അവസാനമായി മകളെ ഒരു നോക്ക് കാണാനാവാതെ പിതാവ് ഷാലൻ നീറിപുകയുന്നു; ദേവികയുടെ മരണത്തിന് ശേഷം ആ അമ്മയുടെ കണ്ണുനീർ തോർന്നിട്ടില്ല; മാനസികമായി തളർന്നിരിക്കുന്ന മാതാപിതാക്കളുടെ മൊഴിയെടുക്കാതെ മറ്റാർക്കും പങ്കില്ലെന്ന് ഉറപ്പിക്കാനും കഴിയില്ല; മിഥുൻ പെട്രോൾ വാങ്ങിയ പമ്പ് കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്; പ്രണയപ്പകയിൽ എരിഞ്ഞടങ്ങിയ ദേവികയുടെ വീട്ടിൽ കനലടങ്ങുന്നില്ല
കൊച്ചി: പ്രണയ നൈരാശ്യത്തിന്റെ പേരിൽ പാതിരാത്രി വീട്ടിൽ കയറി പെട്രോളൊഴിച്ച് കൊന്ന ദേവികയുടെ മാതാപിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്താൻ പൊലീസിന് കഴിഞ്ഞ ദിവസവും കഴിഞ്ഞില്ല. മകളുടെ മരണം നേരിൽ കണ്ടതിന്റെ ആഘാതത്തിൽ നിന്ന് മാതാപിതാക്കൾ ഇതുവരെയും മുക്തരായിട്ടില്ല. മകൾ ദേവികയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പിതാവ് ഷാലൻ ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്. എന്നാൽ മകളുടെ മരണം നേരിൽ കണ്ട് മോഹാലസ്യപ്പെട്ട് വീണ അമ്മ മോളിയെ ഡിസ്റ്റാർജ് ചെയ്തു. മോളിയെ പറവൂരിലെ സ്വന്തം വീട്ടിലേക്കാണ് കൂട്ടികൊണ്ട് പോയത്. അനിയത്തി ദേവകിയെ ശവസംസ്കാരത്തിന് പിന്നാലെ തന്നെ പറവൂരിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു.
ദേവികയുടെ മരണത്തിന് ദൃക്സാക്ഷികളായ മാതാപിതാക്കളുടെ മൊഴിയെടുത്ത ശേഷം മാത്രമേ സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് ഉറപ്പാക്കി അന്വേഷണം അവസാനിപ്പിക്കാനാവൂ. എന്നാൽ സംഭവത്തെക്കുറിച്ച് മൊഴി നൽകാനുള്ള മാനസികാവസ്ഥയിൽ അല്ല ദേവികയുടെ മാതാപിതാക്കൾ. മകളെ അവസാനമായി ഒന്നു കാണാൻ പോലുമാവാതെയിരുന്ന പിതാവ് ഷാലൻ നീറിപുകയുകയാണ്. അമ്മ മോളി മകളുടെ അരുംകൊല നേരിൽ കണ്ടതിൽ പിന്നെ കാര്യമായി ഭക്ഷണവും കഴിക്കുന്നില്ല. ദേവികയുടെ മരണത്തിന് പിന്നാലെ ശോകമൂകമായി കിടക്കുകയാണ് അത്താണിയിലെ ഇവരുടെ വീട്.
അതേസമയം ദേവികയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തി മരിച്ച മിഥുന്റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയിരുന്നു. തുടർന്ന് സംഭവ ദിവസം മിഥുൻ സ്വന്തം വീടിന്റെ ചുവരിൽ എഴുതിയ ആത്മഹത്യാ കുറിപ്പും പൊലീസ് പരിശോധിച്ചു. ദേവികയുടെ അമ്മ മോളിയാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന സൂചനയാണ് കുറിപ്പിലുള്ളത്.
