നിങ്ങളുടെ പ്രിയപ്പെട്ട ഒരാളെ കാണാതെ പോയാൽ ഹൈക്കോടതിയിൽ കൊണ്ടുപോയി റിട്ട് ഹർജി നൽകാം; നിങ്ങളുടെ നികുതി വാങ്ങിയ വാങ്ങിയ ശേഷം റോഡ് ഉണ്ടാക്കുന്നില്ലെങ്കിൽ റോഡ് ഉണ്ടാക്കാൻ ഹർജി നൽകാം; യോഗ്യത ഇല്ലാതെ പൊതുപദവി ഏറ്റെടുത്താൽ ചോദ്യം ചെയ്യാം;മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള റിട്ട് ഹർജ്ജികളെ കുറിച്ച് ഇന്നത്തെ ലേയ്മാൻസ്ലോ

മറുനാടൻ ഡെസ്ക്
ഇന്ത്യയുടെ ഏറ്റവും പരമോന്നതമായ ഭരണ സംഹിത നമ്മുടെ ഭരണഘടനയാണ്. ഭരണഘടനയിൽ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായി ഒന്നും ചെയ്യാൻ ഒരു സർക്കാരിനും സാധ്യമല്ല. ഈ കോളത്തിൽ പിന്നീട് പ്രധാനപ്പെട്ട ലെയ്മാനുകൾക്ക് ശേഷം ഇന്ത്യൻ ഭരണഘടനയെ കുറിച്ചുള്ള പറഞ്ഞു തരണമെന്നും ചർച്ച ചെയ്യണമെന്നും ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്തായാലും ഇന്ത്യൻ ഭരണഘടനയിലെ 12 മുതൽ 35 വരെയുള്ള അനുച്ഛേദങ്ങൾ വിവരിക്കുന്നത് ഒരു മനുഷ്യന്റെ ഒരു ഇന്ത്യാക്കാരന്റെ മൗലികാവകാശങ്ങളെ കുറിച്ചാണ്. ഈ മൗലികാവകാശങ്ങൾ ആറെണ്ണമാണ്. റൈറ്റ് ടു ഇക്വാലിറ്റി, റൈറ്റ് ടു ഫ്രീഡം, റൈറ്റ് ടു റിലീജിയൻ, റൈറ്റ് എഗൻസ്റ്റ് എക്സപ്ലോയിറ്റേഷൻ, കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ റൈറ്റ്. ഈ അഞ്ചെണ്ണവും ഈ അഞ്ചെണ്ണം ലംഘിക്കപ്പെട്ടാൽ ഭരണഘടന ഉറപ്പ് തരുന്ന പരിഹാരങ്ങളുമാണ് നമ്മുടെ ആറ് അവകാശങ്ങൾ.
അതായത് മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം, സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം,ലിബേർട്ടി, സംസാരിക്കാനുള്ള സ്വാതന്ത്ര്യം അങ്ങനെ ഒരുപാട് സ്വാതന്ത്ര്യങ്ങളുണ്ട്. ഇത് വിശദമായി തന്നെ ഭരണഘടനയിൽ പറയുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യമൊക്കെ അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇത്തരം മൗലികാവകാശത്തിന്റെ ഭാഗമാണ് ഇക്വാലിറ്റി. അതാണ് ശബരിമല സ്ത്രീപ്രവേശന പ്രശ്നത്തിൽ കോടതി പരിഗണിച്ചത്. ഈ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്ന അവസ്ഥ ഉണ്ടായാൽ ഒരു പൗരൻ താഴത്തെ തട്ടിൽ കോടതിയിൽ പോയി നീതി തേടുക അതിന് വേണ്ടി കാത്തിരിക്കുക എന്നത് പ്രയാസമാണ്. അതുകൊണ്ട് ഭരണഘടനയിലെ രണ്ട് ആർട്ടിക്കിളുകൾ വഴി നേരിട്ട് സപ്രീം കോടതിയിലോ ഹൈക്കോടതിയിലോ പോയി പരിഹാരം തേടാൻ എല്ലാ പൗരന്മാർക്കും അവകാശം കൊടുത്തിട്ടുണ്ട്.
