വീരേന്ദ്ര സേവാഗ് പഞ്ഞിക്കിട്ട ബ്രിട്ടീഷ് റിയാലിറ്റി ഷോ അവതാരകൻ പിയേഴ്സ് മോർഗന് ഒളിമ്പ്യൻ ഷൈനി വിൽസന്റെ വകയും കിടിലൻ മറുപടി; ഇന്ത്യയെ കളിയാക്കിയപ്പോൾ ശക്തമായി പ്രതികരിച്ച് ഇന്ത്യൻ താരങ്ങളും; ട്വീറ്റ് പ്രഹരത്തിൽ പൊള്ളിയപ്പോൾ മോർഗന് മിണ്ടാട്ടം മുട്ടി
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: അവസരം കിട്ടിയപ്പോൾ ഇന്ത്യയെ കളിയാക്കാൻ ഇറങ്ങിയ ബ്രിട്ടീഷ് ടെലിവിഷൻ റിയാലിറ്റി അവതാരകൻ പിയേഴ്സ് മോർഗന് ഇത്തവണ കണക്കിന് പ്രഹരം ലഭിച്ചിരുന്നു. ഒളിമ്പിക്സിൽ ഇന്ത്യയുടെ പ്രകടനത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്തതോടെയാണ് മോർഗന്റെ വിവരക്കേടിനു ഒപ്പം വംശീയതയും പുറത്തു ചാടിയത്. എന്നാൽ, ഇന്ത്യയെ കളിയാക്കിയ മോർഗ്ഗനെ ആദ്യം സേവാഗ് തന്നെ ട്വിറ്ററിൽ പഞ്ഞിക്കിട്ടിരുന്നു. സേവാഗിൽ നിന്നും പ്രഹരമേറ്റതിന് പിന്നാലെയാണ് ഒളിമ്പ്യൻ ഷൈനി വിൽസണും മറുപടിയുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് മലയാളികളുടെ അഭിമാന കായികതാരവും നാല് വട്ടം രാജ്യത്തെ ഒളിമ്പിക്സിൽ പ്രധിനിധികരിച്ച കായികതാരം ഷൈനി വിത്സൺ മോർഗന് മറുപടി നൽകിയത്. ഇതോടെ മറുപടി പറഞ്ഞതോടെ മോർഗാണ് സോഷ്യൽ മീഡിയയുടെ ചൂട് നന്നായി അറിയേണ്ടി വന്നു. മോർഗനെ നന്നാക്കാൻ ബ്രിട്ടീഷ് വംശജരും ട്വിറ്ററിൽ അണിനിരന്നു എന്നതാണ് കൂടുതൽ ശ്രദ്ധേയമായത്.
നാസയിൽ എത്ര ഇന്ത്യക്കാർ ഉണ്ട്, അവരോടൊപ്പം മികവ് കാട്ടാൻ പറ്റിയ എത്ര ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ഉണ്ട് എന്നൊക്കെ കൂടി അറിഞ്ഞിട്ടു മതിയായിരുന്നു ഇത്തരം പ്രകോപനപരമായ പരാമർശം നടത്താൻ എന്നാണ് ട്വിറ്ററിലൂടെ മോർഗാണ് കിട്ടിയ വിലയേറിയ ഉപദേശം. ഏതായാലും ഇന്ത്യക്കെതിരെ വംശീയ അധിക്ഷേപം നിറഞ്ഞ പരാമർശം നടത്തുന്ന മറ്റൊരു റിയാലിറ്റി ഷോ അവതാരകൻ ജെറെമി ക്ലർക്കാസനെ പോലെ മോർഗനും വിടുവായത്തം പറയുമ്പോൾ ഇനി രണ്ടു വട്ടം ആലോചിക്കാൻ തയ്യാറാകും എന്നതാണ് സോഷ്യൽ മീഡിയയുടെ ഇടപെടലിലൂടെ തെളിഞ്ഞിരിക്കുന്നത്.
ഒളിപിക്സിൽ കേവലം രണ്ടു മെഡൽ നേടിയ ശേഷം ഇന്ത്യ നടത്തിയ ആഹ്ലാദമാണ് പിയേഴ്സ് മോർഗനെ ചൊടിപ്പിച്ചത്. ഒരു ബില്യണിലേറെ ജനസംഖ്യയുള്ള ഒരു രാജ്യത്തിന് ഇതത്ര ആഹ്ലാദിക്കാൻ ഉള്ള വകയാണോ എന്നാണ് മോർഗന്റെ അന്വേഷണം. രാജ്യമെങ്ങും ഇതിന്റെ പേരിൽ ആഘോഷം സംഘടിപ്പിച്ചത് എത്ര നാണക്കേട് ആണെന്ന് ആലോചിക്കണം എന്നും മോർഗൻ പറയുന്നു. അദ്ദേഹം ട്വീറ്റ് നടത്തിയ ഉടൻ തന്നെ ഇന്ത്യൻ കായിക പ്രേമികൾ ദേശീയ വികാരം ഏറ്റെടുത്തു മറുപടി നൽകി രംഗത്തെത്തി.
