വത്തക്ക പ്രതിഷേധത്തിൽ പിന്തുണച്ചപ്പോൾ നേരിട്ടത് കടുത്ത ആക്രമണങ്ങൾ; ബിഗ്ബോസ് നൽകിയത് മികച്ച അവസരങ്ങളും; മതപരമായി ഹൗസിൽ പല മത്സാർത്ഥികളിൽ നിന്നും വേർതിരിവുകൾ നേരിട്ടപ്പോഴും പിന്നീട് ചങ്ങാത്തം; പേളിയും ശ്രീനിയും റൊമാൻസ് കാഴ്ചവച്ചത് പോലും ക്യാമറകളെ പേടിച്ച്; രണ്ടാം സീസണിൽ സപ്പോർട്ട് ജെസ്ലക്കും എലീനയ്ക്കും; ലൈംഗിക വികാരത്തെ പിടിച്ചു നിർത്തുന്നതാണ് ബിഗ്ബോസിൽ മെയിൻ; മനസ് തുറന്ന് ദിയസന
എം എസ് ശംഭു
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, ബിഗ്ബോസ് മത്സരാർത്ഥി, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ പ്രേക്ഷകർക്ക് സുപരിചിതയാണ് ദിയസന. ഏഷ്യാനെറ്റിന്റെ ബിഗ്ബോസ് ഷോയിലുടെ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ്. മലയാളഴം ബിഗ്ബോസ് ഷോയിൽ മികച്ച ഗെയിം പ്ലാനോട് കൂടിയാണ് ദിയസന അവസാനനാളുകൾ വരെ പിടിച്ചുനിന്നത്. ബിഗ്ബോസ് ഹൗസിലെ ഇവരുടെ സൗഹൃദം പിന്നീട് ഹൗസിന് പുറത്തും നിറഞ്ഞു നിന്നു. ഇപ്പോൾ ബിഗ്ബോസ് ഒന്നാം സീസണിന്റെ അനുഭവങ്ങളെ കുറിച്ചും രണ്ടാം സീസണിലെ മത്സാർത്ഥികളെ കുറിച്ചും ദിയസന മലയാളി ലൈഫിനോട് മനസ് തുറക്കുകയാണ്.
സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് ബിഗ്ബോസ് ഷോയിലേക്ക്? മാറ്റം എങ്ങനെ?
സാമഹൂഹിക പ്രവർത്തന രംഗത്ത് നിന്നാണ് ബിഗ്ബോസ് ഷോയിലേക്ക് ഞാൻ രംഗപ്രവേശനം ചെയ്യുന്നത്. എട്ട് വർഷമായി ജീവിതത്തിന്റെ കഷ്ടപ്പാടും പ്രാരാബ്ധങ്ങളും നേരിട്ടിട്ടുണ്ട്, കുടുംബപരമായി പല പ്രശ്നങ്ങളും നേരിട്ട ആളാണ് ഞാൻ. മറ്റുള്ളവരെ സഹായിച്ചാണ് ഞാൻ സാഹൂഹികജീവിതം തുടക്കമിട്ടത്. ബിഗ്ബോസ് എനിക്ക് വച്ചു നീട്ടിയത് വലിയ അവസരമായിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങിലും ട്രാൻസ്ജെൻഡർ എൽ.ജി.ബി.ടി കമ്മ്യൂണിറ്റികളുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടാണ് സാമൂഹിക രംഗത്ത് സജീവമാകുന്നത്. അവർക്കിടയിൽ നടന്ന് അവരിൽ ഒരാളായി മാറാനാണ് ഞാൻ പലപ്പോഴും ശ്രമിച്ചത്. കുറേ സമരങ്ങളിൽ ഉത്തരവാദിത്ത പൂർവം ഇടപെട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. അത്തരം പ്രവർത്തനങ്ങൾ തന്നെയായിരിക്കാം ഈ പ്ലാറ്റ് ഫോമിലേക്ക് എന്നേ എത്തിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കുന്നത്.
ബിഗ്ബോസ് ഒന്ന് രണ്ട് സീസണുകൾ വിലയിരുത്തുമ്പോൾ?
