ഗൂഗിളിലെ പണി കളഞ്ഞ് ഐആർഎസ് എടുത്തു; അഞ്ചാമത്തേയും അവസാനത്തേയും ശ്രമത്തിൽ ആദ്യ റാങ്കുകാരനായി; ഐഎഎസ് പരീക്ഷയിൽ ഒന്നാമതെത്തിയ തെലുങ്കാനക്കാരൻ പുതുതലമുറയ്ക്ക് ആവേശം; ചെന്നിത്തലയുടെ മകനടക്കം ഇക്കുറി സിവിൽ സർവ്വീസിൽ കയറികൂടിയത് 31 മലയാളികൾ; ആദ്യ റാങ്കുകൾ കടാക്ഷിച്ചില്ലെങ്കിലും മലയാളികളുടെ എണ്ണം ഉയർന്നുവെന്ന് ഉറപ്പിച്ച് ഈ വർഷത്തെ ഫലവും
ഹൈദരാബാദ്: 'ആവേശകരമാണിത്, അഖിലേന്ത്യാ പരീക്ഷയിൽ ഒന്നാമനായെന്നത് ഇനിയും ഉൾക്കൊള്ളാനാകുന്നില്ല' -തെലങ്കാനക്കാരൻ അനുദീപ് ദുരിഷെട്ടി ലക്ഷ്യം നേടി. സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്കു നേടിയ അനുദീപിന് ഇനിയുള്ളത് പുതിയ കർമ്മപഥം. തന്റെ അഞ്ചാമത്തെയും അവസാനത്തേതുമായ അവസരത്തിലാണ് അനുദീപ് സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാമനായത്. നിലവിൽ ഇന്ത്യൻ റവന്യൂ സർവീസിൽ (ഐആർഎസ്) ഹൈദരാബാദ് അസിസ്റ്റന്റ് കമ്മിഷണറായാണ് ഈ ഐആർഎസ് 2014 ബാച്ച് അംഗം സേവനമനുഷ്ഠിക്കുന്നത്.
ഹരിയാന സോനിപ്പത്ത് സ്വദേശി അനു കുമാരി രണ്ടാം റാങ്കും സച്ചിൻ ഗുപ്ത മൂന്നാം റാങ്കും നേടി. ആദ്യത്തെ 25 റാങ്കിൽ എട്ടുപേർ വനിതകളാണ്. പൂർണമായും കാഴ്ചയില്ലാത്ത ബെനോ സെഫൈൻ, ദിവ്യാംഗവിഭാഗത്തിൽപെട്ട സൗമ്യ ശർമ എന്നിവർ ആദ്യറാങ്കുകളിലെത്തി ചരിത്രം സൃഷ്ടിച്ചു. ഇത്തവണ 990 പേരാണു സിവിൽ സർവീസ് പട്ടികയിലുള്ളത്. പൊതുവിഭാഗത്തിൽ 476, ഒബിസി 275, പട്ടികവിഭാഗം 239. ഐഎഎസ് 180, ഐപിഎസ് 150, ഐഎഫ്എസ് 42 എന്നിങ്ങനെയാണ് ഇത്തവണത്തെ ഒഴിവ്. ഗ്രൂപ്പ് എ സർവീസുകളിൽ 565, ഗ്രൂപ്പ് ബിയിൽ 121 ഒഴിവുകളുമുണ്ട്. മൊത്തം 1058.
പിന്നാക്ക വിഭാഗക്കാരനാണ് അനുദീപ് ദുരിഷെട്ടി. നരവംശശാസ്ത്രം പ്രധാന വിഷയമായെടുത്താണ് അനുദീപ് മെയിൻ പരീക്ഷയെഴുതിയത്. മാനവരാശിയുടെയും സമൂഹത്തിന്റെയും പരിണാമം സിദ്ധാന്തവത്കരിക്കുന്ന വിഷയത്തോട് അനുദീപിന് താൽപ്പര്യം ഏറെയായിരുന്നു. തെലങ്കാന കേഡറാണു സിവിൽ സർവീസിൽ അനുദീപ് തിരഞ്ഞെടുത്തത്. ഏറെ പ്രക്ഷോഭങ്ങൾക്കു ശേഷം രൂപം കൊണ്ട സ്വന്തം സംസ്ഥാനത്തെ സേവിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അനുദീപ് പറയുന്നു.
