വധശിക്ഷ കൊടുക്കാവുന്ന കുറ്റങ്ങൾ എന്തൊക്കെ? ലെയ്മാൻസ് ലോയിൽ അഡ്വ.ഷാജൻ സ്കറിയ പറയുന്നു
അഡ്വ. ഷാജൻ സ്കറിയ
ഒരാൾ ഒരു കുറ്റം ചെയ്താൽ അയാൾക്ക ശിക്ഷ കൊടുക്കണം. ഇക്കാര്യത്തിൽ ആർക്കും തർക്കമില്ല. രാജ്യത്ത് നിലവിലുള്ള ഏതെങ്കിലും ഒരു നിയമം ലംഘിക്കുമ്പോഴാണ് കുറ്റമായി തീരുന്നത്. ഒരാളെ കൊല്ലരുതെന്ന രാജ്യത്ത് നിയമമില്ലെങ്കിൽ കൊന്നാൽ അത് കുറ്റമല്ല. അതുകൊണ്ട് എഴുതിവച്ചിരിക്കുന്ന ഒരു നിയമം ലംഘിക്കമ്പോൾ അയാൾക്ക് ശിക്ഷ കൊടുക്കണം. ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് അഞ്ചു തരം ശിക്ഷകളാണുള്ളത്. ഏറ്റവും താഴത്തെ ശിക്ഷ എന്ന് പറയുന്നത് പിഴയാണ്. ഒരു പിഴ മാത്രം അടയ്ക്കുന്നു. അതിന് മുകളിലുള്ള ശിക്ഷ എന്ന് പറയുന്നത് സ്വത്തുക്കൾ പിടിച്ചെടുക്കുക, എന്തെങ്കിലും ഒരു അസ്റ്റ് പിടിച്ചെടുക്കുക എന്നുള്ളതാണ്. പിന്നെ ഏറ്റവും വലിയ ശിക്ഷ എന്ന് പറയുന്നത് വധശിക്ഷയാണ്. രണ്ടാമത് ജീവപര്യന്തമാണ്. മൂന്നാമതുള്ളത് വിവിധ വർഷങ്ങളിലേക്ക്, മൂന്ന് മാസം മുതൽ ഒരുപക്ഷേ പതിനാല് ദിവസം മുതൽ എന്തിനേറെ കോടതി അവസാനിക്കുന്നത് വരെ എന്നൊക്കെ പറഞ്ഞ് ശിക്ഷ കൊടുക്കും.
അങ്ങനെ പല ടേംസിലുള്ള ശിക്ഷകളാണ്. ഈ ശിക്ഷകളൊക്കെ കൃത്യമായി ഓരോ സെക്ഷനനുസരിച്ച് എഴുതി വച്ചിട്ടുണ്ട്. നിങ്ങൾ ഇന്ന കുറ്റം ചെയ്താൽ ഇന്നത്. ഐപിസി 302 അത് വധശിക്ഷ കിട്ടുന്നതാണ്, കൊലപാതകമാണ്. അതിനകത്ത് കൃത്യമായി പറയുന്നുണ്ട് മർഡറിന് വധശിക്ഷ എന്ന്. അങ്ങനെ ഈ വിവിധ തരം ശിക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട ശിക്ഷ എന്ന് പറയുന്നത് വധശിക്ഷയാണ്. പലരുടേയും ധാരണ ജഡ്ജിക്ക് ആരുടേയും പേരിൽ വധശിക്ഷ കൊടുക്കാം എന്നുള്ളതാണ്. എന്നാൽ അങ്ങനെയല്ല. വധശിക്ഷ കൊടുക്കാവുന്ന കുറ്റങ്ങൾ ഏതൊക്കെയാണെന്ന് നിയമത്തിൽ കൃത്യമായി എഴുതി വച്ചിട്ടുണ്ട്. ലെയ്മൻസ് ലോയിലെ ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത് വധശിക്ഷ കൊടുക്കാൻ കഴിയുന്ന കുറ്റങ്ങൾ ഏതൊക്കെ ആണെന്നാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 121ാം വകുപ്പനുസരിച്ച് അതായത് വെയ്ജിങ് വാർ എഗൻസ്റ്റ് ഗവൺമെന്റ്.
