പതിനൊന്നു കിലോമീറ്റർ തുരങ്കത്തിലൂടെ യാത്ര; ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കമായി പിർ-പഞ്ജൽ; കാശ്മീർ താഴ്വരയുടെ കവാടം
കാശ്മീർ താഴ്വരയെ ജമ്മു മേഖലയുമായി ബന്ധിപ്പിക്കുന്ന പിർ പഞ്ജൽ റെയിൽവേ തുരങ്കം പൂർത്തിയായതോടെ ഇന്ത്യൻ റെയിൽവേയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. ഇന്ത്യയിൽ സഞ്ചാരാവശ്യത്തിനു വേണ്ടി പണിയപ്പെട്ടിട്ടുള്ള തുരങ്കങ്ങളിൽ ഏറ്റവും നീളക്കൂടുതലുള്ളത് പിർ-പഞ്ജൽ തുരങ്കത്തിനാണ്. 11.2 കിലോമീറ്ററാണ് തുരങ്കത്തിന്റെ നീളം. ജമ്മുവിലെ ബനിഹലിൽ നിന്ന് കാശ്മീർ താഴ്വരയിലെ ക്വാസിഖണ്ട് വരെ നീളുന്ന റെയില്‍പാത അതിലൂടെയുള്ള ആദ്യത്തെ ഡെമു ട്രെയിൽ ഫ്ളാഗ് ഓഫ് ചെയ്തു കൊണ്ട് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. പിർ-പഞ്ജൽ പർവ്വതനിരകൾക്കുള്ളിലൂടെയുള്ള ഈ തുരങ്കം ഏതു കാലാവസ്ഥയിലും പ്രവർത്തനക്ഷമമാണ്. കാശ്മീർ-ജമ്മു മേഖലകളെ തമ്മിൽ യോജിപ്പിച്ചു കൊണ്ട് മുമ്പുണ്ടായിരുന്ന ജവഹർ തുരങ്കത്തിനു പകരമായും പിർ പഞ്ജൽ തുരങ്കം ഉപയോഗിക്കാം. മഞ്ഞ് കാലത്ത് ജവഹർ തുരങ്കം മഞ്ഞ് വീണ് അടഞ്ഞു പോകും. ആ പ്രശ്നത്തിന് ഒരു പരിഹാരമാണ് പിർ പഞ്ജൽ തുരങ്കം. ഒപ്പം ഇത് ജമ്മു-കാശ്മീർ താഴ്വരകൾ തമ്മിലുള്ള യാത്രാ ദൂരം 17.7 കി.മീറ്ററായി ചുരുക്കി. റോഡ് മാർഗ്ഗമുള്ള ജമ്മു-കാശ്മീർ ദൂരം 35 കിലോമീറ്ററാണ്.
ഈ സെക്ഷൻ പൂർത്തിയായതോടെ കാശ്മീർ താഴ്വരയും ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ മറ്റു ഭാഗങ്ങളും തമ്മിൽ കൂടുതൽ അടുത്തു. ഇതോടെ തങ്ങളുടെ അതിർത്തിക്കുള്ളിലെ ഏറ്റവും അകന്ന പ്രദേശങ്ങളിൽ പോലും റെയില്‍പാത എത്തിക്കുക എന്ന നാർത്തേൺ റെയിൽവേയുടെ നിശ്ചയദാർഢ്യം കുറേക്കൂടി പ്രകടമായി. പിർ പഞ്ജൽ ഉൾപ്പെടുന്ന ധരം-ക്വാസിഖണ്ട് മേഖലയുടെ നിർമ്മാണച്ചുമതല പൊതുമേഖലാ കമ്പനിയായ ഇർക്കോൺ ഇന്റർനാഷണൽ ലിമിറ്റഡിനായിരുന്നു. യു.ഡി.എസ്.ബി.ആർ.എൽ പദ്ധതിയുടെ കീഴിലുള്ള സെക്ഷന്റെ നിർമ്മാണം ഇർക്കോൺ ഏറ്റെടുത്തത് 2004-ലാണ്. പദ്ധതിയുടെ ആസൂത്രണം, സർവ്വേ, രൂപകല്പന, നിർമ്മാണം എന്നിങ്ങനെന മുഴുവൻ ചുമതലയും ഇർക്കോണിനാണ്. 119 കിലോമീറ്റർ നീളമുള്ള കാശ്മീർ താഴ്വരയിലെ ആധുനിക റെയില്‍പാത നിർമ്മാണം പൂർത്തിയാക്കി സമർപ്പിച്ചത് 2009-ലാണ്. അടുത്തകാലം വരെ ഒറ്റപ്പെട്ട റെയിൽമേഖലയായി തുടർന്നിരുന്ന ഈ മേഖലയ്ക്ക് പുറംലോകവുമായി ബന്ധമുണ്ടാക്കിയത് പിർ പഞ്ജൽ തുരങ്കമാണ്. ഈ റെയില്‍പാതയുടെ പടിഞ്ഞാറ് വശത്ത് ബരാമുള്ളയും മറുഭാഗത്ത് ക്വാസിഖണ്ടുമാണ്. ശ്രീനഗർ വഴിയാണ് ക്വാസിഖണ്ടിലേക്കുള്ള റെയില്‍പാത കടന്നു പോവുന്നത്. പിർ പഞ്ജൽ മലനിരകളിൽ കൂടിയുള്ള റെയില്‍പാത കൂടി ചേർന്നപ്പോഴാണ് ജമ്മു മേഖലയിലെ പുതിയ ക്വാസിഖണ്ട്-ബനിഹൾ റെയില്‍പാതയ്ക്ക് ബന്ധമുണ്ടായത്. 2012 ഡിസംബർ 28-നാണ് ഇതുവഴി ആദ്യത്തെ ട്രെയിൻ ട്രയൽ റൺ നടത്തിയത്.
