എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള യൂണിയനും യുഡിഎസ്എഫ് പ്രതിനിധികളും തമ്മിൽ മുട്ടൻ പോര്; കോഴിക്കോട് ഉൾപ്പെടുന്ന ബി സോണിലും വയനാട് ഉൾപ്പെടുന്ന എഫ് സോണിലും ഇക്കുറി മത്സരങ്ങൾ നടക്കുമോ എന്നുപോലും ഉറപ്പില്ല; കൊടുവള്ളിയിലെ കോളേജിൽ യൂണിയൻ വിലക്കിയപ്പോൾ വയനാട്ടിലെ കോളേജിൽ ഉടക്കുമായി മാനേജ്മെന്റ്; രാഷ്ട്രീയ വടംവലിയിൽ നിറംകെട്ട് കാലിക്കറ്റ് യൂണി. കലോത്സവങ്ങൾ
ജാസിം മൊയ്തീൻ
കോഴിക്കോട്: കാലിക്കറ്റ് യൂണിവഴ്സിറ്റിയുടെ വിവിധ സോണൽ കോലത്സവവങ്ങൾക്ക് വിവിധയിടങ്ങളിൽ രണ്ട് ദിവസത്തിനകം തുടക്കമാകും. പാലക്കാട് ജില്ല ഡി സോൺ, മലപ്പുറം ജില്ലയുൾപെടുന്ന സി സോൺ കലോത്സവങ്ങൾ തർക്കങ്ങൾക്കിടയില്ലാതെ ഏതാണ്ട് നടത്താൻ ഇക്കുറി സാധിക്കുമെങ്കിലും കോഴിക്കോട് ജില്ലയുൾപെടുന്ന ബി സോണും, വയനാട് ജില്ലയുൾപെടുന്ന എഫ് സോൺ കലോത്സവവും ഇക്കുറി വിദ്യാർത്ഥി സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെ വടംവലിയിലും വീതംവെക്കലിലും നിറം മങ്ങുമെന്ന് ഉറപ്പായി.
കഴിഞ്ഞ കാലങ്ങളിൽ യൂണിവേഴ്സിറ്റി യൂണിയനിലെ ജില്ലാ പ്രതിനിധകളായിരുന്നു സാധാരണ രീതിയിൽ സോണൽ കലോത്സവങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഇക്കുറി യൂണിവേഴ്സിറ്റി യൂണിയൻ നേരിട്ട് ജില്ലാ പ്രതിനിധികൾക്ക് യാതൊരു പങ്കുമില്ലാത്ത രീതിയിലാണ് കലോത്സവങ്ങൾ തീരുമാനിച്ചത്. ഇതാണ് പ്രശനങ്ങൾക്ക് വഴിവെക്കുന്നതും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ യൂണിയൻ ഭരണം കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ രണ്ട് വർഷമായി എസ് എഫ് ഐക്ക് ലഭിക്കുന്നത്. കഴിഞ്ഞ വർഷം മലപ്പുറം, കോഴിക്കോട് ജില്ലാ റെപ്പുകൾ യുഡിഎസ്ഫിന് ലഭിച്ചിരുന്നെങ്കിലും ഇപ്രാവശ്യം കോഴിക്കോട് ജില്ലാസീറ്റ് മാത്രമാണ് യുഡിഎസ്എഫിന് ലഭിച്ചത്.
അതുകൊണ്ടുതന്നെ കഴിഞ്ഞ കാലങ്ങളിലെന്ന പോലെ ഇപ്രാവശ്യവും കോഴിക്കോട് ജില്ലയുൾപ്പെടുന്ന ബി സോൺ കലോത്സവം നടത്താൻ കോഴിക്കോട് ജില്ലാ പ്രതിനിധിയായ യുഡിഎസ്എഫിലെ നജ്മു സാഖിബ് വേദിയും തിയ്യതിയുമെല്ലാം വച്ച് യൂണിവേഴ്സിറ്റിയിലും യൂണിവേഴ്സറ്റി യൂണിയനിലും അവതരിപ്പിച്ചെങ്കിലും യൂണിവേഴ്സിറ്റി യൂണിയൻ ഇടപെട്ട് നജ്മുസാഖിബിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു.
