20 ലക്ഷം മുടക്കിയാൽ വർഷം തോറും മൂന്ന് ലക്ഷം വരെ വരുമാനം ലഭിക്കാം; തട്ടിപ്പിനിരയാകില്ലെന്ന് ഉറപ്പു വരുത്താൻ സ്ഥലം പേരിൽ എഴുതാം; മൂന്നാറിന് സമീപം കാടിനും പുഴയ്ക്കും കാട്ടാനകൾക്കും ഇടയിൽ രൂപം കൊള്ളുന്ന റിസോർട്ട് വില്ല പദ്ധതി പ്രവാസികൾക്കിടയിൽ വൈറലാകുന്നു; മാങ്കുളത്തെ ഫേൺവാലി റിസോർട്ട് പ്രതിനിധികൾ ഏപ്രിൽ അഞ്ചിനും ആറിനും ദുബായിലും അബുദാബിയിലും എത്തുമ്പോൾ ഭാഗ്യം പരീക്ഷിച്ചാലോ?
20 ലക്ഷം രൂപ മുടക്കിയാൽ പ്രതിവർഷം മൂന്നു ലക്ഷം രൂപ വരെ വരുമാനം ലഭിക്കാൻ സാധ്യതയുള്ള ഒരു പദ്ധതിയാണിത്. മൂന്നാറിന് സമീപം മാങ്കുളത്ത് മൂന്നേക്കർ പട്ടയഭൂമിയിൽ നിർമ്മിക്കുന്ന റിസോർട്ട് വില്ലകളും ഫ്ലാറ്റുകളും അങ്ങിയ പദ്ധതിക്ക് എങ്ങും സ്വീകാര്യത കൈവന്നിരിക്കുകയാണ്. നിർമ്മാണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായതോടെ ബുക്കിങും തകൃതിയിൽ നടക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ആവശ്യക്കാർ കൂടിയതോടെ വരുന്ന മാസം സ്ഥാപന പ്രതിനിധികൾ ദുബായിലേയ്ക്കു യാത്ര പോവുകയാണ്.
പ്രവാസികൾക്കായി ജോലി ചെയ്യുമ്പോൾ മിച്ചം വയ്ക്കാൻ സാധിക്കുന്ന കാശ് നാട്ടിൽ നിക്ഷേപിച്ച് ചെറിയൊരു വരുമാനം മാസം തോറും ഉണ്ടാക്കുന്നതിനുവേണ്ടിയാണ് ഒരു പറ്റം പ്രവാസികൾ ചേർന്ന് ഇങ്ങനെ ഒരു പദ്ധതിക്ക് രൂപം നൽകിയത്. പട്ടയഭൂമിയിൽ എല്ലാ നിയമപരമായ രേഖകളും ശരിയാക്കിയാണ് നിർമ്മാണം തുടങ്ങിയത്. നിക്ഷേപകരുടെ പേരിൽ ആദ്യം തന്നെ ഭൂമി എഴുതി നൽകുന്നു എന്ന പ്രത്യേകതയാണ് ഈ പദ്ധതിയുടെ വിശ്വാസത്തിന്റെ അടിത്തറ.
മൂന്നാറിൽ നിന്നും ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന മാങ്കുളത്താണ് ഫേൺവാലി ഗ്രൂപ്പാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പദ്ധതി പ്രദേശത്ത് നിന്നും കേവലം ആറു കിലോമീറ്റർ അകലെ കഴിഞ്ഞ ദിവസം ആനക്കുളത്ത് കാട്ടാനക്കൂട്ടം വെള്ളം കുടിക്കാൻ എത്തിയതിന്റെ മനോരമ പ്രസിദ്ധീകരിച്ച ചിത്രമാണ് ഈ വാർത്തയ്ക്കൊപ്പം നൽകുന്നത്. മറുനാടൻ പ്രതിനിധി പദ്ധതി പ്രദേശം സന്ദർശിക്കുകയും ഇതിന്റെ രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് പ്രചാരണത്തിന് വാർത്ത നൽകുന്നത്. മാർക്കറ്റിങ് ഫീച്ചർ എന്ന നിലയിൽ പ്രതിഫലം വാങ്ങിയാണ് ഞങ്ങൾ ഇത് പ്രസിദ്ധീകരിക്കുന്നതെങ്കിലും ഇതിന്റെ പേരിൽ തട്ടിപ്പ് നടക്കുകയില്ല എന്നു ഉറപ്പ് വരുത്തിയിട്ടുണ്ട്.