എന്നാൽ മിഥുൻ പെട്രോൾ വാങ്ങിയ പമ്പ് കണ്ടെത്തുന്നതിനായി സീപോർട്ട് എയർപോർട്ട് റോഡിലെയും സിവിൾ ലൈൻ റോഡിലെയും പമ്പുകളിലെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസവും പൊലീസ് പരിശോധിച്ചു. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ.വി.രാജു, എസ്ഐ എ.എൻ ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിയിലാണ് ദേവികയെ മിഥുൻ വീട്ടിൽ കയറി പെട്രോളൊഴിച്ച് തീകൊളിത്തിയത്. തുടർന്ന് മിഥുനും സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. പ്രണയം നിരസിച്ചതിലുള്ള പകയാണ് അരും കൊലയിലേക്ക് നയിച്ചത്. ഇരുവരും ഇതേ ചൊല്ലി ബുധനാഴ്ച്ച വൈകിട്ട് വാക്കുതർക്കം ഉണ്ടായിരുന്നതായി ദേവികയുടെ സഹപാഠിയും പറഞ്ഞിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ദേവിക സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കൂടാതെ രക്ഷപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയുടെ പിതാവ് ഷാനലും പെള്ളലേറ്റു.
എന്നാൽ സാരമായി പൊള്ളലേറ്റ മിഥുനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മിഥുൻ പോളിഷിങ് വർക്ക് തൊഴിലാളിയായിരുന്നു. തീപൊള്ളലേറ്റ് മരിച്ച ദേവികയുടെ മൃതദേഹം വ്യാഴാഴ്ച്ച വൈകിട്ട് മൂന്നുണിക്ക് ശേഷമാണ് വീട്ടിൽ എത്തിച്ചത്. വലിയ ജനക്കൂട്ടമായിരുന്നു ദേവികയ്ക്ക് അന്ത്യോപചാരം അർപ്പിക്കാനായി എത്തിയിരുന്നത്.
MNM Recommends
-
മഴയിൽ കുതിർന്ന് ഹൈദരാബാദ്-ഗുജറാത്ത് മത്സരം; ഒറ്റ പന്തു പോലും എറിയാതെ മത്സരം ഉപേക്ഷിച്ചു; പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി ഹൈദരാബാദ്; ഡൽഹി പുറത്ത്; ബെംഗലൂരു-ചെന്നൈ മത്സരം നിർണായകം -
കേന്ദ്രത്തിൽ ഇന്ത്യ സഖ്യത്തിന് ഭരണക്കസേര കിട്ടിയാൽ തൃണമൂൽ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന മമതയുടെ സന്ദേശം ആർക്കുള്ളത്? ഡൽഹിയിൽ കൈ കൊടുത്താലും ബംഗാളിലെ സിപിഎം, കോൺഗ്രസ് നേതാക്കളെ അടുപ്പിക്കരുതെന്ന് ഉപാധിയും; മമത ബിജെപിക്ക് ഒപ്പം പോകുമെന്ന് സംശയിച്ച് കോൺഗ്രസും സിപിഎമ്മും; മമതയുടെ യുടേൺ ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ -
കപിൽ സിബൽ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്; തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് മുതിർന്ന അഭിഭാഷകൻ പ്രദീപ് റായിയെ -
