സംഘട്ടനങ്ങൾ നടക്കുന്ന സ്ഥലത്തു നിന്നും ആളുകൾ ഓടി രക്ഷപെടുമ്പോൾ അങ്ങോട്ട് ഓടി ചെന്നവരാണ് ഞങ്ങൾ; സുനാമി തിര ഉയരുമ്പോൾ ആളുകളെ വകഞ്ഞു മാറ്റി അങ്ങോട്ട് ഓടുമ്പോൾ ഞങ്ങൾ കുടുംബത്തെ കുറിച്ച് ഓർക്കാറില്ല: ഒരു മാദ്ധ്യമപ്രവർത്തകൻ പറയുന്നത്..
പത്രപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള ഈഗോ ക്ലാഷ് ഇന്ന് ഒത്തു തീര്പ്പിലാവും.
മുഖ്യമന്ത്രി വിളിച്ചു കൂട്ടുന്ന യോഗത്തിൽ അവർ പരസ്പരം കൈ കൊടുത്ത് പിരിയും.
അങ്ങനെ ആയേ തീരൂ.
ഈ അവസരത്തിൽ എനിക്ക് പത്രപ്രവര്തകരെകുരിച്ചു ചിലത് പറയാനുണ്ട്.
ഏരി തീയിൽ എണ്ണ ഒഴിക്കണ്ട എന്ന് കരുതിയാണ് ഇതുവരെ പറയാതിരുന്നത്.
അഞ്ചു മണിക്ക് തീരുന്നതല്ല പത്രപ്രവര്തനം എന്ന തൊഴിൽ.
വാർത്തയുടെ മതിപ്പിനനുസരിച്ചോ
വാർത്തയിൽ ഇടം പിടിക്കുന്ന വ്യക്തികളുടെ വലിപം അനുസരിച്ചോ അല്ല പത്രപ്രവർത്തകരുടെ പ്രതിഫലം നിശ്ചയിക്കുന്നത്.
ഒരു ബ്രഹ്മാണ്ടൻ കക്ഷിയെ കുറിച്ച് വാർത്ത എഴുതിയെന്നു കരുതി പത്രപ്രവർത്തകന്റെ ഇന്ക്രിമെന്റ് വർദ്ധിക്കുകയും ഇല്ല.
പത്രപ്രവര്തകരിൽ വിരലിൽ എണ്ണാവുന്ന ചിലർ ഉന്നതരുമായി ചേർന്ന് നിന്ന് അവിഹിതമായി എന്തെങ്കിലുമൊക്കെ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ടാവാം.
പക്ഷെ അത് വിരലിൽ എണ്ണാവുന്നവർ മാത്രമാണ്.
ചില പത്രസമ്മേളനങ്ങളിൽ ചെറിയ സമ്മാന പൊതികൾ വിതരണം ചെയ്യാറുണ്ട്.
ആദർശ ധീരരായ പത്രപ്രവർത്തകർ അറപ്പോടും വെര്പ്പോടുമാണ് അത്തരം പത്രസമ്മേളനങ്ങൾക്ക് പോകുന്നത്.
ബാഗ്, പേന, ഡയറി... തുടങ്ങി ചില ഗിഫ്റ്റുകൾ കൊടുക്കുമ്പോൾ ചിലർ വാങ്ങും.
വാങ്ങിയവരുടെ ഇമേജിന് കോട്ടം തട്ടണ്ട എന്ന് കരുതി മറ്റു ചിലരും അത് വാങ്ങും.
ആര് വാങ്ങിയാലും ഇല്ലെങ്കിലും ഞാൻ വാങ്ങില്ല , ഏയ് ഞാൻ അത്തരക്കാരനല്ല എന്ന ഭാവത്തിൽ ചിലർ ഗിഫ്റ്റ് ബഹിഷ്കരിക്കും.
ചിലർ ഗിഫ്റ്റ് കൊടുക്കാൻ സമയമാകും മുമ്പ് പതിയെ ആരുമറിയാതെ മുങ്ങും.
വലിയ സമ്മാനങ്ങളാണെങ്കിൽ എല്ലാരും ഒന്നറയ്ക്കും.