ഇന്ത്യയുടെ പ്രകടനം അത്ര മെച്ചമായില്ല എന്നത് സത്യം ആയിരിക്കെ തന്നെ പ്രചോദനം നൽകാൻ കഴിഞ്ഞ താരങ്ങളെ ആദരിച്ചതും അത് വഴി കായിക ലോകത്തിനു കൂടുതൽ ആത്മവിശ്വാസം നൽകാൻ നടത്തിയ ശ്രമവും ഏതു തരത്തിലാണ് നാണക്കേട് ആയി കണക്കാക്കേണ്ടത് എന്നാണ് ഇന്ത്യൻ താരങ്ങളും കായിക പ്രേമികളും മോർഗാനോട് ചോദിക്കുന്നത്. കായിക രംഗത്തെ നേട്ടങ്ങളും ജനസംഖ്യയും തമ്മിൽ എങ്ങനെ പൊരുത്തപ്പെടുന്നു എന്ന ചോദ്യവും ഇപ്പോൾ മോർഗൻ നേരിടുകയാണ്. ഈ കണക്കിൽ ബ്രിട്ടനേക്കാൾ കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങൾ നേടിയ നേട്ടവും താരതമ്യം ചെയ്യേണ്ടതല്ലേ എന്ന ചൂടൻ മറുപടിയും മോർഗനെ തേടി എത്തിയിട്ടുണ്ട്.
എന്നാൽ മലയാളി എന്ന നിലയിലും തുടർച്ചയായി നാല് വട്ടം ഒളിമ്പിക്സിൽ ഇന്ത്യയുടെ ജേഴ്സി അണിഞ്ഞു നാടിന്റെ അഭിമാനമായ ഷൈനി വിത്സൺ നൽകുന്ന മറുപടിയാണ് ഏറെ ശ്രദ്ധ നേടിയത്. കായിക രംഗത്തെ കുറിച്ച് ഒരു ചുക്കും അറിയാത്ത മോർഗൻ ഇത്തരം ഒരു പ്രസ്താവം നടത്തരുത് എന്നതായിരുന്നു ഷൈനി നൽകിയ മറുപടിയുടെ കാതൽ. ഇന്ത്യയുടെ പ്രകടനം റിയോയിൽ അത്ര വലിയ നാണക്കേട് ഉണ്ടാക്കി എന്നൊന്നും താൻ കരുതുന്നില്ല എന്നും ഈ തൊടുപുഴക്കരി പറയുന്നു.
യൗവന കാലം മുതൽ തുടങ്ങി 35 വയസു വരെ ഒളിമ്പികിൽ പങ്കെടുത്ത വ്യക്തി എന്ന നിലയിലാണ് ഇപ്പോൾ മോർഗാണ് മറുപടി നൽകുന്നത് എന്നും ഷൈനി പറയുന്നു. ട്രാക്കിൽ 19 വയസു ഉള്ളപ്പോൾ 1984 ളിൽ ആണ് ഷൈനി ആദ്യമായി ഇന്ത്യക്കു വേണ്ടി ഒളിമ്പിക് ജേഴ്സി അണിയുന്നത്. അക്കാലത്തു ഏറെ കഷ്ടപ്പെട്ടാണ് ഇന്ത്യക്കു വേണ്ടി അഞ്ചോ ആറോ പേർ ഒളിമ്പിക് യോഗ്യത കണ്ടെത്തുന്നത് എന്നും ഷൈനി ഓർമ്മിപ്പിക്കുന്നു. അന്നും ഇന്ത്യയുടെ ജനസംഖ്യ വലിയ കുറവ് ഒന്നും അല്ലായിരുന്നു. അക്കാലവും ആയി താരതമ്യപെടുത്തുമ്പോൾ ഇപ്പോൾ 35 അംഗ സംഘത്തെ റിയോയിൽ അണിനിരത്താൻ കഴിഞ്ഞത് നേട്ടം തന്നെ അല്ലേ എന്നും ഷൈനി ചോദിക്കുന്നു.
