സ്വർണ്ണാഭരണങ്ങൾ എവിടെ പോയി? റൂം മേറ്റ് ചിപ്പി എന്തിന് വാഹനത്തിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു? ഷവർ റാഡിൽ തൂങ്ങിയെന്ന് എഴുതിയ പൊലീസ് പിന്നീട് തിരുത്തിയതിലും ദുരൂഹത; മകളെ കൊന്നത് തന്നെന്ന് വിശ്വസിച്ച് അച്ഛനും അമ്മയും; തലയോലപ്പറമ്പ് നഴ്സിങ് സ്കൂളിലെ ശ്രീകുട്ടിയുടെ മരണത്തിൽ സംശയങ്ങൾ ഇങ്ങനെ
തൊടുപുഴ: തലയോലപ്പറമ്പിലെ നഴ്സിംങ് സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ എൻ.എൻ.എം വിദ്യാർത്ഥിനി ശ്രീക്കുട്ടി ഷാജിയുടേത് കൊലപാതകമാണെന്ന് ബന്ധുക്കൾ. ശ്രീക്കുട്ടിയുടെ മരണം സ്ഥിരീകരിച്ച ഉടനെ വൈക്കത്തെ ആശുപത്രിയിലെ ക്വാഷ്വാലിറ്റിക്ക് മുന്നിൽ നിന്ന് റൂമിലെ മറ്റൊരു കുട്ടിയായ കൊല്ലം സ്വദേശിനി ചിപ്പി വാഹനത്തിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്തിനാണെന്ന് പിതാവ് ഷാജി പ്ലാമൂട്ടിൽ ചോദിക്കുന്നു.
മോൾ കഴുത്തിലും കാതിലും കൈയിലുമായി ഒന്നരപവന്റെ സ്വർണ്ണ ആഭരണങ്ങൾ ധരിച്ചിരുന്നു. ഇത് എവിടെ പോയി എന്ന് അമ്മാവൻ ഡോക്ടർ യശോധരൻ ചോദിക്കുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കൈയിൽ റോൾഡ് ഗോൾഡ് വള മാത്രം ധരിച്ചിരുന്നു എന്നാണ് എഴുതിയിരിക്കുന്നത്. രാവിലെ ഏഴരയോടെയാണ് ശ്രീക്കുട്ടിയെ ഹോസ്റ്റലിലെ ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. പക്ഷെ അഞ്ച് മണിയോടെ റൂംമേറ്റ് ചിപ്പി എങ്ങനെയാണ് സ്വന്തം വീട്ടിൽ വിളിച്ച് ശ്രീക്കുട്ടി മരിച്ചെന്ന് പറയുകയെന്നും പിതാവ് ഷാജി ചോദിക്കുന്നു.
മരണത്തെ ആത്മഹത്യയാക്കി മാറ്റാൻ പൊലീസ് എന്തിനാണ് ഇത്രതിടുക്കപ്പെടുന്നതെന്നും, അവർ എന്തുകൊണ്ട് റൂംമേറ്റിനേയും മറ്റ് വിദ്യാർത്ഥിനികളുടേയും മൊഴിയെടുക്കുന്നില്ലെന്നും ഷാജി ചോദിക്കുന്നു. കുട്ടി മരണപ്പെട്ടിട്ടുപോലും രാവിലെ പത്ത് മണിവരെ ആശുപത്രിയിൽ കോളേജിന്റെ ഭാഗത്ത് നിന്നോ ഹോസ്റ്റലിന്റെ ഭാഗത്ത് നിന്നോ ഉള്ള ഉത്തരവാദിത്വപ്പെട്ട ആരും എത്തിയില്ല. തൂങ്ങി മരിച്ചതാണെങ്കിൽ കുട്ടിയെ ആരാണ് താഴെ ഇറക്കിയത് എന്നത് ആർക്കും വ്യക്തതയില്ല. ആദ്യം ഷവർ റാഡിൽ തൂങ്ങിയെന്ന് എഫ്.ഐ.ആറിൽ എഴുതിയ പൊലീസ് ഉദ്യോഗസ്ഥൻ പിന്നീടത് തിരുത്തി, ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി എന്നാക്കി. ഹോസ്റ്റലിന്റെ ചാർജ്ജ് ഉള്ള വാർഡന് പകരം മറ്റൊരാളാണ് അടിയന്തിരമായി വരാൻ ഞങ്ങളോട് ആവശ്യപ്പെടുന്നത്. കുട്ടി ആത്മഹത്യ ചെയ്തതാണെങ്കിൽ ഇവർ ആരെയാണ് ഇങ്ങനെ ഭയക്കുന്നതെന്നും അമ്മാവൻ ചോദിക്കുന്നു.