ആത് വാങ്ങാൻ ഭൂരിഭാഗം പേരും ധൈര്യം കാണിക്കില്ല.
ഇതാണ് പത്രപ്രവർത്തകരുടെ ഒരു സാമാന്യ രീതി.
താല്പര്യമില്ലാഞ്ഞിട്ടല്ല , ആരുടെ മുന്നിലും തല കുനിക്കേണ്ട അവസ്ഥ വരാതിരിക്കാൻ വേണ്ടിയാണത്.
എങ്കിൽ മാത്രമേ മുഖം നോക്കാതെ പത്രധർമം പുലര്താനാവൂ .
കുടുംബത്തിന്റെ ആവശ്യങ്ങൾ പലതും ത്യജിച്ച്,
വസുദേവ കുടുംബകം എന്ന ചിന്തയിൽ,
ആദർശത്തിന്റെ ജ്വരം ബാധിച്ചു നടക്കുന്നവരാണ് ഭൂരിഭാഗം പത്രപ്രവർത്തകരും.
ഒന്നും പ്രതീക്ഷിച്ചല്ല അവർ അത്യന്തം സാഹസികമായ ഈ ജോലി ചെയ്യുന്നത്.
സംഘട്ടനങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്ന് ആൾക്കാർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ഒരു രക്ഷാ കവച്ചവുമില്ലാതെയാണ് ഈ പാവങ്ങൾ അങ്ങോട്ടേക്ക് ഓടുന്നത്.
പിള്ളാരെ കെട്ടിച്ചയക്കാൻ പത്തു പവൻ കിട്ടുമെന്ന ഉദ്ദേശതിലല്ല ആ ഓട്ടം.
ത്സുനാമി നടക്കുമ്പോൾ, കിട്ടിയതുമെടുത്തു പലായനം ചെയ്യുന്ന നാട്ടുകാരെ വകഞ്ഞുമാറ്റി, സംഭവസ്ഥലത്തേക്ക് ഓടുമ്പോൾ ഒരു മാദ്ധ്യമ പ്രവര്തകന്റെയും മനസ്സിൽ സ്വന്തം കുടുംബതെക്കുരിച്ചുള്ള ചിന്ത ഉണ്ടാവില്ല.
മുകളിൽ ആകാശം താഴെ ഭൂമി എന്ന അവസ്ഥയിലാണ് മാദ്ധ്യമ പ്രവർത്തകരുടെ ജീവിതം.
അത്തരം പത്രപ്രവർത്തകർക്ക് നേരെ നാണയത്തുട്ടുകൾ വലിചെറിഞ്ഞാൽ അത് അത്യന്തം ഖേദകരമാണ്.
കല്ലേറിനും ലാ ത്തി ചാർജിനും ഇടയിൽ നിന്ന് ജോലി ചെയ്യുന്ന പത്രക്കാരുടെ മാനസികാവസ്ഥ ഒന്നാലോചിച്ച് നോക്കൂ.
വെടിയുണ്ടയെയോ ഇടഞ്ഞ കൊമ്പനെയോ പോലും ഭയക്കാതെ തൊഴിൽ ചെയ്യുന്നവരെയാണ് കോട്ടും സൂട്ടും ഇട്ടുകൊണ്ട് വിരൽ ആകാശതെക്ക് ചുഴറ്റി കാട്ടി ഭീഷണിപ്പെടുത്തിയത്.
കേരളത്തിലെ പത്രപ്രവർത്തകരുടെ പശ്ചാത്തലം ഒന്ന് പരിശോധിച്ചു നോക്കൂ. വളരെ പരിമിതമായ സാഹചര്യത്തിൽ ജീവിക്കുന്നവരാണ് ഭൂരിപക്ഷവും.
മുഖ്യമന്ത്രി മുതൽ താഴെക്കിടയിൽ വരെയുള്ളവരെ മുൾമുനയിൽ നിറുത്തുന്ന പല വമ്പൻ പത്രപ്രവര്തകരുടെയും വീട്ടിൽ ചെന്നു നോക്കിയാൽ അറിയാം അവരുടെ അവസ്ഥ.
കുടുംബപരമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് നിലനിരുതിക്കൊണ്ട് അന്നന്നുള്ള കാര്യങ്ങൾ നടന്നു പോകുന്നു എന്നല്ലാതെ സാമ്പത്തികമായി മറ്റൊരു നേട്ടവും അവർക്ക് ചൂണ്ടിക്കാണിക്കാൻ സാധിച്ചെന്നു വരില്ല.
പ്രവർത്തന മികവിന്റെ സൂചകങ്ങളായി അലമാരയിൽ ചില ഫലകങ്ങൾ ഉണ്ടാവും, വിരമിച്ച ശേഷം നോക്കിയിരുന്നു നെടുവീർപ്പിടാനും, പേരക്കുട്ടികൾക്ക് കാട്ടിക്കൊടുത്തു മേനി പറയാനും.
കേരളത്തിൽ ഏറ്റവും കൂടുതൽ നികുതി നൽകുന്ന വന്കിട വ്യവസായി ആയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തിന്റെ കുടുംബ ചിത്രവും മറ്റും എടുത്തു മാതൃഭുമി പത്രത്തിൽ കൊടുതിട്ടുണ്ട് ഞാൻ.
അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഒരു കപ്പലണ്ടി മിട്ടായി പോലും ഞാൻ വാങ്ങി തിന്നിട്ടില്ല.
ഒരിക്കൽ ഞാൻ തൃശ്ശൂരിലെ ഒരാളെക്കുറിച്ച് ഒരു ലേഖനമെഴുതി. ആ ലേഖനം തൃശ്ശൂർ എഡിഷനിൽ നന്നായി അച്ചടിച്ച് വന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരാൾ ഒരു കവറുമായി എന്റെ അടുത്ത് വന്നു. തുറന്നു നോക്കിയപ്പോൾ അന്നത്തെ ഏറ്റവും മുന്തിയ ഇനം ടൈട്ടാൻ വാച്ച്.
ഞാൻ സ്നേഹപൂർവ്വം അത് മടക്കി കൊടുത്തുവിട്ടു.
അദ്ദേഹം എന്നെ വിളിച്ചു ഒരുപാട് പരിഭവം പറഞ്ഞു; ഞാൻ ആ വാച്ച് നിങ്ങള്ക്ക് വേണ്ടി വാങ്ങിയതാണ്.
അത് നിങ്ങൾ വാങ്ങിയില്ലെങ്കിൽ ഞാൻ അത് ഇവിടെ സൂക്ഷിക്കും.
നിങ്ങളുടെ സ്മാരകമായി
എന്ന് പറഞ്ഞു.
ഇന്ന് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്.
12 വര്ഷം മാതൃഭുമിയിൽ സേവനം അനുഷ്ടിച്ചു.
ഒരുപാട് പേരുടെ ഫോട്ടോ എടുത്തിട്ടുണ്ട്.
ആരുടെ കയ്യിൽ നിന്നും അഞ്ചു നയാ പൈസ പാരിതോഷികമായി സ്വീകരിച്ചിട്ടില്ല.
പകരം എന്റെ സാമീപ്യം നൽകിയ നന്മയുടെ സ്മാരക ശിലകൾ പല മനസുകളിലും എന്നും ജ്വലിച്ചു നിൽക്കും.
അതാണ് പത്രധർമം.