ഏപ്രിൽ 5, 6 തീയതികളിൽ കമ്പനി പ്രതിനിധികൾ പദ്ധതിയുടെ പ്രചരണാർത്ഥം ഗൾഫ് സന്ദർശിക്കുകയാണ്. ഈ പ്രോജക്ടിന്റെ സമ്പൂർണ വിവരങ്ങൾ അടങ്ങിയ വീഡിയോ പ്രദർശനവും നിക്ഷേപകർക്ക് രേഖകൾ നേരിട്ടു കണ്ട് മനസ്സിലാക്കുവാനുമുള്ള അവസരമാണ് പ്രമോട്ടർമാർ ഇതുവഴി ലക്ഷ്യമിടുന്നത്. മാത്രമല്ല, ഈ സന്ദർശനം വഴി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായിൽ ഏപ്രിൽ അഞ്ചിന് വെള്ളിയാഴ്ചയും അബുദാബിയിൽ ഏപ്രിൽ ആറു ശനിയാഴ്ചയും വൈകുന്നേരം അഞ്ചു മുതൽ 10 വരെയുമുള്ള സമയങ്ങളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെയുള്ള നമ്പറുകളിലോ ഇമെയിൽ വഴിയോ മുൻകൂറായി ബന്ധപ്പെടേണ്ടതാണ്.
മൂന്നോളം ഏക്കറിൽ പട്ടയമുള്ളതും നിർമ്മാണാനുമതിക്ക് തടസ്സമില്ലാത്തതുമായ മനോഹരമായ സ്ഥലത്താണ് ഈ പ്രൊജക്ട് നടപ്പാക്കുന്നത്. ഇരുപത് ലക്ഷം മുതൽ മുടക്കിൽ തുടങ്ങി വർഷം മൂന്നു ലക്ഷം വരെ കുറഞ്ഞത് നേടുവാൻ സാധിക്കുന്ന പ്രൊജക്ടാണിത്. ഇതിനോടകം തന്നെ നിർമ്മാണം ആരംഭിച്ച റിസോർട്ടിന്റെ രണ്ടാം സ്റ്റേജിന്റെ ബുക്കിംഗാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. നാട്ടിൽ ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ടൂറിസം മേഖലയിൽ ചെറിയ തോതിൽ മുതൽമുടക്കി ഭദ്രവും സുരക്ഷിതവുമായ നിത്യവരുമാനത്തിന് ഒരു അസുലഭ അവസരം കൂടിയാണിത്. ഒരു വർഷം കൊണ്ട് വരെ അടച്ചു തീർക്കാവുന്നതും ബാങ്ക് ലോണുകൾ അനായാസം ലഭ്യവുമായ ഒരു പദ്ധതിയാണ്.
മുപ്പത് വില്ലകളും മുപ്പത് റൂമുകളുമൂള്ള ഒരു അപ്പാർട്മെന്റ് ബ്ലോക്കുമാണ് തുടക്കത്തിൽ നിർമ്മിക്കുക. ഈ പ്രോജക്ടിന്റെ തന്നെ ഏറ്റവും ആകർഷകമായ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന അപ്പാർട്ട്‌മെന്റിന്റെ ബുക്കിങ്ങുകളാണ് ഇപ്പൊൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ വശ്യമനോഹരമായ ദൃശ്യങ്ങളാണ് അപ്പാർട്‌മെന്റ് ബ്ലോക്കിൽ നിന്നും കാണുവാൻ സാധിക്കുന്നത്. 500 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്‌ളാറ്റുകൾക്ക് ഇരുപത് ലക്ഷം രൂപയാണ് വില. 25% തുക നൽകുമ്പോൾ ഫ്‌ളാറ്റിനോടൊപ്പമുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശം രജിസ്റ്റർ ചെയ്ത് നൽകുന്നതാണ്. മൊത്തം 500 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റുഡിയോ റൂം, ബാത്‌റൂം, സൈഡ് കിച്ചൻ, ബാൽക്കണി തുടങ്ങിയവയാണ് ഫ്‌ളാറ്റിൽ ഉണ്ടാവുക. നിക്ഷേപകരുടെ ആവശ്യാനുസരണം വിസ്തീർണ്ണം കൂടിയ ഫ്‌ളാറ്റുകളും ലഭ്യമാണ്.
