കരിഞ്ചന്ത ഇല്ലാതായോ? സാധനങ്ങളുടെ വില കുറഞ്ഞോ? തോമസ് ഐസക്കിന്റെ ആവേശം എവിടെ വരെയായി? ജിഎസ്ടി നടപ്പിലാക്കി രണ്ട് മാസം കഴിഞ്ഞപ്പോൾ എന്താണ് അനുഭവം? ഡോ. കെ വി വേലായുധൻ എഴുതുന്നു
ഇന്ത്യയിലാകെ, ചരക്കുസേവന നികുതി (ജി.എസ്.ടി.) 2017 ജൂലൈ മാസം ഒന്നാം തീയതി മുതൽ നിലവിൽ വന്നു. ജി.എസ്.ടി. രാജ്യത്തിന്റെ വളർച്ചയിൽ ഒരു നാഴിക കല്ലാണെന്നു കേന്ദ്രസർക്കാരുംകേരളത്തിന് ഇതിലൂടെ വൻവരുമാന നേട്ടമുണ്ടാകുമെന്നു സംസ്ഥാന ധനമന്ത്രിയും അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ രണ്ട് അവകാശവാദങ്ങളിലും സംശയം ജനിപ്പിക്കുന്ന രീതിലാണ്കാര്യങ്ങൾ മുന്നേറുന്നത്. ഒരു ഭാഗത്ത് ജി.എസ്ടിയുടെ പേരിൽ വിലകൂടുന്നു മറു ഭാഗത്ത് ജി.എസ്.ടി. മൂലം വിലയിൽ വന്നകുറവ് ജനത്തിന് ലഭിക്കാതിരിക്കുന്നു.ഈ പ്രതിഭാസത്തിനെതിരെ സംസ്ഥാനത്തെ ധനമന്ത്രി പലതവണ കോഴി വ്യാപാരികൾക്കുംഹോട്ടൽ ഉടമകൾക്കും മുന്നറിയിപ്പ് കൊടുക്കുന്നത് നാം കണ്ടതാണ്. ഇത്തരുണത്തിൽ ജി.എസ്.ടി. എന്താണ്, അതിന്റെ നേട്ടം ആർക്കാണ്, അത് സമ്പത്ഘടനയിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാദം എന്താണ് എന്നിവ പരിശോധിക്കുന്നത് പ്രസക്തമാണ്. അമേരിക്കയിലെ മോണ്ട് ക്ലെയർ യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരുന്ന ലേഖകൻ ഇപ്പോൾ ഇഗ്നോയിൽ ഫാക്കൽറ്റി ആണ്.
എന്താണ് ജി.എസ്.ടി
രാജ്യത്താകെ എല്ലാ ചരക്കുകൾക്കും സേവനത്തിനും ഒരേ നികുതി നിരക്ക് എന്നതാണ് ജി.എസ്. ടികൊണ്ട് വിവക്ഷിക്കുന്നത്. 'ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി' എന്നതാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ജി.എസ്.ടി. നിലവിൽ വന്നതോടെ കേന്ദ്ര സർക്കാർ ഈടാക്കി വന്നിരുന്ന കേന്ദ്രഎക്സൈസ് ഡ്യൂട്ടി, അഡീഷണൽ എക്സൈസ് ഡ്യൂട്ടി, സ്പെഷ്യൽ അഡിഷണൽ കസ്റ്റംസ് ഡ്യൂട്ടി,സർവീസ് ടാക്സ് എന്നിവയും സംസ്ഥാന സർക്കാർ ഈടാക്കിവന്നിരുന്ന മൂല്യവർധന നികുതി, എൻട്രി ടാക്സ്, പർച്ചസ് നികുതി, ആഡംബര നികുതി, ചൂതാട്ട നികുതി, കേന്ദ്ര വിൽപ്പന നികുതി എന്നിവ ഇല്ലാതായി. ചരക്കുകളും സേവനവും നാലായി തിരിച്ച് ജി. എസ്.ടി നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നു. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ. പെട്രോൾ, ഡീസൽ തുടങ്ങി പല പ്രധാനഇനങ്ങളും ജി.എസ്.ടി ലിസ്റ്റിൽ നിന്നും പുറത്തുനിൽക്കുന്നു എന്നതാണ് മററൊരു കാര്യം.ജി.എസ്.ടി വന്നതോടെ വിതരണ ശ്യംഖലയിൽ അവസാനം വരുന്ന ഉപഭോക്താവ് വിലയുടെ നിശ്ചിത ശതമാനം നികുതി മാത്രമേ നൽകേണ്ടതുള്ളൂ. മുൻ കൈമാറ്റഘട്ടങ്ങളിൽ ഈ ചരക്കിന് കൊടുത്ത നികുതി അവസാനഘട്ടത്തിൽ തട്ടിക്കിഴിക്കുന്നു. എന്നാൽ ഉപഭോക്താവ് പലപ്പോഴും ഇതറിയണമെന്നില്ല. അതിനാൽ ഓരോ ഘട്ടത്തിലും വിലക്കനുസരിച്ച് നികുതി കൊടുക്കേണ്ടി വരികയും അങ്ങനെ വഞ്ചിക്കപ്പെടാനും ഇടയുണ്ട്.