കഴിഞ്ഞ ബിഗ്ബോസ് പ്ലാറ്റ് ഫോമിൽ എല്ലാവരും അവരവരുടേതായിട്ടുള്ള മേഖലകളിൽ വ്യത്യസ്ത കഴിവ് തെളിയിച്ച് കടന്ന് വന്നവരാണ്. എന്നാൽ ഇത്തവണത്തെ സീസണിന്റെ പ്രൊഫൈൽ പരിശോധിച്ചാൽ തന്നെ അറിയാം മത്സരാർത്ഥികൾ എത്രത്തോളമുണ്ടെന്ന്. വ്യക്തിത്വത്തിന് അപ്പുറം അവർ മുഖ്യധാരയിൽ നിന്ന് സമൂഹത്തിനായി എന്ത് ചെയ്തു എന്നത് പരിശോധിക്കേണ്ടത് തന്നെയാണ്. എല്ലാവരേയും പറയുന്നില്ല. കുറച്ചുപേരുടെ പ്രൊഫയിൽ ഒഴിച്ചുള്ള കാര്യമാണ് ഞാൻ പറയുന്നത്.
അത്യാവശ്യം കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ളതും ആളുകളുടെ പൊതുബോധത്തെ പറ്റിയും ധാരണ പുലർത്തി ആളുകളെ വ്യക്തിഹത്യ ചെയ്യാതെ എല്ലാവരുമായി പുലർത്തിയ ബന്ധം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. ബിഗ്ബോസിന് പുറത്തേക്ക് ഇറങ്ങിയപ്പോഴും ഞങ്ങളുടെ ഐക്യവും ഒത്തൊരുമയും അങ്ങനെ തന്നെയായിരുന്നു. ബിഗ്ബോസ് ഒന്നാം സീസണിന്റെ പ്രത്യേകത തന്നെ എല്ലാവരും ജനുവിനായിരുന്നു. ആർക്കിടയിലും ഒരു ഫേക്ക് അറ്റംപ്റ്റ് കണ്ടു എന്ന് പറയാൻ കഴിയില്ലായിരുന്നു. ബിഗ്ബോസ് സീസൺ ഒന്നാം സീസണിലെ ഒരു മത്സാർത്ഥിയെ കുറിച്ച് പോലും പുറത്ത് അത്തരത്തിൽ ഒരു അനുഭവമില്ല.
എന്നാൽ രണ്ടാം സീസണിന്റെ അവസ്ഥ അങ്ങനെയല്ല. ഗെയിം കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് മനസിലാകുന്നുണ്ട്. ഫേക്ക് കളിക്കാൻ വന്നവർ ഏതെന്നും ജനുവിൻ ആരൊക്കെയെന്നും. മത്സരാർത്ഥികളുടെ സ്വഭാവം വച്ച് എനിക്ക് വ്യക്തിപരമായി ഈ സീസണിൽ ഇഷ്ടപ്പെട്ടത് എലീനയെയാണ്. എന്റെ അടുത്ത അനിയത്തി കുട്ടിയെ പോലെയാണ് അവൾ. അതുപോലെ തന്നെയാണ് എനിക്ക് ജെസ്ലയും. ഇവരെ രണ്ടുപേരേയും എനിക്ക് കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണം ഇവർ കുറച്ച് കൂടി റിയലാണ്. ഇവരൊക്കെ തങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കൂടിയും രണ്ടുപേരും റിയലാണെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഫുക്രു എന്ന മത്സരാർത്ഥിയും വ്യക്തിപരമായി അതുപോലെ തന്നെയാണ്. ഞാൻ പുറത്ത് എന്താണോ കണ്ടത് അത് തന്നെയാണ് അവൻ ബിഗ്ബോസിനകത്ത്.