തെലങ്കാനയിലെ ഉൾപ്രദേശമായ മെട്ട്പള്ളിയിൽ ഡി.മനോഹരന്റെയും ജ്യോതിയുടെയും മകനാണ് അനുദീപ്. അച്ഛൻ മനോഹരൻ തെലങ്കാന നോർത്തേൺ പവർ ഡിസ്ട്രിബ്യുഷൻ കമ്പനിയിൽ അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർ. ജ്യോതി വീട്ടമ്മ. മെട്ട്പള്ളിയിലെ ശ്രീ സുര്യോദയ ഹൈസ്കൂളിൽ നിന്നു പഠനം കഴിഞ്ഞിറങ്ങി. രാജസ്ഥാനിലെ പിലാനിയിലെ പ്രശസ്തമായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസിൽ (ബിറ്റ്സ്) ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിന് സീറ്റുനേടി.
2011ൽ ബിടെക് ബിരുദം. തൊട്ടുപിന്നാലെ സിവിൽ സർവീസിനു ശ്രമം തുടങ്ങി. ആദ്യ അവസരത്തിൽ അഭിമുഖ പരീക്ഷയിൽ പരാജയപ്പെട്ടു. തുടർന്നു ഹൈദരാബാദിലെ ഗൂഗിൾ ഇന്ത്യ ഓഫിസിൽ സോഫ്റ്റ്വെയർ എൻജിനീയറായി. ഗൂഗിളിൽ ജോലി ചെയ്യുമ്പോഴും മനസ്സിൽ സിവിൽ സർവ്വീസായിരുന്നു മോഹം. അങ്ങനെ സിവിൽ സർവീസിനായി ശ്രമം തുടർന്നു. 2013ൽ രണ്ടാം അവസരത്തിൽ ഇന്ത്യൻ റവന്യൂ സർവീസ് ലഭിച്ച അനുദീപ് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസിൽ ഓഫിസറായി. പക്ഷേ തൃപ്തിനായില്ല. വീണ്ടും വീണ്ടും എഴുതി. ഒടുവിൽ ഒന്നാം റാങ്കും ഐഎഎസും സ്വന്തമാക്കുകയാണ് തെലുങ്കാനക്കാരൻ
33 മലയാളികളാണ് റാങ്ക് പട്ടികയിലുണ്ട്. നൂറ് റാങ്കിനുള്ളിൽ നാലു മലയാളികൾ ഇടം നേടി. 16-ാം റാങ്ക് നേടിയ ശിഖ സുരേന്ദ്രൻ (എറണാകുളം), അഞ്ജലി (കോഴിക്കോട് - റാങ്ക് 26), സമീറ (റാങ്ക് - 28) എന്നിവരാണു കേരളത്തിൽ നിന്ന് പട്ടികയിലെ മുൻനിരയിലുള്ളവർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രമിത്ത് 210-ാം റാങ്ക് നേടി. കോലഞ്ചേരി വടയമ്പാടി കാവനാക്കുടിയിൽ കെ.കെ.സുരേന്ദ്രന്റെയും സിലോയുടെയും മകളായ ശിഖ, ജീവിതപ്രതിസന്ധികളെ അതിജീവിച്ചാണ് ഏഴു സെന്റിലെ കൊച്ചുവീട്ടിലേക്ക് ഐഎഎസ് എത്തിച്ചത്.