ചൊവ്വാഴ്ച രാവിലെ 9 ണിയോടെയാണ് വൈക്കം ആശുപത്രിയിൽ ഞങ്ങൾ എത്തുന്നത്. വഴിയിൽ വെച്ച് തന്നെ കുട്ടി മരിച്ചുവെന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ച് അറിയിച്ചിരുന്നു. കൈകളിൽ പോറലേറ്റ നിലയിലായിരുന്നു ബോഡി. കഴുത്തിൽ കയറിട്ട് മുറുക്കിയാലും ആത്മഹത്യ ചെയ്താലും ഉണ്ടാകുന്ന തരത്തിലുള്ള പാട് ആയിരുന്നു ഉള്ളത്. അമ്മാവൻ ഡോ. യശോധരൻ പറയുന്നു. അതേസമയം, നിലവിൽ വൈക്കം സിഐ ജയപ്രകാശ് ആണ് കേസ് നിലവിൽ അന്വേഷിക്കുന്നത്. പ്രാഥമികമായി ആത്മഹത്യ അല്ല എന്ന് ചൂണ്ടിക്കാണിക്കുന്ന തെളിവുകളോ മൊഴികളോ പൊലീസിന് ലഭിച്ചിട്ടില്ല. റൂംമേറ്റ് ചിപ്പിയെ ഒരു തവണ ചോദ്യം ചെയ്തു. ഇനിയും ചോദ്യം ചെയ്യണം. അതിനാൽ അന്തിമാമായി ഇത് ആത്മഹത്യ ആണെന്ന് പൊലീസിന് ഇപ്പോൾ
മൂന്ന് മാസം മുമ്പ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ എതാനംകുട്ടികൾ വിം കലക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം വന്നപ്പോൾ മോളാണ് ഒരു കുട്ടിയെ കാണിച്ചുകൊടുത്തത്. പിന്നീട് ഏഴുപേരോട് മാപ്പ് എഴുതി തരണമെന്ന് വാർഡൻ ആവശ്യപ്പെട്ടു. വിവരം വാർഡനോട് പറഞ്ഞത് ശ്രീക്കുട്ടി ആയതിനാൽ സംഭവത്തിൽ ശ്രീക്കുട്ടിക്കും പങ്കുണ്ടെന്ന് ആരോപിച്ച് മാപ്പ് എഴുതി തരാൻ ശാന്ത വാർഡൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചെയ്യാത്ത കുറ്റത്തിന് മാപ്പ് എഴുതി നൽകില്ലെന്നായിരുന്നു ശ്രീക്കുട്ടിയുടെ നിലപാട്. ഞാറാഴ്ച ഹോസ്റ്റലിൽ എത്തി കണ്ടപ്പോഴും
ഇക്കാര്യങ്ങൾ ശ്രീക്കുട്ടി പറഞ്ഞിരുന്നതായി അമ്മ പുഷ്പ പറയുന്നു. ചൊവ്വാഴ്ച രാവിലെ ആത്മഹത്യ ചെയ്യാൻ ഉറച്ച കുട്ടി ആണെങ്കിൽ എങ്ങനെയാണ് തിങ്കളാഴ്ച രാത്രിയിൽ വളരെ മികച്ച രീതിയിൽ കോമഡി സ്കിറ്റ് ഹോസ്റ്റലിൽ അവതരിപ്പിക്കുക. തിങ്കളാഴ്ച രാത്രി ഫോണിൽ
സംസാരിച്ചപ്പോഴും നല്ല സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും മാതാവ് ചൂണ്ടിക്കാട്ടുന്നു.
