മോദി വിരുദ്ധ സഖ്യം പൊളിയാതിരുന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിന് 355 സീറ്റുകൾ നേടാം; പ്രാദേശിക കക്ഷികളുടെ വിലപേശൽ ശക്തി കുറഞ്ഞാൽ സ്ഥിരതയുള്ള സർക്കാറിന് തുടക്കമാവും: ഇന്ദിര - രാജീവ് വിരുദ്ധ കൂട്ടായ്മയേക്കാൾ കരുത്തുള്ള സഖ്യത്തിന് സാധ്യത- ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ മലയാളി ബ്യൂറോ
1984ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ദിരഗാന്ധിയുടെ മരണം ഉണ്ടാക്കിയ തരംഗത്തെ തുടർന്ന് 404 സീറ്റിലാണ് രാജീവ് ഗാന്ധി അധികാരത്തിൽ വന്നത്.എന്നാൽ അഞ്ചു വർഷത്തിന് ശേഷം 1989 പൊതു തിരഞ്ഞെടുപ്പിനെ നേരിട്ട രാജീവ് ഗാന്ധിക്ക് കിട്ടയത് 198 സീറ്റ് മാത്രം 89 മുതൽ തുടർന്ന് 19 വർഷക്കാലത്തും ഇന്ത്യയിൽ ചില പ്രധാന മന്ത്രിമാർ 5 വർഷവും പൂർത്തിയാക്കിയെങ്കിലും ആരും ക്രിത്യമായ ഭൂരിപക്ഷത്തിൽ അല്ല ഭരിച്ചിരുന്നത്.
ഒരു പക്ഷേ മോദി മാത്രമായിരിക്കാം കേവല ഭൂരിപക്ഷമുള്ള ഏക പ്രധാനമന്ത്രി.
അടുത്ത വർഷം വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒരു പക്ഷേ ഒരു രാഷ്ട്രീയ പാർട്ടിക്കും ഭൂരിപക്ഷമില്ലാത്ത ആ സാഹചര്യം വീണ്ടും ആവർത്തിക്കപ്പെടുകയാണ്. ഒരു പക്ഷേയല്ല തീർച്ചയായും ബിജെപിക്കോ കോൺഗ്രസിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാഷ്ട്രീയ സാഹചര്യമാണ് അടുത്ത വർഷം ഒരുങ്ങാൻ പോകുന്നത്.
എൻഡിഎക്ക് പകരം യുപിഎയും ഇതിന്റെ ഭാഗമല്ലാത്ത പ്രാദേശിക രാഷ്ട്രീയ പാർട്ടികളും ചേർന്നുള്ള ഒരു ഭരണം തന്നെയായിരിക്കും അടുത്ത വർഷമെന്ന് ഉറപ്പാണ്. ത്രിണമൂൽ കോൺഗ്രസും ബിജു ജനതാദളും ചന്ദ്രബാബു നായിഡുവും തെലുങ്ക്ദേശവും തമിഴനാട്ടിലെ ഡിഎംകെയും അണ്ണാ ഡിഎംകെയും അടങ്ങുന്ന നിരവധി രാഷ്ട്രീയ പാർട്ടികളുടെ നിലപാട് എന്താണോ അതായിരിക്കുന്നും അടുത്ത പൊതു തിരഞ്ഞെടുപ്പിൽ നിർണായകമാകുന്നത്.
