കൊട്ടിയത്തെ ബസ് അപകടത്തിന്റെ യഥാർത്ഥ കുറ്റവാളി കെഎസ്ആർടിസിയിലെ ഡ്യൂട്ടി പാറ്റേണോ? ഡ്രൈവർ കം കണ്ടക്ടർ സംവിധാനം വ്യാപകമാക്കിയിരുന്നെങ്കിൽ ഈ മൂന്ന് ജീവനുകൾ രക്ഷിക്കാമായിരുന്നു; ദ്വീർഘദൂര ബസിലെ ഡ്രൈവർ ഉറങ്ങിപ്പോയത് അപകടത്തിന് ഇടയാക്കിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ഡ്യൂട്ടി പരിഷ്ക്കര ആവശ്യം വീണ്ടും ശക്തമാകുന്നു; യൂണിയനുകളുടെ കണ്ണുരുട്ടൽ ഭയക്കാത്ത തച്ചങ്കരി നടപടി സ്വീകരിക്കുമോ?
തിരുവനന്തപുരം: കൊട്ടിയം ഇത്തിക്കര പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ച വാർത്ത കേട്ടാണ് ഇന്ന് മലയാളികൾ ഉണർന്നത്. കെ.എസ്.ആർ.ടി.സി ഡ്രൈവർ മലപ്പുറം മലയാന്മ സ്വദേശി കല്ലിൽ പുത്തൻവീട് അബ്ദുൽ അസീസ് (47), കണ്ടക്ടർ താമരശ്ശേരി സ്വദേശി തെക്കേപുത്തൻ പുരയിൽ പി.ടി സുഭാഷ്, ലോറി ഡ്രൈവർ തിരുനെൽവേലി കേശവപുരം സ്വദേശി ഗണേശ് എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 6.50 നായിരുന്നു അപകടം.
മാനന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആർ.ടിസി ഡീലക്സ് ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. ചുരുക്കിപ്പറഞ്ഞാൽ കെഎസ്ആർടിയിൽ ഏറെ വിവാദമായിരിക്കുന്ന ഡ്യൂട്ടി പാറ്റേണിന്റെ ഒടുവിലത്തെ ഇരകളാണ് ഇന്ന് അപകടത്തിൽ മരിച്ച ഈ മൂന്ന് പേർ. ദ്വീർഘദൂര സർവീസുകളിൽ കണ്ടക്ടർ കം ഡ്രൈവർ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചെങ്കിലും ഇത് സമ്പൂർണമാക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് ഡ്രൈവർ തന്നെ മണിക്കൂറുകളോളം ബസ് ഓടിക്കേണ്ട അവസ്ഥ സംജാതമാകാൻ കാരണം.
കെഎസ്ആർടിസിയുടെ ദീർഘദൂര സർവ്വീസുകളിൽ രാത്രികളിൽ കൂടുതൽ (വൈകീട്ട് ഏഴ് മണിക്കും രാവിലെ ഏഴ് മണിക്കും ) ആറുമണിക്കൂറിൽ കൂടുതൽ വണ്ടി ഓടിക്കേണ്ട സർവ്വീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നടപ്പിലാക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, ഏകദേശം ഏകദേശം 200 ൽ താഴെ കെഎസ്ആർടിസി സർവ്വീസുകളാണ് ഇങ്ങനെ നടപ്പിലാക്കിയിരിക്കുന്നത്. ഏസി മുറിയിലിരുന്ന് ജോലി ചെയ്യുന്നവർ പോലും 8 മണിക്കൂർ ഗുമസ്ത പണി ചെയ്താൽ ഉറങ്ങി പോകുന്ന കാലത്ത് ഒരു കെഎസ്ആർടിസി ഡ്രൈവർ ഉറങ്ങാതെ 18 മുതൽ 24 മണിക്കൂർ വരെ ഇരുന്ന് ബസ് ഓടിക്കുമ്പോൾ അത് യാത്രക്കാരുടെ ജീവനെ തീർത്തും അപകടത്തിലാക്കുന്നതാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് കൊട്ടിയത്തുണ്ടായ അപകടം.