നിർധന ഹിന്ദു കുടുംബത്തിൽ ജനിച്ച ശ്രീക്കുട്ടി കലാപരമായ രംഗങ്ങളിൽ കഴിവ് തെളിയിച്ചതാണ്. ചിത്ര രചനയിലും അഭിനയത്തിലും മറ്റ് സംഗീതത്തിലും ശ്രീക്കുട്ടി പഠന കാലഘട്ടത്തിൽ തന്നെ ഒന്നാമതായിരുന്നു. തൊഴുപുഴ-കൂത്താട്ടുകുളം റോഡിൽ വഴിത്തലയിൽ നിന്ന് ഏഴ് കിലോമീറ്റർ മാറി കുണിഞ്ഞിയിലാണ് ശ്രീക്കുട്ടിയുടെ വീട്. കുണിഞ്ഞി -കൊടികുത്തി റോഡിൽ കുറച്ച് ദൂരം സഞ്ചരിച്ച് വലത് വശത്തേക്കുള്ള മണ്ണിട്ട റോഡിലൂടെ രണ്ട് കിലോമീറ്ററോളം സഞ്ചരിക്കണം വീട്ടിലെത്താൻ. ഈ റോഡിൽ കുറച്ച് ദൂരം മാത്രമേ വാഹനങ്ങൾ പോകുകയുള്ളു. ഇന്നലെ മറുനാടൻ വാർത്ത സംഘം ചെല്ലുമ്പോൾ ശവസംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു. 11 മണിയോടെയായിരുന്നു ചടങ്ങ്. വീടിന് തെക്ക് ഭാഗത്തായാണ് ശ്രീക്കുട്ടിയെ അടക്കിയിരിക്കുന്നത്. കരഞ്ഞ് കൊണ്ട് കിടക്കുന്ന ഇളയ രണ്ട് സഹോദരൾ, ഒരു മുറിയിൽ കരഞ്ഞ് തളർന്ന അമ്മ, ഏതാനം ബന്ധുക്കളും അയൽക്കാരേയും മുറ്റത്ത് കാണാമായിരുന്നു. കൂലിപ്പണി എടുത്താണ് ഷാജി ശ്രീക്കുട്ടി അടക്കം മൂന്ന് മക്കളെ പഠിപ്പിച്ചിരുന്നത്.
ഹോസ്റ്റൽ വാർഡനും റൂം മേറ്റ് ചിപ്പിക്കും മകളുടെ മരണത്തിൽ വ്യക്തമായ പങ്കുണ്ടെന്നാണ് ഈ കുടുംബം വിശ്വസിക്കുന്നത്. സംഭവം ആത്മഹത്യയാക്കി കേസ് അവസാനിപ്പിക്കാനുള്ള തിടുക്കത്തിലാണ് പൊലീസ്, ഞങ്ങൾ പാവപ്പെട്ടവർ ആയതിനാൽ ഞങ്ങൾക്ക് പിടിപാടില്ല. അത്കൊണ്ട് മേളിൽ നിന്ന് പ്രഷറും ഉണ്ടാകില്ല. മാധ്യമ ബന്ധങ്ങൾ ഇല്ലാത്തതിനാൽ ബ്രേക്കിംങ് ന്യൂസുകളും ആവില്ല. ശ്രീക്കുട്ടിയുടെ പിതാവ് പറയുന്നു. തലയോലപ്പറമ്പ് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ട്രെയിനിംങ്ങ് സെന്ററിലെ രണ്ടാം വർഷ എൻ.എൻ.എം വിദ്യാർത്ഥിനിയായ ശ്രീക്കുട്ടിയുടെ മരണത്തിൽ, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ തയ്യാറെടുക്കുകയാണ് ഈ കുടുംബം.