ജി. എസ്. ടി ഘടകങ്ങൾ
ജി.എസ്.ടി. ഇന്ത്യയിലാകെ ഒരേ നിരക്കിൽ വാങ്ങുന്നു എന്നു നാം കണ്ടുകഴിഞ്ഞു. എന്നാൽ ഇതു മൂന്ന് ഭാഗങ്ങളായിട്ടാണ് ഉപഭോകതാവിൽ നിന്നും ഈടാക്കുന്നത്. ഒരേ സംസ്ഥാനത്തു നടക്കുന്ന കൈമാറ്റത്തിന് കേന്ദ്ര നികുതിയും (സി.ജി.എസ.ടി) സംസ്ഥാനനികുതിയും (എസ്.ജി.എസ്.ടി) ഈടാക്കും.എന്നാൽ അന്തർ സംസ്ഥാന കൈമാറ്റമാണെങ്കിൽ അന്തർ സംസ്ഥാന (ഐ.ജി.എസ്.ടി) നികുതിയായിരിക്കും ഈടാക്കുക. ഓരോ ഘട്ടത്തിലും മുൻപ് കൊടുത്തതിന് ക്രെഡിറ്റ്ലഭിക്കുന്നതുമാണ്.
സാമ്പത്തിക രംഗവും ജിഎസ്ടിയും
സാമ്പത്തിക രംഗത്ത് ജി.എസ്. ടി എന്തു മാറ്റം ഉണ്ടാക്കാൻ പോകുന്നു എന്നതു സംബന്ധിച്ചു സമ്മിശ്ര പ്രതികരണമാണ് കാണുന്നത്. നിദ്യോപയോഗ സാധനകളായ പാൽമുട്ട, പച്ചക്കറി, പാകം ചെയ്യാത്ത ഭക്ഷ്യ ധാന്യം എന്നീ ചരക്കുകളും വിദ്യാഭാസം, ചികിത്സ തുടങ്ങിയ സേവനവും ജി. എസ്. ടിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. അതിനാൽ ഇവയുടെ വിലകുറയേണ്ടതാണ്. പാകമാക്കിയ ഭക്ഷണ സാധനകളായജാം, ജെല്ലി എന്നിവ 12 ശതമാനം നികുതിയിൽ പെടുന്നു. നിലനിന്നിരുന്ന മൂല്യവർധിത നികുതിയും കേന്ദ്ര എക്സൈസ് നികുതിയുമായി താരതമ്യം ചെയ്താൽഈ നികുതി കുറവാണ്. അതിനാൽ ഇവയുടെ വിലയിലും കുറവ് വരേണ്ടതാണ്.
തുണിത്തരങ്ങൾക്ക് നികുതിയിൽ കുറവ് വരുംഅതിനാൽ വിലയിലും കൂവുണ്ടാകേണ്ടതാണ്. എന്നാൽ പലസേവങ്ങൾക്കും നിലവിലുള്ള 15ശതമാനത്തിൽ കൂടുതൽ ജി.എസ്.ടി ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വിലയിൽ വർദ്ധനവ് ഉണ്ടാകും. നികുതിയിലുള്ള വർധനക്കനുസരിച്ചു വില കൂട്ടുന്നതിൽ കാണിക്കുന്ന താൽപ്പര്യം നികുതി കുറയുന്നതിനനുസരിച്ച് വില കുറക്കാൻ കാണിക്കുന്നില്ലഎന്നതാണ് യാഥാർത്ഥ്യം. ഈ വിലക്കുറവ് ജനങ്ങളിൽ എത്താൻ സർക്കാരുകളുടെ ശക്തമായ ഇടപെടൽ തന്നെ വേണ്ടി വരും.