ഈ പ്രോജക്ടിന്റെ ആരംഭഘട്ടത്തിൽ തന്നെ നിരവധി പ്രവാസി മലയാളികൾ ചേർന്ന് മുതൽ മുടക്കിയിരുന്നു. ഇതിനകം വാങ്ങിയ വില്ലകളുടെ നിർമ്മാണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. രണ്ട് മുറികളും അടുക്കളയും ഹാൾ, രണ്ട് ബാത്‌റൂം, ബാൽക്കണി തുടങ്ങിയവയാണ് ഇപ്പോൾ നിർമ്മിച്ച് കൊണ്ടിരിക്കുന്ന വില്ലയ്ക്ക്.
നിശ്ചിത മാസവരുമാനത്തിന് പുറമേ, നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി പ്രോജക്ട് പ്രവർത്തനക്ഷമമായതിന് ശേഷം മറിച്ച് വിൽക്കുകയാണെങ്കിൽ നല്ലൊരു ലാഭവും മുതൽമുടക്കിൽ നിന്ന് പ്രതീക്ഷിക്കാം. വിദേശ മലയാളികളടക്കം നിക്ഷേപമിറക്കി നിരവധി പുതിയ ടൂറിസം പദ്ധതികൾ പുതിയതായി ഈ മേഖലയിൽ ഉയർന്നു വന്നുകൊണ്ടിരിക്കുന്നതാണ് മുഖ്യകാരണം. അങ്ങനെ ഏതുവിധേന നോക്കിയാലും വളരെ ഉറച്ചു വിശ്വസിച്ച് മുതൽമുടക്കാവുന്നതും ആകർഷണീയമായ ഒരു പദ്ധതിയാണിത്.
മൊത്തം തുക ഒരുമിച്ച് മുടക്കേണ്ടതില്ലെന്നുള്ളതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. ഏകദേശം ഒരു വർഷം കൊണ്ട് പൂർത്തിയാക്കുവാൻ ഉദ്ദേശിക്കുന്നതുകൊണ്ട് തന്നെ ഇതിന്റെ മുതൽമുടക്കിനാവശ്യമായ തുക അടച്ചു തീർക്കുന്നതിന് ഒരു വർഷത്തോളം കാലയളവും ലഭിക്കുന്നതാണ്.
Payment terms:
10% at the time of booking the order ( booking will be taken only with 10% advance)
25% within 3 months of order (booking) confirmation. This stage, we can register the property in buyers name.
25% -5th month.
20% on 8th month
Final 20% on 10th month.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് മറ്റൊരു തടസ്സവുമില്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പ്രാദേശിക ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ജനസമൂഹവും വളരെ ഹാർദ്ദവമായാണ് നിക്ഷേപകരെ മാങ്കുളത്തേയ്ക്ക് സ്വാഗതം ചെയ്യുന്നത്. ഭൂപ്രദേശത്തിന് യാതൊരു കോട്ടവും തട്ടാതെ മലനിരകൾ അതേപോലെ നിലനിർത്തി പില്ലറുകളിലും കോളത്തിലുമാണ് വില്ലകൾ നിർമ്മിക്കുന്നത്. വശ്യ മനോഹരമായ പ്രകൃതി സൗന്ദര്യമാണ് ഫേൺവാലിയിൽ നിന്നുമുള്ള ദൃശ്യത്തിലൂടെ ആസ്വദിക്കുവാൻ സാധിക്കുന്നത്. ആയുർവേദിക് സ്പാ കൂടാതെ മീറ്റിങ് ഹാൾ, റെസ്റ്റോറന്റ് , സ്വിമ്മിങ്ങ് പൂൾ, ബർബിക്വു, വ്യു പോയിന്റ്, കോമൺ പാർക്കിങ്, 24x7 സെക്യുരിറ്റി തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടി യൂറോപ്യൻ നിലവാരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.ആവശ്യമുള്ളവർക്ക് സോളാർ, സിസിടിവി തുടങ്ങിയവയും നൽകുന്നതാണ്. ബഡ്‌സ് ചെയ്ത മാവ്, പ്ലാവ്, പേര, തെങ്ങ് തുടങ്ങി ഉഷ്ണമേഖല സസ്യങ്ങൾ നട്ടുവളർത്തി ദൈവത്തിന്റെ സ്വന്തം നാടിന്റെ തനതായ ഫലവൃക്ഷലതാദികൾ വിദേശികളടക്കമുള്ള ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നമാണ്. ഇതിന്റെ മുന്നോട്ടുള്ള നടത്തിപ്പും വാടകയ്ക്ക് നൽകലുമെല്ലാം പ്രമോട്ടേഴ്സ് തന്നെ നോക്കി നടത്തുന്നതാണ്.