നജ്മു സാഖിബ് വേദിയായി പറഞ്ഞ കൊടുവള്ളിയിലെ കോളേജിന് കലോത്സവം നടത്താനുള്ള സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് യൂണിവേഴ്സിറ്റി യൂണിയൻ എസ് എഫ് ഐക്ക് അപ്രമാദിത്വമുള്ള വടകര മടപ്പള്ളി കോളേജിലേക്ക് വേദി മാറ്റുകയും എംഎൽഎ സികെ നാണുവിനെ സംഘാടകസമിതി ചെയർമാനാക്കി പരിപാടി നിശ്ചയിക്കുകയുമായിരുന്നു.
നജ്മുസാഖിബ് നിർദ്ദേശിച്ച കൊടുവള്ളിയിലെ കോളേജിൽ എസ്എഫ്ഐക്ക് പ്രതിനിധ്യമില്ലാത്തതാണ് വേദിമാറ്റാൻ കാരണമായതെന്നാരോപിച്ച് യുഡിഎസ്എഫ് അനുകൂല വിദ്യാർത്ഥികളും കോളേജുകളുമെല്ലാം കലോത്സവം ബഹിഷ്കരിച്ച് സമാന്തര സോണൽ കലോത്സവം നടത്താനുള്ള ശ്രമം തുടങ്ങി.
ഇതിനിടെയാണ് യൂണിവേഴ്സിറ്റി വിഷയത്തിൽ ഇടപെടുന്നത്. പിന്നീട് യൂണിയനെ മാറ്റി യൂണിവേഴ്സിറ്റി നേരിട്ട് കോലത്സവം നടത്താമെന്നുള്ള രീതിയിലാണ് കാര്യങ്ങൾ ഇപ്പോൾ മുന്നോട്ടുപോകുന്നത്. അതിനായി പ്രോ വൈസ് ചാൻസലർ ചെയർമാനായ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥിക്ഷേമ ഡീൻ പി.വി. വൽസരാജ് സമിതിയുടെ കൺവീനറും സിൻഡിക്കറ്റംഗങ്ങളായ കെ.കെ.ഹനീഫ, ശ്യാംപ്രസാദ് എന്നിവർ അംഗങ്ങളുമായ സമിതിയാണിപ്പോൾ കലോത്സവം നടത്തുന്നതിനായി രൂപീകരിച്ചിട്ടുള്ളത്.
വേദി മടപ്പള്ളി ഗവ. കോളജിൽ തന്നെയായിരിക്കും. സ്റ്റേജിതര ഇനങ്ങൾ അഞ്ച്, ആറ് തിയതികളിലും സ്റ്റേജിനങ്ങൾ ഏഴ്, എട്ട്, ഒമ്പത് തിയതികളിലും നടത്തും. സ്റ്റേജിതര ഇനങ്ങൾക്ക് നാളെ വൈകുന്നേരം അഞ്ച് വരെയും സ്റ്റേജിനങ്ങൾക്ക് അഞ്ചിന് വൈകുന്നേരം അഞ്ച് വരെയും രജിസ്ട്രേഷൻ നടത്താം. സംഘാടകസമിതി ജനറൽ കൺവീനറായ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം നജ്മു സാഖിബ് പ്രോഗ്രാം കമ്മറ്റിയുടെയും ജനറൽ കൺവീനറാകും.
പ്രിൻസിപ്പലോ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന അദ്ധ്യാപകനോ ചെയർമാനാകും. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, സിൻഡിക്കറ്റംഗങ്ങളായ പ്രഫ. ആർ. ബിന്ദു, കെ.കെ. ഹനീഫ, ശ്യാംപ്രസാദ്, യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ പി. സൂജ, സെക്രട്ടറി മുഹമ്മദലി ഷിഹാബ്, കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് മെംബർ നജ്മു സാഖിബ്, വിദ്യാർത്ഥിക്ഷേമ ഡീൻ പി.വി. വൽസരാജ് എന്നിവർ യോഗം ചേർന്നാണ് തീരമാനമെടുത്തത്.
