പൊലീസ് നോക്കിനിൽക്കേ തൊടുപുഴ ന്യൂമാൻ കോളജ് പ്രിൻസിപ്പൽ റൂമിൽ എസ്എഫ്ഐ പ്രവർത്തകരുടെ ഗുണ്ടാ വിളയാട്ടം; പ്രിൻസിപ്പലിനെ മണിക്കൂറുകൾ തടഞ്ഞുവച്ച സംഘം ഫർണിച്ചറുകൾ നശിപ്പിക്കുകയും ഫയലുകൾ ചീന്തിയെറിയുകയും ചെയ്തു; ആക്രമണം സഹപാഠിയെ ആക്രമിച്ചതിനു പുറത്താക്കിയ വിദ്യാർത്ഥിയെ തിരിച്ചെടുക്കാൻ
തൊടുപുഴ: ന്യൂമാൻ കോളേജിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഗുണ്ടാ വിളയാട്ടം. പ്രിൻസിപ്പലിന്റെ മുറിയിൽ കടന്നു കയറിയ എസ്എഫ്ഐ പ്രവർത്തകർ ചില്ലു ജനാല അടിച്ചു തകർക്കുകയും ഫർണിച്ചറുകൾ കേടുവരുത്തുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തു. എസ്എഫ്ഐ പ്രവർത്തകർ മണിക്കൂകളോളം തടഞ്ഞു വച്ച പ്രിൻസിപ്പൽ റവ. ഡോ. വിൻസന്റ് നെടുങ്ങാട്ടിലിനെ പൊലീസാണ് ഓഫീസിനു പുറത്തിറക്കിയത്.
കോളേജ് ഡേ ആഘോഷ ദിവസം കോളേജ് വിദ്യാർത്ഥിയെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമൊവശ്യപ്പെട്ടാണ് മുപ്പതോളം പ്രവർത്തകർ പ്രിൻസിപ്പലിന്റെ ഓഫീസിൽ അതിക്രമം നടത്തിയത്. ഓഫീസ് മുറിക്കകത്തും പുറത്തും പൊലീസ് കാവൽ നിൽക്കുമ്പോഴായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് എസ്എഫ്ഐ നേതാവ് എം.എസ്. ശരത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കൊടികളുമായി എത്തിയത്. സസ്പെൻഷൻ നടപടി റദ്ദാക്കുന്ന കാര്യത്തിൽ മറുപടി ആവശ്യപ്പെട്ട് പ്രവർത്തകർ മുറിയിൽ കുത്തിയിരനുന്നു മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തിൽ യൂണിവഴ്സിറ്റിയുടെ നിയമനുസരിച്ചുള്ള പരിഹാരം കാണാനേ കഴിയുവെന്നു പ്രിൻസിപ്പൽ ഇവർക്കു മറുപടി നൽകി.
ഇതു കേട്ടു പ്രകോപിതരായ എസ്എഫ്ഐ പ്രവർത്തകർ മുറിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ജനൽച്ചില്ലു തകർത്ത ഇവർ കസേരകൾ, ടീപ്പോയ്, ക്ലോക്ക് എിവയും നശിപ്പിച്ചു. മുറിയിലുണ്ടായിരു സിസിടിവിയുടെ മോനിട്ടർ അടിച്ചു തകർക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മേശപ്പുറത്തിരുന്ന ഫയലുകൾ മുറിക്കകത്തും പുറത്തുമായി ചീന്തിയെറിഞ്ഞു. ജനൽച്ചില്ലു പൊട്ടിക്കുതിനിടയിൽ എസ്എഫ്ഐ പ്രവർത്തകന്റെ കൈയ്ക്കു പരിക്കേൽക്കുകയും ചെയ്തു.
അക്രമത്തിനു മുമ്പ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നിന്നും മുദ്രാവാക്യം വിളി ഉയർതിനെതുടർന്നു കോളേജ് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചിരുന്നു. സിഐ എൻ.ജി. ശ്രീമോന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ഓഫീസ് മുറിയിൽ നിന്നും എസ്എഫ്ഐ പ്രവർത്തകരെ പുറത്താക്കാൻ ശ്രമിച്ചില്ല. പൊലീസ് നോക്കി നിൽക്കെയായിരുു അക്രമം അരങ്ങേറിയതും.
അക്രമത്തിനു ശേഷം പ്രിൻസിപ്പൽ റവ. ഡോ. വിൻസന്റ് നെടുങ്ങാട്ടിലിനെ ഡിവൈഎസ്പി ഓഫീസിൽ വിളിച്ചു വരുത്തി ചർച്ച നടത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥിയെ തിരിച്ചെടുക്കുന്ന കാര്യത്തിൽ യൂണിവേഴ്സിറ്റി നിയമമനുസരിച്ച് പരിഹാരം കാണാമെന്നും മറ്റു വിദ്യാർത്ഥികൾക്കെതിരെ എടുത്തിരിക്കുന്ന നടപടികളിൽ ഇന്നു ചേരുന്ന സ്റ്റാഫ് കൗസിൽ തീരുമാനത്തിനനുസരിച്ച് പരിഹരിക്കാമെന്നുള്ള നിർദ്ദേശത്തെതുടർന്നാണ് എസ്എഫ്ഐ പ്രവർത്തകർ ഓഫീസ് മുറിയിൽ നിന്നും പുറത്തു പോകാൻ തയാറായത്.
