ട്രെയിൻ ഗതാഗതം നേരെ ആകാൻ നാളെ രാവിലെ 10 മണി ആകും; ഒഴിവായത് വൻ ദുരന്തം; പാളത്തിലെ വിള്ളലിൽ അട്ടിമറി ഉണ്ടോ എന്നു പരിശോധിക്കും; കറുകുറ്റിയിലെ തീവണ്ടി അപകടം വലച്ചത് യാത്രക്കാരെ
അങ്കമാലി: അങ്കമാലിക്കടുത്ത് കറുകുറ്റിയിൽ തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിന്റെ 13കോച്ചുകൾ പാളംതെറ്റിയതിനെ തുടർന്ന് ഗതാതതം താത്കാലികമായ നിലച്ച അവസ്ഥയാണ്. എറണാകുളത്തുനിന്ന് തിരുവനന്തപുത്തേക്കും തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും സ്പെഷ്യവൽ ട്രെയ്ൻ സർവീസ് ഏർപ്പെടുത്തിയതിനെത്തുടർന്ന് യാത്രാക്ലേളം ഒരി പരിധിവരെ ഒഴിവാക്കാൻ സാധിച്ചു. എന്നാൽ ദീർഘദൂര യാത്രക്കാരെ പാളം തെറ്റിയത് സാരമായി ബാധിച്ചു.
പൂർണമായും ഗതാഗതം പുനഃസ്ഥാപിക്കാൻ നാളെ രാിവലെ 10 മണി ആകും. എന്നാൽ രാവിലെ മുതൽ കറുകുറ്റിയിൽ നിന്നും മറ്റു സ്ഥലങ്ങളിൽ എത്തിക്കുന്നതിന് വളരെ ബുദ്ധിമുട്ടായിരുന്നു. സ്പെഷ്യൽ ബസ് സർവീസുകളും മറ്റു സ്വകാര്യ വാഹനങ്ങളും ഉപയോഗിച്ചു കൊണ്ടാണ് കുടുങ്ങിക്കിടന്ന യാത്രക്കാരെ ഓരോ സ്ഥലങ്ങളിലേകേകും എത്തിച്ചത്.
അതേസമയം, പാളത്തിലെ വിള്ളലിൽ എന്തെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. നൂറുകണക്കിന് ആളുകളാണ് കുറുപ്പും പടിയിൽ അകപ്പെട്ടത്.
അങ്കമാലിക്കും ഇരിങ്ങാലക്കുടക്കും ഇടയിൽ കറുകുറ്റി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത് 12 ബോഗികൾ ആണ് പാളം തെറ്റിയത്. ഇതിൽ നാലെണ്ണം പൂർണമായി ചെരിഞ്ഞിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. യാത്രക്കാർക്കാർക്കും പരിക്കില്ല. പുലർച്ചെ 2.16 നായിരുന്നു അപകടം. അപകടത്തിൽപെട്ടവരെ പ്രത്യേക വാഹനത്തിൽ കൊച്ചിയിലെത്തിക്കുന്നുണ്ട്.
ഇതു വഴിയുള്ള റെയിൽ ഗതാഗതം പൂർണ്ണമായി നിലച്ചിരിക്കുകയാണ്. ട്രെയിനിലെ എസ് 4 മുതൽ എ1 വരെയുള്ള കോച്ചുകളാണ് പാളം തെറ്റിയത്. ട്രാക്കിലുണ്ടായ വിള്ളലാണ് അപകട കാരണമെന്ന് റെയിൽവെ അറിയിച്ചു.
ട്രെയിൻ വലിയ വേഗതയിലല്ലാതിരുന്നതുകൊണ്ടും എതിർവശത്തെ ട്രാക്കിലൂടെ മറ്റ് ട്രെയിനുകള്ളൊന്നും വരാതിരുത്തതുകൊണ്ടും വലിയ അത്യാഹിതം വഴിമാറുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. അപകടമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ചെന്നൈ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് കറുകുറ്റിയിലേക്ക് വന്നത്. അപകടത്തെ തുടർന്ന് ട്രെയിൻ ഇവിടെ യാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരത്ത് വി എസ്എസ്സിയുടെ പരീക്ഷക്ക് വന്ന ഇതര സംസ്ഥാനക്കാരായ നൂറോളം വിദ്യാർത്ഥികൾ പെരുവഴിയിലായി.