MNM Recommends
-
'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന ആൻ റോയ് -
മഹാരാജാസ് കോളേജിൽ കെഎസ്യു പ്രവർത്തകന് നേരേ ആക്രമണം; കത്തികൊണ്ട് മുഖത്ത് പരിക്കേൽപ്പിച്ചു; ഹോളോബ്രിക്സ് ഉപയോഗിച്ച് ഇടിച്ചു; എസ്എഫ്ഐ നേതാവ് അടക്കം എട്ട് പേർക്കെതിരെ കേസ് -
ഇ.പിയെ കൺവീനർ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഇടതിലെ ഒരു ഘടകകക്ഷികൾക്കുമില്ല; അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് പിണറായിക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നത് രാഷ്ട്രീയത്തിലെ അപമാന കാഴ്ച; ഇടതിനെ കളിയാക്കി സതീശൻ -
ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്റ്റേഴ്സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത് -
ഒരു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞത് അവിവാഹിതയായ അതിജീവിത; യുവതി ഗർഭിണിയായത് പീഡനത്തിൽ; കൊല്ലപാതക കേസിനൊപ്പം ബലാത്സംഗവും അന്വേഷണത്തിൽ; കുട്ടിയുടെ അച്ഛനേയും പൊലീസ് തിരിച്ചറിഞ്ഞുവെന്ന് സൂചന; ആ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; കരുതലോടെ പീഡകനെ കുടുക്കാൻ ഇനി അന്വേഷണം -
2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം ഇതോടെ വ്യക്തമായി; അമേഠിയിൽ മത്സരിക്കാൻ ഭയപ്പെട്ട് രാഹുൽ റായ്ബറേലിയിലേക്ക് ഓടി പോയിരിക്കയാണ്; ഞാനിത് അന്നേ പറഞ്ഞതാണ്; രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി നരേന്ദ്ര മോദി -
രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ മത്സരിക്കണമെന്ന് ലീഗും ആവശ്യപ്പെട്ടിരുന്നു; കഴിഞ്ഞ തവണ മോദിയും രണ്ടിടത്ത് മത്സരിച്ചില്ലേ? റായ്ബറേലിയിലെ മത്സരം ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വൻതോതിൽ വർധിപ്പിക്കുമെന്ന് കുഞ്ഞാലിക്കുട്ടി -
റായ്ബറേലിയിൽ മത്സരിക്കുമെന്ന കാര്യം വയനാട്ടുകാരോട് പറയാമായിരുന്നു; രാഹുൽ ഗാന്ധി വോട്ടർമാരോട് നീതികേട് കാണിച്ചു; രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കേണ്ടി വരും; വിമർശനവുമായി ആനി രാജ -
കണ്ടെത്തിയത് പൊക്കിൾക്കൊടി മുറിച്ച നിലയിൽ ഒരു ദിവസം പ്രായമുള്ള കുട്ടിയെ; തറയിലേയും ശുചിമുറിയിലേയും രക്തക്കറ നിർണ്ണായക തെളിവായി; ആമസോൺ കവറിലെ ദുരൂഹത നീങ്ങുമ്പോൾ -
പ്രസവത്തിൽ കുട്ടി മരിച്ചിരുന്നോ? കൊന്ന ശേഷമാണോ വലിച്ചെറിഞ്ഞത്? അതോ ജീവനോടെയാണോ വലിച്ചെറിഞ്ഞത്? ചോരക്കുഞ്ഞിന്റെ കഴുത്തില ഷാൾ കൊലപതാക സൂചനയോ? മകളുടെ ഗർഭം അച്ഛനും അമ്മയും അറിഞ്ഞില്ല; സർവ്വത്ര ദുരൂഹത; യുവതി കുറ്റസമ്മതം നടത്തി; പോസ്റ്റ്മോർട്ടം നിർണ്ണായകം -
11കെവി ലൈനുകളിൽ അമിത ഉപഭോഗമണ്ടൂക്കാന്ന സമ്മർദ്ദത്തിലുള്ള തകരാറുകൾ രൂക്ഷം; വൈദ്യുതി ഉപയോഗത്തിൽ മേഖല തിരിച്ചുള്ള നിയന്ത്രണം വരും; ഏറ്റവുമധികം വൈദ്യുതി ഉപയോഗം വരുന്ന ട്രാൻഫോർമറുകളുടെ ചാർട്ട് തയാറാക്കി കെ എസ് ഇ ബി -
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലറിന് സ്റ്റേ ഇല്ല; ഹൈക്കോടതി നിലപാട് മന്ത്രി ഗണേശിന് അനുകൂലം; ഡ്രൈവിങ് സ്കൂളുകളുമായുള്ള ചർച്ച പരാജയം; ഇന്നും ലൈസൻസ് പരീക്ഷകൾ നടന്നില്ല; കോടതിയിലെ കേസ് പരിഷ്കരണ വിരുദ്ധർക്ക് തിരിച്ചടിയാകുമോ? -