സിവിൽ സർവീസ് റാങ്ക് പട്ടികയിലുള്ള മലയാളികൾ
ശിഖ സുരേന്ദ്രൻ (16), എസ്. അഞ്ജലി (26), എസ്.സമീറ (28), ഹരി കല്ലിക്കാട്ട്(58), സതീഷ്.ബി.കൃഷ്ണൻ (125), എസ്. സുശ്രീ (151), എം.എസ്. മാധവിക്കുട്ടി (171), അഭിജിത് ആർ. ശങ്കർ (181) വിവേക് ജോൺസൺ (195), പി.പി. മുഹമ്മദ് ജുനൈദ് (200), രമിത്ത് ചെന്നിത്തല(210), ഉത്തരാ രാജേന്ദ്രൻ (240), അഞ്ജന ഉണ്ണിക്കൃഷ്ണൻ(382), സദ്ദാം നവാസ് (384), എം.രഘു(390), രാധിക സുരി (425), ആനന്ദ് മോഹൻ (472) സി.എസ്. ഇജാസ് അസ്ലം (536), കെ. മുഹമ്മദ് ഷബീർ (602), ടി.കെ.വിഷ്ണു പ്രദീപ് (604), ദേവകി നിരഞ്ജന(605), സി.എം.ഇർഷാദ് (613), ടി.ടി. അലി അബൂബക്കർ(622), ആർ. രഹ്ന(651), എൻ.എസ്.അമൽ (655), ചിത്രാ വിജയൻ (681), അജ്മൽ ഷഹ്സാദ് അലിയാർ റാവുത്തർ (709), അഫ്സൽ ഹമീദ് (800), ജിതിൻ റഹ്മാൻ (808), യു.ആർ. നവീൻ ശ്രീജിത്ത് (825), നീനു സോമരാജ് (834), ആർ. അർജുൻ (847), എസ്. അശ്വിൻ(915)
MNM Recommends
-
അവസാന പന്തുവരെ ആവേശപ്പോര്; ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയവുമായി ഹൈദരാബാദ്; ആദ്യ ഓവറിൽ ബട്ലറെയും സഞ്ജുവിനെയും വീഴ്ത്തി; അവസാന ഓവറിലെ അവസാന പന്തിൽ റോവ്മാൻ പവലിനെ വീഴ്ത്തി ഭുവി മാജിക്; രാജസ്ഥാന് സീസണിലെ രണ്ടാം തോൽവി -
മേയർ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ച ആൾ പിടിയിൽ; സൈബർ പൊലീസിന്റെ പിടിയിലായത് എറണാകുളം സ്വദേശി ശ്രീജിത്ത് -
ഇതര സംസ്ഥാന തൊഴിലാളിയെ സിമന്റ് മിക്സർ മെഷീനിൽ ഇട്ട് കൊലപ്പെടുത്തി; മൃതദേഹം വേസ്റ്റ് കുഴിയിലേക്ക് മാറ്റി; കോട്ടയം വാകത്താനത്ത് അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരത; തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തിൽ; തമിഴ്നാട് സ്വദേശി അറസ്റ്റിൽ -
ബംഗാൾ ഗവർണറെ നേരിൽ കാണാൻ പോയപ്പോൾ പീഡിപ്പിച്ചെന്ന് രാജ്ഭവൻ ജീവനക്കാരി; സി വി ആനന്ദ ബോസിന് എതിരെ പരാതി; കെട്ടിച്ചമച്ച കഥയെന്നും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഉള്ള തന്ത്രമെന്നും ആനന്ദബോസ്; തൃണമൂലിന് ഇത് കിട്ടിയ പിടിവള്ളി -
ഐസിയു പീഡനക്കേസ്: അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ കമ്മിഷണർക്ക് നിർദ്ദേശം -
അമേഠിയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് ബോർഡുകളും പോസ്റ്ററുകളും എത്തി; വെള്ളിയാഴ്ച റോഡ് ഷോയോടെ രാഹുൽ പത്രിക സമർപ്പിക്കുമോ? പ്രിയങ്ക അമേഠിയിലോ, റായ്ബറേലിയിലോ മത്സരിക്കില്ലെന്ന് സൂചന; യുപിയിൽ ബിജെപി തരംഗമെന്നും രാഹുൽ പരാജയപ്പെടുമെന്നും ബിജെപി -
പവർ പ്ലേയിൽ ബാറ്റിങ് തകർച്ച; അർധ സെഞ്ചുറിയുമായി നിതീഷ് റെഡ്ഡിയും ട്രാവിസ് ഹെഡും; അവസാന ഓവറുകളിൽ വെടിക്കെട്ടുമായി ക്ലാസൻ; രാജസ്ഥാനു മുന്നിൽ 202 റൺസ് വിജയലക്ഷ്യമുയർത്തി ഹൈദരാബാദ് -
തെരുവിൽ ചിത്രമെഴുതിയ മകന് പിറന്നാൾ സമ്മാനമായി ചിത്ര മതിൽ; അകാലത്തിൽ വേർപിരിഞ്ഞ ചിത്രകാരനായ അർജുനന്റെ ഓർമയ്ക്കായി അമ്മയുടെ സാക്ഷാത്കാരം; മാഞ്ഞുപോയത് ജനക്കൂട്ടത്തിനിടയിൽ വരച്ചുവിസ്മയം കൊള്ളിച്ച കലാകാരൻ -
'പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ ജയിച്ചു; കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തു; ശ്രീരാമന്റെ പേരിൽ വോട്ടു ചോദിക്കുന്നവർ ആ പാത പിന്തുടരുന്നുണ്ടോ?'; കരൺ ഭൂഷൺ സ്ഥാനാർത്ഥിയായതിൽ പ്രതികരിച്ച് സാക്ഷി മാലിക് -
'പ്രഥമപരിഗണന സുരക്ഷിതത്വത്തിന്; കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ല; ഇന്ത്യൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതി പ്രകാരം ഫലപ്രാപ്തി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ഏക വാക്സിനെന്ന് ഭാരത് ബയോടെക് കമ്പനി -
ഏപ്രിലിൽ മാത്രം ടെക് കമ്പനികളിൽ നിന്ന് പിരിച്ചുവിട്ടത് 50 കമ്പനികളിലെ ഇരുപതിനായിരത്തിലേറെ ജീവനക്കാരെ; ആപ്പിളിലും, ഗൂഗിളിലും, ആമസോണിലും ഇന്റലിലും ടെസ്ലയിലുമായി കരഞ്ഞുകൊണ്ട് പടിയിറങ്ങേണ്ടി വന്നവരെത്രയോ! -
ശിവം ദുബെ നല്ല ഫോമിലാണ്; ലോകകപ്പിൽ ബൗൾ ചെയ്യുമെന്ന് രോഹിത്; ഹാർദിക് പാണ്ഡ്യക്കുള്ള മുന്നറിയിപ്പോ? രോഹിത്തിനെ ക്യാപ്റ്റനാക്കിയതിന്റെ കാരണം വ്യക്തമാക്കി അഗാർക്കർ; സഞ്ജുവിന്റെ റോൾ വ്യക്തമാക്കി ചീഫ് സെലക്റ്റർ -
ഷിഗെല്ല ബാധയെന്ന് സംശയം; ഛർദിയും വയറിളക്കവും ബാധിച്ച് നാലാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു; അയൽവാസികൾക്കും രോഗലക്ഷണം; അടിയന്തര നടപടി സ്വീകരിച്ച് കടമ്പനാട് പഞ്ചായത്ത് അധികൃതർ -