അതിന് നൽകിയിരിക്കുന്ന പേരാണ് റിട്ട് ഹർജി എന്ന് പറയുന്നത്. ഒരാളുടെ മൗലികതാവകാശം ലംഘിക്കപ്പെട്ടാൽ ഹൈക്കോടതിയിലോ അതോ സുപ്രീം കോടതിയിലോ നേരിട്ട് പോയി റിട്ട് ഹർജി നൽകി നിങ്ങളുടെ മൗലികാവകാശം നിങ്ങൾക്ക് നേടിയെടുക്കാം. അതേക്കുറിച്ചാണ് ലേയ്മെൻസ് ലോയിൽ ഇന്ന് ചർച്ച ചെയ്യുന്നത്. ഭരണഘടനയുടെ 32ാം അനുച്ഛേദം അനുസരിച്ചാണ് സുപ്രീം കോടതിയിൽ നമ്മൾ പോകുവാനുള്ള വകുപ്പുകൾ പറയുന്നത്. ഭരണഘടനയുടെ 226ാം അനുച്ഛേദം അനുസരിച്ചാണ് ഹൈക്കോടതിയിൽ പോകുന്നത്. രണ്ടിടത്ത് പോയാലും നമുക്ക് ഒരേ തരത്തിലുള്ള പരിഹാരമാണ് ലഭിക്കുന്നത്. സുപ്രീം കോടതിയിൽ പോയാൽ ചെലവേറും എന്ന് മാത്രമല്ല നമ്മുടെ ആവശ്യം തള്ളിയാൽ നമുക്ക് അപ്പീൽ കൊടുക്കാൻ അവസരമില്ല. ഹൈക്കോടതിയിലാണെങ്കിൽ അവിടെ നിന്നും പോകാം. സുപ്രീം കോടതിയിൽ പോകുന്നത് വലിയ ഭരണഘടനാ പ്രാധാന്യങ്ങൾ ഉള്ള വിഷയങ്ങളാണ്.
തൃപ്തി ദേശായി സുപ്രീം കോടതിയിൽ നേരിട്ടാണ് റിട്ട് ഹർജി സമർപ്പിച്ചത്. റിട്ട് ഹർജികൾ അഞ്ച് വിധമുണ്ട്. അഞ്ച് തരത്തിൽ അഞ്ച് ആവശ്യങ്ങൾക്ക് നാം റിട്ട് ഹർജി സമർപ്പിക്കണം. ഈ അഞ്ചു തരം റിട്ട് ഹർജികളെ കുറിച്ചാണ് ഞാൻ ചെറുതായി ഇവിടെ വിവരിക്കുന്നത്. ആദ്യത്തെ റിട്ട് ഹർജിയാണ് ഹേബിയസ് കോർപ്പസ്. നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. ഹേബിയസ് കോർപ്പസ് നൽകിയപ്പോഴാണ് ഒരാളെ കണ്ടെത്തിയെന്ന് പറയുന്നത്. ഇതിന്റെ ഇംഗ്ലീഷിലുള്ള അർത്ഥം എന്ന് പറയുന്നത് പ്രൊഡ്യൂസ് ദി ബോഡി എന്നുള്ളതാണ്. ആളെ ഹാജരാക്കുക എന്നുള്ളതാണ്. നമ്മളിൽ ഒരാൾ പെട്ടന്ന് അപ്രത്യക്ഷനാകുന്നു. അല്ലെങ്കിൽ രണ്ട് പേർ നമ്മളെ വീട്ടിൽ വന്ന് പിടിച്ചുകൊണ്ട് പോകുന്നു. അല്ലെങ്കിൽ ഒരു സുഹൃത്ത് വെളിയിലേക്ക് എന്ന് പറഞ്ഞു പോകുന്നു. പിന്നീട് കാണുന്നില്ല. അല്ലെങ്കിൽ പൊലീസ് പിടിച്ചു കൊണ്ടു പോകുന്നു. പിന്നീട് വിവരമില്ല. ഇങ്ങനെ വരുമ്പോൾ ആളുടെ ഭാര്യയ്ക്കോ അയാളുമായി ഏറ്റവും അടുത്ത ആൾക്കോ സുഹൃത്തിനോ ആർക്ക് വേണമെങ്കിലും കോടതിയിൽ പോയി ഹേബിയസ് കോർപ്പസ് ഹർജി നൽകാം.
