കാശ്മീരിന്റെ ഒരു ഭാഗം കൈവശപ്പെടുത്തി ചൈന വിലപേശുന്നത് അരുണാചൽ പ്രദേശിനു വേണ്ടി; 100 കൊല്ലം മുൻപ് ഉണ്ടാക്കിയ കരാർ തങ്ങൾക്ക് ബാധകം അല്ലെന്ന നിലപാടിന് പരിഹാരം എന്ത്? ദലൈലാമയ്ക്ക് അഭയം നൽകി ഇന്ത്യയുടെ തിരിച്ചടി: ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ എന്തൊക്കെ?
മറുനാടൻ ഡസ്ക്
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ എന്തെന്ന് എല്ലാ ഇന്ത്യക്കാർക്കും അറിയാം. എന്നാൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളെ കുറിത്ത് അധികം ആർക്കും അറിയില്ല. ഇന്ത്യ പരാജയപ്പെട്ട ഒരു യുദ്ധം നടന്നു എന്നല്ലാതെ ഇന്ത്യ-ചൈന സംഘർഷത്തിന്റെ ആഴം മനസ്സിലാക്കാൻ ആരും ശ്രമിച്ചിട്ടില്ല. വാസ്തവത്തിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനേക്കാൾ ഭീഷണി ചൈനയാണ് എന്നതാണ് സത്യം. പാക്കിസ്ഥാനേക്കാൾ മോശമായാണ് കാശ്മീരിന്റെ ഒരു ഭാഗത്ത് ചൈന ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.
ഇരുരാജ്യങ്ങൾക്കിടയിലും പുറത്തുമായി നിരവധി പ്രശ്നങ്ങൾ ഇന്ന് ഉണ്ട്. അതിൽ പ്രധാനം അതിർത്തി തർക്കവും ടിബറ്റൻ പ്രശ്നവും ജലതർക്കവുമാണ്. ഈ പ്രശ്നങ്ങൾ ഇങ്ങനെ തുടർന്ന് പോകുന്നത് ഇന്നത്തെ സാഹചര്യങ്ങളെ മാത്രമല്ല ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ ഭാവി ബന്ധത്തെയും ബാധിക്കുമെന്നത് തീർച്ച.
ഇന്ത്യയുടെയും ചൈനയുടെയും ഭൂട്ടാന്റെയും അതിർത്തി പ്രദേശമായ ദോക് ലാാമിൽ ചൈന റോഡ് നിർമ്മിക്കുകയും അതിനെ ഭൂട്ടാൻ എതിർക്കുകയും ഇന്ത്യ ചൈനയോടൊപ്പം നിൽക്കുകയും ചെയ്തതോടെയാണ് വീണ്ടും ഇന്ത്യ ചൈന അതിർത്തി തർക്കം രൂക്ഷമാവുന്നത്. പിന്നീട് ചൈന തന്നെ ഇവിടെ നിന്നും പിന്മാറി. ഏതാനും ദിവസങ്ങൾക്കും ശേഷം വീണ്ടും ഇന്ത്യയിൽ ചൈന അധിനിവേശം ഉണ്ടായിരിക്കുകയാണ്.
അരുണാചൽ പ്രദേശിലെ ചില സ്ഥലത്തേക്ക് ചൈനയിലെ റോഡ് നിർമ്മാതാക്കൾ കടന്നു കയറുകയും റോഡ് നിർമ്മിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് ഇന്ത്യ ചൈന തർക്കം വീണ്ടും ചർച്ചയാവുന്നത്. എന്നാൽ ഇവിടെ ചൈനീസ് സൈന്യത്തിന്റെ ഇടപെടൽ ഉണ്ടായിട്ടില്ല. ഇന്ത്യ ഇവരുടെ സാധന സാമഗ്രികൾ പിടിച്ചെടുക്കുകയും ഇവരെ തിരിച്ചയക്കുകയും ചെയ്തു. എന്നാൽ എന്താണ് ഇന്ത്യ ചൈന തർക്കത്തിന് മൂല കാരണം എന്ന് പലർക്കും അറിയില്ല.
100ഓളം വർഷം പഴക്കമുണ്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള ശത്രുതയ്ക്ക്. 1914ൽ വന്ന ഇന്ത്യ ടിബറ്റൻ അതിർത്തിയായ മക് മോഹൻ ലൈൻ നിലവിൽ വന്നു. എന്നാൽ ടിബറ്റ് ചൈനയുടെ ഭാഗമായതോടെ ഇന്ത്യയുമായുള്ള ടിബറ്റിന്റെ ഈ കരാർ ചൈനയ്ക്ക് ബാധകമല്ല എന്ന് ഇവർ പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങൾ വീണ്ടും ഉടലെടുക്കുന്നത്.
സിംലാ കൺവൻഷന്റെ ഫലമായി രൂപപ്പെട്ട ഈ അതിർത്തി രേഖയെ അംഗീകരിക്കാൻ ചൈന തയ്യാറായില്ല. 1963ലെ ഇന്ത്യാ ചൈന യുദ്ധത്തെ തുടർന്ന് വന്ന എഗ്രിമെന്റ് അനുസരിച്ച് ചൈന പാക്കിസ്ഥാനിൽ നിന്നും കയ്യടക്കിവെച്ച 5180 സ്ക്വയർ കിലോമീറ്റർ അടക്കം ചൈന കയ്യേറിയ ജമ്മൂ കാശ്മീരിന്റെ 43,180 സ്ക്വയർ കിലോമീറ്റർ തിരികെ നൽകണമെന്ന് വ്യവസ്ഥ ചെയ്തു. അതേസമയം ചൈന ആവശ്യപ്പെട്ടത് അരുണാചൽ പ്രദേശിലെ ഇന്ത്യൻ പ്രദേശമായ 90,000സ്ക്വയർ കിലോമീറ്റർ തങ്ങൾക്ക് വേണമെന്നാണ്. എന്നാൽ ചൈനയുടെ ഈ വ്യവസ്ഥ ഇന്ത്യ അംഗീകരിച്ചില്ല.