കൊല്ലത്ത് വ്യാജമെത്രാൻ ബിജെപിക്ക് പണി കൊടുത്തോ? കാതോലിക്ക ബാവയായി അവതരിച്ച ജെയിംസ് ജോർജുമായുള്ള ബിജെപി നേതാക്കളുടെ ചങ്ങാത്തം വോട്ടിങിൽ തിരിച്ചടിച്ചുവെന്ന് സൂചന; കൊല്ലത്ത് എൻഡിഎയിലെ വിവാദം തീരുന്നില്ല -
യദുവിനെ അറസ്റ്റു ചെയ്ത് ശേഷം മണിക്കൂറുകൾ ബസ് ഒതുക്കിയിട്ടത് യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ; രാത്രി ഒരു മണിക്ക് എടുക്കും വരെ ആർക്കും ബസിൽ കയറാവുന്ന അവസ്ഥ; ആ മെമ്മറി കാർഡ് മോഷണം പാളയം ഗൂഢാലോചനയോ? സാഫല്യത്തെ സിസിടിവി പരിശോധന അനിവാര്യം; കെ എസ് ആർ ടി സി ജീവനക്കാരെ ചോദ്യം ചെയ്യുന്നത് അന്വേഷണം അട്ടിമറിക്കാനോ? -
റായ്ബറേലിയിൽ പ്രിയങ്കഗാന്ധി കന്നിയങ്കത്തിന് ഇറങ്ങിയിരുന്നെങ്കിൽ ഓളമുണ്ടാകുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസുകാർ നിരാശർ; ഒരിക്കൽ തോറ്റ അമേഠിയിലേക്ക് പോകാൻ മടിച്ച് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിൽ അണികൾക്ക് ആവേശമില്ല; വധേര നോട്ടമിട്ട അമേഠിയിൽ കിഷോരിലാൽ ശർമ്മയെ നിർത്തുന്നതിലും അതൃപ്തികൾ -
കാർ കുറകെ ഇട്ട് ബസിനുള്ളിൽ കയറിയത് ടിക്കറ്റ് എടുക്കാനാണെന്ന വാദം സൈബർ സഖാക്കൾക്ക് പോലും ദഹിക്കുന്നില്ല; റഹിമിന്റെ ക്യാപ്സ്യൂളിൽ തകർന്നത് പ്രതിരോധം തീർക്കാൻ ഇറങ്ങിയവർ; ബസ് ഡ്രൈവറും മേയറും തമ്മിലെ തർക്കത്തിൽ കരുതലോടെ പ്രതികരണം മതിയെന്ന് സിപിഎം; മനുഷ്യാവകാശ ഇടപെടൽ നിർണ്ണായകം -
കൊച്ചി പനമ്പള്ളി നഗറിൽ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം; ഫ്ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞതായി സിസി ടിവി ദൃശ്യങ്ങളിൽ; കുഞ്ഞിനെ പാക്കറ്റിലാക്കി വലിച്ചെറിഞ്ഞു കൊന്നതെന്ന് പൊലീസ്; നടുക്കുന്ന ക്രൂരതയിൽ സമീപത്തെ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങി പൊലീസ് -
'ഇത് ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചേക്കും; ശ്രീകൃഷ്ണൻ ഭക്തിയോടെ ഒന്നിലധികം സ്ത്രീകളോടൊപ്പം ജീവിച്ചു; പ്രജ്വൽ ആ റെക്കോഡ് തകർക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ ഊഹിക്കുന്നു'; പ്രജ്വൽ രേവണ്ണയെ ശ്രീകൃഷ്ണനോട് ഉപമിച്ച് വെട്ടിലായി കർണാടക മന്ത്രി; രാജിവെക്കണമെന്ന് ബിജെപി -
കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം പാളിയെന്ന് യുഡിഎഫ് അവലോകന യോഗത്തിൽ വിമർശനം; ഡിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകിയില്ലെന്ന് ആക്ഷേപം; എങ്കിലും ഒരുലക്ഷത്തിലേറെ വോട്ടുകൾക്ക് എൻകെ പ്രേമചന്ദ്രൻ വിജയിക്കുമെന്ന് വിലയിരുത്തൽ
Most Read
- ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക വിവാഹിതയായി; വരൻ നെന്മാറ സ്വദേശി നവനീത് ഗിരീഷ്; വിവാഹം പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ; തൃശ്ശൂർ ഹയാത്തിൽ വിരുന്നു സൽക്കാരം
- കെഎസ്ആർടിസി ബസിലെ ക്യാമറയുടെ കാണാതായ മെമ്മറി കാർഡ് ലഭിച്ച ശേഷം മതി ഡ്രൈവർക്കെതിരെ തുടർ നടപടി; യദു കുറ്റക്കാരനല്ലെന്നറിപ്പോർട്ട് മടക്കി നൽകി മന്ത്രി ഗണേശ്കുമാർ; മെമ്മറി കാർഡ് മോഷണത്തിൽ മന്ത്രി കടുത്ത അമർഷത്തിൽ; രക്ഷിക്കാൻ ശ്രമിക്കുന്നത് മേയറെയോ അതോ യദുവിനെയോ?