മതപരമായ വേർതിരിവ് ഹൗസിൽ ചിലർ പുലർത്തി
ബിഗ്ബോസ് ഹൗസിൽ നല്ലതും ചീത്തയുമായ പല അനുഭവങ്ങളും ഹൗസിൽ നേരിട്ടിട്ടുണ്ട്, റിലീജയൻ ബേസായി ചില മത്സാർത്ഥികളിൽ നിന്ന് മോശം അനുഭവം നേരിട്ടിട്ടുണ്ട്. അത് ഹൗസിന് പുറത്തെത്തിയപ്പോൾ പ്രേക്ഷകർ തന്നെ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. പക്ഷേ അതിന് ശേഷം തെറ്റുകകൾ തിരുത്തി നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടു പോയത്. ഒരു തെറ്റ് സംഭവിച്ച് കഴിഞ്ഞാൽ തിരുത്തുക എന്നതല്ലെ ഏറ്റവും വലിയ കാര്യം. അത്തരത്തിലുള്ള അനുഭവങ്ങളുടെ പ്രശ്നങ്ങൾ എനിക്കുണ്ടായിട്ടുണ്ടായിരുന്നു. അതൊക്കെ പരിഹരിച്ചാണ് പിന്നീട് മുന്നോട്ട് പോയത്.
ഇനി നല്ല അനുഭവങ്ങളിൽ മറക്കാൻ കഴിയാത്ത അനുഭവമാണ് സാബുചേട്ടൻ ഹൗസില് വച്ച് നടത്തിയ പ്രാങ്ക്. ശരിക്കും ഹൗസിൽ ഞാൻ അത്രയൊന്നുമല്ല കാണിച്ചത്. അതിൽ പലതും ടെലികാസ്റ്റ് ചെയ്തിട്ടില്ല. അത്രയ്ക്ക് ഞാൻ ക്ഷൂഭിതയായിരുന്നു. മറക്കാൻ കഴിയാത്ത സംഭവമാണ് ബിഗ്ബോസ് ഹൗസിൽ എന്നും എനിക്കത്. അത്രയേറെ സ്നേഹിച്ചിരുന്ന ഒരാൾ പെട്ടന്ന് പ്രാങ്ക് തരിക എന്നത് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴായിരിക്കാം ജനങ്ങൾക്ക് മനസിലായത് എന്നെ പറ്റിക്കാൻ വളരെ എളുപ്പമാണെന്ന്. ആ സംഭവത്തിന് ശേഷമാണ് ആളുകൾക്ക് എന്നേ കുറിച്ച് ധാരണ വന്നത്.എന്റെ യഥാർത്ഥ സ്വഭാവത്തെ വെളിയിലെടുപ്പിക്കാനാണ് അന്ന് സാബുചേട്ടൻ ശ്രമിച്ചതെന്നാണ് എനിക്ക് തോന്നുന്നത്.
പ്രണയം സെക്സ്, വികാരങ്ങളെ എങ്ങനെ ബിഗ്ബോസിൽ തരണം ചെയ്തു?
എല്ലാർക്കും ഹൗസിൽ അത്തരം ഫീലിങ്സുണ്ടായിരുന്നു. പ്രേത്യേകിച്ച് ആരേയും എടുത്ത് പറയാനൊന്നും ആഗ്രഹിക്കുന്നില്ല. ഇത്തരം വികാരങ്ങളെ തരണം ചെയ്ത് നിർത്തുക എന്നതായിരുന്നു യഥാർത്ഥ ഗെയിം.പേളി ശ്രീനി പ്രണയത്തിൽ, അവരുടെ റൊമാൻസൊക്കെ വർക്കൗട്ട് ചെയ്യാൻ സാധിച്ചെങ്കിൽ പോലും ക്യാമറ പലപ്പോഴും വില്ലനായി.ആ റൊമാൻസൊക്കെ ആരെങ്കിലും കാണുന്നുണ്ടോ, ക്യാമറയുണ്ടോ എന്നൊക്കെ പേടിച്ചാണ് പലപ്പോഴും അവർക്ക് ഹൗസിൽ നിൽക്കേണ്ടി വന്നത്. സ്നേഹം ഇഷ്ടം എന്നിങ്ങനെയൊക്കെ പലതരം വികാരങ്ങളുണ്ടല്ലോ. ഭർത്താവുള്ളവരും പുറത്ത് ബോയ്ഫ്രണ്ട് ഉള്ളവരുമെല്ലാം ഹൗസിലുണ്ടായിരുന്നല്ലോ. പലർക്കും പരിമിതികളുണ്ടായിരുന്നു.
