വിഗ്രഹ നിർമ്മാണ ശാലയിലെ കോവിഡ് പ്രോട്ടോകോൾ ലംഘനം അധികൃതരെ മുൻ ജീവനക്കാരൻ അറിയിച്ചത് പ്രകോപനമായി; ജീവനക്കാരനെ കേസിൽ കുടുക്കാൻ രണ്ടു ലക്ഷത്തിന്റെ വിഗ്രഹം രണ്ടു കോടിയുടേതാക്കി; അയ്യപ്പ വിഗ്രഹം കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞതും നിർമ്മാതാക്കൾ; യുകെയിലേക്കുള്ള വിഗ്രഹം തന്നെ കവർച്ചാ നാടകത്തിന് തിരഞ്ഞെടുത്തത് കേസിന് ബലം കിട്ടാൻ; ചെങ്ങന്നൂരിലെ വിഗ്രഹ മോഷണത്തിലെ കള്ളക്കഥ പൊളിയുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കെന്റിലെ അയ്യപ്പ വിഗ്രഹ പ്രതിഷ്ടക്കായി ചെങ്ങന്നൂരിലെ നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ കവർച്ചയിൽ പൊലീസ് അന്വേഷണത്തിൽ വൻ വഴിത്തിരിവുകൾ . ഏറ്റവും ഒടുവിൽ ലഭിക്കുന്ന പൊലീസ് റിപ്പോർട്ടുകൾ അനുസരിച്ചു കോവിഡ് ക്വറന്റീനും ആയി ബന്ധപ്പെട്ട തർക്കമാണ് കവർച്ചയിലേക്കും സ്ഥാപന അക്രമത്തിലേക്കും നയിച്ചതെന്നാണ് വെളിപ്പെടുന്നത് .
സംഭവം നടക്കുന്നതിനു തൊട്ടു മുൻ ദിവസങ്ങളിൽ കാര്യക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റുമായി ബന്ധപെട്ടു നടന്ന കാര്യങ്ങളുമായി കൂട്ടിയിണക്കുമ്പോൾ വിഗ്രഹ മോഷണം വെറും കെട്ടുകഥ മാത്രമാണ് എന്നാണ് തെളിയുന്നത് . ഇതോടെ വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ.
വർഷങ്ങളായി വിഗ്രഹ നിർമ്മാണം നടത്തുന്ന സ്ഥാപനത്തിലെ ഇളമുറക്കാരായ പ്രകാശ്, മഹേഷ് എന്നിവരുടെ ബുദ്ധിയിൽ വിരിഞ്ഞ കവർച്ചാക്കേസ് പൊലീസിന്റെ ചടുല നീക്കത്തിലാണ് ദുരൂഹത പൊളിക്കാൻ കാരണമായതും. കേസിന്റെ തുടക്കത്തിൽ തന്നെ സ്ഥാപന ഉടമകൾ പറയുന്ന കാര്യങ്ങളിലെ പൊരുത്തക്കേടുകൾ പൊലീസ് ശ്രദ്ധിച്ചിരുന്നു .
വിഗ്രഹ കവർച്ചയാണ് ലക്ഷ്യം എങ്കിൽ രാത്രിയിൽ ജീവനക്കാർ ജോലി ചെയ്യുന്ന സമയത്തു ഒരിക്കലും മോഷ്ട്ടാക്കൾ സ്ഥലത്തു എത്താൻ വഴിയില്ലെന്ന് പൊലീസ് മനസിലാക്കിയിരുന്നു . മാത്രമല്ല , കണ്ടാൽ തിരിച്ചറിയുന്ന അഞ്ചു പേരുടെ അടയാളങ്ങൾ പൊലീസിന് വേഗത്തിൽ ലഭിച്ചതും സംഭവം അക്രമത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം തേടി പൊലീസ് എത്താതിരിക്കാൻ ഉള്ള കുരുട്ടു ബുദ്ധി ആയിരിക്കുമെന്നും വക്തമായിരുന്നു .
എന്നാൽ വെറും രണ്ടായിരം പൗണ്ടിന്റെ(രണ്ടു ലക്ഷത്തോളം രൂപ) നിർമ്മാണ കരാർ ഉള്ള വിഗ്രഹം രണ്ടു കോടിയുടെ മൂല്യം ഉണ്ടെന്നു സ്ഥാപന ഉടമകൾ തന്നെ മൊഴി നൽകിയതോടെ ജില്ലാ പൊലീസ് മേധാവികൾ അടക്കമുള്ളവർ രംഗത്ത് എത്തിയാണ് അന്വേഷണം ഊര്‍ജിതമാക്കിയത് . ഇതോടെ രണ്ടു ദിവസന്ങ്ങൾക്കുള്ളിൽ തന്നെ സംഭവം സംബന്ധിച്ച ഏകദേശ ധാരണ പൊലീസിന് ലഭിക്കുകയും ചെയ്തു .