- പ്രസവത്തിൽ കുട്ടി മരിച്ചിരുന്നോ? കൊന്ന ശേഷമാണോ വലിച്ചെറിഞ്ഞത്? അതോ ജീവനോടെയാണോ വലിച്ചെറിഞ്ഞത്? ചോരക്കുഞ്ഞിന്റെ കഴുത്തില ഷാൾ കൊലപതാക സൂചനയോ? മകളുടെ ഗർഭം അച്ഛനും അമ്മയും അറിഞ്ഞില്ല; സർവ്വത്ര ദുരൂഹത; യുവതി കുറ്റസമ്മതം നടത്തി; പോസ്റ്റ്മോർട്ടം നിർണ്ണായകം
- 2000 കോടി രൂപയുമായി കോട്ടയത്തുനിന്നു പോയ കേരളാ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവെച്ചു; തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായി തടഞ്ഞത് ആന്ധ്ര പൊലീസും റെവന്യൂ സംഘവും; വിട്ടയച്ചത് നാല് മണിക്കൂറിന് ശേഷം; ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നു കേരള പൊലീസ്
- ഒരു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞത് അവിവാഹിതയായ അതിജീവിത; യുവതി ഗർഭിണിയായത് പീഡനത്തിൽ; കൊല്ലപാതക കേസിനൊപ്പം ബലാത്സംഗവും അന്വേഷണത്തിൽ; കുട്ടിയുടെ അച്ഛനേയും പൊലീസ് തിരിച്ചറിഞ്ഞുവെന്ന് സൂചന; ആ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; കരുതലോടെ പീഡകനെ കുടുക്കാൻ ഇനി അന്വേഷണം
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- കാർ കുറകെ ഇട്ട് ബസിനുള്ളിൽ കയറിയത് ടിക്കറ്റ് എടുക്കാനാണെന്ന വാദം സൈബർ സഖാക്കൾക്ക് പോലും ദഹിക്കുന്നില്ല; റഹിമിന്റെ ക്യാപ്സ്യൂളിൽ തകർന്നത് പ്രതിരോധം തീർക്കാൻ ഇറങ്ങിയവർ; ബസ് ഡ്രൈവറും മേയറും തമ്മിലെ തർക്കത്തിൽ കരുതലോടെ പ്രതികരണം മതിയെന്ന് സിപിഎം; മനുഷ്യാവകാശ ഇടപെടൽ നിർണ്ണായകം
- കൊച്ചി പനമ്പള്ളി നഗറിൽ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം; ഫ്ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞതായി സിസി ടിവി ദൃശ്യങ്ങളിൽ; കുഞ്ഞിനെ പാക്കറ്റിലാക്കി വലിച്ചെറിഞ്ഞു കൊന്നതെന്ന് പൊലീസ്; നടുക്കുന്ന ക്രൂരതയിൽ സമീപത്തെ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങി പൊലീസ്
- കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ ടൂർ പാക്കേജ്; ആദ്യ യാത്ര തിരുവനന്തപുരത്തുനിന്ന് ഗോവയിലേക്ക്
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്