നികുതി വെട്ടിപ്പ് തടയുന്നതും കരിഞ്ചന്ത ഇല്ലാതാക്കുക എന്നിവയാണ് ജി. എസ്. ടിയുടെ പ്രഖ്യാപിത ലക്ഷ്യമായി പറയുന്നത്. ജി.എസ്. ടി ദേശീയ ഉൽപ്പന്നങ്ങൾക്ക് മേൽ കൈനേടികൊടുക്കുമെന്നതാണ് മറ്റൊരവകാശവാദം. എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ നികുതി ആകയാൽ സംസ്ഥാനാന്തര ചരക്കുനീക്കം സുഗമമാകും എന്നതാണ് മറ്റൊരു നേട്ടമായിപറയുന്നത്. എന്നാൽ ഇന്ത്യയേക്കാൾ സംസ്ഥാനങ്ങൾ ഉള്ളതും വലിപ്പമേറിയതുമായ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങൾ ജി. എസ്. ടി നടപ്പിലാക്കിയിട്ടില്ല എന്നത് ഇത്തരുണത്തിൽ ഓർക്കുന്നത് ഉചിതമായിരിക്കും.
ജി. എസ്. ടി ഉപഭോക്തൃ കേന്ദ്രീകൃത നികുതിയായതിനാൽ മുൻപ് നിക്ഷേപകരെ ആകർഷിച്ചിരുന്ന ഉൽപ്പാദന കേന്ദ്രീകൃത സംസ്ഥാനങ്ങൾക്ക് ആ നില തുടരാൻ കഴിയാതെ വരികയും അവരുടെനികുതിയിൽ വൻ കുറവ് വരികയും ചെയ്യും. ഏകീകൃത നികുതി നിലവിൽ വന്നതോടെ പരമ്പരാഗതമായി മൂലധനനിക്ഷേപകരെ ആകർഷിച്ചിരുന്ന സംസ്ഥാനങ്ങൾക്ക് അതിനുസാധിക്കാതെവരും. നിക്ഷേപകർ മറ്റു സംസ്ഥാനങ്ങളിൽ ഉൽപ്പാദന കേന്ദ്രം ആരംഭിക്കാനും ഇത് ഇടയാക്കും. വൻചില്ലറ വ്യാപാരികൾക്കും വൻ വ്യവസായികൾക്കും അവരുടെ ഗോഡൗണുകൾ എല്ലാ സംസ്ഥാനത്തും നിലനിർത്തേണ്ട ആവശ്യമില്ല. ചിലവുകുറഞ്ഞ സൗകര്യം കിട്ടുന്നിടത്തോ, ഉൽപ്പാദന കേന്ദ്രത്തിൽ തന്നെയോ അവർക്ക് സ്റ്റോക്ക് സൂക്ഷിക്കാവുന്നതാണ്. അവിടെ നിന്നും ചെലവ് കുറഞ്ഞ വിതരണ ശ്യംഖലയിലൂടെ ചരക്ക് എവിടെയും എത്തിക്കാൻ കഴിയും. ഉൽപ്പാദനച്ചിലവും വിതരണച്ചിലവും കുറയുന്നതോടെ വിലയിൽ സാരമായ കുറവ് വരും. ഈ കുറവ് ഉപഭോക്താവിലേക്ക് കൈമാറാൻ ഇവർ തയ്യാറാകണമെന്നില്ല. ഇതു ലാഭത്തിൽ ഗണ്യമായ വർധനഉണ്ടാക്കും. ഈ ലാഭ പ്രതീക്ഷയാണ്വാൾമാർട് പോലുള്ളവമ്പൻ ചില്ലറവിതരക്കാരെ ഇന്ത്യയിലേയ്ക്ക് ആകർഷിക്കുന്നത്. അടുത്ത അഞ്ചു വർഷത്തിനകം ഇന്ത്യയിൽ പുതിയ 50 ഷോപ്പുകൾ തുറക്കാനാണ്വാൾമാർട്ടിന്റെ തീരുമാനം.