'ഓറൽ സെക്സ് ഈസ് ദി ബെസ്റ്റ് വേ ഓഫ് കമ്മ്യൂണിക്കേഷൻ' എന്ന് ഇടക്കിടെ പറയും; ലിങ്വിസ്റ്റിക്സ് എന്നാൽ ലിംഗത്തിന്റെ പഠനമെന്നും ക്ലാസ്; ബോധം പോയ വിദ്യാർത്ഥിനിക്ക് കൃത്രിമശ്വാസം നൽകാനെന്ന പേരിൽ ചൂഷണം; അമ്യൂസ്മെന്റ് പാർക്കിൽ അറസ്റ്റിലായ അദ്ധ്യാപകൻ തികഞ്ഞ ആഭാസൻ -
തൃണമൂൽ ഇപ്പോഴും ഇന്ത്യ സഖ്യത്തിന്റെ ഭാഗമെന്ന് വീണ്ടും മമത; വിശ്വാസമില്ലെന്ന് കോൺഗ്രസ്; കൂടുതൽ സീറ്റുകൾ ലഭിച്ചാൽ തൃണമൂൽ കോൺഗ്രസ് ബിജെപിക്കൊപ്പം പോകാൻ സാധ്യതയെന്ന് അധീർ രഞ്ജൻ ചൗധരി -
രാജ്യത്ത് കാവി ഇന്ന് ഭയത്തിന്റെ അടയാളമായി മാറി; തെലങ്കാനയിൽ മദർ തെരേസയുടെ പേരിലുള്ള സ്കൂൾ ആക്രമിക്കുകയും മദറിന്റെ രൂപം തകർക്കുകയും ചെയ്തവർ സ്ഥാപിച്ചത് കാവിക്കൊടി; ബിജെപിക്ക് എതിരെ തൃശൂർ അതിരൂപത മുഖപത്രമായ 'കത്തോലിക്കാസഭ' -
വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്; രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം -
താമസ സ്ഥലത്തെ പാർക്കിങ് തർക്കം; ഗുരുഗ്രാമിൽ യുവാവിനെ അയൽവാസി കാറിടിച്ചു കൊന്നു; സഹോദരന് ഗുരുതര പരിക്ക്; പ്രതി ഒളിവിൽ -
കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തി; ശസ്ത്രക്രിയയ്ക്ക് ശേഷം നാലു വയസ്സുകാരി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ; നാവിൽ ശസ്ത്രക്രിയ ചികിത്സാപ്പിഴവ്; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സസ്പെൻഷൻ -
ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ സ്പെഷ്യൽ ഡ്രൈവ്; 243 പേർ അറസ്റ്റിൽ; 53 പേർ കരുതൽ തടങ്കലിൽ -
പുതിയകാലത്തെ ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ സംയുക്ത പരിശ്രമം വേണമെന്ന് ഗവർണർ -
വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി കൊലക്കേസ്; മൂന്നുപ്രതികളും കുറ്റക്കാരെന്ന് വിചാരണ കോടതി; അയൽവാസിയായ വയോധികയെ കൊന്ന് സ്വർണം കവർന്ന് മൃതദേഹം വീടിന്റെ തട്ടിൻപുറത്ത് ഒളിപ്പിച്ചെന്ന് കേസ് -
മഞ്ഞപ്പിത്തം പടരാതിരിക്കാൻ ഹോമിയോപ്പതിയുടെ സാധ്യത ഉപയോഗപ്പെടുത്തണം -
സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും ആർജെഡിക്കും പിന്നാലെ എൻസിപിയും; ഇടതുമുന്നണി യോഗത്തിൽ ഉന്നയിക്കുമെന്ന് എ കെ ശശീന്ദ്രൻ; സീറ്റ് കിട്ടിയാൽ പി സി ചാക്കോയെ മത്സരിപ്പിക്കാൻ നീക്കം; രാജ്യസഭാ സീറ്റുവിഷയം മുന്നണിയിൽ കീറാമുട്ടിയാകുന്നു -
ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിച്ചത് 'ബാഹ്യശക്തി'യുടെ ഇടപെടൽ; ശിവം ദുബെ മികവു തെളിയിച്ചാൽ 'വൈസ് ക്യാപ്റ്റൻ' പുറത്തിരിക്കും; രോഹിതിന്റെ തീരുമാനം നിർണായകം; മുംബൈ ഇന്ത്യൻസിലെ 'കലഹം' ഇന്ത്യൻ നായകൻ മറക്കില്ല -
ബാങ്കിൽ പരിശോധന നടത്തവേ മുങ്ങിയത് മാനേജർ; നാലര ലക്ഷം രൂപയുടെ ക്രമക്കേടിൽ അന്വേഷണം തുടങ്ങിയപ്പോൾ പുറത്തായത് വമ്പൻ തട്ടിപ്പ്; പരാതിയുമായി നിരവധി പേർ; കോടതിയിൽ കീഴടങ്ങിയ കോട്ടയം ഇൻഡസൻഡ് ബാങ്ക് കലക്ടറേറ്റ് ബ്രാഞ്ച് ബാങ്ക് മാനേജർ റിമാൻഡിൽ -
അയോധ്യയിൽ രാം ലല്ലയുടെ ക്ഷേത്രം പണികഴിപ്പിച്ചതുകൊണ്ട് തീരുന്നില്ല മോദിയുടെ ദൗത്യം; ബിഹാറിലെ സീതാമണ്ഡിയിൽ സീതയ്ക്കായി പ്രത്യേക ക്ഷേത്രം പണിയുമെന്ന് അമിത് ഷാ; വോട്ട് ബാങ്കിന്റെ കാര്യത്തിൽ യാതൊരുവിധ ആശങ്കയുമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി -
അമ്മയോടൊപ്പം മകൾ വിവാഹ വേദിയിലേക്ക് പോയിട്ടുണ്ടാവുമെന്ന് അച്ഛൻ കരുതി; കാർ പാർക്ക് ചെയ്ത് വാഹനം ലോക്ക് ചെയ്ത് മടങ്ങി; മൂന്നു വയസ്സുകാരി ഒപ്പമില്ലെന്ന് തിരിച്ചറിഞ്ഞത് രണ്ട് മണിക്കൂറിന് ശേഷം; കുട്ടി മരിച്ചനിലയിൽ -
കോവാക്സിൻ സ്വീകരിച്ച മൂന്നിലൊന്ന് പേർക്ക് ഒരു വർഷത്തിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി; മിക്കവരിലും കണ്ടത് ശ്വാസകോശ അണുബാധ; ഗവേഷണ റിപ്പോർട്ട് പുറത്ത്; കോവിഷീൽഡ് രക്തം കട്ട പിടിക്കുന്ന അസുഖത്തിന് കാരണമാകുമെന്ന മറ്റൊരു പഠനം കൂടി പുറത്ത് -
പ്ലേ ഓഫ് ഉറപ്പിക്കാൻ വലിയ മാർജിനിൽ ജയിച്ചേ തീരു; ജീവൻ മരണ പോരിന് ഇറങ്ങുന്ന ആർസിബിക്ക് മഴ ഭീഷണി; ബംഗളൂരുവിൽ ഓറഞ്ച് അലർട്ട്; ആരാധകർ കാത്തിരുന്ന ആർസിബി-സിഎസ്കെ പോരാട്ടം നടക്കാനുള്ള സാധ്യത മങ്ങി
Most Read
- 'ഓറൽ സെക്സ് ഈസ് ദി ബെസ്റ്റ് വേ ഓഫ് കമ്മ്യൂണിക്കേഷൻ' എന്ന് ഇടക്കിടെ പറയും; ലിങ്വിസ്റ്റിക്സ് എന്നാൽ ലിംഗത്തിന്റെ പഠനമെന്നും ക്ലാസ്; ബോധം പോയ വിദ്യാർത്ഥിനിക്ക് കൃത്രിമശ്വാസം നൽകാനെന്ന പേരിൽ ചൂഷണം; അമ്യൂസ്മെന്റ് പാർക്കിൽ അറസ്റ്റിലായ അദ്ധ്യാപകൻ തികഞ്ഞ ആഭാസൻ
