ശൂന്യമായ കരങ്ങളോടെ ബ്രിട്ടനിലെത്തിയ ഇന്ത്യാക്കാരൻ കെട്ടിപ്പടുത്തത് ശതകോടികളുടെ പെട്രോൾ പമ്പ് ബിസിനസ്സ്; ബ്രിട്ടനിൽ 5900 ബ്രാഞ്ചുകളിലായി പട്രർന്ന പെട്രോൾ പമ്പ് ആദ്യം തുടങ്ങുന്നത് ബറിയിൽ; വാൾമാർട്ടിൽ നിന്നും അസ്ഡവാങ്ങാൻ രംഗത്തുള്ളവരിൽ പ്രമുഖർ ആ പഴയ ഇന്ത്യാക്കാരന്റെ അൻപത് തികയാത്ത രണ്ടുമക്കൾ
മറുനാടൻ ഡെസ്ക്
ലണ്ടൻ: സിനിമ-സഹിത്യ മേഖലകളിൽ എന്നും പ്രിയപ്പെട്ട വിഷയമായിരുന്നു കുപ്പത്തൊട്ടിയിൽ നിന്നും കൊട്ടാരത്തിലേക്കുള്ള യാത്രകൾ. അതിഭാവുകത്വത്തോടെ, ആസ്വാദകരെ ഏരെ ആകർഷിച്ചിരുന്ന അത്തരത്തിലുള്ള പല കഥകളേയും വെല്ലുന്ന ട്വിസ്റ്റുകളും അവിചാരിത സംഭവവികാസങ്ങളും നിറഞ്ഞതാണ് ബ്രിട്ടനിലെ, ഇന്ത്യൻ വംശജരായ ഈ ശതകോടീശ്വരന്മാരുടെ ജീവിതകഥ. വാൾമാർട്ടിൽ നിന്നും അസ്ഡ വാങ്ങാൻ ഒരുങ്ങുന്നതോടെയാണ് ഇവരുടെ അസാധാരണ ജീവിതകഥ പുറം ലോകം അറിയുന്നത്.
ഗുജറാത്തിൽ നിന്നും ബ്രിട്ടനിലേക്ക് 1970 കളിൽ കുടിയേറിയവരാണ് മൊഹ്സിൻ ഇസ്സയുടെയും സുബേർ ഇസ്സയുടേയും മാതാപിതാക്കൾ. ബ്ലാക്ക്ബേണിലായിരുന്നു ഇരുവരുടേയും ജനനം. അവരുടെ മാതാപിതാക്കൾക്ക് ബ്ലാക്ക്ബേണിൽ ഉണ്ടായിരുന്ന ഒരു പെട്രോൾ പമ്പിൽ പെട്രോൾ വിറ്റുകൊണ്ടായിരുന്നു ഇരുവരും ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്. പെട്രോൾ വിൽപന കുറഞ്ഞുവരുന്ന കാലം. വർദ്ധിപ്പിച്ച ഇന്ധന നികുതി, ആകെ ലഭിക്കുന്ന നേരിയ ലാഭത്തെ പോലും കാര്യമായി കുറയ്ക്കുന്ന കാലം അത്തരമൊരു കാലഘട്ടത്തിലാണ് പെട്രോൾ വില്പന രംഗത്തിൽ തന്നെ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഇസ്സ സഹോദരന്മാർ തങ്ങളുടെ കഴിവ് തെളിയിക്കുന്നത്.
അക്കാലത്ത് ചില പെട്രോൾ പമ്പുകളിൽ ഉപഭോക്താക്കൾക്ക്, സാൻഡ്വിച്ചുകളും, മധുരപലഹാരങ്ങളും മറ്റും ലഭ്യമാക്കിയിരുന്നു. ഇതിന് പെട്രോൾ പമ്പുകളുടെ ബിസിനസ്സ് വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ഇസ്സാ സഹോദരങ്ങൾ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവായിരുന്നു അവരുടെ ജീവിതത്തിലെ വഴിത്തിരിവും. അന്നത്തെ സുപ്രധാന ബ്രാൻഡുകളായ സ്റ്റാർബക്ക്സ്, സബ്വേ, കെ എഫ് സി എന്നിവരുടെ ഫ്രാഞ്ചൈസി കരസ്ഥമാക്കി. അതിനു ശേഷമാണ്, നഷ്ടത്തിലോടുന്ന പെട്രോൾ പമ്പുകൾ വാങ്ങുവാൻ ആരംഭിക്കുന്നത്.