സംഭവത്തിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിന് സ്ഥാപന ഉടമകളായ മഹേഷ് , പ്രകാശ് പണിക്കർ എനിവർക്കതിരെ പൊലീസ് കേസ് എടുത്തിരിക്കുകയാണ് . സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് ഉടമകളുടെ പങ്കു വക്തമായതെന്നു ഡിവൈസ്പി പി വി ബേബി മാധ്യമങ്ങളോട് വക്തമാക്കി . സ്ഥാപനത്തിൽ തമിഴ്നാട്ടിൽ നിന്നെത്തിയ ജീവനക്കാർ ക്വറന്റീൻ പാലിക്കാതെ ജോലി ചെയ്തത് സംബന്ധിച്ച് ജീവനക്കാരിൽ ഒരാൾ അധികൃതർക്ക് വിവരം നൽകിയിരുന്നു .
പിന്നീട് ഇയാളും തമിഴ്നാട്ടിൽ നിന്നെത്തിയ ജീവനക്കാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും നടന്നിരുന്നു .തമിഴ്നാട്ടിൽ നിന്നെത്തിയ ജീവനക്കാരെ കുറിച്ച് വിവരം നൽകിയ ആളെ പിന്നീട് സ്ഥാപനത്തിൽ പൂട്ടിയിട്ടതായും വിവരമുണ്ട് . ഇയാളെ സുഹൃത്തുക്കളും മറ്റും ചേർന്നണ് രക്ഷിച്ചതെന്നും പറയപ്പെടുന്നു . ഈ സംഭവങ്ങൾ എല്ലാം കൂട്ടിയിണക്കിയാണ് സ്ഥാപനത്തിൽ നടന്നത് കവർച്ചയല്ല , മറിച്ചു ആക്രമണമാണ് എന്ന നിഗമനത്തിൽ പൊലീസ് എത്തിയത് .
ഞായറാഴ്ച രാത്രി ഒൻപതരയോടെ നടന്ന കവർച്ചയിൽ ചൊവാഴ്ച ഉച്ചയോടു കൂടി തന്നെ പണിക്കേഴ്സ് ഗ്രാനൈറ്റിന്റെ പുറകു വശത്തുള്ള പൊന്തക്കാട്ടിൽ നിന്നും വലിച്ചെറിഞ്ഞ നിലയിൽ വിഗ്രഹം കണ്ടെത്തുകയും ചെയ്തു . പൊലീസ് കണ്ടെടുത്ത വിഗ്രഹത്തിനു കാര്യമായ കേടുപാടുകൾ ഒന്നും ഇല്ലാതിരുന്നതും നിർമ്മാതാക്കൾ തന്നെ സുരക്ഷിതമായി വിഗ്രഹം താൽക്കാലികമായി ഉപേക്ഷിച്ചതാണ് എന്ന സൂചനക്ക് കാരണമാകുകയായിരുന്നു . പൊലീസിന്റെ വിദഗ്ധ പരിശോധനയിൽ വിഗ്രഹത്തിനു രണ്ടു കോടിയുടെ മൂല്യം ഇല്ലെന്നും ഏറ്റവും കൂടിയാൽ രണ്ടു ലക്ഷം രൂപയുടെ മൂല്യം മാത്രമാണ് ഉള്ളതെന്നും കണ്ടെത്തുക ആയിരുന്നു . ഇതോടെ തുടർ നടപടികൾക്കായി വിരലടയാളം കണ്ടെത്തിയ ശേഷം വിഗ്രഹം ഒന്നാം ക്ളാസ് മജിസ്ട്രേട് കോടതിയിൽ ഹാജരാക്കുക ആയിരുന്നു .
എന്നാൽ മികച്ച ട്രാക് റെക്കോർഡ് ഉള്ള സ്ഥാപനം എന്ന നിലയിലാണ് പണിക്ക്കേഴ്സ് ഗ്രാനൈറ്റിന് നിർമ്മാണ ചുമതല നൽകിയതെന്ന് കെന്റ് ഹിന്ദു സമാജവുമായി ബന്ധപ്പെട്ടവർ പറയുന്നു . നിരവധി അയ്യപ്പ വിഗ്രഹങ്ങൾ മുൻപ് നിർമ്മിച്ചിട്ടുള്ള സ്ഥാപനം എന്ന നിലയ്ക്കാണ് കെന്റ് ഹിന്ദു മന്ദിറിനു വേണ്ടി ഹിന്ദു സമാജം ഭാരവാഹികൾ അയ്യപ്പ വിഗ്രഹത്തിനു നിർമ്മാണ കരാർ നൽകിയത് . ഇതിനായി കഴിഞ്ഞ ഒരു വർഷത്തിലേറെയായി സമാജം ഭാരവാഹികൾ ധനശേഖരണം നടത്തുകയാണ് .
