പലരും മുൻകൂട്ടി പ്രവചിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തതുകൊണ്ട് ഞെട്ടൽ ഇല്ല എന്നു പറഞ്ഞ അന്തംകമ്മിയുടെ നിലവാരം എങ്ങനെ അളക്കാൻ കഴിയും? രാജ്യം മഹാദുരന്തത്തിൽ അകപ്പെട്ടപ്പോഴും മോദി വിരോധം തലയ്ക്കു പിടിച്ചു വീരവാദം നടത്തുന്നവരാണ് യഥാർത്ഥ ദേശദ്രോഹികൾ; അടിക്കുകയും തിരിച്ചടിക്കുകയുമല്ല ഭീകരരെ ലോകത്തിനു മുൻപിൽ തുറന്നു കാട്ടുകയാണ് വേണ്ടത്; ഇൻസ്റ്റന്റ് റസ്പോൺസ്
മറുനാടൻ ഡെസ്ക്
ഏതൊരു ഇന്ത്യാക്കാരന്റെയും ഹൃദയം വേദനിപ്പിക്കുകയും, സങ്കടപ്പെടുത്തുകയും ചെയ്യുന്ന ദാരുണസംഭവമാണ് കശ്മീരിലുണ്ടായത്. 39 ഇന്ത്യാക്കാരുടെ ജീവനെടുത്ത ചാവേറാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നീതിക്ക് മുന്നിൽ കൊണ്ടുവന്നേ മതിയാവൂ. അവർ നമ്മൾ ഓരോ ഇന്ത്യാക്കാരന്റെയും സുരക്ഷയ്ക്ക് വേണ്ടി ജീവൻ ബലി കൊടുത്തവരാണ്. അവർക്കും മാതാപിതാക്കളും ഭാര്യയും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. എന്നിട്ടും അവർ രാജ്യത്തിനായി ജീവൻ ബലികൊടുക്കാൻ ത്യാഗം അനുഷ്ഠിക്കുകയായിരുന്നു. അവർ കേവലം തൊഴിൽ അന്വേഷകരും, കുടുംബത്തിന്റെ പട്ടിണി മാറ്റാൻ കേവലമൊരു തൊഴിലായി ഇതിനെ കാണുന്നവരുമാണെന്ന് വിലയിരുത്തുന്നവരുണ്ടാകാം. എന്നാൽ. അത്തരമൊരു തിരഞ്ഞെടുപ്പിന്റെ അങ്ങേത്തലയ്ക്കൽ, രാഷ്ട്രത്തിന് വേണ്ടി സമർപ്പിക്കാൻ തയ്യാറായിരിക്കുന്ന ഒരുമനസ്സ് കൂടിയില്ലെങ്കിൽ, അവർക്കൊരിക്കലും പട്ടാളത്തിൽ ജോലി ചെയ്യാനോ, സിആർപിഎഫിൽ സേവനം അനുഷ്ഠിക്കാനോ സാധിക്കുകയില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ആ രക്തസാക്ഷികളോടൊപ്പം ഉറച്ചുനിൽക്കേണ്ട ബാധ്യതയും ചുമതലയും നമുക്കുണ്ട്.
രാജ്യം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ രാഷ്ട്രീയവും മതവും മറന്നുകൊണ്ട്, രാഷ്ട്രത്തിനൊപ്പം നിൽക്കേണ്ട ബാധ്യതയും നമുക്കോരുത്തർക്കുമുണ്ട്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമൊക്കെ രാജ്യത്തിന്റെ കാവൽ സ്വയം ഏറ്റെടുത്തുകൊണ്ട് തീരുമാനങ്ങൾ എടുക്കുമ്പോൾ, രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളും അതിനെ സർവാത്മനാ പിന്തുണയ്ക്കുന്നു. നിർഭാഗ്യവശാൽ, എന്തിനും ഏതിനും മോദി വിരോധവും സംഘപരിവാർ വിരോധവും മനസ്സിൽ കൊണ്ടുനടക്കുന്ന ചില നികൃഷ്ട ജീവികൾ നമ്മുടെ സോഷ്യൽ മീഡിയ ഇടത്തിലിരുന്ന് കൊണ്ട്, രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചകളാണ് കാണുന്നത്. അവരെ നമുക്ക് സുഡാപ്പികളെന്ന് വിളിക്കാം...ചിലരെ അന്തക്കമ്മികളെന്ന് വിളിക്കാം. എന്നാൽ, ഇത്തരക്കാർ, രാജ്യം ഇത്ര വലിയ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഒറ്റിക്കൊടുക്കുന്ന തരത്തിൽ പെരുമാറുന്നത് അതിദാരുണവും ഭീകരവുമാണ്.