സെക്സ് ടേപ്പ് വിവാദത്തിൽ പെട്ട പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്ക് പോയത് ഡിപ്ലോമാറ്റിക് പാസ്പോർട്ടിൽ; രാഷ്ട്രീയ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ; ടേപ്പുകൾ ചോർത്തിയ പ്രജ്വലിന്റെ ഡ്രൈവർ കാർത്തിക് അപ്രത്യക്ഷനായതിൽ ദുരൂഹത; ഡ്രൈവർ മുങ്ങിയത് എസ്ഐടി നോട്ടീസ് കിട്ടിയപാടേ -
ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ വിജയസാധ്യത: തൃശ്ശൂരും മാവേലിക്കരയിലും ജയം ഉറപ്പ്; ഇടതു മുന്നണി പന്ത്രണ്ട് സീറ്റുകൾ നേടുമെന്നും സിപിഐ എക്സിക്യൂട്ടീവ്; കേരളാ കോൺഗ്രസ് മത്സരിച്ച കോട്ടയമില്ല -
തീരുമാനം നീട്ടി വച്ച് സമയം അതിക്രമിച്ചു; കുടുംബ വാഴ്ചയെന്ന് ബിജെപി ആരോപണം കടുപ്പിക്കുമോ എന്ന് പ്രിയങ്കയ്ക്ക് ആശങ്ക; വയനാടിനെ ഉപേക്ഷിക്കാൻ രാഹുലിനും വിമുഖത; റായ്ബറേലിയിലും, അമേഠിയിലും ആരുമത്സരിക്കണമെന്ന് തീരുമാനിക്കാൻ ഖാർഗെ-രാഹുൽ കൂടിക്കാഴ്ച കർണാടകയിൽ -
ഇഷ്ടക്കാരെ കുത്തിനിറച്ചാണ് ടീം തിരഞ്ഞെടുപ്പ്; ഋതാരാജ് ടീമിൽ സ്ഥാനം അർഹിച്ചിരുന്നു; ഫോമിലല്ലാത്ത ഗില്ലിനെ പകരക്കാരുടെ നിരയിൽ ഉൾപ്പെടുത്തിയതെന്തിന്? ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപനത്തിനെതിരെ ശ്രീകാന്ത്; നടരാജനെ എന്തിന് ഒഴിവാക്കിയെന്ന് എസ്. ബദ്രീനാഥ് -
ജാക് നിക്കോൾസൺ ബന്ധപ്പെട്ടത് ആയിരത്തിലേറെ സ്തീകളുമായി; ഒരു പ്രജ്വൽ രേവണ്ണയിൽ മാത്രം ഒതുങ്ങുന്നതല്ല ലൈംഗിക വൈകൃതങ്ങൾ; 'സെക്ഷ്വൽ മൊറാലിറ്റി' ഏതു സമൂഹത്തിലും പാലിക്കപ്പെടേണ്ട ഒന്ന്: വെള്ളാശേരി ജോസഫ് എഴുതുന്നു -
കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി; പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ്; യദുവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ -
ലാവലിൻ കേസിൽ സുപ്രീംകോടതിയിൽ ഇന്നും ഒന്നും സംഭവിച്ചില്ല; കേസിലെ ഹർജികളിൽ അന്തിമവാദം ഇന്നും തുടങ്ങിയില്ല; 110ാം നമ്പർ കേസായി ലിസ്റ്റ് ചെയ്തത് മാറ്റിയത് മറ്റൊരു കേസിന്റെ അന്തിമവാദം തുടരുന്നതിനാൽ; ലാവലിൻ നീളെ നീളെ തുടരുന്നു..