അവധിക്കാലത്ത് ഇവിടെ താമസിച്ചു കൊണ്ട് മൂന്നാർ അടക്കമുള്ള ഇടുക്കി ജില്ലയിലെ മറ്റ് പല സുഖവാസ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിക്കാവുന്നതാണ്. ഈ പ്രോജക്ടിന്റെ പ്രമോട്ടേഴ്സ് യുകെയിൽ സെറ്റിൽ ആയി സാമൂഹ്യ- ആതുര രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരാണ്. ഹോട്ടൽ റിസോർട്ട് മേഖലയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രാവീണ്യം തെളിയിച്ച കൊച്ചിയിലെ ആട്ടിക് (Attic) എന്ന ആർക്കിട്ടെക് സ്ഥാപനമാണ് ഫേൺവാലിയുടെ ഡിസൈനിങ്ങും നിർമ്മാണ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഓർഗാനിക് വില്ലേജ്, ആദ്യമായി വൈദ്യുതി സ്വയം ഉത്പാദിപ്പിച്ച് സ്വയം പര്യാപ്തത നേടിയ പഞ്ചായത്ത് തുടങ്ങിയവ മാങ്കുളത്തിന് മാത്രം അവകാശപ്പെട്ടതാണ്. ഭാവിയിൽ മുന്നാർ പോലെ തന്നെ കേരളത്തിന്റെ ഒരു പ്രധാന ടൂറിസം ആകർഷണ കേന്ദ്രമായി വരുവാനുള്ള എല്ലാ സാധ്യതകളും ഉള്ള ഭൂപ്രദേശം ആണ് മാങ്കുളം. ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളാണ് മാങ്കുളത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കുവാൻ ദിനം പ്രതി എല്ലാ സീസണിലും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്.
ഫേൺ വാലിയുടെ ഫ്ലാറ്റ്, വില്ല വാങ്ങുന്നവർക്ക് വർഷത്തിൽ അവധിക്കാലം ആഘോഷിക്കാനും ഒരു നിക്ഷേപമായി മുതൽമുടക്കി വാടകക്ക് നൽകുവനുമുള്ള സൗകര്യവും കമ്പനി തന്നെ ചെയ്യുന്നതാണ്. ഉത്തരവാദിത്തത്തോടെ മുന്നോട്ടുള്ള മേൽനോട്ടവും നടത്തിപ്പും കമ്പനി തന്നെ എഗ്രിമെന്റ് ചെയ്തു നടത്തിക്കൊടുക്കുന്നതാണ്. വിനോദസഞ്ചാര കേന്ദ്രമായ മാങ്കുളത്തിന്റെ സവിശേതകൾ ഏറെയാണ്. കാട്ടാനകൾ കൂട്ടമായി വെള്ളം കുടിക്കാനിറങ്ങുന്ന ആനക്കുളവും നയനമനോഹരമായ വെള്ളച്ചാട്ടങ്ങളും ട്രെക്കിങ്ങ് തുടങ്ങി നിരവധി ആകർഷണങ്ങള് മാങ്കുളത്ത് സഞ്ചാരികൾക്കായി ഉള്ളത്. www.thefernvale.com എന്ന കമ്പനിയുടെ വെബ് സൈറ്റിൽ മാങ്കുളത്തിന്റെ ദൃശ്യങ്ങളും കൂടുതൽ വിവരങ്ങളും നൽകിയിട്ടുണ്ട്.
