൃത്വത്തിന്റെ ഇടപെടൽ മൂലം എസ് എഫ് ഐ മൗനം പാലിക്കുന്നതായും ആക്ഷേപമുണ്ട്.
ചെറുപ്പം മുതൽ സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും താൽപര്യം പ്രകടിപ്പിച്ചിരുന്ന ആൻസിയുടെ അവസാന നാളുകൾ പെരുമ്പാറ ആദിവാസി കോളനിയിലായിരുന്നു. കഴിഞ്ഞ ചെവ്വാഴ്ചയാണ് ഗ്രാമീണ സഹവാസ ക്യാംപിന്റെ ഭാഗമായി മലക്കപ്പാറയിലെത്തിയത്. ചെറുപ്പം മുതൽ ഊരകം പള്ളിയിലെ സിഎൽസി സംഘടനയിലെ സജീവ പ്രവർത്തകയാണ്. പള്ളിയുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സിഎൽസി നടത്തിയ മെഗാ മാർഗംകളിയുടെയും ഓണത്തിന് നടത്തിയ തിരുവാതിരക്കളിയുടെയും പ്രധാന സംഘാടക കൂടിയായിരുന്നു ആൻസി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നിൽ നിന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി വിജയിച്ച ആൻസി സാമൂഹിക സേവനത്തിലെ താൽപര്യം മൂലമാണ് എംഎസ്ഡബ്ല്യു എടുത്തത്.
പെരുമ്പാറ ഫോറസ്റ്റ് സ്റ്റേഷനു സമീപം ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പാതയിലെ കുഴിയിൽ പെട്ട് ബസ് മറിയുകയായിരുന്നു. ആദിവാസി മേഖലയിൽ 5 ദിവസത്തെ സഹവാസ ക്യാംപിനു ശേഷം മലക്കപ്പാറയിൽനിന്നു ചാലക്കുടി ഭാഗത്തേക്കു പുറപ്പെട്ട സംഘത്തിൽ 20 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. ബസിനടിയിൽ അകപ്പെട്ട വിദ്യാർത്ഥിനിയെ നാട്ടുകാരും വനം ഉദ്യോഗസ്ഥരും പൊലീസും ചേർന്നു പുറത്തെടുത്ത് വാൽപ്പാറ എസ്റ്റേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ സജന, സോഫി, നവ്യ, അക്ഷ, ജെസ്മി, ഗ്രീഷ്മ എന്നിവരെ മലക്കപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടിയിലെ ആശുപത്രിയിലേക്കു മാറ്റി. ശ്രുതി, മോൻസി, അഖില, ജിനോ, രശ്മി, ശ്രീലക്ഷ്മി, ജോസ്മി, പി.എസ്. ഗ്രീഷ്മ, അലീഷ, സൈജിത്ത്, വിഷ്ണു തുടങ്ങിയവർ വാൽപ്പാറ ഉരുളിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് ബസ് വൈദ്യുതിക്കാലിൽ ഇടിച്ച് മറിയുകയായിരുന്നു. പുറത്തേക്ക് തെറിച്ച ആൻസിയുടെ കഴുത്തിന് താഴോട്ടുള്ള ഭാഗം ബസിന്റെ അടിയിൽപ്പെട്ടുപോയി. നാട്ടുകാരും വിനോദസഞ്ചാരികളും വടംകെട്ടി ബസ് പൊക്കിയാണ് ആൻസിയെ പുറത്തെടുത്തത്. ബസിന്റെ ചില്ലുകൾ തകർത്താണ് അകത്തുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. ചാലക്കുടിയിലേക്ക് 80 കിലോമീറ്റർ ദൂരമുള്ളതിനാൽ പരിക്കേറ്റവരെ മലക്കപ്പാറയ്ക്കടുത്ത് ടാറ്റാ കമ്പനിയുടെ ഉരുളിക്കൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആൽവിനാണ് ആൻസിയുടെ സഹോദരൻ.