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ഭാര്യ തടഞ്ഞിട്ട ബസിൽ കയറി ടിക്കറ്റെടുത്ത് തമ്പാനൂരിലേക്ക് യാത്ര ചെയ്യാൻ കൊതിച്ച ഭർത്താവ്; ആ സിസിടിവി ദൃശ്യം ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻദേവിന്റെ ബസിനുള്ളിലെ 'ആവേശം' തെളിയുമായിരുന്നു; കണ്ടക്ടർക്കും സിപിഎം രാജ്യസഭാ അംഗത്തിനും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കപ്പെടുന്നതും ട്വിസ്റ്റ്; ബസിലെ മോഷണം ബോധപൂർവ്വം തന്നെ
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഭർത്താവായ എംഎൽഎ ബസിനുള്ളിൽ കയറിയില്ലെന്ന വിശദീകരണവും പച്ചക്കള്ളം; സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്; യാത്രക്കാരെ ഇറക്കി വിട്ടില്ലെന്നും തടഞ്ഞു വച്ച ബസിൽ കയറി ആവശ്യപ്പെട്ടത് ടിക്കറ്റ് എന്നും വിശദീകരണം; കണ്ടക്ടർ നാട്ടുകാരനെന്നും റഹിം; ദുരൂഹത കൂട്ടി പുതിയ വെളിപ്പെടുത്തൽ
- തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിആർ ജോലി; അപർണ സെൻ പാർട്ടിയെയും സഖാക്കളെയും വഞ്ചിച്ചതാണ്; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി യുവമാധ്യമപ്രവർത്തക; വിവാദ ഫേസ്ബുക്ക് പോസ്റ്റ് സൈബർവാർ നടന്ന വടകര അടക്കം ചർച്ചയിൽ നിൽക്കവേ
- മേയറും സുഹൃത്തുമായുള്ള ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; പരാതിയിൽ കേസെടുത്ത് പൊലീസ്; മെമ്മറി കാർഡ് മോഷണത്തിലും കേസും; യുദുവിന്റെ പരാതിയിൽ അന്വേഷണം മാത്രം; മേയർ-ഡ്രൈവർ വിവാദത്തിൽ ഇനി എന്തും സംഭവിക്കാം
- സമ്മർദ്ദം ഏറെയുണ്ടായിട്ടും പിന്മാറിയില്ലെന്ന് എസ് യു സി ഐ; നോമിനേഷൻ പിൻവലിക്കാൻ മറ്റെല്ലാവരുമെത്തി; കോൺഗ്രസ് നാണക്കേടായ ഇൻഡോറിൽ എതിരില്ലാതെ ജയിക്കാനുള്ള ബിജെപി മോഹം തടഞ്ഞ് പോരാട്ടം ഉറപ്പാക്കിയത് എസ് യു സി ഐ (കമ്യൂണിസ്റ്റ്) എന്ന് വെളിപ്പെടുത്തൽ; ഇൻഡോറിൽ സംഭവിച്ചത് എന്ത്?
- സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച കലാകാരി 'ഭീകരവാദി'; വിധിച്ചത് 11 വർഷത്തെ കഠിന തടവ്; ലോകത്തിന്റെ നൊമ്പരമായി മനഹെൽ അൽ-ഒതൈബി; സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകിയത് അടക്കമുള്ള സൗദി അറേബ്യയിലെ പരിഷ്ക്കാരങ്ങൾ വെറും പുകമറയോ?
- ഇന്ദിരയുടെ കാലത്ത് ധീരേന്ദ്ര ബ്രഹ്മചാരി; സഞ്ജയ് ഗാന്ധിയുടെ രുക്സാന; റാവുവിന്റെ ചന്ദ്രസ്വാമി; 2ജിക്കാലത്തെ നീരാ റാഡിയ; കരുണാകരന്റെ പിച്ച ബഷീറും പാവം പയ്യനും; ഇപ്പോൾ ശിവനെപ്പോലും പാപിയാക്കുന്ന ദല്ലാൾ നന്ദകുമാറും; ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന ദല്ലാളുമാരുടെ കഥ
- ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു; ഈ വിവരം തനിക്ക് കിട്ടിയത് ചില ജീവനക്കാരിൽ നിന്നും; കോൺഗ്രസ് എംഎൽഎ വിൻസന്റിന്റേത് ഗുരുതര ആരോപണം; മേയർ-കെഎസ് ആർടിസി ഡ്രൈവർ തർക്കത്തിൽ അട്ടിമറിയോ?