MNM Recommends
-
ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അത്യാവശ്യം; അങ്ങനെ സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാവും; തൃണമൂലിന് വോട്ടുചെയ്യന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതും; അധീറിന്റെ പ്രസംഗം ആയുധമാക്കി തൃണമൂൽ; കോൺഗ്രസിന് തലവേദന -
പാൻ നമ്പറിലെ ടിക്ക് പകരം ബാങ്ക് രേഖപ്പെടുത്തിയത് ജെ എന്ന്; തെറ്റു പറ്റിയെന്ന് ബാങ്ക് ഓഫ് ഇന്ത്യാ ചെയർമാൻ നൽകിയ കത്ത് പാർട്ടിയുടെ കൈയിലുണ്ട്; ആ പണവുമായി ബാങ്കിൽ പോയത് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച്; പിടിച്ചെടുത്ത പണം കിട്ടും വരെ നിയമപോരാട്ടം; ഒടുവിൽ വിശദീകരണവുമായി സിപിഎം -
പാലക്കാട് ജില്ലയിൽ പുറപ്പെടുവിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു; കടുത്ത ചൂട് തുടരുമെന്നും മുന്നറിയിപ്പ്; സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും ജാഗ്രതാ നിർദ്ദേശം -
ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയ പടിയാക്കണം; മന്ത്രി ഗണേശിന്റെ പരിഷ്കാരമൊന്നും അനുവദിക്കില്ല; സിഐടിയുവും ഐഎൻടിയുസിയും ബിഎംഎസും ഒറ്റക്കെട്ട്; മെയ് രണ്ടു മുതൽ അനിശ്ചിതകാല സമരം; ടെസ്റ്റുകൾ തടയുമെന്നും പ്രഖ്യാപനം; പിണറായി ഇടപെടലിനായി സംയുക്ത പ്രതിഷേധം -
ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി; സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി; വോട്ടുകച്ചവടം നടന്നു; ഇത് മുഖ്യമന്ത്രിയുടെ അറിവോടെ; ആരോപണവുമായി വീണ്ടും മുരളീധരൻ -
ലിസ്റ്റ് ചെയതത് 113-ാം നമ്പർ കേസായി; മറ്റൊരു കേസിന്റെ വാദം നീണ്ടപ്പോൾ ലാവ് ലിൻ ഹർജിക്ക് മാറ്റിവച്ച ഹർജിയുടെ പട്ടികയിൽ വീണ്ടും സ്ഥാനം; സുപ്രീംകോടതിയിൽ ബുധനാഴ്ചയും വാദം നടന്നില്ല; ലാവ് ലിനിൽ കാത്തിരിപ്പ് തുടരാം -
ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ -
കബനീദളത്തിൽ ഉള്ളത് വെറും നാലുപേർ; കമ്പമലയിൽ തണ്ടർബോൾട്ടിന് നേരെ പരസ്യമായി വെടിയുതിർത്തവരെ പോലും കണ്ടെത്താൻ കഴിയാതെ പൊലീസ്; വെടിവയ്പ്പിൽ വീണ്ടും യുഎപിഎ ചുമത്തി കേസ്; സിപി മൊയ്തീനേയും സംഘത്തേയും എങ്ങനേയും പിടിക്കാൻ കേരളാ പൊലീസ് -
സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത 4.90 ലക്ഷം തട്ടി; കുമളി സ്വദേശിയെ അറസ്റ്റ് ചെയ്ത് കോയിപ്രം പൊലീസ്; ഫിറോസ് ഖാൻ പണം നേടിയെടുത്തത് ബാങ്ക് അക്കൗണ്ട് വഴി -