- കേന്ദ്രത്തിൽ ഇന്ത്യ സഖ്യത്തിന് ഭരണക്കസേര കിട്ടിയാൽ തൃണമൂൽ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന മമതയുടെ സന്ദേശം ആർക്കുള്ളത്? ഡൽഹിയിൽ കൈ കൊടുത്താലും ബംഗാളിലെ സിപിഎം, കോൺഗ്രസ് നേതാക്കളെ അടുപ്പിക്കരുതെന്ന് ഉപാധിയും; മമത ബിജെപിക്ക് ഒപ്പം പോകുമെന്ന് സംശയിച്ച് കോൺഗ്രസും സിപിഎമ്മും; മമതയുടെ യുടേൺ ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- ബാങ്കിൽ പരിശോധന നടത്തവേ മുങ്ങിയത് മാനേജർ; നാലര ലക്ഷം രൂപയുടെ ക്രമക്കേടിൽ അന്വേഷണം തുടങ്ങിയപ്പോൾ പുറത്തായത് വമ്പൻ തട്ടിപ്പ്; പരാതിയുമായി നിരവധി പേർ; കോടതിയിൽ കീഴടങ്ങിയ കോട്ടയം ഇൻഡസൻഡ് ബാങ്ക് കലക്ടറേറ്റ് ബ്രാഞ്ച് ബാങ്ക് മാനേജർ റിമാൻഡിൽ
- കോവാക്സിൻ സ്വീകരിച്ച മൂന്നിലൊന്ന് പേർക്ക് ഒരു വർഷത്തിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി; മിക്കവരിലും കണ്ടത് ശ്വാസകോശ അണുബാധ; ഗവേഷണ റിപ്പോർട്ട് പുറത്ത്; കോവിഷീൽഡ് രക്തം കട്ട പിടിക്കുന്ന അസുഖത്തിന് കാരണമാകുമെന്ന മറ്റൊരു പഠനം കൂടി പുറത്ത്
- 'സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത് രാജേഷ് കൃഷ്ണ; യു കെ ഹവാലയിൽ അന്വേഷണം വേണം; ഗോവിന്ദൻ സെക്രട്ടറിയായപ്പോൾ തിരിച്ചുവന്നു; വലം കൈ തോമസ് ഐസക്ക്; പാർട്ടി കോൺഗ്രസ് വേദിയിൽ വെച്ച് മർദിച്ചിട്ടും എഫ്ഐആർ പോലുമില്ല; ആഞ്ഞടിച്ച് ഷർഷാദ്
- കോളേജ് വിദ്യാർത്ഥിനി വീട്ടിലെ ബാത്ത്റൂമിൽ മരിച്ച നിലയിൽ; കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റു; അസ്വാഭാവിക മരണത്തിന് കേസെടുത്തു
- കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തി; ശസ്ത്രക്രിയയ്ക്ക് ശേഷം നാലു വയസ്സുകാരി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ; നാവിൽ ശസ്ത്രക്രിയ ചികിത്സാപ്പിഴവ്; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സസ്പെൻഷൻ
- മഴയിൽ കുതിർന്ന് ഹൈദരാബാദ്-ഗുജറാത്ത് മത്സരം; ഒറ്റ പന്തു പോലും എറിയാതെ മത്സരം ഉപേക്ഷിച്ചു; പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി ഹൈദരാബാദ്; ഡൽഹി പുറത്ത്; ബെംഗലൂരു-ചെന്നൈ മത്സരം നിർണായകം
- ഇന്ത്യ ചന്ദ്രനിൽ ഇറങ്ങുമ്പോൾ, തുറന്ന ഓടകളിൽ വീണ് കുട്ടികൾ മരിക്കുന്ന അവസ്ഥയാണ് പാക്കിസ്ഥാനിൽ; 15 വർഷമായി കറാച്ചിക്ക് അൽപം ശുദ്ധജലം പോലും നൽകിയില്ല; ഇന്ത്യൻ നേട്ടചൂണ്ടിക്കാട്ടി നാഷണൽ അസംബ്ലിയിൽ ചോദ്യവുമായി പാക് നേതാവ് സെയ്ദ് മുസ്തഫ കമാൽ