മാത്രമല്ല, ലോകമൊട്ടാകെയായി 207 രാജ്യങ്ങൾ റിയോയിൽ അണിനിരന്നപ്പോൾ ഇന്ത്യ അതിൽ 67 സ്ഥാനത്തു എത്തി എന്നതും മോർഗൻ കണ്ടില്ല. ഇതൊക്കെ മനസ്സിലാക്കുമ്പോൾ ഇന്ത്യ തീർച്ചയായും പിന്നോട്ടല്ല, മുന്നോട്ടു തന്നെയാണ് നീങ്ങുന്നത് എന്നും ഷൈനി വാദിക്കുന്നു. ഒരു കായികതാരത്തിന്റെ ഊർജ്ജം ഒട്ടും ചോരാത്ത മട്ടിൽ തന്നെ. കൂട്ടത്തിൽ ഇന്ത്യൻ കായിക രംഗം കൂടുതൽ നേട്ടം കൊയ്യാൻ കായിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളും മറ്റും കൂടുതൽ ആർജ്ജവം കാട്ടണം എന്ന ഉപദേശവും ഷൈനി നൽകുന്നുണ്ട്.
ഒരു കായികതാരം എന്ന നിലയിൽ വെത്യസ്ത രാജ്യങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ചൂടിനോടും തണുപ്പിനോടും ഒക്കെ എങ്ങനെ പോരാടണം എന്നത് കൂടി ഒളിമ്പിക്സ് പോലെ ഉള്ള മത്സരങ്ങളിലെ പ്രകടനം വിലയിരുത്തുമ്പോൾ പരിഗണിക്കപ്പെടണം എന്ന് കൂടിയാണ് താൻ ചൂണ്ടിക്കാട്ടുന്നതെന്നു ഷൈനി വ്യക്തമാക്കുന്നു. ഇക്കാര്യത്തിനായി ഇന്ത്യയിൽ ഉയർന്ന പ്രദേശങ്ങളിൽ സിന്തറ്റിക് ട്രാക് നിർമ്മിച്ച് കായികതാരങ്ങൾക്കു മെച്ചമായ പരിശീലനം നൽകണം എന്ന് കൂടി ഷൈനി ആവശ്യപ്പെടുന്നു. ഈ തരത്തിൽ ചിന്തിക്കുമ്പോൾ മൂന്നാറിലെ സൗകര്യങ്ങൾ പരിഗണിക്കാൻ കേരളം തയ്യാറാകണം എന്നാണ് ഷൈനിയുടെ വാദം.
ഷൈനിയോടൊപ്പം ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാലാ ഗുട്ട, ക്രിക്കറ്റർ റോബിൻ ഉത്തപ്പ, ഷൂട്ടർ ഹീന സിദ്ധു, ഫുട്ബോളർ കൈലാഷ് ചന്ദ്രമോഹൻ എന്നിവരൊക്കെയും മോർഗന് മറുപടിയുമായി എത്തുന്നുണ്ട്. മോർഗന് പറഞ്ഞതിൽ ഭാഗികമായി കാര്യം ഉണ്ടെന്നും അതിന്റെ നല്ല വശം ചർച്ചയ്ക്കു എടുത്തു എങ്ങനെ ഇന്ത്യൻ കായിക രംഗത്തെ മെച്ചപ്പെടുത്താൻ കഴിയും എന്ന ചർച്ചയും നടപടിയുമാണ് ഇപ്പോൾ ആവശ്യം എന്നും കായികതാരങ്ങൾ ചൂണ്ടിക്കാട്ടുന്നു. പക്ഷെ കായിക രംഗത്തെ വ്യക്തമായി പഠിക്കാതെ മോർഗൻ നടത്തിയ പരാമർശമാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത്.