ഈ പാർട്ടികളൊന്നും വിശാല പ്രതിപക്ഷത്തിന്റെ ഭാഗമല്ലെങ്കിലും മോദിവിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അടുത്ത പൊതു തിരഞ്ഞെടുപ്പിനെ ഈ പാർട്ടികളെല്ലാം കൂടി നേരിടാൻ സാധ്യത തെളിയുകയാണ്. മോറാർജി ദേശായിയുടെ നേതൃത്വത്തിൽ 1977 ഇന്ദിരാ വിരുദ്ധ സഖ്യം വിപി സിംഗിന്റെ നേതൃത്വത്തിൽ 1989 രാജീവ് ഗാന്ധി വിരുദ്ധ സംഖ്യവും പിന്നീട് തല്ലിപ്പിരിഞ്ഞെങ്കിലും. അതിനെക്കാൾ ശക്തമായ അടിയന്തരാവസ്ഥയെക്കാളും മണ്ഡൽ കമ്മീഷൻ സാഹചര്യത്തെക്കാളും മോദി വിരുദ്ധ സഖ്യം തന്നെയാണ് രൂപ പ്പെടുന്നത്. മോദി വിരുദ്ധ സഖ്യത്തിന് 355 സീറ്റുകൾ നേടാൻ സാധിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, ആന്ധ്ര എന്നീ 301 സീറ്റിൽ 43 സീറ്റുകൾ കൈവശമുണ്ട്. ഇവിടെ 197 സീറ്റുകൾ നേടാൻ സാധ്യതയുണ്ട്. യുപിയിൽ 80ൽ70,മഹാരാഷ്ടയിൽ 48ൽ38, ഗുജറാത്തിൽ26ൽ12, മധ്യപ്രദേശിൽ 29ൽ19, ആന്ധ്രയിൽ 25ൽ 20, രാജസ്ഥാനിൽ 25ൽ18 കർണാടകയിൽ 28ൽ20 ഉം ഈ സംഖ്യം നേടുമെന്ന കണക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. ബിഹാറിലെ 48 സിറ്റിൽ പകുതിയോളം ഇത്തവണ ആർജെഡി കോൺഗ്രസ് സഖ്യം നേടുമെന്ന് കണക്കാക്കുന്നത്. ഇപ്പോൾ മഹാഭൂരിപക്ഷം കൈയടക്കിയിരിക്കുന്നത് ബിജെപി സഖ്യമാണെന്ന് മറക്കരുത്.
തെലുങ്കാന,ഒഡീഷ ബംഗാൾ,തമീഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 130 സീറ്റിൽ 7 എണ്ണമാണ് ബിജെപിക്കുള്ളത്. ഇപ്പോഴുള്ളതിൽ 4 സീറ്റി ബിജെപി നിലനിർത്തിയാലും 135 സീറ്റ് ബിജെപി വിരുദ്ധ സഖ്യത്തിന്റെ കൈയിലെത്തും. മുൻപ് പലതവണ സൂചിപ്പിച്ചതുപോലെ ആന്ധ്രയിൽ ടിഡിപിയുമായോ വൈഎസ്ആർ കോൺഗ്രസുമായോ സംഖ്യത്തിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ആന്ധ്രയിൽ ആകെയുള്ള 25 സീറ്റിൽ പകുതിയിലേറെയും ഈ സഖ്യത്തിന് നേടാൻ സാധിക്കും.
തെലുങ്കാനയിലെ 17 സീറ്റിൽ മഹാഭൂരിപക്ഷവും ഇപ്പോഴും ടിആർസിന്റെയും വൈഎസ്ആർന്റെയും കൈകളിൽ തന്നെയാണ്. ഈ പാർട്ടികൾ കൂടി ബിജെപി വിരുദ്ധ സംഖ്യത്തിലേക്ക് വരുന്നതോടു കൂടി തെലുങ്കാനയിലും ബിജെപിക്ക് കച്ചി തൊടാൻ സാധിക്കില്ല. കർണാടകയിലെ 28ലെ 17 ഇപ്പോൾ നേടിയിരിക്കുന്നത് ബിജെപിയാണ്. ഇവിടെ ബിജെപി വിരുദ്ധസഖ്യം സജീവമായതിനാലും ഭരിക്കുന്നത് ബിജെപി വിരുദ്ധ സഖ്യമായതിനാലും 28ൽ 20 സീറ്റും ഉറപ്പാക്കാൻ ഇവർക്ക് സാധിക്കും.
