വാർത്താ ചാനലിൽ ഏഷ്യാനെറ്റ് ബഹുദൂരം മുന്നിൽ; രണ്ടാമതു മനോരമയും മൂന്നാമതു മാതൃഭൂമിയും; മീഡിയാ വണ്ണിനെ അഞ്ചാമതാക്കി പീപ്പിൾ നാലാമത്; മീഡിയാ വൺ, റിപ്പോർട്ടറും പീപ്പിൾ ടീവിയും ഏതാണ്ടു ഒരു പോലെ പ്രേക്ഷകരെ പങ്കിടുന്നു
തിരുവനന്തപുരം: മലയാളം വാർത്താ ചാനൽ റേറ്റിങിൽ ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നിൽ. റേറ്റിങിൽ രണ്ടാം സ്ഥാനത്ത് മനോരമയും പിന്നെ മാതൃഭൂമിയും. മീഡിയാ വൺ, റിപ്പോർട്ടറും കൈരളി പീപ്പിൾ ടീവിയും ഏതാണ്ട് ഒരേ റേറ്റിങിലാണ്. 2016 ഓഗസ്റ്റ് 30 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഈ റേറ്റിങ്. ഇതിൽ ഒന്നാം സ്ഥാനത്ത് ഉള്ള ഏഷ്യാനെറ്റ് 87.44 പോയിന്റ് നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള മനോരമയ്ക്ക് 58.32 പോയിന്റാണ്. മാതൃഭൂമി 36.10 പോയിന്റ് നേടിയപ്പോൾ മീഡിയാ വൺ, റിപ്പോർട്ടറും പീപ്പിൾ ടീവിക്കും 20 പോയിന്റൽ താഴെയാണ്.
മലയാള ചാനൽ രംഗത്ത് ഒട്ടനവധി ന്യൂസ് ചാനൽ ഉണ്ടെങ്കിലും ഇന്നും ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ്. റേറ്റിങിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ചാനലുമായി ബഹുദൂരം മുന്നിലാണ് ഏഷ്യാനെറ്റ്. ന്യൂസ് 18, മംഗളം ചാനലും ലോഞ്ചിങിലാണെങ്കിലും മലയാളികളുടെ വാർത്താ മാദ്ധ്യമം ഏഷ്യാനെറ്റ് തന്നെയായിരിക്കും എന്നാണ് വിദഗ്ദർ അവകാശപ്പെടുന്നത്.
ന്യൂസ് ചാനലുകളുടെ മൊത്തം വ്യൂവർഷിപ്പിൽ 32 ശതമാനം ഏഷ്യാനെറ്റിനാണെന്ന് റേറ്റിങ് വ്യക്തമാക്കുന്നു. മനോരമ 23 ശതമാനവും മാതൃഭൂമി 16 ശതമാനവും നേടുന്നു. പിന്നിൽ റിപ്പോർട്ടർ, കൈരളിയുടെ പീപ്പിൾ ടിവി ചാനലുകളും. ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയിൽ പല ചാനലുകളും എത്തിയിട്ടില്ല. സാറ്റലൈറ്റ് ഫീസും മറ്റ് തുടർചെലവുകളും ഭീമമായി കുതിച്ചുയർന്ന സാഹചര്യത്തിൽ ചെറുകിട ചാനലുകൾ നിലനിൽപ്പിന് ഭീഷണി നേരിടുന്ന സാഹചര്യവും നിലവിലുണ്ട്.
പ്രതിവർഷം ചുരുങ്ങിയത് 15 കോടി രൂപയുടെ ചെലവ് വാർത്താചാനലുകൾക്കുണ്ടെന്നാണ് കണക്ക്. പരസ്യം ചെയ്യുന്ന പുതിയ ബ്രാൻഡുകൾ കടന്നുവരാത്തതാണ് മറ്റൊരു പ്രതിസന്ധിയെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യധാരാ മാദ്ധ്യമങ്ങൾക്ക് മാത്രമാണ് പരസ്യവും ലഭിക്കുന്നത് എന്ന പോരായ്മയും മറഅറു ചാനലുകൾ ഉയർന്നു വരാതിരിക്കാൻ കാരണമാകുന്നു.