ഗതാഗതം പുനഃസ്ഥാപിക്കുന്നതിനു വേണ്ടി യുദ്ധകാലാടിസ്ഥാനത്തിൽ റെയിൽവേയുടെ എൻജിനീയറിങ് അടക്കമുള്ള വിഭാഗങ്ങളെ ഏകോപിപ്പിച്ച് ആരംഭിച്ചു കഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
മംഗലാപുരം എക്സ്പ്രസിലെ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ട്രെയിൻ അപകടം നടന്ന് മൂന്നു മിനിട്ടുകൾക്ക് ശേഷം തിരുവനന്തപുരം ഭാഗത്തേക്കുള്ള ചെന്നൈ-തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ് ട്രെയിൻ പോകേണ്ടതായിരുന്നു. എന്നാൽ, അപകട വിവരം അറിഞ്ഞതിനെ തുടർന്ന് ഈ ട്രെയിൻ ചാലക്കുടി സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു. തൃശൂരിൽ നിന്ന് വടക്കോട്ടും എറണാകുളത്ത് നിന്ന് തെക്കോട്ടും മാത്രമാണ് നിലവിൽ ട്രെയിൻ ഗതാഗതം നടക്കുന്നത്.
തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ജനശതാബ്ദി (12076) വേണാട് (16302) എക്സ്പ്രസുകൾ എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. തൃശ്ശൂർ ഭാഗത്തേക്കു പോകുന്ന ലൈൻ 10 മണിക്കൂറും തിരുവനന്തപുരത്തേക്കുള്ള ലൈൻ അഞ്ചു മണിക്കൂറും വൈകാൻ സാധ്യതയുണ്ട്. ഇന്നലെ പുറപ്പെട്ട അമൃത-നിലമ്പൂർ രാജ്യറാണി (16343/16349) എഗ്മൂർ-ഗുരുവായൂർ (16127) എന്നിവയും എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
റെയിൽവേ ഹെൽപ് ലൈൻ: തിരുവനന്തപുരം: 0471-2320012, തൃശ്ശൂർ: 0471-2429241, എറണാകുളം: 0484-2100317, കറുകുറ്റി: 9447075320
തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ് (16347) പാളംതെറ്റിയതിനെ തുടർന്ന് ഭാഗികമായി റദ്ദാക്കിയ, വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങൾ സതേൺ റെയിൽവേ പുറത്തുവിട്ടു.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ:
കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (12075) എക്സ്പ്രസ് ഇന്ന് കോഴിക്കോടിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
ഷൊർണൂർ-തിരുവനന്തപുരം വേണാട് (16301) എക്സ്പ്രസ് ഇന്ന് ഷൊർണൂറിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
മംഗലാപുരം-നാഗർകോവിൽ പരശുറാം (16649) എക്സ്പ്രസ് മംഗലാപുരത്തിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
മംഗലാപുരം-നാഗർകോവിൽ ഏറനാട് (16605) എക്സ്പ്രസ് മംഗലാപുരത്തിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
തിരുവനന്തപുരം-പാലക്കാട് ടൗൺ അമൃത രാജ്യറാണി (16343/16349) എറണാകുളത്തിനും പാലക്കാടിനും ഇടക്ക് സർവീസ് നടത്തില്ല.
വൈകിയോടുന്ന ട്രെയിനുകൾ
തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്നവ:
16346 തിരുവനന്തപുരം-ലോക്മാന്യ തിലക് നെത്രാവതി എക്സ്പ്രസ്
12625 തിരുവനന്തപുരം-ന്യൂഡൽഹി കേരളാ എക്സ്പ്രസ്
12515 തിരുവനന്തപുരം-ഗുവാഹത്തി എക്സ്പ്രസ്
കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്നവ:
12202 കൊച്ചുവേളി-ലോക്മാന്യ തിലക് ഗരീബിരഥ് വീക്ക് ലി എക്സ്പ്രസ്
19261 കൊച്ചുവേളി-പോർബന്തർ എക്സ്പ്രസ്
റദ്ദാക്കിയ, വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ
എറണാകുളത്തുനിന്ന് ഗുരുവായൂർ, അങ്കമാലി-തൃശൂർ-ഷൊർണൂർ കോഴിക്കോട് ഭാഗത്തേക്കുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരത്തു നിന്നുള്ള വേണാട് എക്സ്പ്രസ് (16302), ജനശതാബ്ദി എക്സ്പ്രസ് (12076) എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക
1. Train No.56352എറണാകുളം ഷൊർൺൂർ പാസഞ്ചർ
2. Train No.56361 ഷൊർൺൂർഎറണാകുളം പാസഞ്ചർ
3. Train No.56379 എറണാകുളംആലപ്പുഴ പാസഞ്ചർ
4. Train No.56384 ആലപ്പുഴഎറണാകുളം പാസഞ്ചർ
5. Train No.56376 എറണാകുളം-ഗുരുവായൂർ പാസഞ്ചർ
6. Train No.56603 തൃശൂർ കോഴിക്കോട് പാസഞ്ചർ
7. Train No.56370 എറണാകുളം-ഗുരുവായൂർ പാസഞ്ചർ
8. Train No.56371 ഗുരുവായൂർ- എറണാകുളം പാസഞ്ചർ
9. Train No.56365പുനൂലൂർഗുരുവായൂർ പാസഞ്ചർ
10. Train No.56366 ഗുരുവായൂർ-പുനൂലൂർ പാസഞ്ചർ
11. Train No.56373 ഗുരുവായൂർതൃശൂർ പാസഞ്ചർ
12. Train No.56374 തൃശൂർ- ഗുരുവായൂർ പാസഞ്ചർ
13. Train No.56375 ഗുരുവായൂർ- എറണാകുളം പാസഞ്ചർ
14. Train No.56043 ഗുരുവായൂർ തൃശൂർ പാസഞ്ചർ
15. Train No.56044 തൃശൂർ ഗുരുവായൂർ പാസഞ്ചർ
16. Train No.16305 എറണാകുളംകണ്ണൂർ ഇന്റർ സിറ്റി Express
17. Train No.16308 കണ്ണൂർ ആലപ്പുഴ ഇന്റർ സിറ്റി Express
18. Train No.16307 ആലപ്പുഴകണ്ണൂർ ഇന്റർ സിറ്റി Express (29/8/16 തിങ്കൾ)
19. Train No.16306 കണ്ണൂർഎറണാകുളം ഇന്റർ സിറ്റിExpress(30/8/16 ചൊവ്വ)
20. Train No.16341 ഗുരുവായൂർ തിരുവനന്തപുരം Express
21. Train No.16342 തിരുവനന്തപുരംഗുരുവായൂർ Express
തിരുനൽവേലി വഴിതിരിച്ചുവിട്ട ട്രെയിനുകൾ
1. Train No.12512 തിരുവനന്തപുരംഗരഖ്പൂർ റപ്തിസാഗർ എക്സ്പ്രസ് (via Tirunelveli 28/8/16 )
2. Train No.17229 തിരുവനന്തപുരംഹൈദരാബാദ് ശബരി എക്സ്പ്രസv(via Tirunelveli on 28/8/16)
3. Train No.16382 കന്യാകുമാരി മുംബൈ എക്സ്പ്രസ് (via Tirunelveli on 28/8/16)
4. Train No.16525 കന്യാകുമാരി-ബംഗളൂരു എക്സ്പ്രസ് (via Tirunelveli on 28/8/16)
5. Train No.13352ആലപ്പുഴ ധൻബാദ് Tatanagar എക്സ്പ്രസ് (via Tirunelveli on 28/8/16)
MNM Recommends
-
പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു; അപകടം പെരുമ്പാവൂരിൽ സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ -
സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്; ഏറ്റവുമധികം പോളിങ് വടകരയിൽ: 78.41 ശതമാനം; 1,11,4950 വോട്ടർമാർ വോട്ട് രേഖപ്പെടുത്തി; ഏറ്റവും കുറവ് പത്തനംതിട്ടയിൽ: 63.37 ശതമാനം; അന്തിമ കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ -
വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നു; എൽഡിഎഫ് വിജയം തടയാൻ കോൺഗ്രസ് ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കി; ഷാഫി പറമ്പിൽ ജയിച്ചാൽ പാലക്കാട് നിയമസഭാ സീറ്റിൽ ബിജെപിയെ ജയിപ്പിക്കാമെന്ന് വ്യവസ്ഥ; തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്ത് പോകും: എം വി ഗോവിന്ദൻ -
റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റായിരിക്കെ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; എസ്ഐക്ക് ആറ് വർഷം കഠിനതടവും 25000 രൂപ പിഴയും; പിഴ തുക കുട്ടിക്ക് നൽകണം -
പ്രകാശ് ജാവദേക്കറെ കണ്ട കാര്യം ഇ.പി ജയരാജൻ നേരത്തെ പറഞ്ഞു; കൂടിക്കാഴ്ച തിരഞ്ഞെടുപ്പിനെ ബാധിക്കില്ല; ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രനെതിരെ ഇ. പി കേസ് കൊടുക്കും; ദല്ലാൾ നന്ദകുമാറുമായുള്ള കൂട്ട് അവസാനിപ്പിക്കാൻ നിർദേശിച്ചു; ഇ പി ജയരാജനെ തള്ളാതെ സിപിഎം; എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരും -
പാലക്കാട്ട് ജില്ലയിൽ ഉഷ്ണതരംഗം; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; കൊല്ലം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും; സംസ്ഥാനത്ത് മെയ് 15 വരെ തൊഴിൽ സമയക്രമീകരണം; ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്നു വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് അനുവദിക്കില്ല -
ഒരു എംഎൽഎ പോലും ഇല്ലാത്ത ബിജെപി പിണറായി വിജയനെ മുൻനിർത്തി കേരളം ഭരിക്കുന്നു; ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന ക്യാപഷൻ എഴുതിയ ഇടതു മുന്നണി കൺവീനർ ഇടതാണോ വലത്താണോ എന്ന് സംശയം; രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ -
നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ -
'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു -
പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ നിലപാട് വിശദീകരിച്ചു ഇ പി ജയരാജൻ; യോഗശേഷം മാധ്യമങ്ങളോട് മിണ്ടാതെ മടങ്ങി ഇ പി; ലോക്സഭയിൽ എൽഡിഎഫ് 12 സീറ്റിൽ ജയിക്കുമെന്ന് വിലയിരുത്തൽ; ഭരണവിരുദ്ധ വികാരത്തെ പ്രചരണം കൊണ്ട് മറികടന്നെന്ന് കണക്കുകൂട്ടൽ -
വൈകുവോളം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാത്ത പ്രതി; ഈ കേസ് അന്വേഷണത്തിൽ നിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉദ്യോഗസ്ഥൻ ആരെന്ന ഡിവൈഎസ് പിയുടെ ചോദ്യം സൈക്കോളജിക്കൽ മൂവായി; അങ്ങനെ സിഐ സതീഷിന് മുന്നിൽ കുറ്റസമ്മതം; ആർജുനെ വീഴ്ത്തിയത് ശാസ്ത്രീയ അന്വേഷണം; നെല്ലിയമ്പത്തെ വില്ലന് വധശിക്ഷ കിട്ടുമ്പോൾ -
ശരീഅത്ത് നിയമം ബാധകമാക്കരുത്; മുസ്ലിം മതം ഉപേക്ഷിക്കുന്നവർക്ക് പോലും പാരമ്പര്യ സ്വത്തുക്കൾ ഭാഗം ചെയ്യുമ്പോൾ ശരീഅത്ത് നിയമം ബാധകമാകുന്നു; ശരീഅത്ത് നിയമത്തിൽ ലിംഗ സമത്വമില്ല; അവിശ്വാസിയായ മുസ്ലിമിന്റെ ഹർജിയിൽ കേന്ദ്രത്തിനും കേരളത്തിനും സുപ്രീംകോടതി നോട്ടീസ് -
ഇടത് അനുകൂല പ്രചാരണം; നേതൃത്വം പറഞ്ഞ ശേഷവും വിരുദ്ധ പ്രവർത്തനം നടത്തിയവർ സമസ്തക്കാരല്ല; സമസ്ത ചമഞ്ഞ ലീഗ് വിരുദ്ധരാണ്; സംഘടനാതലത്തിൽ പരിശോധന ഉണ്ടാകുമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ -
സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെ എസ് ആർ ടി സി ബസിനെ തടഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; മേയറുടെ വാദങ്ങൾക്ക് തെളിവുമില്ല; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം പച്ചക്കള്ളം; നടന്നത് അധികാര ഹുങ്കിലെ പരസ്യ വിചാരണ; ആദ്യ പരാതിക്കാരനും ഡ്രൈവർ; ഇത് ആടിനെ പട്ടിയാക്കും കേസ്! -
മുസ്ലിംകളാണ് കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത്; അതു പറയുന്നതിൽ എനിക്കൊരു നാണക്കേടുമില്ല; ഞങ്ങൾ ഈ രാജ്യത്തു തന്നെയുള്ളവരാണ്: അസദുദ്ദീൻ ഒവൈസി -
ചോദ്യം ചെയ്യലിനിടെ പ്രതി എലിവിഷം കഴിച്ചത് സംശയം ഇരട്ടിച്ചു; അഞ്ചു ലക്ഷം ഫോൺ കോൾ പരിശോധിച്ച് പ്രതിയെ ഉറപ്പിച്ചു; വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ; വൃദ്ധ ദമ്പതികളെ കൊന്ന അയൽവാസിക്ക് പരമാവധി ശിക്ഷ; അർജുന്റെ ക്രൂരത തിരിച്ചറിഞ്ഞ് കോടതി -