ഒരു ഡ്രൈവറെ കൊണ്ടു തന്നെ 12-18 മണിക്കൂർ ബസ് ഓടിക്കാനുള്ള കെഎസ്ആർടിസിയുടെ തീരുമാനം നിയമവിരുദ്ധവും നരഹത്യക്ക് തുല്യവുമാണ്. ഈ വിഷയത്തിന്റെ ഗൗരവം ശ്രദ്ധയിൽപെട്ടതു കൊണ്ടാണ് ഹൈക്കോടതി വിഷയം പരിഗണിക്കുകയും ഹൈക്കോടതി ദീർഘ ദൂര ബസുകളിൽ ഡ്രൈവർ കം കണ്ടക്ടർ പദ്ധതി നടപ്പിലാക്കാൻ വർഷങ്ങൾക്ക് മുൻപേ നിർദ്ദേശം നൽകുകയും ചെയ്തത്.
കെഎസ്ആർടിസിയിലെ രണ്ട് അംഗീകൃത യൂണിയൻ നേതാക്കൾ രജിസ്ട്രേഡ് യൂണിയൻ നേതാക്കളുമായിരുന്നു ഈ പദ്ധതിക്ക് തുടക്കം മുതൽ പാരവെച്ചത്. ഏറ്റവും സീനിറായ കണ്ടക്ടറുമാരാണ് സാധാരണ രാത്രികാല സൂപ്പർ ഫാസ്റ്റ് ബസുകളിൽ ജോലിക്കു പോകുന്നത്. ഡ്രൈവർക്കും കണ്ടക്ടർ വരുമ്പോൾ കണ്ടക്ടർ ലൈസൻസുള്ള ഡ്രൈവർമാരാണ് ഇത്തരം സർവ്വീസുകളിൽ ജോലിക്കു പോകേണ്ടത്. ഇത് യൂണിയൻ നേതാക്കളായ സീനിയർ കണ്ടക്ടർമാരുടെ തൊഴിൽ ഇല്ലാതാക്കും. ഇവരൊക്കെ സദാ ബസുകളിൽ കണ്ടക്ടർമാരായി ജോലിക്കു പോകേണ്ട അവസ്ഥ വരും. യൂണിയൻ തലത്തിലുള്ള ഇവരുടെ സ്വാധീനമാണ് ഡ്രൈവർക്കും കണ്ടക്ടർ പദ്ധതി വ്യവസായമായി നടപ്പാലാക്കാതെ മാറ്റിവെച്ചതിന് കാരണം.
കെഎസ്ആർടിസിയിൽ ആകെ 200ൽ താഴെ സർവ്വീസുകളാണ് ആറര മണിക്കൂറിൽ കൂടുതൽ രാത്രി ഓട്ടം നടത്തുന്നത്. ഈ സർവ്വീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ ലൈസൻസുള്ള ജീവനക്കാർ കെഎസ്ആർടിസിയിൽ തന്നെയുണ്ടായിട്ടും യൂണിയൻ നേതാക്കളായ കണ്ടക്ടർമാരുടെ സമ്മർദ്ദത്തെ തുടർന്ന് പദ്ധതി മരവിച്ചിരിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാരുടെ മാത്രമല്ല രാത്രി സർവ്വീസുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ജീവനെ കരുതി ആറര മണിക്കൂറിൽ കൂടുതൽ രാത്രി ഓട്ടമുള്ള എല്ലാ കെഎസ്ആർടിസി സർവ്വീസുകളിലും ഡ്രൈവർ കം കണ്ടക്ടർ നാളെ മുതൽ നടപ്പിലാക്കാനുള്ള ഉത്തരവ് കെഎസ്ആർടിസി എംഡി പുറപ്പെടുവിക്കണം എന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്. യാത്രക്കാരുടെ ജീവനെ കരുതി ഉത്തരവ് നടപ്പിലാക്കാൻ എംഡി ഡ്യൂട്ടി പാറ്റേൺ നടപ്പിലാക്കണം എന്ന ആവശ്യം ശക്തമാണ്.