തമിഴ്നാട്ടിലെ 39 സീറ്റിൽ 37 സീറ്റും അണ്ണാ ഡിഎംകെയുടെ കൈവശമാണ്. വരുന്ന തിരഞ്ഞെടുപ്പിൽ യുപിഎ സഖ്യത്തിന്റെ ഭാഗമായ ഡിഎംകെയ്ക്ക് മഹാഭൂരിപക്ഷ സീറ്റും നേടുമെന്നാണ് പറഞ്ഞ് വയ്ക്കുന്നത്. മഹാരാഷ്ട്രയിൽ എൻസിപിയും ശിവസേനയും കോൺഗ്രസും ചേരാൻ ഉള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
എന്തുകൊണ്ട് ബിജെപിയും മോദിയും വരുന്ന തിരഞ്ഞെടുപ്പിൽ 150 സീറ്റിൽ ഒതുങ്ങുമെന്ന് മുൻപൊരിക്കൽ സൂചിപ്പിച്ചിരുന്നു. സമാനമായ സാഹചര്യം പരിശോധിക്കുമ്പോൾ ബിജെപിക്കോ സഖ്യ കക്ഷികൾക്കോ നഷ്ടപ്പെടുന്നതോക്കെ ബിജെപി വിരുദ്ധ സഖ്യത്തിനെതിരെയായിരിക്കും നേടുന്നത്. 350 സീറ്റ കണ്ണുമടച്ച നേടാവുന്ന സാഹചര്യമാണ് ഇപ്പോൾ വളർന്ന വരുന്നത്.
ഡൽഹിയിലെ എഎപി പോലുള്ള പാർട്ടികൾ പോലും മോദി വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണെന്ന് ഓർക്കുക. അങ്ങനെ 200 താഴെ ബിജെപി സഖ്യം നിൽക്കുമ്പോൾ കോൺഗ്രസിന്റെ സഖ്യത്തിന് 350 കടക്കാൻ സാധിക്കും. ഈ സഖ്യത്തിന്റെ എറ്റവും വലിയ വെല്ലുവിളിയും പ്രതിസന്ധിയും ഇവർ തമ്മിലുള്ള ഐക്യമില്ലായിമയാണ്. ഓരോ പാർട്ടിയും അവരുടെ കരുത്ത് തെളിയിച്ച് വിജയം നേടുമ്പോൾ അവരുടെ സഖ്യകക്ഷിയെ അവർക്ക് ആദരിക്കാനോ അംഗീകരിക്കാനോ കഴിയാതെ വരുന്നു. പ്രത്യേകിച്ച് ഉത്തർപ്രദേശിൽ. ഇവിടെ ബിഎസ്പിയും എസ്പിയും തമ്മിൽ യോജിക്കുക എന്നത് അസാധാരണ സാഹചര്യത്തിൽ മാത്രം നടക്കുന്നതാണ്.
ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പുകളിൽ അവർ ഒരുമിച്ചു നിന്ന് വിജയം നേടിയിട്ടുണ്ടെങ്കിലും സീറ്റ് ചർച്ചകൾ അടക്കമുള്ള കാര്യങ്ങളിൽ വരുമ്പോൾ വലിയ തർക്കങ്ങൾ ഉണ്ടായെന്ന് വരാം. മുൻപും ബിജെപി വിരുദ്ധ സഖ്യങ്ങൾക്കുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും പരസ്പരം യോദിക്കാത്ത നേതാക്കൾക്ക് അതിന് സാധിച്ചില്ല. അതുകൊണ്ട് തന്നെ ബിജെപി വിരുദ്ധ സഖ്യം മോദി വിരുദ്ധ സഖ്യം എന്ന് പറയുന്നതും 350 സീറ്റുകൾ നേടുമെന്നത് പറയുന്നതും പ്രതിപക്ഷത്തിന്റെ ഐക്യത്തിൽ മാത്രം നടക്കുന്നതാണ്.