സമ്പദ് ഘടനയിൽ ജി. എസ്. ടി ഉണ്ടാക്കാൻ പോകുന്ന ആഘാദത്തെ കുറിച്ച ചില പ്രതികരണങ്ങൾ ഇതിനോടകം വന്നുകഴിഞ്ഞു. നൗമുറ (ചീാൗൃമ) എന്ന ഗവേഷണസ്ഥാപനത്തിന്റെ പഠനം സൂചിപ്പിക്കുന്നത് ജി.എസ്.ടി മൂലം ഉപഭോക്തൃ സൂചികയിൽ 20 മുതൽ 70 പോയിന്റ് വരെ വർധന ഒന്നാം വർഷം ഉണ്ടാകാമെന്നാണ്. ഈ വില വർദ്ധന ഉപഭോക്താവിലേയ്ക്ക് ഉടൻ എത്തുമെന്നും എന്നാൽ വിലയിലെ കുറവ് എത്താ തിരിക്കുമെന്നും ഇതു വിലക്കയറ്റത്തിന് കരണമാകുമെന്നുമാണ് അവരുടെ നിഗമനം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജി. എസ്. ടി മൂലം പലചരക്കുകളുടേയും സേവനത്തിന്റെയും വില വർധിക്കുകയും വിലക്കയറ്റത്തിനിതു കാരണമാകുകയും ചെയ്യും. വിലക്കയറ്റം മൂലം ഉപഭോഗം കുറയുകയും ഉൽപ്പാദന മാന്ദ്യം അനുഭവപ്പെടുകയും ചെയ്യും. ഇതു രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകാൻ കാരണമാകും
ജനത്തിന് ഒരു നേട്ടവും ഉണ്ടാക്കാത്ത ജിഎസ്ടി
നവലിബറലിസം നടപ്പിലാക്കിയത്തിനു ശേഷം ഇന്ത്യയിൽ നടന്ന വിപ്ലവകരമായ നിയമനിർമ്മാണമാണ് ജി.എസ.ടി. ഇതിന്റെ പ്രത്യാഘാതങ്ങൾ ഇനിയും വ്യക്തമാകേണ്ടിയിക്കുന്നു. എന്നാൽ ഇതിന്റ വക്താക്കൾ അവകാശപ്പെടും പോലെ ജി. എസ്. ടി ജനത്തിനാകെ നേട്ടം ഉണ്ടാക്കാൻ വഴിയില്ല. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടെ ക്ഷേമം ഇതിലൂടെ ലക്ഷ്യം വച്ചതായും തോന്നുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ വിലക്കയറ്റത്തിന് ഏറെ കാരണമാകുന്ന പെട്രോൾ, ഡീസൽ, വൈദുതി തുടങ്ങിയവയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തി വിലനിയന്ത്രിക്കുമായിരുന്നു. അതിവിടെ ഉണ്ടായിട്ടില്ല, മറിച്ച് വ്യവസായികൾക്കും വൻ ചില്ലറവിൽപ്പനക്കാർക്കും ഗുണം കിട്ടുന്ന നടപടിയാണ് ഇവിടെ നടന്നത്.
നികുതിവെട്ടിപ്പ് തടയുകയും, കരിഞ്ചന്ത ഇല്ലാതാക്കുകയുമാണ് ജി.എസ.ടി.യുടെ മുഖ്യലക്ഷ്യമായിപറയുന്നത്. എന്നാൽ ജി.എസ്.ടി നിയന്ത്രിക്കുന്ന നെറ്റ്വർക്കിങ്ങിന്റെ 51 ശതമാനം ഓഹരിയും അഞ്ച് പ്രൈവറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കാണ് നൽകിയിരിക്കുന്നത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ സ്വകാര്യ സ്ഥാപനങ്ങളാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജി.എസ.ടി.യുടെ സുതാര്യതയെതന്നെ ഇത് ചോദ്യം ചെയ്യുന്നു. അതേ സമയം ഉപഭോകതാവിന്റെ താൽപ്പര്യം സംരക്ഷിക്കാൻ കാര്യമായി ഒന്നും തന്നെ ഇതിൽ ചെയ്തതായി കാണുന്നില്ല. എം.ആർ.പിയുടെ കാര്യത്തിൽ ഒരു വ്യക്തതയും വരുത്തിയിട്ടില്ല.മേൽ വിവരിച്ച കാരണങ്ങളാൽ ജി.എസ.ടി. വിലക്കയറ്റം ഉണ്ടാകാം. ഇത് ഉൽപ്പാദന മാന്ന്യത്തിലേക്കും തദ്വാരാ സാമ്പത്തികമാന്ന്യത്തിലേക്കും രാജ്യത്തെ നയിക്കും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്