വീട്ടിൽ നിന്ന് ദുർഗന്ധം, പരിശോധിച്ചപ്പോൾ കണ്ടത് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ; കണ്ണൂരിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് അമ്മയെയും മകളെയും; സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിൽ -
ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താൻ കെപിസിസി നേതൃയോഗം മെയ് 4ന്; വിലയിരുത്തൽ നടക്കുന്നത് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേതൃത്വത്തിൽ -
മേയർ ആര്യ രാജേന്ദ്രനുമായി നടുറോഡിൽ തർക്കിച്ച കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി നിർത്തി; യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദ്ദേശം നൽകി അധികൃതർ; ഡി.ടി.ഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടു; മേയറുടെ മൊഴിയെടുത്ത് പൊലീസ്
Most Read
- ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ ചെയ്യേണ്ടത് ബസിന്റെ നമ്പർ കാട്ടി പരാതി നൽകൽ; സിനിമാ സ്റ്റൈലിൽ ബസ് തടഞ്ഞ് യാത്രാക്കരെ എംഎൽഎ ഇറക്കി വിട്ടത് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ; മൊബൈൽ വീഡിയോ ഡിലീറ്റ് ചെയ്തത് ക്രിമിനൽ കുറ്റം; മേയറും ഭർത്താവും ചെയ്തതത് ശരിയോ?
- ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ
- സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെ എസ് ആർ ടി സി ബസിനെ തടഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; മേയറുടെ വാദങ്ങൾക്ക് തെളിവുമില്ല; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം പച്ചക്കള്ളം; നടന്നത് അധികാര ഹുങ്കിലെ പരസ്യ വിചാരണ; ആദ്യ പരാതിക്കാരനും ഡ്രൈവർ; ഇത് ആടിനെ പട്ടിയാക്കും കേസ്!
- ജോലിക്ക് ചേർന്ന് നാലാം മാസം മുതൽ പ്രജ്വൽ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങി; രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കും; കർണ്ണാടകയെ പിടിച്ചു കുലുക്കി വിവാദം; രേവണ്ണയും മകനും വെട്ടിൽ
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- വൈകുവോളം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാത്ത പ്രതി; ഈ കേസ് അന്വേഷണത്തിൽ നിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉദ്യോഗസ്ഥൻ ആരെന്ന ഡിവൈഎസ് പിയുടെ ചോദ്യം സൈക്കോളജിക്കൽ മൂവായി; അങ്ങനെ സിഐ സതീഷിന് മുന്നിൽ കുറ്റസമ്മതം; ആർജുനെ വീഴ്ത്തിയത് ശാസ്ത്രീയ അന്വേഷണം; നെല്ലിയമ്പത്തെ വില്ലന് വധശിക്ഷ കിട്ടുമ്പോൾ
- ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിയെ ഒൻപതു തവണ കുത്താൻ ഹൈദരാബാദ് സ്വദേശിയെ പ്രേരിപ്പിച്ചത് പക; 2017 മുതൽ തമ്മിലുള്ള ബന്ധം പിരിഞ്ഞത് ആഘോഷിക്കുമെന്ന യുവതിയുടെ വാക്കുകൾ പ്രകോപിതനാക്കി; റസ്റ്റോറന്റ് കത്തികുത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; ശ്രീറാമിനെ അകത്താക്കിയത് പ്രണയപ്പക
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സിപിഎമ്മിലെ ഉന്നതനെ ഇപി അറിയിച്ചിരുന്നോ? എല്ലാ വിവാദത്തിലും സഖാക്കളെ മുന്നിൽ നിന്നും പ്രതിരോധിക്കുന്ന തന്നെ ആപത് ഘട്ടത്തിൽ കൈവിട്ടത് ചിലരുടെ താൽപ്പര്യങ്ങൾ; എന്നും പാർട്ടിക്ക് വേണ്ടിയേ എന്തും ചെയ്തുള്ളൂവെന്നും വിശദീകരിക്കും; എകെജി സെന്ററിൽ ഇപി എത്തിയത് രണ്ടും കൽപ്പിച്ചച്ചോ?