ഈ മേഖലയിലെ റെയില്‍പാതയിൽ പ്രധാനമായുള്ളത് ടണൽ റ്റി-80 എന്നറിയപ്പെടുന്ന 11.2 കി.മീറ്റർ നീളമുള്ള തുരങ്കം പിർ-പഞ്ജൽ മലനിരകൾ തുളച്ച് കാശ്മീർ താഴ്വരയെയും ജമ്മു മേഖലയെയും തമ്മിൽ ബന്ധിപ്പിക്കുന്നു. 11,78,500 ചതുരശ്രമീറ്റർ മണ്ണ് നീക്കിയും നികത്തിയുമാണ് ഇത് നിർമ്മിച്ചത്. ടണലിന്റെ പരമാവധി ആഴം 15.20 മീറ്ററാണ്. പാതയുടെ മൊത്തം നീളമായ 17.7 കിലോമീറ്ററിൽ ബാക്കിയുള്ള 6.5 കി.മീറ്ററിൽ രണ്ട് പ്രധാന പാലങ്ങൾ ഉൾപ്പെടുന്ന 39 പാലങ്ങളും 30 ചെറുപാലങ്ങളും ഏഴ് റോഡ് മേല്പാലങ്ങൾ/അടിപ്പാലങ്ങളും ഉൾപ്പെടുന്നതാണ് ഈ മേഖല.
ഈ സെക്ഷനിലെ നിർമ്മാണം പൂർത്തിയാക്കാൻ 1,691 കോടി രൂപയാണ് റെയിൽവേയ്ക്ക് ചെലവായത്. പിർ പഞ്ജൽ തുരങ്കം അഥവാ ടണൽ റ്റി-80 യിലെ ഓരോ 62.5 മീറ്ററിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തീപിടുത്തം കണ്ടുപിടിക്കാനുള്ള സംവിധാനം, തീയണയ്ക്കുന്നതിനായി ഓരോ 125 മീറ്ററിലും അഗ്നിശമന സംവിധാനം, ഓരോ 250 മീറ്ററിലും കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടാൻ അടിന്തിര ടെലിഫോൺ സംവിധാനം, ഓരോ 250 മീറ്ററിലും തീപിടുത്ത അറിയിപ്പുള്ള അലാറവും അഗ്നിശമന ഉപകരണവും, ഓരോ 500 മീറ്ററിലും എയർ ക്വാളിറ്റി മോണിറ്ററിങ് സംവിധാനം, അപകടമുണ്ടായാൽ ഏറ്റവുമടുത്തുള്ള ഏതു വഴിയിലൂടെയാണ് രക്ഷപ്പെടാൻ സാധിക്കുന്നതെന്ന സൂചന നൽകുന്ന സംവിധാനം ഓരോ 50 മീറ്ററിലും ഘടിപ്പിച്ചിട്ടുണ്ട്. അടിയന്തിര പ്രകാശ സംവിധാനം സാധാരണയുള്ള പ്രകാശ സംവിധാനത്തിനു പുറമെ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനത്തെ ആപത്ഘട്ടങ്ങളിൽ അഭിസംബോധന ചെയ്യുന്നതിനുള്ള മൈക്ക് സംവിധാനവും ഉണ്ട്. മൂന്ന് മീറ്റർ വീതിയുള്ള ഒരു റോഡ് റെയില്‍പാതയ്ക്ക് സമാന്തരമായി കടന്നു പോകുന്നു. രക്ഷാപ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. 772 മീറ്റർ നീളമുള്ള ഒരു സുരക്ഷാ തുരങ്കവും അധിക രക്ഷാമാർഗ്ഗമായി നിർമ്മിച്ചിട്ടുണ്ട്. തുരങ്കത്തിൽ വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിനായി 25 ഫാനുകളും ടണലിൽ ഉണ്ട്. ഇവ അഞ്ചെണ്ണം വീതമുള്ള അഞ്ച് സെറ്റുകളായി തുരങ്കത്തിന്റെ സീലിംഗിൽ വിവിധയിടങ്ങളിലായി ഘടിപ്പിച്ചിരിക്കുന്നു.