വിഗ്രഹ മോഷണം സംബന്ധിച്ച് കരാർ നൽകിയ സ്ഥാപനവുമായി ബന്ധപ്പെട്ട ശേഷം ഔദ്യോഗികമായി മാധ്യമങ്ങൾക്കു പ്രതികരണം നൽകും എന്നാണ് സമാജം ഭാരവാഹികളുടെ നിലപാട് . എന്നാൽ മോഷണം പോയെന്നു നിർമ്മാതാക്കൾ പറയുകയും അശുഭ ലക്ഷണങ്ങൾ സംഭവിക്കുകയും ചെയ്ത വിഗ്രഹം പ്രതിഷ്ഠ കർമത്തിന് അനുയോജ്യമാണോ എന്ന ആശങ്കയും ഈ രംഗത്ത് പാണ്ഡിത്യമുള്ളവർ ഉന്നയിക്കുന്നുണ്ട് . സാധാരാണ ഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ ആചാര വിധിപ്രകാരം പുതിയ വിഗ്രഹമായിരിക്കും പ്രതിഷ്ഠ കർമ്മത്തിനു എത്തിക്കുക . ഇക്കാര്യത്തിലും കെന്റ് ഹിന്ദു സമാജം ഭാരവാഹികൾ വക്തത വരുത്തേണ്ടതുണ്ട് .
Stories you may Like
- പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന പരാതിയിൽ സർവത്ര ദുരൂഹത
- ദുരൂഹതകളാൽ നിറഞ്ഞ് വിഗ്രഹ നിർമ്മാണ ശാലയിലെ ആക്രമണവും കവർച്ചയും
- ആസിഡ് ബിജുവും കൂട്ടരും വീണ്ടും അഴിക്കുള്ളിലേക്ക്
- കരുവാറ്റയിലെ മോഷണ പരമ്പര പൊലീസ് തകർത്തപ്പോൾ പിടിയിലായത് സമ്പന്ന കുടുംബാംഗം
- കൊച്ചിയിലെ റെയിൽവേ മാർഷൽ യാർഡിൽ നിന്നും സി എസ് ടി പ്ലേറ്റുകൾ കാണാതാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- കണ്ണൂരിൽ സിപിഎമ്മിനെ വെള്ളം കുടിപ്പിച്ച് മേയർ ടി.ഒ.മോഹനൻ; അടിക്ക് തിരിച്ചടി എന്ന വിധത്തിൽ വീറോടെ നീക്കങ്ങൾ; അണികൾക്കിടയിലും സോഷ്യൽ മീഡിയയിലും താരം; സുധാകരന് ശേഷം കോൺഗ്രസിൽ നിന്നും മറ്റൊരു പോരാളിയുടെ ഉദയമോ? ചടുലനീക്കങ്ങളുമായി കെ.എസ്.യുവിലൂടെ വളർന്നു വന്ന തീപ്പൊരി നേതാവ്
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- ഒരു ദശലക്ഷം ഡോളറിന് ഇൻഷുറൻസ് എടുത്ത കൂറ്റൻ സ്തനങ്ങൾ; 80 വയസ്സു കഴിഞ്ഞപ്പോഴും ബൂബ് ജോബിനായി ലോകം മുഴുവൻ കറങ്ങി; അമേരിക്കയിലെ ഏറ്റവും പ്രശസ്തയായ നീലച്ചിത്ര നായിക 93-ാം വയസ്സിൽ വിടപറയുമ്പോൾ
- പ്രണയം നടിച്ച് പണം കൈക്കലാക്കും; ലൈംഗിക ബന്ധത്തിനിടെ നഗ്നചിത്രങ്ങളും; ആവശ്യം കഴിഞ്ഞാൽ കൈയൊഴിയും; പിന്നെ ചിത്രങ്ങൾ വിറ്റ് കാശാക്കലും; പിടിയിലായ സൂംബാ ഡാൻസർ കൃഷിവകുപ്പ് ഡയറക്ടറുടെ പേഴ്സണൽ സ്റ്റാഫ് അംഗം; ഓഫീസിൽ പാട്ടായിരുന്ന സനുവിന്റെ ലീലാവിലാസങ്ങൾ പുറംലോകവും തിരിച്ചറിയുമ്പോൾ
- വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി വിളിച്ചിറക്കി; അച്ചൻകോവിൽ ആറ്റിൽ എത്തിച്ച് വിവസ്ത്രനാക്കി വെള്ളത്തിലിറക്കി സ്വവർഗ രതിക്ക് ശ്രമം; നീന്തൽ അറിയാത്ത 34കാരൻ മുങ്ങി താണു; വസ്ത്രങ്ങളും മറ്റും കുഴിച്ചു മൂടി ക്രൂരന്മാരുടെ മറയൽ; ഡിഎൻഎ ഫലത്തിൽ തുടങ്ങിയ അന്വേഷണം സിസിടിവിൽ തെളിഞ്ഞു; ഒരു കൊല്ലം മുമ്പ് ചെട്ടികുളങ്ങരയിലെ വിനോദിന് കൊന്നത് അയൽവാസികൾ