പ്രതിനിധികളുടെ ഗൾഫ് സന്ദർശനത്തിൽ ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും നൽകുന്നതാണ്. യൂറോപ്പ്, ഓസ്ട്രേലിയ, അമേരിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ വിദേശ മലയാളികളാണ് ഇതിൽ താൽപര്യം പ്രകടിപ്പിച്ചു കൂടുതൽ മുന്നോട്ട് വന്നിരിക്കുന്നതും നിലവിൽ ബുക്ക് ചെയ്തിരിക്കുന്നതും. അതുകൊണ്ട് തന്നെ ചെറിയ തുകയ്ക്ക് വിദേശ നിലവാരമുള്ള സൗകര്യങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കമ്പനി പ്രതിനിധികൾ എത്തുന്ന സ്ഥലവും സമയവും ചുവടെ:
Dubai: Friday, 5th April 2019 from 5 pm at Raviz Center Point Hotel, Bank Street
Abudhabi: Saturday 6th April 2019 from 5 pm onwards at Golden Tulip Downtown Hotel, Hamdan Street
കൂടുതൽ വിവരങ്ങൾക്കും പ്രതിനിധികളെ സന്ദർശിക്കുന്നതിനും ബന്ധപ്പെടുക
0091 8300154023(India), 00971-58 1854957(Dubai), 00971-56-3945680 (Abudhabi)
0044 7828704378(U.K), 0044 7877731744(U.K)
Email: thefernvale@gmail.com, contact@thefernvale.com, Please visit: www.thefernvale.com
(വേണ്ടത്ര അന്വേഷണങ്ങൾ നടത്തിയ ശേഷം ആണെങ്കിൽ കൂടി പ്രതിഫലം വാങ്ങി പ്രസിദ്ധീകരിക്കുന്ന ഒരു മാർക്കറ്റിങ് ഫീച്ചർ ആണിത്)
MNM Recommends
-
ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അത്യാവശ്യം; അങ്ങനെ സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാവും; തൃണമൂലിന് വോട്ടുചെയ്യന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതും; അധീറിന്റെ പ്രസംഗം ആയുധമാക്കി തൃണമൂൽ; കോൺഗ്രസിന് തലവേദന -
പാൻ നമ്പറിലെ ടിക്ക് പകരം ബാങ്ക് രേഖപ്പെടുത്തിയത് ജെ എന്ന്; തെറ്റു പറ്റിയെന്ന് ബാങ്ക് ഓഫ് ഇന്ത്യാ ചെയർമാൻ നൽകിയ കത്ത് പാർട്ടിയുടെ കൈയിലുണ്ട്; ആ പണവുമായി ബാങ്കിൽ പോയത് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച്; പിടിച്ചെടുത്ത പണം കിട്ടും വരെ നിയമപോരാട്ടം; ഒടുവിൽ വിശദീകരണവുമായി സിപിഎം -
പാലക്കാട് ജില്ലയിൽ പുറപ്പെടുവിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു; കടുത്ത ചൂട് തുടരുമെന്നും മുന്നറിയിപ്പ്; സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും ജാഗ്രതാ നിർദ്ദേശം -
ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയ പടിയാക്കണം; മന്ത്രി ഗണേശിന്റെ പരിഷ്കാരമൊന്നും അനുവദിക്കില്ല; സിഐടിയുവും ഐഎൻടിയുസിയും ബിഎംഎസും ഒറ്റക്കെട്ട്; മെയ് രണ്ടു മുതൽ അനിശ്ചിതകാല സമരം; ടെസ്റ്റുകൾ തടയുമെന്നും പ്രഖ്യാപനം; പിണറായി ഇടപെടലിനായി സംയുക്ത പ്രതിഷേധം -
ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി; സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി; വോട്ടുകച്ചവടം നടന്നു; ഇത് മുഖ്യമന്ത്രിയുടെ അറിവോടെ; ആരോപണവുമായി വീണ്ടും മുരളീധരൻ -