Stories you may Like
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപം; മൂന്ന് യുവാക്കൾ അറസ്റ്റിൽ
- കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുക എന്നതാണ് ലക്ഷ്യം: മന്ത്രി ഡോ. ആർ ബിന്ദു
- TODAY
- LAST WEEK
- LAST MONTH
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന്‍ അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- കാട്ടന ഇറങ്ങിയത് കേട്ട് ഓടിയെത്തിയ ക്യാമറമാൻ; സാഹസികമായി കാട്ടന പുഴ കടക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ദുരന്തം; മാതൃഭൂമി ചാനൽ ക്യാമറാമാൻ എവി മുകേഷിന് ദാരുണാന്ത്യം; എ വി മുകേഷ് അതിജീവനമെന്ന കോളത്തിലൂടെ ഹിറ്റായ ക്യാമറാമാൻ; മലയാള മാധ്യമ ലോകത്തെ നടുക്കി കൊട്ടെക്കാട്ടെ ദുരന്തം
- സുധാകരനോട് കാട്ടുന്നത് അനീതിയെന്ന് ഖാർഗെയോട് പറഞ്ഞത് എകെ; മുതിർന്ന പ്രവർത്തക സമിതി അംഗത്തിന്റെ ഇടപെടൽ ഹസനെ കസേരയിൽ നിന്നും എണീപ്പിച്ചു! കെസിയുടെ അട്ടിമറി നീക്കം പൊലിച്ചത് അഞ്ജനത്തിൽ ഇരുന്ന് എകെ ആന്റണി; കെപിസിസിയുടെ താക്കോൽ കസേരയിൽ സുധാകരൻ വീണ്ടും മടങ്ങി എത്തുമ്പോൾ
- വീട്ടിലേക്കുള്ള വഴി മുടക്കി സിപിഎമ്മിന്റെ കൊടിമരം; 8 മാസം പുറകേ നടന്നിട്ടും പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല; വഴിമുടക്കിയ കൊടിമരം പിഴുതെറിഞ്ഞ് സ്ത്രീകൾ; സിപിഎമ്മുകാരുടെ ദുർവാശിയിൽ വശം കെട്ടതോടെ ചേർത്തലയിലെ 136 സിപിഎം അനുഭാവികൾ ബിജെപിയിൽ
- എൻസിഎസ് ക്രെഡിറ്റ് സിൻഡിക്കേറ്റുണ്ടാക്കിയത് പിടിച്ചു നിൽക്കാൻ; ടാറ്റ-കിയ കാറുകളുടെ ഷോറൂമകളും ആശ്വാസമെത്തിച്ചില്ല; ഓഹരിക്കൊപ്പം പണമിറക്കിയ ബിസിനസ്സ് എല്ലാം പൊളിഞ്ഞു; മാണിയുടെ വിശ്വസ്തന് വിനയായത് പണം ഇരട്ടിയാക്കാനുള്ള മോഹം; നെടുമ്പറമ്പിൽ രാജുവിന്റെ സാമ്രാജ്യം തകരുമ്പോൾ
- ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും മ്യാന്മറിലേയും അരലക്ഷത്തിലേറെ അഭയാർത്ഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ; ഓൺലൈൻ ആധാർ സംവിധാനത്തിൽ നുഴഞ്ഞു കയറി അട്ടിമറി; മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ഞെട്ടിക്കുന്നത്
- അസമിലും കർണ്ണാടകയിലും കുതിപ്പ്; പ്രതീക്ഷയ്ക്ക് ഒപ്പം ഉയരാതെ യുപിയും ഗുജറാത്തും; മൂന്നാം ഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾക്ക് ആശങ്ക; നാലാം ഘട്ടത്തിൽ എൻഡിഎ പ്രചാരണ തന്ത്രങ്ങൾ മാറ്റിപ്പിടിച്ചേക്കും; 'സംവരണം' ഉൾപ്പെടെ കത്തിക്കാൻ ഇന്ത്യ സഖ്യം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