ഇങ്ങനെ വന്നാൽ കോടതി അപ്പോൾ തന്നെ പൊലീസിന് ഉത്തരവ് കൊടുക്കും ആ വ്യക്തിയെ ഹാജരാക്കൂ എന്ന്. പിന്നെ പൊലീസിന്റെ ബാധ്യതയാണ് അയാളെ കണ്ടുപിടിച്ച് കൊണ്ടുവരിക എന്നത്. കാണാതെ പോയി എന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ അവർ അനങ്ങിയെന്ന് വരില്ല. അതേ സമയം ഹേബിയസ് കോർപ്പസ് ഹർജി കൊടുത്താൽ അപ്പോൾ തന്നെ നടപടിയുണ്ടാകും.കാരണം കോടതിയിൽ ഹാജരാക്കിയേ പറ്റൂ. പലപ്പോഴും പെൺകുട്ടികൾ ഒളിച്ചോടി പോകുമ്പോൾ മാതാപിതാക്കൾ കൊടുക്കുന്നത് ഹേബിയസ് കോർപ്പസാണ്. ഹേബിയസ് കോർപ്പസിലെ ഏറ്റവും പ്രശസ്തമായ കേസ് രാജൻ കേസാണ്. ഈച്ചര വാര്യർ മകനെ കണ്ടെത്താൻ കൊടുത്ത കേസ്. ഈച്ചരവാര്യരുടെ മകനെ പൊലീസ് കൂട്ടിക്കൊണ്ട് പോയി കൊന്നു കളഞ്ഞു. ഒരു വിവരവുമില്ല.
ഹേബിയസ് കോർപ്പസുമായി ഈച്ചരവാര്യർ കോടതിയിൽ ചെന്നപ്പോഴാണ് ഈ കേസിന്റെ ചുരുളഴിഞ്ഞത്. രണ്ടാമത്തേതാണ് മാൻഡമസ് എന്ന് പറയുന്നത്. ഒരു പൊതു ചുമതല വഹിക്കുന്നയാൾ. സർക്കാർ ഉദ്യോഗസ്ഥനായിക്കൊള്ളട്ടെ, ഒരു പൊതു ഉത്തരവാദിത്വം വഹിക്കുന്ന ആൾ. പലപ്പോഴും കലക്ടർമാരായിക്കൊട്ടെ എൻജിനീയർമാരായിക്കോട്ടെ, ആയാൾ അയാളുടെ ചുമതല നിറവേറ്റുന്നില്ല. അയാൾ ചുമതല നിറവേറ്റുന്നതുകൊണ്ട് ഒരു സാധാരണക്കാരന് അയാളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നു. ഒരോ മനുഷ്യനും അവനവന് നിശ്ചയിച്ചിരിക്കുന്ന ചുമതല നിറവേറ്റുന്നില്ലെങ്കിൽ അത് നിറവേറ്റണമെന്ന് പറഞ്ഞ് കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിക്കുന്നതാണ് മാൻഡമസ് എന്ന് പറയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- കണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും അനങ്ങാതിരുന്ന മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചപ്പോൾ സിബിഐക്ക് വിട്ടു; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നു
- കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്
- യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
- പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിൻസോ ആബെയ്ക്കും എസ്പിബിക്കും പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ; എസ്പിബി അടക്കം ഏഴുപേർക്ക് പത്മവിഭൂഷൺ; തരുൺ ഗൊഗോയ്, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ എന്നിവർക്കും പത്മഭൂഷൺ; ആകെ അഞ്ചുമലയാളികൾക്ക് പത്മശ്രീ
- നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ
- തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം
- 'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്'; 17ാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ജയസൂര്യയും സരിതയും
- ഇത്തവണ തീർച്ചയായും മത്സരിപ്പിക്കണമെന്ന മോഹം പാണക്കാട് കുടുംബത്തിനും; മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി നിയമസഭയിലേക്ക് മത്സരിച്ചില്ലെങ്കിൽ രാജ്യസഭയിലേക്ക് അയയ്ക്കും; കെ.പി.എ മജീദ് വീണ്ടും ജനപ്രതിനിധിയാകാൻ ഒരുങ്ങുന്നത് നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം
- സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന്‍ 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