ലിസ്റ്റ് ചെയതത് 113-ാം നമ്പർ കേസായി; മറ്റൊരു കേസിന്റെ വാദം നീണ്ടപ്പോൾ ലാവ് ലിൻ ഹർജിക്ക് മാറ്റിവച്ച ഹർജിയുടെ പട്ടികയിൽ വീണ്ടും സ്ഥാനം; സുപ്രീംകോടതിയിൽ ബുധനാഴ്ചയും വാദം നടന്നില്ല; ലാവ് ലിനിൽ കാത്തിരിപ്പ് തുടരാം -
ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ -
കബനീദളത്തിൽ ഉള്ളത് വെറും നാലുപേർ; കമ്പമലയിൽ തണ്ടർബോൾട്ടിന് നേരെ പരസ്യമായി വെടിയുതിർത്തവരെ പോലും കണ്ടെത്താൻ കഴിയാതെ പൊലീസ്; വെടിവയ്പ്പിൽ വീണ്ടും യുഎപിഎ ചുമത്തി കേസ്; സിപി മൊയ്തീനേയും സംഘത്തേയും എങ്ങനേയും പിടിക്കാൻ കേരളാ പൊലീസ് -
സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത 4.90 ലക്ഷം തട്ടി; കുമളി സ്വദേശിയെ അറസ്റ്റ് ചെയ്ത് കോയിപ്രം പൊലീസ്; ഫിറോസ് ഖാൻ പണം നേടിയെടുത്തത് ബാങ്ക് അക്കൗണ്ട് വഴി -
കണ്ണൂരിൽ കളി കാര്യമാവുന്നു; എം.വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മുങ്ങിയ യുവ നേതാക്കൾക്കെതിരെ അച്ചടക്കനടപടി വന്നേക്കും; സിറ്റു കിട്ടാത്ത പ്രതിഷേധത്തിൽ മറ്റു മണ്ഡലങ്ങളിൽ ചേക്കേറിയവർ മറുപടി പറയേണ്ടി വരും -
അച്ഛന് കോവിഡ് വാക്സിൻ നൽകയിരന്നില്ല; അത് ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ; ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ല എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മറുനാടൻ മലയാളി മാപ്പു പറയണമെന്ന് ചാണ്ടി ഉമ്മൻ; ഉമ്മൻ ചാണ്ടിക്ക് കോവിഡ് വാക്സിൻ നൽകിയില്ലെന്നതിന് സ്ഥിരീകരണം -
സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം -
മദർഷിപ്പുകൾ തിരുവനന്തപുരത്ത് എത്തുമ്പോൾ നഗത്തിന്റെ മുഖം ആകെ മാറും; ടെക്നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള മെട്രോ പദ്ധതിക്ക് ഉടൻ അംഗീകാരം കിട്ടാൻ സാധ്യത; 11,560 കോടി രൂപ ചെലവിൽ രണ്ട് റൂട്ടുകളിലായി നിർമ്മിക്കുന്ന 46.7 കിലോമീറ്റർ മെട്രോ പദ്ധതി തലസ്ഥാനത്തിന് പുതു പ്രതീക്ഷ -
തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട തടവുകാരന്റേത് ദുരൂഹ മരണം; ഇതിൽ രൺജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികളുടെ ബന്ധം അന്വേഷിക്കണം; പിണറായി ഭരണത്തിൽ ജയിലിലും തീവ്രവാദികൾക്ക് പ്രതേക പരിരക്ഷയെന്ന് ആരോപണം; സൽമാന്റെ മരണത്തിൽ സന്ദീപ് വാര്യർ ദുരൂഹത കാണുമ്പോൾ -
ആ കെ എസ് ആർ ടി സി ബസിലെ സിസിടിവി പ്രവർത്തിക്കുന്നത്; എന്നാൽ മെമ്മറി കാർഡ് ഇല്ല; മേയറുടെ ആരോപണം തെളിയുന്നതിനുള്ള നിർണ്ണായക ദൃശ്യങ്ങൾ മോഷണം പോയോ? ആ ക്യാമറയിൽ മെമ്മറി കാർഡുമുണ്ടായിരുന്നുവെന്ന് ഡ്രൈവർ യുദു; ആ പാവം ഡ്രൈവറെ ബലിയാടാക്കൻ കാർഡ് കവർച്ചയും: കേരളത്തിൽ എന്തും നടക്കും! -
ബൈക്ക് നിർത്തി ഒരാൾ ഇറങ്ങി വന്നു; പിന്നാലെ കാറിൽ നിന്നും ആയുധങ്ങളുമായി അവരിറങ്ങി; ദൃശ്യത്തിൽ പതിഞ്ഞ നാലു പേർ കസ്റ്റഡിയിൽ; ക്വട്ടേഷൻ കൊടുത്ത കബീറിനേയും പൊക്കി; ആലുവ ചൊവ്വരയിൽ നടന്നത് സമാനതകളില്ലാത്ത മാഫിയാ ആക്രമണം -