ദിയസന വ്യക്തിജീവിതം കുടുംബം?
ഉമ്മ, മകൻ, വാപ്പ അടങ്ങുന്ന കുടുംബമാണ് എന്റേത്. എന്റെ ഭർത്താവുമായി വിവാഹബന്ധം വേർപിരിഞ്ഞാണ് ജീവിക്കുന്നത്. വളരെ ചെറുപ്പത്തിലെ തന്നെ എന്റെ വിവാഹം കഴിഞ്ഞു. എന്റെ ജീവിത്തതിൽ ഏറ്റവും ക്ലോസ് എ്ന്റെ മകൻ തന്നെയാണ്. നല്ലൊരു സ്പോർട്സ് പ്ലയറാണ് അവൻ, നല്ല രീതിയിൽ പാട്ട് പാടും.അവന് വേണ്ടിയാണ് ജീവിക്കുന്നത് പോലും. എന്റെ കുടുംബമാണ് എനിക്ക് എല്ലാം,. എനിക്ക് നേകെ വരുന്ന ആക്രമങ്ങൾ സഹിക്കാം. പക്ഷേ എന്റെ കുടുംബത്തിന് നേർക്കാകുമ്പോൾ ഭയം തോന്നാറാണ്്.ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അവൻ ഞയാറാഴ്ചകളിലൊക്കെ റൂമിലേക്ക് വരാറുണ്ട്.
വത്തക്ക സമരത്തെ പിന്തുണച്ചപ്പോൾ സോഷ്യൽ മീഡിയയുടെ ആക്രമണം?
വത്തക്ക പ്രതിഷേധം നടത്തിയ എന്റെ സുഹൃത്ത് രഹ്ന ഫാത്തിമയാണ്. ഞാനാണ് അവളുടെ ഫോട്ടോ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തത്. ശരീരത്തിന്റെ രാഷ്ട്രീയം ശക്തമായി പങ്കുവച്ച ഒരാളായിരുന്നു. രഹ്നയെ മോഡലാക്കി ഫേസ്ബുക്കിൽ പോസ്റ്റിടുകയാണ് ചെയ്തത്. ഒരു മിനിട്ടിനുള്ളിൽ 2000 ലൈക്ക് വരെ ലഭിച്ചിരുന്നു. പക്ഷേ ആ ചിത്രം ഫേസ്ബുക്ക് പിൻവിച്ചപ്പോൾ ഭയങ്കര സങ്കടം തോന്നി.
ട്രാൻസ്ജെൻഡർ വിഭാഗത്തിന് വേണ്ടിയുള്ള ഇടപെടൽ?
വളരെ സന്തോഷത്തോട് കൂടിയാണ് ഞാൻ ട്രാൻസ് ജെൻഡർ കമ്യൂണിറ്റിക്ക് വേണ്ടി ഇടപെടൽ നടത്തുന്നത്. അതിന്റെ പേരിൽ പല ആക്രമങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ എന്ത് തന്നെയാണെങ്കിലും ഏത് പാതിരാത്രിയിൽ വിളിച്ചാലും അവരുടെ അടുത്തേക്ക് ഓടിയെത്താൻ കഴിയും എന്നതാണ് എന്നെ സന്തോഷപ്പെടുത്താറുള്ളത്. അവർ എന്നെ അവരിലൊരാളായി ചേർത്ത് നിർത്തുന്നതും അത്യധികം സന്തോഷം നൽകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ പത്ത് പേർ നല്ല ്അഭിപ്രായം പറയുമ്പോഴാണ് നമുക്കും സന്തോഷം ലഭിക്കുന്നത്.
Stories you may Like
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- സർക്കാർ പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട ഡോ. സാബു തോമസിന്റെ കഥ
- എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും
- പ്രണയം വെളിപ്പെടുത്തി ദിയ കൃഷ്ണ
- ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് സാബു എം ജേക്കബ്; കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്