- ഒരു വർഷം മുമ്പ് നടന്ന മുങ്ങി മരണം കൊലപാതകം; വിനോദ് കൊല്ലപ്പെട്ടത് സ്വവർഗരതിക്കായി ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയി കുളിപ്പിക്കുന്നതിനിടയിൽ: സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
- സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു; അന്തരിച്ചത് ഡൽഹിയിൽ പത്രപ്രവർത്തകനായ മൂത്ത മകൻ ആശിഷ് യെച്ചൂരി; മരണം സംഭവിച്ചത് ഗുഡ്ഗാവിലെ ആശുപത്രിയിലെ ചികിൽസയ്ക്കിടെ
- കോവിഡ് രോഗികൾക്കൊപ്പം കൂട്ടുനിൽക്കാൻ ഉറ്റവർ പോകാത്തത് നല്ല കുടുംബജീവിതം ഇല്ലാത്തതുകൊണ്ടെന്ന് പിണറായി; നിയമത്തെ ഭയന്ന് കോവിഡ് ബാധിച്ച പ്രിയപ്പെട്ടവർക്കൊപ്പം കൂട്ടുനിൽക്കാൻ സാധിക്കാതെ പോയ സകലരെയും അടച്ചാക്ഷേപിച്ച് പിണറായി; തന്റെ കുടുംബത്തിന്റെ മഹിമ പറഞ്ഞ് മുഖ്യമന്ത്രി അധിക്ഷേപിച്ചത് കേരള ജനതയെ ഒന്നാകെ
- ടാൻസാനിയയിൽ നിന്നും അംഗോളയിലെ എയർപോർട്ടിൽ ഇറങ്ങിയ മൂന്നു യാത്രക്കാരെ ടെസ്റ്റ് ചെയ്ത അധികൃതർ ഞെട്ടി; 34 തവണ വകഭേദം സംഭവിച്ച ആഫ്രിക്കൻ വൈറസ് സാന്നിദ്ധ്യത്തിൽ തലകറങ്ങി ലോകം; ആർക്കും ഒരിക്കലും നിയന്ത്രിക്കാനാവാത്ത വിധം കോവിഡ് ലോകത്തെ കീഴടക്കുമോ ?
- അന്വേഷണം ഏറ്റെടുത്തത് സുബീറയെ കാണാതായി 31-ാം ദിവസം; യുവതി അപ്രത്യക്ഷമായത് ഒരു കിലോമിറ്ററിനുള്ളിലെന്ന നിഗമനം ക്ലാസിക് തുമ്പായി; മണ്ണു മാറ്റമ്പോൾ ദുർഗന്ധം മണത്ത ജെസിബി ഡ്രൈവറുടെ മൊഴി കച്ചിത്തുരുമ്പും; അൻവറിന്റെ സ്വഭാവത്തിലെ ചതി തിരിച്ചറിഞ്ഞത് ഡി വൈ എസ് പി; തെളിയുന്നത് സുരേഷ് ബാബുവിന്റെ മികവ്
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- വിവാഹ മോചിതയായ 21കാരിയെ കാണാതായിട്ട് 40 ദിവസം; വഴിയിലെ സിസിടിവിയിൽ പോലും യാത്ര പതിയാത്തത് സംശയമായി; അടുത്ത പറമ്പിൽ അവിചാരിതമായി ജെസിബി എത്തിയത് തുമ്പായി; അൻവറിന് വിനയായത് ചെങ്കൽ ക്വാറിയിലെ മണ്ണു നിരത്തൽ; ചോറ്റൂരിൽ സുബീർ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ ഇടപെടൽ
- കൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയൽ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിയലിന്റെ വക്കിൽ; പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