അതായത് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നവർക്ക് വധശിക്ഷ കൊടുക്കണെമെന്ന് പറയുന്നുണ്ട്. അതിന് ട്രീസൺ എന്നാണ് പറയുന്നത്. ഇതും സെഡീഷനും തമ്മിൽ മാറിപ്പോകരുത്. ട്രീസണും ഒരു കുറ്റമാണ് സെഡീഷനും ഒരു കുറ്റമാണ്. സെഡീഷൻ വധശിക്ഷ കിട്ടുന്ന കുറ്റമല്ല. സെഡിഷനാണ് നമ്മളിപ്പോൾ പാക്കിസ്ഥാനെ പ്രകീർത്തിച്ചു, അല്ലെങ്കിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു, രാജ്യദ്രോഹമെന്ന് പറഞ്ഞ് നമ്മളിവിടെ ചാർജ് ചെയ്യുന്നത് പൊതുവേ സെഡീഷനാണ്. കനയ്യകുമാറിനെതിരെ ഒക്കെ ചാർജ് ചെയ്തത് സെഡീഷനാണ്. ട്രീസൺ എന്ന് പറയുന്നത് യഥാർത്ഥത്തിൽ നമുക്കതിനെ പൊളിറ്റിക്സൈസ് ചെയ്ത് എടുക്കാൻ പറ്റത്തില്ല. അതായത് ശരിക്കും നമ്മൾ ഒരു യുദ്ധം നടത്താൻ,മറ്റൊരു രാജ്യവുമായി ചേർന്ന് അല്ലെങ്കിൽ മറ്റൊരാളുമായി ചേർന്ന് ഗവൺമെന്റിനെ അട്ടിമറിക്കാൻ, അതി് ജനാധിപത്യത്തിൽ ഒരു ജനകീയ സമരമോ പ്രക്ഷോഭമോ ഒന്നുമല്ല. അല്ലാതെ തന്നെ രാജ്യദ്രോഹത്തിന്റെ ഏറ്റവും വലിയ ഉന്നതമായ ഫോമാണ് ട്രീസൺ എന്ന് പറയുന്നത്. ഈ ട്രീസൺ, അഥായത് വെയ്ജിങ് വാർ എഗൻസ്റ്റ് ഗവൺമെന്റ് എന്ന് പറയുന്നത് ചാർജ് ചെയ്ത് തെളിയിച്ചാൽ വധശിക്ഷ കൊടുക്കാം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 132ാം സെക്ഷൻ മറ്റൊരു വധശിക്ഷയ്ക്ക് കാരണമാകുന്നതാണ്. അതായത് മ്യൂട്ടിനി തെളിയിക്കാൻ. അട്ടിമറിക്ക് ശ്രമിക്കുന്നതാണ് അത്. അതായത് കലാപത്തിന് ശ്രമിക്കുകയാണ്. ആ കലാപം ആക്ച്വലി നടക്കണം. ഒരു വർഗീയ കലാപമുണ്ടായി കുറേ പേർ മരിക്കുന്നു. അങ്ങനെ ഒരു കലാപം, ബോധപൂർവ്വം ഒരാൾ കലാപമുണ്ടാക്കാൻ വേണ്ടി ശ്രമിക്കുകയും ആ ശ്രമത്തിന്റെ ഭാഗമായി കലാപം നടക്കുകയും വേണം. അത് ശ്രമിച്ചാൽ മാത്രം പോര. അങ്ങനെയെങ്കിൽ പലരുടേയും പേരിൽ കേസ് ചാർജ് ചെയ്യണം. ഒരു കലാപം ഉണ്ടാകുന്നു. മുൻപ് നമ്മൾ കേട്ട സിഖുകാരെ കൊല്ലുന്ന കലാപമുണ്ടാകുന്നു. ഇന്ദിരാ ഗാന്ധിയെ വധിച്ചതിന്റെ പേരിൽ. അല്ലെങ്കിൽ ഗുജറാത്തിൽ കലാപമുണ്ടാകുന്നു, ഒരുപാട് പേർ കൊല്ലപ്പെടുന്നു. ഈ കൊല്ലപ്പെടുന്നതിന്റെ കാരണക്കാരൻ ബോധപൂർവ്വം ഉണ്ടാക്കിയതാണെങ്കിൽ അയാൾക്ക് വധശിക്ഷ കൊടുക്കണമെന്നാണ് ഈ സെക്ഷൻ പറയുന്നത്.
194ാംമത്തെ സെക്ഷനാണ് ഇതിലെ ഏറ്റവും സുന്ദരമായ സെക്ഷൻ. അതായത് വ്യാജ രേഖകളുണ്ടാക്കി തെറ്റായ തെളിവുകളുണ്ടാക്കി ഒരാളെ കുറ്റക്കാരനാണ് എന്ന് സ്ഥാപിച്ച് അയാൾക്ക് വധശിക്ഷ കിട്ടുന്നു. അതായത് ചെയ്യാത്ത ഒരു കുറ്റത്തിന്റെ പേരിൽ കോടതി തെറ്റിധരിച്ച് വധശിക്ഷ കൊടുക്കുന്നു. ഉദാഹരണത്തിന് നമ്മൾ പറഞ്ഞ ഏതെങ്കിലും ഒരു കുറ്റം. ഒരാളെ കൊന്നു എന്ന് പറയുന്നത്.വ്യാജരേഖയുണ്ടാക്കി ഒരാളെ കൊന്നുവെന്ന് പറഞ്ഞ് കോടതി തന്നെ ശിക്ഷിക്കുന്നു. പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പൂർണ്ണമായും വ്യാജമായ രേഖകളും തെളിവുകളും ഉണ്ടാക്കിയിട്ട് നിരപരാധിയായ ഒരാളെ വധശിക്ഷയ്ക്ക് വിധിക്കേണ്ട സാഹചര്യം ഉണ്ടായാൽ അങ്ങനെ ഒരു ഇന്നസെന്റായ മനുഷ്യന്റെ ജീവനെടുക്കുന്നതിന് കാരണക്കാരനായ വ്യക്തിക്ക് വധശിക്ഷ കൊടുക്കണമെന്നാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഈ സെക്ഷൻ പറയുന്നത്.
Stories you may Like
- നൈട്രജൻ കൊല വിവാദം ലോകം ചർച്ചചെയ്യുമ്പോൾ
- നിലവിൽ ജയിലുകളിൽ വധശിക്ഷ കാത്തുകഴിയുന്നത് 21 പേർ
- ഏറ്റവുമൊടുവിൽ റിപ്പർ ചന്ദ്രൻ, വധശിക്ഷ കാത്ത് ജയിൽ കിടക്കുന്നത് പതിനാറ് ക്രിമിനലുകൾ
- നൈട്രജൻ വാതകം ശ്വസിപ്പിച്ച് നടപ്പാക്കിയ വധശിക്ഷ ഭീകരകാഴ്ചയെന്ന് ദൃക്സാക്ഷികൾ.
- പ്രതിവർഷം 8000 ഓളം പേർ ചൈനയിൽ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