മാർത്തോമാ സഭയിൽ രണ്ടാം നവീകരണത്തിന് കാഹളം മുഴക്കി തിയഡോഷ്യസ് മാർത്തോമ
പി പി ചെറിയാൻ
ആദിമ ക്രൈസ്തവ സഭയിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തായ്വേരറുത്തുമാറ്റി , നിരവധി ത്യാഗങ്ങളുടെയും നഷ്ടപെടലുകളൂടേയും കടമ്പകൾ ദൈവക്രപയിൽ ശരണപെട്ടു അനായാസം പിന്നിടുകയും ഒന്നുമില്ലായ്മയിൽ നിന്നും അബ്രഹാം മാല്പനച്ചനും വിശ്വാസ സമൂഹവും വിശുദ്ധ വേദപുസ്തക സത്യങ്ങളിൽ അധിഷ്ഠിതമായി മാർത്തോമാ സഭ രൂപീകരിച് ഒന്നാം നവീകരണത്തിന് തുടക്കം കുറികുകയും ചെയ്തുവെങ്കിൽ ,അതിന്റെ പിന്തുടർച്ച എന്ന് വേണമെങ്കിൽ അവകാശപ്പെടാവുന്ന, ഒരു നൂറ്റാണ്ടിനപ്പുറം രണ്ടാം നവീകരണത്തിനുള്ള കാഹളം മുഴുകിയിരിക്കുകയാണ് മർത്തോമ സഭയിലെ മെത്രാപ്പൊലീത്തയായി വാണരുളുന്ന ഡോ: തിയഡോഷ്യസ് മാർത്തോമാ മെത്രാപൊലീത്ത.
നവീകരണ കാലഘട്ടം മുതൽ തന്നെ മാർത്തോമാ സഭയിൽ പരിപാവനമായി കരുതുന്ന ഒന്നായിരുന്നു കൗദാശിക കർമ്മങ്ങളിൽ പുരുഷന്മാർക്ക് മാത്രം പങ്കാളിത്വം നൽകുകയെന്നത് .മുൻ മെത്രപ്പൊലീത്താമാർ ആ പാരമ്പര്യം നാളിതുവരെ കാത്തു സൂക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധരായിരുന്നു ,എന്നാൽ സഭയിൽ ദീർഘ വർഷങ്ങളായി ഉയർന്ന കേൾക്കുന്ന , നോർത്ത് അമേരിക്കൻ ഭദ്രാസനം ഊർജിം പകർന്നു നൽകിയ, ഒന്നായിരുന്നു കൗദാശിക കർമ്മങ്ങളിൽ 'സ്ത്രീകൾക്ക് പ്രാതിനിധ്യം'ലഭിക്കണമെന്നത് . ഒടുവിൽ നിയമാനുസ്രതമായി സഭയുടെ പാരമ്പര്യങ്ങളും,കീഴ്വഴക്കങ്ങളും മാറ്റിവെച്ചു മെത്രാപ്പൊലീത്ത അനുമതി നല്‍കിയതോടെ ഈ ആവശ്യത്തിന്റെ ആദ്യ കടമ്പ വിജയകരമായി പൂർത്തീകരിക്കപ്പെട്ടു
സെപ്റ്റംബർ ആദ്യവാരം തിരുവല്ലായിൽ ചേർന്ന സഭ പ്രതിനിധി മണ്ഡലം മദ്ബഹായിൽ നടത്തപെടുന്നതുൾപ്പെടെ വിവിധ കൗദാശിക കർമ്മങ്ങളിൽ പുരോഹിതരെ സഹായിക്കുന്നതിന് പുരുഷന്മാർക്ക് മാത്രമായി ഇതുവരെ നൽകിയിരുന്ന ശുശ്രുഷകൻ(കപ്യാർ) എന്ന പദവി സ്ത്രീകൾക്കും നൽകുന്നതിന് ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് തീരുമാനിക്കുകയും എല്ലാ മാനദണ്ഡങ്ങളും യഥാവിധി പാലിച്ചു ഭരണഘടന ഭേദഗതി നടത്തി ഒടുവിൽ മാർത്തോമ്മാ മെത്രാപ്പൊലീത്തായുടെ കയ്യൊപ്പ് ലഭിക്കുകയും ചെയ്തത് സഭയുടെ ചരിത്രത്താളുകളിൽ തങ്കലിപികളിൽ എഴുതിചേർക്കപ്പെട്ടു കഴിഞ്ഞു.