MNM Recommends
-
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ -
വാംഖഡെയിൽ സ്പിൻ കെണി ഒരുക്കി വരുൺ ചക്രവർത്തിയും സുനിൻ നരെയ്നും; വാലറ്റത്തെ എറിഞ്ഞിട്ട് മിച്ചൽ സ്റ്റാർക്ക്; സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തയോട് നാണംകെട്ട് മുംബൈ ഇന്ത്യൻസ്; പ്ലേ ഓഫ് കാണാതെ പുറത്ത് -
സ്വന്തം മണ്ണിൽ വിൻഡീസ് കപ്പുയർത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്; റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിറയെ വെടിക്കെട്ട് വീരന്മാർ; വൻ പദ്ധതികളുമായി ഡാരൻ സമി -
കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന് -
വീട്ടുജോലിക്കാരിയുടെ പീഡന പരാതി; മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ല; പ്രജ്വലിനു പിന്നാലെ എച്ച്.ഡി.രേവണ്ണയ്ക്കെതിരെയും ലുക്കൗട്ട് നോട്ടിസ്; ഇരയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും കേസ് -
എന്തുസംഭവിക്കുമെന്ന് അറിയാതെ കപ്പലിൽ കഴിഞ്ഞത് 20 നാളുകൾ; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കം എല്ലാ ജീവനക്കാരെയും വിട്ടയച്ചു; 24 പേരെയും വിട്ടയച്ചത് മാനുഷിക പരിഗണന വച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രി -
പയ്യന്നൂരിൽ ഒരേ കള്ളൻ സൂപ്പർ മാർക്കറ്റിൽ കയറിയത് നാലുതവണ; സി.സി.ടി.വി ദൃശ്യം കിട്ടിയിട്ടും മോഷ്ടാവിനെ പിടികൂടാനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു -
മൂന്ന് വിക്കറ്റുകളുമായി കൊൽക്കത്തയെ വിറപ്പിച്ച് ബുമ്രയും തുഷാരയും; അർധ സെഞ്ചുറിയുമായി വെങ്കടേഷ് അയ്യരുടെ ചെറുത്തു നിൽപ്പ്; രണ്ടക്കം കടന്നത് മൂന്ന് പേർ മാത്രം; നിർണായക മത്സരത്തിൽ മുംബൈയ്ക്ക് 170 റൺസ് വിജയലക്ഷ്യം -
ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്: കണ്ണൂരിൽ കോടികൾ കമ്മിഷൻ കൈപ്പറ്റിയ 39 പേർക്കെതിരെ കേസ് -
വ്യാഴാഴ്ച രാത്രി ഓട്ടോയുമായി വീട്ടിൽ നിന്ന് പോയി; വെള്ളിയാഴ്ച രാവിലെ മൃതദേഹം ഓട്ടോയ്ക്കുള്ളിൽ കണ്ടെത്തി; അടൂരിൽ ഓട്ടോഡ്രൈവറുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് -
നിലയ്ക്കൽ ബേസ് ക്യാമ്പിലെ ഇൻസിനേറ്ററിന്റെ പമ്പും മോട്ടോറുകളും മോഷ്ടിച്ച് കടത്തി; മൂന്നു യുവാക്കളെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു -
ആമസോൺ കവറിന്റെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഏതു ഫ്ളാറ്റെന്ന് തിരിച്ചറിഞ്ഞു; പൊലീസെത്തുമ്പോൾ യുവതി മാനസികമായി തളർന്ന നിലയിൽ; പീഡിപ്പിച്ച തൃശൂർ സ്വദേശി നിരീക്ഷണത്തിൽ; നവജാത ശിശുവിന്റെ കൊലപാതകത്തിനൊപ്പം ബലാത്സംഗത്തിന് കൂടി കേസെടുക്കും -
അടൂരിൽ ഹോട്ടൽ ജീവനക്കാർ തമ്മിൽ വാക്കുതർക്കം; പറഞ്ഞു തീർക്കാനെത്തിയ രണ്ടു ജീവനക്കാർക്ക് മർദനം; ഒരു ഹോട്ടൽ അടിച്ചു തകർത്തു; പൊലീസ് കേസെടുത്തു -
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന ഫ്രുട്സ് വ്യാപാരി മരിച്ചു -