അതേ സമയം വയനാട്ടിൽ പ്രശനം അൽപം കൂടി കടുത്ത തലത്തിലാണ്. ചരിത്രത്തിലാദ്യമായി മുസ്ലിംലീഗ് മാനേജ്മെന്റിന്റെ കീഴിലുള്ള വയനാട് മുട്ടിൽ ഓർഫേനേജ്് കോളേജിൽ ഇക്കുറി എസ്എഫ്ഐക്ക് യൂണിയൻ ഭരണം കിട്ടിയത് മുതലുള്ള പ്രചരണമായിരുന്നു ഇക്കൊല്ലത്തെ എഫ് സോൺ കലോത്സവം ഇവിടെ വെച്ച് നടത്തുമെന്നത്. എന്നാൽ കലോത്സവത്തിന് വേദി അനുവദിക്കണമെന്ന് കാണിച്ച് യൂണിവേഴ്സിറ്റി യൂണിയൻ നൽകിയ കത്ത് നിരസിച്ച കോളേജ് മാനേജ്മെന്റ് കലോത്സവം ഇവിടെ നടത്താൻ അനുവദിക്കില്ലെന്ന് മറുപടിയും നൽകി.
ഇതിനായി കോളേജ് കാരണം പറഞ്ഞത് കോളേജിൽ ഇത്രയും വിദ്യാർത്ഥികൾ വന്നാൽ പ്രാഥമികാവശ്യം നിറേവറ്റാനുള്ള ടോയ്ലറ്റ് സൗകര്യങ്ങൾ കുറവാണെന്നായിരുന്നു. എന്നാൽ എസ്എഫ്ഐക്ക് പ്രാധിനിധ്യം ലഭിക്കുമെന്നതിനാൽ മുസ്ലിംലീഗ് മാനേജ്മെന്റ് പ്രൻസിപ്പലിനെകൊണ്ട് ഇത്തരത്തിൽ മറുപടി നൽകിച്ചതാണെന്നാരോപിച്ച് എസ്എഫ്ഐ കോള്ജിലേക്ക് മാർച്ച് നടത്തി.
ടോയ്ലറ്റ് അപര്യാപ്തത പരിഹരിക്കാനായി കോളേജിൽ ടോയ്ലറ്റുകളുണ്ടായക്കാനാണെന്ന് പറഞ്ഞ അങ്ങാടിയിൽ പിരിവും ഉണ്ടായി. ഏതായാലും വേദി കിട്ടാതെ അനിശ്ചിതത്ത്വത്തിലായ എഫ് സോൺ കോലോത്സവവും ഇവരുടെ രാഷ്ട്രീയ വടംവലികളാൽ നിറം മങ്ങിയതാകുമെന്ന് തന്നെയാണ് വിലയിരുത്തൽ.
അതിനിടെയിലും മലപ്പുറം ജില്ലയുൾപ്പെടുന്ന സി സോൺ കലോത്സവത്തിന് ഫെബ്രുവരി 4ന് മഞ്ചേരി എൻ എസ് എസ് കോളേജിൽ തുടക്കമാകും. തൃശൂർ ജില്ലയുൾപ്പെടുന്ന ഡി സോൺ കലോത്സവം ചാലക്കുടി പനമ്പള്ളി മെമോറിയൽ കോളേജിൽ ഭംഗിയായി പൂർത്തിയായി. ഇതെല്ലാം കഴിഞ്ഞ് വേണം ഇനി ഇന്റർ സോൺ കലോത്സവം നടത്താൻ. അതിനുള്ള വേദിയും തിയ്യതിയും ഇതുവരെ തീരുമാനമായിട്ടുമില്ല.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