ഏറ്റവും കഠിനമായ കാലാവസ്ഥയും മലനിരകളുടെ എണ്ണക്കൂടുതലും ജമ്മുകാശ്മീർ സംസ്ഥാനത്തെ യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ ബാലികേറാമലയായി നിലനിർത്തുകയായിരുന്നു. സംസ്ഥാനത്ത് ഗതാഗത മാർഗ്ഗങ്ങൾ ഒരുക്കുന്നതിലെ വെല്ലുവിളികൾ പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ ദുർബ്ബലത, ഭൂകമ്പ സാധ്യത, കിഴക്കാംതൂക്കായ പാറകൾ നിറഞ്ഞ മലഞ്ചെരിവുകൾ, മറുവശത്ത് അഗാധ ഗർത്തങ്ങൾ തുടങ്ങിയവയാണ്. ഏതെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ കാലാവസ്ഥയും അത്യധികം പ്രതികൂലമായി മാറുന്നു. മാസങ്ങളോളം നിർത്താതെ പെയ്യുന്ന മഴയും കടുത്ത മഞ്ഞുവീഴ്ചയും അനേനകരുടെ ജീവനെനടുക്കുന്നു. പക്ഷേ ഈ പ്രതികൂലങ്ങൾക്ക് ഒരു മറുപുറമുണ്ട്. മാസങ്ങളോളം വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ സാധിക്കാത്തതിനാൽ ഈ പ്രദേശത്തുള്ളവർ കരകൗശല വേലകളിൽ മുഴുകുന്നു. ലോകത്തെ തന്നെ ഏറ്റവും വിദഗ്ധരായ കരകൗശല കലാകാരഗ്ഗർ ഉള്ളത് ഈ മേഖലയിലാണ്.
ഉത്തരമേഖല റെയിൽവേ കാശ്മീരിലെ പ്രതികൂല ഘടകങ്ങളോട് മല്ലടിച്ചു കൊണ്ട് ഇവിടെ അത്യാധുനിക റെയില്‍പാത പൂർത്തിയാക്കി. ഏതു കാലാവസ്ഥയിലും കാശ്മീർ താഴ്വരയുമായി ബന്ധം പുലർത്താൻ കുറഞ്ഞ ചെലവിൽ ഒരു സംവിധാനം. കടുത്ത മഞ്ഞുവീഴ്ചയിലും ഈ റെയില്‍പാതയുടെ നിർമ്മാണം തടസ്സപ്പെടാതെ പൂർത്തീകരിക്കുന്നതിന് റെയിൽവേ കാണിച്ച ആത്മാർത്ഥതയെ ഇന്നാട്ടുകാർ പ്രത്യേകിച്ച് അഭിനന്ദിക്കുന്നുണ്ട്.
ഈ റെയില്‍പാതയുടെ നിർമ്മാണത്തിൽ ഉത്തര റെയിൽവേയ്ക്ക് വളരെയധികം വിഷമതകൾ നേനരിടേണ്ടി വന്നിട്ടുണ്ട്. കഠിന സാഹചര്യങ്ങൾ, ഭൂപ്രകൃതി, കാലാവസ്ഥ എല്ലാം പ്രതികൂലമായി. എത്രയും നേനരത്തെ റെയില്‍പാതയുടെ പണി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സ്ഥലങ്ങളിൽ ഒരേ സമയത്ത് പണി തുടങ്ങി. ഉപകരണങ്ങൾ അഴിച്ചെടുത്ത് ഘടകങ്ങളാക്കി റോഡുമാർഗ്ഗം കൊണ്ടുവന്ന് പണിസ്ഥലത്ത് വച്ച് കൂട്ടിയോജിപ്പിച്ചു. കാശ്മീർ താഴ്വരയിലെ റെയില്‍പാതയുടെ പണി പൂർത്തിയായതിന് ഏകദേശം അടുത്തു തന്നെ പിർ പഞ്ജൽ തുരങ്കം ഉൾപ്പെടുന്ന റെയിൽ ലിങ്കിന്റെ പണിയും പൂർത്തിയാക്കാൻ സാധിച്ചു. ഇതിന്റെ ഫലം ആനന്ദദായകമായിരുന്നു. കാശ്മീർ താഴ്വരയെ ജമ്മു മേഖലയുമായി കൂട്ടിയിണക്കുക എന്ന 114 വർഷം പഴക്കമുള്ള സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഇതുവഴി കഴിഞ്ഞു. 1898-ൽ മഹാരാജാ പ്രതാപ് സിങ് കണ്ട ജമ്മുവിനെന കാശ്മീരുമായി റെയിൽവേ ലൈൻ വഴി ബന്ധിപ്പിക്കുന്ന എന്ന ആഗ്രഹമായിരുന്നു ഇതിലൂടെ പൂവണിഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