പ്രതിബന്ധങ്ങളെ അവഗണിച്ചും സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെട്ടവരെ ചേർത്ത് നിർത്തുന്നതിനും, എല്ലാ മനുഷ്യരും ദൈവീക സൃഷ്ഠികളാണെന്നും, മുന്നിൽ നിൽക്കുന്ന സഹോദരന്റെ മുഖത്തു ക്രീസ്തുവിന്റെ മുഖം ദർശിക്കുവാൻ കഴിയണമെന്നും വിശ്വസിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് അഭിവന്ദ്യ തിരുമേനി.കാലഘട്ടത്തിനനുശ്രതമായി മാറ്റങ്ങൾക്ക് വേണ്ടിഎക്കാലത്തും ധീരതയോടെ നിലകൊണ്ടിരുന്ന തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ ഈ തീരുമാനം സഭയിൽ ഒരു യാഗാശ്വത്തെ അഴിച്ചുവിട്ട പ്രതീതിയാണ് ഉളവാക്കിയിരിക്കുന്നതു.
കാലം ചെയ്ത ജോസഫ് മാർത്തോമ ഡാളസ്സിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് സംഘടിപ്പിച്ച ഒരു വീഡിയോ അഭിമുഖത്തിൽ വളരെ ദീർഘവീക്ഷണത്തോടെ നടത്തിയ ഒരു പ്രവചനത്തിന്റെ പൂർത്തീകരണത്തിലേക്കാണോ പുതിയ തീരുമാനം വിരൽ ചൂണ്ടുന്നതെന്ന യാഥാർഥ്യത്തെ ഞെട്ടലോടെയാണ് സഭാജനങ്ങൾ ശ്രവിച്ചത് .(യൂട്യൂബ് ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു(https://www.youtube.com/watch?v=Pz6Lq6ro39I) .എപ്പിസ്കോപ്പൽ ചർച് ഉൾപ്പടെ വിവിധ സഭാവിഭാഗങ്ങൾ സ്ത്രീകൾക്ക് പട്ടത്വം നല്‍കുന്നതിനോട് മാർത്തോമാ സഭയുടെ നിലപാട് എന്താണെന്നുള്ള ചോദ്യത്തിന് വിശദീകരണം നൽകുകയായിരുന്നു ജോസഫ് മാർത്തോമ. അതെ സമയം സ്ത്രീകളെ പ്രത്യേക സ്ഥാനങ്ങളിൽ തളച്ചിട്ട് പുരുഷമേധാവിത്വം നില നിർത്താൻ ആഗ്രഹിച്ചിരുന്ന ചില യാഥാസ്ഥിതികരുടെയെങ്കിലും മുഖത്ത് ഏറ്റ കനത്ത പ്രഹരം കൂടിയാണ് തീരുമാനം.
തിയഡോഷ്യസ് മാർത്തോമ മെത്രാപൊലീത്ത-നോർത്തമേരിക്ക യൂറോപ്പ് ഭസദ്രാസനാധിപനായിരുന്നപ്പോൾ ഭദ്രാസനത്തിൽ പ്രൗഢഗംഭീരമായി ഭദ്രാസന രജത ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ദീർഘവീക്ഷണത്തോടെ പ്രാർത്ഥനാ നിരതനായി പാട്രിക് മിഷൻ ഉൾപ്പെടെയുള്ള നിരവധി പ്രൊജെക്ടുകൾക്കു രൂപം നൽകി ചരിത്രം രചിച്ചത് വളരെ ഏറെ ജനശ്രദ്ധ നേടിയിരുന്നു .
തെറ്റ് ചെയ്യുന്നവർ ആരായാലും ചൂണ്ടിക്കാണിച്ചാൽ വലിപ്പച്ചെറുപ്പ ഭേദമെന്യ ഉടൻ നടപടികൾ സ്വീകരിക്കുക എന്നത് തിരുമേനിയുടെ ഭരണ തന്ത്രജ്ഞതയുടെ ഭാഗമായിരുന്നു . പിന്നീട് യഥാവിധി അന്വേഷിച്ചു ' തെറ്റുകൾ ഉണ്ടെങ്കിൽ' അവരെ ബോധ്യപ്പെടുത്തി തിരികെ കൊണ്ടുവന്നിരുന്നുവെന്നതും സമീപ കാല സംഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നാൽ ഈ സമയത്തിനകം സാരമായി മാനസിക മുറിവുകൾ ഏറ്റ നിരപരാധികളും ഉൾപ്പെട്ടിരുന്നുവെന്നതും വിസ്മരിക്കാവുന്നതല്ല
.
സഭയുടെ ആത്മീകവും ഭുതീകവുമായ വളർച്ചക്ക് കൂടുതൽ എപ്പിസ്കൊപ്പാമാരുടെ സേവനം ലഭിക്കുന്നതിന് നാലു പുതിയ പട്ടക്കാരെ കണ്ടെത്തിമേല്പട്ടസ്ഥാനം നൽകുന്നതിന് പുതിയ മെത്രാപ്പൊലീത്തയുടെ നേത്ര്വത്വത്തിൽ തീവ്ര ശ്രെമങ്ങൾ നടന്നു വരുന്നു.