ഇന്ധനത്തോടൊപ്പം, യാത്രയ്ക്കിടയിൽ നല്ല ഭക്ഷണവും എന്നതായിരുന്നു തങ്ങളുടെ മുദ്രാവാക്യം എന്ന് പറയുന്ന ഈ സഹോദരങ്ങൾ ഇന്ന് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഫോർകോർട്ട് ഓപ്പറേറ്റർമാരായ യൂറോ ഗാരേജസിന്റെ ഉടമകളാണ്. 2019-ൽ ഏകദേശം 17.9 ബില്ല്യണായിരുന്നു അവരുടെ വരുമാനം. മാത്രമല്ല, ഇന്ന്, സബ്വേയുടെ യൂറോപ്പിലേ ഏറ്റവും വലിയ ഫ്രാഞ്ചൈസി കൂടിയാണ് ഇവർ. ഈ വർഷം 146 കെ എഫ് സി സ്റ്റോറുകളാണ് ഇവർ വാങ്ങിയത്.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി 5,900 ബ്രാഞ്ചുകളുള്ള പെട്രോൾ വിതരണ ശൃംഖലയുടെ ഉടമകളായ ഇവർ ഇന്ന് 44,000 ആളുകൾ ജോലിചെയ്യുന്ന 9 ബില്ല്യൺ പൗണ്ടിന്റെ ടേൺഓവർ ഉള്ള ഒരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമകളാണ്. 25 മില്ല്യൺ പൗണ്ട് വിലയുള്ള കെൻസിങ്ടൺ ടൗൺ ഹൗസും ഒരു പ്രൈവറ്റ് ജറ്റും ഉൾപ്പടെ ഇന്ന് ഇവരുടെ ആസ്തി 3.56 ബില്ല്യൺ പൗണ്ടാണ്.ഏറ്റവും രസകരമായ കാര്യം ഇവരുടെ സ്വകാര്യ ജറ്റ് വിമാനം ബ്ലാക്ക്പൂൾ വിമാനത്താവളത്തിൽ ഡൊണാൾഡ് ട്രംപിന്റെ സ്വകാര്യ ഹെലികോപ്റ്ററിനൊപ്പമാണ് പാർക്ക് ചെയ്തിരിക്കുന്നത് എന്നതാണ്.
തങ്ങൾ ബിസിനസ്സ് ആരംഭിക്കുന്ന കാലത്ത്, ഈ മേഖലയിലെ പ്രമുഖരെല്ലാം ഈ രംഗത്തുനിന്നും പിൻവാങ്ങാൻ തുടങ്ങിയിരുന്നു എന്ന് പറയുന്ന ഈ സഹോദരങ്ങൾ, കിട്ടിയ അവസരങ്ങൾ ഒന്നും തന്നെ പാഴാക്കിയില്ല എന്നതാണ് അവരുടെ വിജയരഹസ്യം. 2015-ൽ വി ബൈ അനി കാർ, ഡേവിഡ് ലോയ്ഡ്സ് ജിംസ് എന്നിവയുടെ ഉടമകളായ ടി ഡി ആർ കാപ്പിറ്റൽ ഇവരുടെ ഇ ജി ഗ്രൂപ്പിന്റെ 50% ഓഹരികൾ വാങ്ങി. ബാക്കി ഓഹരികൾ ഇന്നും ഇസ്സാ സഹോദരന്മാരുടെ കൈയിലാണ്.
ഒമ്പത് രാജ്യങ്ങളിലായി 5,500 പെട്രോൾ പമ്പുകൾ അവർ സ്വപ്നം പോലും കണ്ടിരുന്നില്ല എന്നാണ് ഇ ജി ഗ്രൂപ്പിലെ സീനിയർ എക്സിക്യുട്ടീവ് ആയ ഇല്യാസ് മുൻഷി പറയുന്നത്. 20 പെട്രോൾ പമ്പുകൾ കൊണ്ട് അവർ സംതൃപ്തരാകുമായിരുന്നു.ഇത്രയൊക്കെ വളർന്നിട്ടും ജനിച്ച്, ജീവിത്ത ബ്ലാക്ക്ബേൺ വിട്ടൊരു കളിയെപ്പറ്റി ഈ സഹോദരന്മാർക്ക് ചിന്തിക്കാൻ പോലുമാകുന്നില്ല. ലണ്ടൻ, മാഞ്ചസ്റ്റർ പോലുള്ള വൻനഗരങ്ങളിലേക്ക് ബിസിനസ്സ് ആസ്ഥാനം മാറ്റുന്നതിനെ കുറിച്ചു പറയുന്നവരോട് ഇവർക്ക് പറയാനുള്ളത് ബ്ലാക്ക്ബേണിലെ അന്തരീക്ഷവും ജീവിത സാഹചര്യവും വളരെ നല്ലതാണെന്ന് മാത്രമാണ്.
വരുമാനത്തിന്റെ 2.5% ഇസ്സാ ഫൗണ്ടേഷൻ വഴി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുണ്ട് ഈ സഹോദരങ്ങൾ. ഇതിൽ ആശുപത്രികൾക്കുള്ള ധനസഹായം അതുപോലെ ലങ്കാഷയറിലെ കുട്ടികൾക്കുള്ള സൗജന്യ പ്രാതൽ എന്നിവ ഉൾപ്പെടും. ഏതായാലും, ഇപ്പോൾ അസ്ഡ എന്ന സൂപ്പർമാർക്കറ്റ് ഭീമനെ അമേരിക്കൻ ഉടമകളിൽ നിന്നും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ ഏറെ മുന്നിലാണ് ഈ സഹോദരങ്ങൾ. 6.5 ബില്ല്യൺ പൗണ്ടാണ് ഈ സൂപ്പർമാർക്കറ്റിന് പ്രതീക്ഷിക്കുന്ന മൂല്യം.
അമേരിക്കയിൽ ആമസോണിനെതിരെയുള്ള മത്സരത്തിൽ കൂടുതൽ ശക്തിപ്രാപിക്കുന്നതിനായാണ് വാൾമാർട്ട് അസ്ഡയിലെ തങ്ങളുടെ ഓഹരികളിൽ ഭൂരിഭാഗവും വിൽക്കാൻ തീരുമാനിച്ചത്. ഇസ്സാ സഹോദരങ്ങളുടെ ബിസിനസ്സ് നൈപുണ്യം മനസ്സിലാക്കിയ വാൾമാർട്ട് അവരിലൂടെ അസ്ഡയ്ക്ക് ബ്രിട്ടനിൽ നല്ലൊരു ഭാവി കാണുന്നു എന്നാണ് ലഭിക്കുന്ന വിവരം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