കണ്ണൂരിൽ കളി കാര്യമാവുന്നു; എം.വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മുങ്ങിയ യുവ നേതാക്കൾക്കെതിരെ അച്ചടക്കനടപടി വന്നേക്കും; സിറ്റു കിട്ടാത്ത പ്രതിഷേധത്തിൽ മറ്റു മണ്ഡലങ്ങളിൽ ചേക്കേറിയവർ മറുപടി പറയേണ്ടി വരും -
അച്ഛന് കോവിഡ് വാക്സിൻ നൽകയിരന്നില്ല; അത് ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ; ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ല എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മറുനാടൻ മലയാളി മാപ്പു പറയണമെന്ന് ചാണ്ടി ഉമ്മൻ; ഉമ്മൻ ചാണ്ടിക്ക് കോവിഡ് വാക്സിൻ നൽകിയില്ലെന്നതിന് സ്ഥിരീകരണം -
സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം -
മദർഷിപ്പുകൾ തിരുവനന്തപുരത്ത് എത്തുമ്പോൾ നഗത്തിന്റെ മുഖം ആകെ മാറും; ടെക്നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള മെട്രോ പദ്ധതിക്ക് ഉടൻ അംഗീകാരം കിട്ടാൻ സാധ്യത; 11,560 കോടി രൂപ ചെലവിൽ രണ്ട് റൂട്ടുകളിലായി നിർമ്മിക്കുന്ന 46.7 കിലോമീറ്റർ മെട്രോ പദ്ധതി തലസ്ഥാനത്തിന് പുതു പ്രതീക്ഷ -
തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട തടവുകാരന്റേത് ദുരൂഹ മരണം; ഇതിൽ രൺജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികളുടെ ബന്ധം അന്വേഷിക്കണം; പിണറായി ഭരണത്തിൽ ജയിലിലും തീവ്രവാദികൾക്ക് പ്രതേക പരിരക്ഷയെന്ന് ആരോപണം; സൽമാന്റെ മരണത്തിൽ സന്ദീപ് വാര്യർ ദുരൂഹത കാണുമ്പോൾ -
ആ കെ എസ് ആർ ടി സി ബസിലെ സിസിടിവി പ്രവർത്തിക്കുന്നത്; എന്നാൽ മെമ്മറി കാർഡ് ഇല്ല; മേയറുടെ ആരോപണം തെളിയുന്നതിനുള്ള നിർണ്ണായക ദൃശ്യങ്ങൾ മോഷണം പോയോ? ആ ക്യാമറയിൽ മെമ്മറി കാർഡുമുണ്ടായിരുന്നുവെന്ന് ഡ്രൈവർ യുദു; ആ പാവം ഡ്രൈവറെ ബലിയാടാക്കൻ കാർഡ് കവർച്ചയും: കേരളത്തിൽ എന്തും നടക്കും! -
ബൈക്ക് നിർത്തി ഒരാൾ ഇറങ്ങി വന്നു; പിന്നാലെ കാറിൽ നിന്നും ആയുധങ്ങളുമായി അവരിറങ്ങി; ദൃശ്യത്തിൽ പതിഞ്ഞ നാലു പേർ കസ്റ്റഡിയിൽ; ക്വട്ടേഷൻ കൊടുത്ത കബീറിനേയും പൊക്കി; ആലുവ ചൊവ്വരയിൽ നടന്നത് സമാനതകളില്ലാത്ത മാഫിയാ ആക്രമണം -
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം തൊഴിലാളികളും ഡ്രൈവിങ് സ്കൂളുകളും അംഗീകരിക്കില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സംഘർഷമുണ്ടാക്കാൻ സാധ്യത ഏറെ; മന്ത്രി ഗണേശും ഉറച്ച്; ഇനി റോഡ് ടെസ്റ്റ് ജയിച്ചവർക്ക് മാത്രം എച്ച് പരീക്ഷ -
യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ -
ഭാഷാപരമായും സാംസ്കാരികമായും തമിഴ് സംസ്കാരം പിൻതുടരുന്ന പുതുച്ചേരിയുമായി ദൂരം പോലെ മനസുകൊണ്ടും ഏറെ അകലം പുലർത്തുന്ന മയ്യഴി; പുതുച്ചേരി വേണ്ടേ വേണ്ട... ലക്ഷദീപുമായി ലയിക്കണം; ലക്ഷ്യം വാണിജ്യ-സാംസ്കാരിക കുതിപ്പ്; മോഹം സഫലമാകുമോ? രണ്ടാം വിമോചന സമരത്തിനൊരുങ്ങി മയ്യഴി -
ജോലിക്കിടെ മോഷണ സംഘത്തിന്റെ ആക്രമണത്തിൽ മലയാളി റെയിൽവേ ഗാർഡിന് പരിക്ക്; കൊല്ലം സ്വദേശിനിയായ യുവതി അപകടനില തരണം ചെയ്തതായി റെയിൽവേ: സംഭവത്തിൽ 17കാരൻ അറസ്റ്റിൽ
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- വെസ്റ്റ് ഇൻഡീസിലെയും യുഎസിലെയും പിച്ചുകൾ പൊതുവെ സ്പിന്നർമാർക്ക് അനുകൂലം; സഞ്ജുവിന്റെ ബാറ്റിങ് ശൈലി ഈ പിച്ചുകൾക്ക് അനുകൂലം; വിക്കറ്റിന് പിന്നിലും ശക്തൻ; പക്ഷേ തീരുമാനം എടുക്കാൻ സെലക്ടർമാർക്ക് കഴിയില്ല; ലോകകപ്പിൽ സഞ്ജു ഉണ്ടാകുമോ? അമിത് ഷായുടെ മകൻ നിർണ്ണായകം
- പാൻ നമ്പറിലെ ടിക്ക് പകരം ബാങ്ക് രേഖപ്പെടുത്തിയത് ജെ എന്ന്; തെറ്റു പറ്റിയെന്ന് ബാങ്ക് ഓഫ് ഇന്ത്യാ ചെയർമാൻ നൽകിയ കത്ത് പാർട്ടിയുടെ കൈയിലുണ്ട്; ആ പണവുമായി ബാങ്കിൽ പോയത് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച്; പിടിച്ചെടുത്ത പണം കിട്ടും വരെ നിയമപോരാട്ടം; ഒടുവിൽ വിശദീകരണവുമായി സിപിഎം
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- ഭാര്യയുടെ മരണ ശേഷം ഭാര്യാമാതാവുമായി അടുപ്പം; എല്ലാം അറിഞ്ഞ ഭാര്യാ പിതാവ് നാട്ടുപഞ്ചായത്തിനെ വിവരം അറിയിച്ചു; പഞ്ചായത്തിന് മുന്നിലെ സമ്മതം കല്യാണമായി; ഭാര്യയുടെ അമ്മയെ താലികെട്ടിയ അപൂർവ്വത; മരുമകന്റെ ആഗ്രഹം സാധ്യമാക്കിയത് ഭാര്യാ പിതാവും
- യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ
- ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അത്യാവശ്യം; അങ്ങനെ സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാവും; തൃണമൂലിന് വോട്ടുചെയ്യന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതും; അധീറിന്റെ പ്രസംഗം ആയുധമാക്കി തൃണമൂൽ; കോൺഗ്രസിന് തലവേദന
- ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയ പടിയാക്കണം; മന്ത്രി ഗണേശിന്റെ പരിഷ്കാരമൊന്നും അനുവദിക്കില്ല; സിഐടിയുവും ഐഎൻടിയുസിയും ബിഎംഎസും ഒറ്റക്കെട്ട്; മെയ് രണ്ടു മുതൽ അനിശ്ചിതകാല സമരം; ടെസ്റ്റുകൾ തടയുമെന്നും പ്രഖ്യാപനം; പിണറായി ഇടപെടലിനായി സംയുക്ത പ്രതിഷേധം
- അന്വേഷണവുമായി സഹകരിക്കാൻ ബെംഗലൂപുവിൽ താൻ ഇല്ല; ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകൻ വഴി അറിയിച്ചു; അവസാനം സത്യം തെളിയും; എവിടെ നിന്നോ എക്സിൽ പോസ്റ്റ്; കമന്റ് ബോക്സ് ഓഫ്; ആരോപണങ്ങളിൽ പ്രതികരിച്ച് പ്രജ്വൽ രേവണ്ണ