ജമ്മു കാശ്മീരിന്റെ 43,180 കിലോമീറ്റർ ചൈനയുടെ അധീനതയിലാണ്. അത് ഇന്ത്യൻ മാപ്പിൽ ഉൾപ്പെടുത്തി എന്നല്ലാതെ ഇന്ത്യയ്ക്ക് അവകാശമില്ല. അത് ചൈന പേര് നൽകി ചൈനയുടെ ഭാഗമായി നില നിർത്തിയിരിക്കുകാണ്. അതേസമയം ഇന്ത്യയുടെ സംസ്ഥാനമായ അരുണാചൽ പ്രദേശ് ചൈനയുടെതാണെന്ന് അവകാശപ്പെട്ട് ഇവർ രംഗത്ത് എത്തി. എന്നാൽ 1987ൽ അരുണാചലിനെ ഇന്ത്യയുടെ സംസ്ഥാനമാക്കി ഇന്ത്യ നിലനിർത്തി. ചൈന പറയുന്നത് അരുണാചൽ പ്രദേശ് അവർക്ക് വേണമെന്നാണ്. ഇതേ തുടർന്ന് 1963ലെ ഇന്ത്യാ ചൈന യുദ്ധത്തിന് ശേഷം രണ്ട് തവണ കൂടി ഇന്ത്യ ചൈന സംഘർഷം ഉണ്ടായി. 1987 വരെ ഇന്ത്യ ചൈനയുമായി ബന്ധം ഉണ്ടായില്ല. പിന്നീട് ചർച്ച കളിലൂടെ പ്രശ്നപരിഹാരമാവുകയും ചെയ്തു. നമ്മുടെ കയ്യിൽ ഇപ്പോളുള്ള പ്രദേശം നമ്മുടേതും അവരുടെ കയ്യിലുള്ളേത് അവരുടെതെന്നും ഈ ചർച്ചയോടെ കരാറായി.
എന്നാൽ അരുണാചൽ പ്രദേശ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ചൈന. പ്രത്യേകിച്ച് ദലൈലാമ ജനിച്ച പ്രദശമായ ടോങ് വേണമെന്നും ചൈന അവകാശപ്പെടുന്നു. അതേസമയം ഇന്ത്യയാവട്ടെ ചൈന കയ്യടക്കി വച്ചിരിക്കുന്ന മാനസ സരോവർ തിരികെ തരണമെന്നും ആവശ്യപ്പെടുന്നു.
ചൈനയുടെ ബുദ്ധമതം ഇന്ത്യയിൽ നിന്നുള്ളതാണ്. എന്നാൽ ഈ രണ്ട് രാജ്യങ്ങളുടെ സുഗമമായ ബന്ധത്തിന് തടസം വന്നത് ടിബറ്റൻ ഇഷ്യു തന്നെയാണ്. ടിബറ്റ് ചൈന കയ്യടക്കകിയപ്പോൾ ഇന്ത്യ ടിബറ്റിനൊപ്പം നിന്നു എന്നതാണ് യഥാർഥ് കാരണം. ദലൈലാമ ഇന്ത്യയിലേക്ക് അഭയം തേടുകയും പിന്നാലെ ധാരാളം ടിബറ്റൻകാർ ഇന്ത്യയിലേക്ക് അഭയം തേടുകയും ചെയ്തതും ചൈനയെ പ്രകോപിപ്പിച്ചു.
ജലതർക്കമാണ് മറ്റൊരു പ്രധാന പ്രശ്നം. ഇന്ത്യയുടെ കൈലാസം ഇപ്പോൾ ചൈനയുടെ കയ്യിലാണ്. കൈലാസത്തിൽ നിന്നും ഉത്ഭവിക്കുന്ന നാലു നദികൾ ഇന്ത്യയിലേക്ക് ഒഴുകി എത്തുന്നതാണ്. ഈ നദികളിൽ അണക്കെട്ട് കെട്ടിയും ദിശ തിരിച്ചും ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നടപടികളാണ് ചൈന സ്വീകരിക്കുന്നത്.
എന്നാൽ ഇപ്പോൾ അമേരിക്കയും ചൈനയും തമ്മിലുള്ളതും അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധവും വഷളാകുകയും അമേരിക്ക ഇന്ത്യയ്ക്കൊപ്പം നിൽക്കുകയും ചെയ്തതടെയാണ് വീണ്ടും പ്രശ്നം തുടങ്ങുന്നത്. ചൈനയും പാക്കിസ്ഥാനും ഇപ്പോൾ ഒരു പക്ഷത്താണ്. അതുകൊണ്ട് ഈ പ്രശനം ഉടനെ പരിഹരിച്ചില്ലെങ്കിൽ ജനസംഖ്യയുടെ കാര്യത്തിൽ മുന്നിലുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം ഭാവിയിലും ഒരു വലിയ പ്രശ്നമായി മാറും.
Stories you may Like
- അരുണാചൽ ഇന്ത്യയുടേത്, ചൈനയ്ക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- അരുണാചൽ പ്രദേശ്: ചൈനയുടെ അവകാശ വാദങ്ങൾക്ക് മറുപടിയുമായി എസ്. ജയശങ്കർ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ഇന്ത്യയുടെ പരമാധികാരം മാത്രം ഉയർത്തി സുംപ്രീകോടതി വിധി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