പ്രജ്വൽ രേവണ്ണയെ കേന്ദ്രസർക്കാർ സംരക്ഷിക്കുന്നുവെന്ന് സിദ്ധരാമയ്യ; പ്രജ്വൽ ജർമനിയിൽനിന്ന് ദുബായിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ -
രാത്രി പത്ത് മണി മുതൽ പുലർച്ചെ രണ്ട് മണി വരെ ആവശ്യത്തിനു മാത്രം ഉപയോഗിക്കണം; വീടുകളിൽ എ സി 26ന് മുകളിലായി സെറ്റ് ചെയ്യണം; രാത്രി 9ന് ശേഷം അലങ്കാര വിളക്കുകൾ കെടുത്തണം; റെക്കോഡ് വൈദ്യുതി ഉപഭോഗം ആയതോടെ നിയന്ത്രിക്കാൻ കെ എസ് ഇ ബി നിർദ്ദേശങ്ങൾ -
കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം അതിദാരുണം; കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മ തൊട്ടിലടക്കമുള്ള സംവിധാനങ്ങളുണ്ട്; കുട്ടികളെ വേണ്ടാത്തവർ ഇത്തരം ക്രൂരത ചെയ്യരുത്; കേസെടുത്ത് ബാലാവകാശ കമ്മീഷൻ -
നിലനിൽപ്പിന്റെ പോരാട്ടത്തിൽ ടോസിലെ ഭാഗ്യം മുംബൈയ്ക്ക്; വാംഖഡെയിൽ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും; രോഹിത് ശർമ ഇംപാക്റ്റ് പ്ലയറാകും; മുഹമ്മദ് നബിക്ക് പകരം നമൻ ധിർ പ്ലേയിങ് ഇലവനിൽ -
ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ല; ബസ് മേയറുടെ വാഹനത്തെ മറികടന്നോ എന്നും കണ്ടില്ല; പിൻസീറ്റിൽ ആയിരുന്നതിനാൽ ഒന്നിനും വ്യക്തതയില്ലെന്നും കെ എസ് ആർ ടി സി ബസ് കണ്ടക്ടർ സുബിൻ -
'ഗുരുവായൂരപ്പന് മുന്നിൽ 32 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ വിവാഹിതരായി; ഇപ്പോൾ മകളുടെ വിവാഹവും ഇതേ നടയിൽ; ഗുരുവായൂരപ്പൻ എല്ലാം ഭംഗിയായി നടത്തി തന്നു': സന്തോഷം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ ആവുന്നില്ലെന്ന് ജയറാം
Most Read
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- സ്വന്തം മണ്ണിൽ വിൻഡീസ് കപ്പുയർത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്; റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിറയെ വെടിക്കെട്ട് വീരന്മാർ; വൻ പദ്ധതികളുമായി ഡാരൻ സമി
- ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്റ്റേഴ്സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത്
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- വാംഖഡെയിൽ സ്പിൻ കെണി ഒരുക്കി വരുൺ ചക്രവർത്തിയും സുനിൻ നരെയ്നും; വാലറ്റത്തെ എറിഞ്ഞിട്ട് മിച്ചൽ സ്റ്റാർക്ക്; സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തയോട് നാണംകെട്ട് മുംബൈ ഇന്ത്യൻസ്; പ്ലേ ഓഫ് കാണാതെ പുറത്ത്
- 'ബസിലെ യാത്രക്കാരോട് ഒരക്ഷരം സംസാരിച്ചിട്ടില്ല; കണ്ടക്ടറോടാണ് സംസാരിച്ചത്; പ്രചരിക്കുന്ന ചില വാർത്തകൾ വ്യാജം; അധിക്ഷേപ പരാമർശങ്ങൾ നടത്തിയ എല്ലാ പ്രൊഫൈലുകളും പരിശോധിച്ചു'; നിയമനടപടി തുടരുമെന്ന് സച്ചിൻ ദേവ്
- പതിനാലുകാരിയെ പീഡിപ്പിച്ച സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ
- ഡാൻസ് റീലുകൾ ഇട്ടിരുന്ന യുവതി; സുഹൃത്തുമായി അടുപ്പത്തിലായത് സോഷ്യൽ മീഡിയ വഴി; ഗർഭം ധരിച്ചത് തൃശൂരുകാരനിൽ നിന്നെന്നും വെളിപ്പെടുത്തൽ