മുനീർ പി.എന്നുപറയുന്ന ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് നോക്കുക:'ബാബറി മസ്ജിദ് പൊളിക്കുമ്പോൾ ചെറ്റ ഇന്ത്യൻ പട്ടാളം ചിരിക്കുകയായിരുന്നു. പാക്കിസ്ഥാൻ പട്ടാളം ..ചൈന പട്ടാളം ഒന്നിച്ച് ഇന്ത്യൻ പട്ടാളത്തെ വെടിവച്ചുകൊല്ലുന്ന കാലം വരും എന്നാണ് പോസ്റ്റ്. ഇത്തരമൊരു നെറികേട് എഴുതിപ്പിടിപ്പിച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കേണ്ട ബാധ്യത നമ്മുടെ നിയമപാലകർക്കുണ്ട്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല, ഇവിടെ ഇരവാദത്തിന് ഒരുപ്രസക്തിയുമില്ല. ഇത്തരക്കാർ ഈ രാജ്യത്ത് ജീവിക്കേണ്ടവരല്ല. ഇത് അയാൾ എഴുതിയതാണെങ്കിൽ അയാൾ ഇന്ത്യാക്കാരനല്ല. സംഘപരിവാരുകാർ പറയുംപോലെയല്ല..അയാളെ അയാൾ ഇഷ്ടപ്പെടുന്ന പാക്കിസ്ഥാനിലേക്ക് നാടുകടത്തേണ്ടിയിരിക്കുന്നു. ഇതിനെ വേണമെങ്കിൽ നമുക്ക് വിവരമില്ലാത്ത ഏതോ മതഭ്രാന്തന്റെ ജല്പനമായി വേണമെങ്കിൽ തള്ളിക്കളയാം. എന്നാൽ, ദേശാഭിമാനി പോലൊരു പത്രത്തിലെ സീനിയർ സബ് എഡിറ്ററായി ജോലി ചെയ്യുന്ന ഒരു മഹാൻ എഴുതിയിരിക്കുന്നു:' ഈ ഭീകരാക്രമണം പലരും മുൻകൂട്ടി പ്രവചിക്കുകയും, പ്രതീക്ഷിക്കുകയും ചെയ്തതുകൊണ്ട് ഞെട്ടലില്ല..കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിനൊപ്പം..സംഘപരിവാർ പരുങ്ങലിലാകുമ്പോൾ ഭീകരാക്രമണങ്ങളുണ്ടാകും' .എന്താണ് ഇദ്ദേഹം ഇതിലൂടെ ഉദ്ദേശിച്ചത്? സൈനികരുടെ ജീവനെടുത്തത് സംഘപരിവാർ അറിഞ്ഞുകൊണ്ടാണ് എന്നാണോ? മോദി വിരോധവും സംഘപരിവാർ വിരോധവും അതിരുകടന്ന് മുഴുവട്ടായി മാറുമ്പോഴുള്ള പ്രതിഫലനമാണ് ഇതൊക്കെ.
ഇത്തരം ജല്പനങ്ങൾ കടുത്ത രാജ്യദ്രോഹം തന്നെയാണ്. നമ്മുടെ രാജ്യം ഇപ്പോൾ ആവശ്യപ്പെടുന്നത് ഐക്യവും ഒരുമയുമാണ്. യുദ്ധമല്ല. ഈ സംഭവത്തിന്റെ പേരിൽ യുദ്ധം നടത്തണമെന്ന് പറയുന്നവരോട് യോജിപ്പുമില്ല. യുദ്ധം പ്രഖ്യാപിക്കാൻ എളുപ്പം..അവസാനിപ്പിക്കാൻ പ്രയാസവും. എതുയുദ്ധത്തിലും മരിച്ചുവീഴുന്നത് രാജ്യം സംരക്ഷിക്കാൻ ബാധ്യസ്ഥരായ പട്ടാളക്കാരാവും. എന്നാൽ, സ്വർഗത്തിൽ പോകുന്നതിന് വേണ്ടി ആത്മാഹൂതി നടത്തിയ ആ വിഡ്ഢിക്കപ്പുറം, ഇന്ത്യ എന്ന മഹാരാജ്യത്തെ തകർക്കുന്നതിന് വേണ്ടി അച്ചാരം വാങ്ങിയ ഒരുപാടുപേരുണ്ട്. അവരെ കണ്ടെത്തണം. ആ ശൃംഖല തകർക്കണം. അതിന് പിന്നിൽ ജെയ്ഷെ മുഹമ്മദായാലും പാക്കിസ്ഥാനായാലും. ഇത് നമ്മുടെ രാജ്യത്തിന്റെ വിഷയമാണ് എന്ന് കരുതി ഒറ്റക്കൊടിക്കീഴിൽ ഒന്നിച്ചുനിൽക്കേണ്ട സമയമാണ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