സഭയുടെ വിശ്വാസ ആചാരങ്ങളേയും മേലധ്യക്ഷ അധികാരത്തെയും സ്വയംഭരണാവകാത്തേയും പൂർണമായി അംഗീകരിക്കുന്നവരും തൃപ്തികരമായ ശാരീരാരോഗ്യവും വിശ്വാസ സ്ഥിരതയും ദൈവഭക്തിയും നല്ല നടത്തവും ഉത്തമ സ്വഭാവവും പക്വമതികളും ആയ പട്ടക്കാരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
എപ്പിസ്കോപ്പാ വിവാഹിതൻ ആയിരിക്കാം എന്ന് വിശുദ്ധ ബൈബിൾ അനുവദിച്ചിട്ടുണ്ടെങ്കിലും മലങ്കര മാർത്തോമ്മ സുറിയാനി സഭയിലെ എപ്പിസ്കൊപ്പാമാർ അവിവാഹിതർ ആയിരിക്കണമെന്ന പുരാതന കീഴ്നടപ്പ് പാലിച്ചു കൊണ്ടുപോകുന്നത് ആവശ്യമുള്ളതിനാൽ എപ്പിസ്കോപ്പൽ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെടുന്നവർ അ വിവാഹിതരായിരിക്കേണ്ടതാണെന്നു മെത്രപൊലീത്ത നിർദേശിച്ചിട്ടുണ്ട്.
കീഴ്വഴക്കങ്ങളും പാരമ്പര്യങ്ങളും മാറ്റിവെച്ചുകൊണ്ടു അത്മായ ശുശ്രുഷകരായി സ്ത്രീകളെ തിരഞ്ഞെടുക്കുന്നതിന് സഭ സ്വീകരിച്ച നിലപാടുകൾ ഇതിനു കടകവിരുദ്ധമല്ലേ എന്നു ചോദിക്കുന്നവർക്കു നൽകാവുന്ന ഏക മറുപടി ഘട്ടം ഘട്ടമായി മാർത്തോമാ സഭയിൽ പട്ടത്വ ശുശ്രുഷയിൽ വനിതകൾക്കും, മേല്പട്ടസ്ഥാനത്തേക്കു തിരഞ്ഞെടുക്കപെടുന്നതിന് വിവാഹിതരായ പട്ടക്കാർക്കും വിശുദ്ധ ബൈബിൾ സത്യങ്ങളുടെ വെളിച്ചത്തിൽ തിയഡോഷ്യസ് മാർത്തോമ മെത്രാപൊലീത്തയുടെ കാലഘട്ടത്തിൽ തന്നെ .അവസരം നൽകും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത് .വനിതകളെ അത്മായ ശുശ്രുഷക പദവിയിലേക്ക് കൈപിടിച്ചുയർത്തുവാൻ സഭയിലെ ഭൂരിപക്ഷ പട്ടക്കാരും ചുമതലപെട്ടവരും കാണിച്ച ആത്മാർത്ഥത മേൽ വിഷയങ്ങളിലും പ്രകടമാക്കും എന്നും പ്രതീക്ഷിക്കാം .
യോഗ്യരായ എപ്പിസ്കൊപ്പാമാരെ തിരഞ്ഞെടുക്കുന്നതിന് മാർത്തോമ്മാസഭയിലെ അംഗങ്ങൾക്കു ലഭിക്കുന്ന പദവിയും സുവര്‍ണാവസരവും ശരിയായി വിനിയോഗികേണ്ടത് ഓരോരുത്തരുടെയും കടമയും കടപാടുമാണ്.,മെത്രാപ്പൊലീത്തയുടെ പ്രവർത്തനങ്ങൾക്കു സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്നു പ്രാർത്ഥിക്കുകയും ,മെത്രാപ്പൊലീത്തയായി അവരോധിതനായ ശേഷം ആദ്യമായി ഡാളസ് (ഒക്ടോബര്‍ 12 നു ബുധനാഴ്ച )ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ഒരു മാസകാലം നീണ്ടുനിൽക്കുന്ന അഭിവന്ദ്യ തിരുമേനിയുടെ അമേരിക്കൻ സന്ദർശനം ഭദ്രാസനത്തിനു ആത്മീക ചൈതന്യവും,ഓജസ്സും നൽകട്ടെ എന്നു ആശംസിക്കുകയും ഡാലസിലേക് ഹാർദ്ദവമായി സ്വാഗതം ചെയുകയും ചെയ്യുന്നു.
https://www.youtube.com/watch?v=Pz6Lq6ro39I
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