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം തൊഴിലാളികളും ഡ്രൈവിങ് സ്കൂളുകളും അംഗീകരിക്കില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സംഘർഷമുണ്ടാക്കാൻ സാധ്യത ഏറെ; മന്ത്രി ഗണേശും ഉറച്ച്; ഇനി റോഡ് ടെസ്റ്റ് ജയിച്ചവർക്ക് മാത്രം എച്ച് പരീക്ഷ -
യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ -
ഭാഷാപരമായും സാംസ്കാരികമായും തമിഴ് സംസ്കാരം പിൻതുടരുന്ന പുതുച്ചേരിയുമായി ദൂരം പോലെ മനസുകൊണ്ടും ഏറെ അകലം പുലർത്തുന്ന മയ്യഴി; പുതുച്ചേരി വേണ്ടേ വേണ്ട... ലക്ഷദീപുമായി ലയിക്കണം; ലക്ഷ്യം വാണിജ്യ-സാംസ്കാരിക കുതിപ്പ്; മോഹം സഫലമാകുമോ? രണ്ടാം വിമോചന സമരത്തിനൊരുങ്ങി മയ്യഴി -
ജോലിക്കിടെ മോഷണ സംഘത്തിന്റെ ആക്രമണത്തിൽ മലയാളി റെയിൽവേ ഗാർഡിന് പരിക്ക്; കൊല്ലം സ്വദേശിനിയായ യുവതി അപകടനില തരണം ചെയ്തതായി റെയിൽവേ: സംഭവത്തിൽ 17കാരൻ അറസ്റ്റിൽ
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- വെസ്റ്റ് ഇൻഡീസിലെയും യുഎസിലെയും പിച്ചുകൾ പൊതുവെ സ്പിന്നർമാർക്ക് അനുകൂലം; സഞ്ജുവിന്റെ ബാറ്റിങ് ശൈലി ഈ പിച്ചുകൾക്ക് അനുകൂലം; വിക്കറ്റിന് പിന്നിലും ശക്തൻ; പക്ഷേ തീരുമാനം എടുക്കാൻ സെലക്ടർമാർക്ക് കഴിയില്ല; ലോകകപ്പിൽ സഞ്ജു ഉണ്ടാകുമോ? അമിത് ഷായുടെ മകൻ നിർണ്ണായകം
- യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ
- പാൻ നമ്പറിലെ ടിക്ക് പകരം ബാങ്ക് രേഖപ്പെടുത്തിയത് ജെ എന്ന്; തെറ്റു പറ്റിയെന്ന് ബാങ്ക് ഓഫ് ഇന്ത്യാ ചെയർമാൻ നൽകിയ കത്ത് പാർട്ടിയുടെ കൈയിലുണ്ട്; ആ പണവുമായി ബാങ്കിൽ പോയത് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച്; പിടിച്ചെടുത്ത പണം കിട്ടും വരെ നിയമപോരാട്ടം; ഒടുവിൽ വിശദീകരണവുമായി സിപിഎം
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- ഭാര്യയുടെ മരണ ശേഷം ഭാര്യാമാതാവുമായി അടുപ്പം; എല്ലാം അറിഞ്ഞ ഭാര്യാ പിതാവ് നാട്ടുപഞ്ചായത്തിനെ വിവരം അറിയിച്ചു; പഞ്ചായത്തിന് മുന്നിലെ സമ്മതം കല്യാണമായി; ഭാര്യയുടെ അമ്മയെ താലികെട്ടിയ അപൂർവ്വത; മരുമകന്റെ ആഗ്രഹം സാധ്യമാക്കിയത് ഭാര്യാ പിതാവും
- ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി; സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി; വോട്ടുകച്ചവടം നടന്നു; ഇത് മുഖ്യമന്ത്രിയുടെ അറിവോടെ; ആരോപണവുമായി വീണ്ടും മുരളീധരൻ
- അച്ഛനെ ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്; മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് ആയുർവേദ ഡോക്ടർ
- അന്വേഷണവുമായി സഹകരിക്കാൻ ബെംഗലൂപുവിൽ താൻ ഇല്ല; ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകൻ വഴി അറിയിച്ചു; അവസാനം സത്യം തെളിയും; എവിടെ നിന്നോ എക്സിൽ പോസ്റ്റ്; കമന്റ് ബോക്സ് ഓഫ്; ആരോപണങ്ങളിൽ പ്രതികരിച്ച് പ്രജ്വൽ രേവണ്ണ