വല്യേട്ടൻ മനോഭാവം കളഞ്ഞ് പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ ഒരുമിപ്പിച്ച് നിർത്താൻ അവരിൽ നിന്ന് ലഭിക്കുന്നത് മാത്രം സ്വീകരിക്കാൻ ഉള്ള മനോഭാവം രാഹുൽ ഗാന്ധിക്ക് കാണിക്കാൻ കഴിഞ്ഞാൽ മാത്രമെ ഈ സഖ്യം വിജയിക്കു. ഉദാഹരണത്തിന് യുപിയിൽ ഇപ്പോൾ തന്നെ രണ്ടു സീറ്റിങ് സീറ്റുകൾ കോൺഗ്രസിനുണ്ട്. ഒരുപക്ഷേ രണ്ടു കൂടി ലഭിച്ചെന്ന് വരാം അതിനപ്പുറം കോൺഗ്രസ് ചോദിക്കാൻ പാടില്ല. ബാക്കി സീറ്റുകൾ എസ്പിക്കും ബിഎസ്പിക്കും വീതിച്ചുകൊടുക്കാൻ മധ്യസ്ഥത ഏറ്റെടുക്കേണ്ടത് കോൺഗ്രസാണ്.
ബിഹാറിലെ സ്ഥിതി അങ്ങനെ തന്നെയാണ്. ബിഹാറിൽ ലല്ലുപ്രസാദ് യാദവിന്റെ മുൻതൂക്കത്തെ അംഗീകരിച്ച് ഉള്ളതു കൊണ്ട് ഒതുങ്ങി ജീവിച്ചാലെ കോൺഗ്രസിന് വിജയിക്കാൻ സാധിക്കൂ. ഒഡിഷയിലും ആന്ധ്രയിലും തെലുങ്കാനയിലും കോൺഗ്രസിന്റെ സഹായം ഇല്ലാതെ മഹാഭൂരിപക്ഷം നേടാൻ കഴിവുള്ളവരാണ് അവിടുത്തെ പ്രാദേശിക പാർട്ടികൾ അവരോട് എന്തെങ്കിലും തരു എന്ന് പറഞ്ഞ് അവർക്ക് ലഭിക്കുന്ന സീറ്റനേക്കാൾ ഉള്ള പ്രാധാന്യം അവരുടെ സഖ്യത്തിന് കൊടുക്കാനും മനോവലിപ്പം കോൺഗ്രസിന് ഉണ്ടെങ്കിൽ മാത്രമെ കോൺഗ്രസ് വിജയിക്കു.
രാഹുൽ ഗാന്ധി അടക്കമുള്ളവർ അതിന് തയാറായാൽ പോലും പ്രാദേശിക സഖ്യം അതിന് തയാറാകുമോ എന്ന് കണ്ടു തന്നെ അറിയണം. ത്രിണമൂൽ കോൺഗ്രസിനെപോലെ ബംഗാളിലെ മുഴുവൻ സീറ്റുകളും കൈവശപ്പെടുത്തിയിരിക്കുന്ന കോൺഗ്രസിന് എന്തെങ്കിലും നൽകിയാൽ അതു വാങ്ങാനുള്ള മര്യാദയാണ് കാണിക്കേണ്ടത്. അത്തരമൊരു വിട്ടുവീഴ്ച മനോഭാവം കോൺഗ്രസ് കാണിക്കുന്നില്ലെങ്കിൽ ഈ സഖ്യങ്ങളൊന്നും വിജയിച്ചെന്ന് വരില്ല. യുപിയിലെ ബിഎസ്പിയെയും ആന്ധ്രയിലെ ടിഡിപിയെയും പോലുള്ള രാഷ്ട്രീയ പാർട്ടികളെ ഏതു നിമിഷവും പ്രലോഭനങ്ങൾ കൊടുത്ത് സ്വാധീനിക്കാനുള്ള ശേഷി അമിത് ഷാക്കും മോദിക്കും ഉണ്ടെന്നത് മറക്കരുത്.
Stories you may Like
- രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ 'നിതീഷ് യുഗം' തുടരും
- മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ പൊരുതിത്തോറ്റ് സാത്വിക്-ചിരാഗ് സഖ്യം
- ജനപ്രീതി കുറയുമ്പോഴും മുഖ്യമന്ത്രി കസേര വിടാതെ നിതീഷ് കുമാർ
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- യുപിയിൽ സമാജ് വാദി പാർട്ടിയും, കോൺഗ്രസും തമ്മിൽ സീറ്റ് ധാരണയായി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്