കാര്യങ്ങൾ അദ്ദേഹം വംശീയത നിറഞ്ഞ കണ്ണിൽ കണ്ടു എന്ന് കുറ്റപ്പെടുത്തുന്നവരും കുറവല്ല. ഇന്ത്യ ക്രിക്കറ്റിൽ ലോക കപ്പു കിരീടം നേടുമ്പോൾ മോർഗൻ ഉറക്കമാണോ എന്ന ചോദ്യവും അദ്ദേഹം ഇപ്പോൾ നേരിടുകയാണ്. ചിലരാകട്ടെ ഒരു മെഡൽ പോലും നേടാൻ കഴിയാതെ പോയ പാക്കിസ്ഥാനെ മോർഗൻ പരാമർശിക്കാതെ പോയതും ചൂണ്ടിക്കാട്ടുന്നു. അപ്പോൾ അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ എന്തോ കുഴപ്പമുണ്ട്. ഇന്ത്യ മെച്ചപ്പെടണം എന്ന് പറഞ്ഞിരുന്നെങ്കിൽ മനസിലാക്കാം. പക്ഷെ ജനസംഖ്യയുമായി ഉള്ള താരതമ്യം ശരിയാണോ എന്നാണ് അദ്ദേഹം വീണ്ടു വിചാരം നടത്തേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- 'ഓറൽ സെക്സ് ഈസ് ദി ബെസ്റ്റ് വേ ഓഫ് കമ്മ്യൂണിക്കേഷൻ' എന്ന് ഇടക്കിടെ പറയും; ലിങ്വിസ്റ്റിക്സ് എന്നാൽ ലിംഗത്തിന്റെ പഠനമെന്നും ക്ലാസ്; ബോധം പോയ വിദ്യാർത്ഥിനിക്ക് കൃത്രിമശ്വാസം നൽകാനെന്ന പേരിൽ ചൂഷണം; അമ്യൂസ്മെന്റ് പാർക്കിൽ അറസ്റ്റിലായ അദ്ധ്യാപകൻ തികഞ്ഞ ആഭാസൻ
- കേന്ദ്രത്തിൽ ഇന്ത്യ സഖ്യത്തിന് ഭരണക്കസേര കിട്ടിയാൽ തൃണമൂൽ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന മമതയുടെ സന്ദേശം ആർക്കുള്ളത്? ഡൽഹിയിൽ കൈ കൊടുത്താലും ബംഗാളിലെ സിപിഎം, കോൺഗ്രസ് നേതാക്കളെ അടുപ്പിക്കരുതെന്ന് ഉപാധിയും; മമത ബിജെപിക്ക് ഒപ്പം പോകുമെന്ന് സംശയിച്ച് കോൺഗ്രസും സിപിഎമ്മും; മമതയുടെ യുടേൺ ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- ബാങ്കിൽ പരിശോധന നടത്തവേ മുങ്ങിയത് മാനേജർ; നാലര ലക്ഷം രൂപയുടെ ക്രമക്കേടിൽ അന്വേഷണം തുടങ്ങിയപ്പോൾ പുറത്തായത് വമ്പൻ തട്ടിപ്പ്; പരാതിയുമായി നിരവധി പേർ; കോടതിയിൽ കീഴടങ്ങിയ കോട്ടയം ഇൻഡസൻഡ് ബാങ്ക് കലക്ടറേറ്റ് ബ്രാഞ്ച് ബാങ്ക് മാനേജർ റിമാൻഡിൽ
- 'സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത് രാജേഷ് കൃഷ്ണ; യു കെ ഹവാലയിൽ അന്വേഷണം വേണം; ഗോവിന്ദൻ സെക്രട്ടറിയായപ്പോൾ തിരിച്ചുവന്നു; വലം കൈ തോമസ് ഐസക്ക്; പാർട്ടി കോൺഗ്രസ് വേദിയിൽ വെച്ച് മർദിച്ചിട്ടും എഫ്ഐആർ പോലുമില്ല; ആഞ്ഞടിച്ച് ഷർഷാദ്
- കോവാക്സിൻ സ്വീകരിച്ച മൂന്നിലൊന്ന് പേർക്ക് ഒരു വർഷത്തിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി; മിക്കവരിലും കണ്ടത് ശ്വാസകോശ അണുബാധ; ഗവേഷണ റിപ്പോർട്ട് പുറത്ത്; കോവിഷീൽഡ് രക്തം കട്ട പിടിക്കുന്ന അസുഖത്തിന് കാരണമാകുമെന്ന മറ്റൊരു പഠനം കൂടി പുറത്ത്
- കോളേജ് വിദ്യാർത്ഥിനി വീട്ടിലെ ബാത്ത്റൂമിൽ മരിച്ച നിലയിൽ; കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റു; അസ്വാഭാവിക മരണത്തിന് കേസെടുത്തു
- മഴയിൽ കുതിർന്ന് ഹൈദരാബാദ്-ഗുജറാത്ത് മത്സരം; ഒറ്റ പന്തു പോലും എറിയാതെ മത്സരം ഉപേക്ഷിച്ചു; പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി ഹൈദരാബാദ്; ഡൽഹി പുറത്ത്; ബെംഗലൂരു-ചെന്നൈ മത്സരം നിർണായകം
- കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തി; ശസ്ത്രക്രിയയ്ക്ക് ശേഷം നാലു വയസ്സുകാരി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ; നാവിൽ ശസ്ത്രക്രിയ ചികിത്സാപ്പിഴവ്; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സസ്പെൻഷൻ
- അമ്മയോടൊപ്പം മകൾ വിവാഹ വേദിയിലേക്ക് പോയിട്ടുണ്ടാവുമെന്ന് അച്ഛൻ കരുതി; കാർ പാർക്ക് ചെയ്ത് വാഹനം ലോക്ക് ചെയ്ത് മടങ്ങി; മൂന്നു വയസ്സുകാരി ഒപ്പമില്ലെന്ന് തിരിച്ചറിഞ്ഞത് രണ്ട് മണിക്കൂറിന് ശേഷം; കുട്ടി മരിച്ചനിലയിൽ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്