മാർച്ച് ഏഴിനു നടന്ന കോളേജ് ഡേയോടനുബന്ധിച്ചാണ് അക്രമത്തിനിടയാക്കിയ സംഭവം ഉണ്ടായത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ജിബിനാണ് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഓം വർഷ ബിരുദ വിദ്യാർത്ഥിയായ തൻവീറിനെ സസ്പെൻഡു ചെയ്യുകയും അമൽ, കിര, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ടിന്റു എിവർക്കെതിരെ അന്വേഷണവും നിർദ്ദേശിച്ചിരുന്നു.
ഇക്കാര്യത്തിൽ അന്വേഷണക്കമ്മീഷന്റെ റിപ്പോർട്ട് ആവശ്യപ്പെട്ട് ഇതിനു മുൻപു രണ്ടു തവണ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു. സംഭവം നടന്ന് 28 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ട് തയാറായില്ലേയെന്നു ചോദിച്ചായിരുന്നു ഇന്നലെ അക്രമം നടത്തിയത്.
ഇതിനിടെ ഓഫീസ് മുറിയിൽ കയറി അതിക്രമം നടത്തിയവർ എല്ലാവരും തന്നെ കോളേജിനു പുറത്തു നിന്നുള്ളവരാണെന്നു പ്രിൻസിപ്പൽ പറഞ്ഞു. മർദ്ദനമേറ്റ വിദ്യാർത്ഥിയെ എസ്എഫ്ഐ നേതാവ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പ്രിൻസിപ്പലിനു പരാതി ലഭിച്ചിരുന്നു. അക്രമം നടത്തിയവരുടെ ചിത്രങ്ങൾ ഓഫീസ് മുറിയിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
അക്രമസംഭവവുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പൽ റവ. ഡോ. വിൻസെന്റ് നെടുങ്ങാട്ട് തൊടുപുഴ ഡിവൈഎസ്പി എൻ.എൻ. പ്രസാദിന് രേഖാമൂലം പരാതി നൽകി. എസ്എഫ്ഐ പ്രവർത്തകരായ ബിബിൻ ബോസ്, എം.എസ്. ശരത്, എബിൻ രാജേന്ദ്രൻ, ഇൻസമാം, അരവിന്ദ് ഗോപൻ എിവർക്കും കണ്ടാലറിയാവുന്ന 25 പേർക്കും എതിരേയാണു പരാതി നല്കിയിരിക്കുന്നത്.
അക്രമസംഭവങ്ങളിൽ അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു. കൂടാതെ കോളേജിനു പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് അടിയന്തിരമായി ചേരുന്ന സ്റ്റാഫ് കൗസിൽ യോഗത്തിലും പ്രശ്നം ചർച്ച ചെയ്തു തുടർനടപടികൾ തീരുമാനമെടുക്കും.
ന്യൂമാൻ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ കാട്ടിയ അക്രമത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല അപലപിച്ചു. പ്രിൻസിപ്പൽ റവ. ഡോ. വിൻസന്റ് നെടുങ്ങാട്ടിലിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കിയ രമേശ് ചെിത്തല കലാലയ അന്തരീക്ഷം തകർക്കുന്ന ഇത്തരം അക്രമത്തിനെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ന്യൂമാൻ കോളേജിൽ നടന്ന അക്രമസംഭവങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും കോളേജിലെ സമാധാനാന്തരീക്ഷം തകർക്കാൻ ആരും ശ്രമിക്കരുതെന്നും മുൻ മന്ത്രി കൂടിയായ പി.ജെ.ജോസഫ് എംഎൽഎ പറഞ്ഞു.
ന്യൂമാൻ കോളജിൽ ഒരുപറ്റം സാമൂഹ്യവിരുദ്ധർ നടത്തിയ അഴിഞ്ഞാട്ടം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെ് സംസ്ഥാന കോളജ് പ്രിൻസിപ്പൽ കൗസിൽ അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഏതൊരു ശ്രമത്തേയും ശക്തമായി ചെറുക്കുമെന്ന് കൗസിൽ പ്രസിഡന്റ് ഡോ.എം. ഉസ്മാൻ, ജനറൽ സെക്രട്ടറി ഡോ. ടി.എം. ജോസഫ്, ഭാരവാഹികളായ ഡോ.എ.ബിജു, ഡോ.തമ്പി ഏബ്രഹാം എിവർ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബാഹ്യശക്തികളുടെ ഇടപെടലുകളിൽ നിന്നു സ്വതന്ത്രമാകണം. സ്ഥാപനങ്ങളിൽ അച്ചടക്കം നിലനിർത്തുതിന് വിദ്യാർത്ഥികളുടെ മേൽ ശിക്ഷണ നടപടികൾ സ്വീകരിക്കേണ്ടിവരും. അതിനെ കായികമായി നേരിടുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല. നാക്ക് അക്രഡിറ്റേഷനിൽ ഉന്നതമായ ഗ്രേഡ് നേടി നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കു ന്യൂമാൻ കോളജ് പോലുള്ള സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുതിനു പിന്നിലെ സ്ഥാപിത താത്പര്യങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അവർ പറഞ്ഞു.
ക്രമസമാധാനം സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ സാിധ്യത്തിലാണ് ന്യൂമാൻ കോളജിലെ പ്രിൻസിപ്പൽ ഓഫീസ് അടിച്ചു തകർക്കുകയും അദ്ധ്യാപകരെ അധിക്ഷേപിക്കുകയും ചെയ്തതെന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുതാണ്. ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെും പ്രിൻസിപ്പൽ കൗസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Stories you may Like
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- നിഖിൽ തോമസിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി എസ്എഫ്ഐ
- കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം
- എസ്എഫ്ഐയെ പരിഹസിച്ചും മുഖ്യമന്ത്രിയെ വിമർശിച്ചും ഗവർണർ
- ഗവർണറുടെ സുരക്ഷാ വീഴ്ചയിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്