മലയാളത്തിലെ ആദ്യ ന്യൂസ് ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ ചാനൽ ഇപ്പോൾ പ്രധാന ചാനലിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇപ്പോൾ ഇത് നിയന്ത്രിക്കുന്നത്. ആദ്യം ചാനൽ ഏഷ്യാനെറ്റ് ഗ്ലോബൽ എന്ന പേരിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. പിന്നീട് പേര് മാറ്റുകയായിരുന്നു. ഏഷ്യാനെറ്റിന്റെ രണ്ടാമത്തെ ചാനലാണ് ഇത്. 2001 ലാണ് ഷാഷ്യാനെറ്റ് ന്യൂസ് ആരംഭിക്കുന്നത്. 2003 ലാണ് ഏഷ്യാനെറ്റ് ന്യൂസ് എന്ന് പേര് മാറ്റിയത്.
2006 ഓഗഗസ്റ്റ് മാസത്തിലാണ് മനോരമ ന്യൂസ് ചാനൽ ആരംഭിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാള ടെലിവിഷൻ ചാനൽ എന്ന ലേബലിലാണ് സംപ്രേഷണം ആരംഭിച്ചത്. വാർത്തകൾക്കും വാർത്താധിഷ്ടിത പരിപാടികൾക്കുമാണ് ഈ ചാനലിൽ പ്രാധാന്യം. മലയാള മനോരമ കുടുംബത്തിലെ ഒരംഗമാണ് ഈ ചാനൽ. മലയാള മനോരമയുടെ ആദ്യ മുഴുവൻ സമയ ടെലിവിഷൻ സംരംഭം കൂടിയാണ് ഇത്.
ജോണി ലൂക്കോസ്, വേണു, പ്രമോദ് രാമൻ, ഷാനി പ്രഭാകരൻ എന്നിവരാണ് ചാനലിന്റെ മുൻനിര മാദ്ധ്യമ പ്രവർത്തകർ. നേരെ ചൊവ്വേ, പ്രൈം ടൈം ന്യൂസ്, സകലകല, പുത്തൻ പടം, വനിത എന്നിവയാണ് മുഖ്യ ഇനങ്ങൾ. മനോരമ പത്രവും ഓൺലൈനും ഒന്നാം സ്ഥാനത്ത് എന്ന് അവകാശപ്പെടുത്ത മനോരമയ്ക്ക് ചാനൽ രംഗത്ത് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു.
2013 ജനുവരിയിലാണ് മാതൃഭൂമി ന്യൂസ് ചാനൽ സംപ്രേഷണം ആരംഭിച്ചത്. വാർത്തകൾക്കും വാർത്താ പരിപാടികൾക്കും ചർച്ചകൾക്കും പുറമേ ആകർഷകമായ ഒട്ടേറെ പരിപാടികൾ ഉൾപെടുത്തിയാണ് ന്യൂസ് ചാനൽ രംഗത്ത് മത്സരിക്കാൻ മാതൃഭൂമി ന്യൂസ് എത്തിയത്. വേണു ബാലകൃഷ്ണൻ, മാർഷൽ സെബാസ്റ്റ്യൻ, ജോർജ്ജ് പുളിക്കൻ, മഹേഷ് ചന്ദ്രൻ, അപർണ കുറുപ്പ്, ശ്രീകല തുടങ്ങിയ ചാനൽ രംഗത്തെ പ്രമുഖരേയും മാതൃഭൂമി സ്വന്തമാക്കി.
സാങ്കേതികമികവും പ്രൊഫഷണലുകളുടെ സാന്നിധ്യവും സാമൂഹിക - രാഷ്ട്രീയ വിഷയങ്ങളിൽ നേരിട്ട് ഇടപെട്ടുകൊണ്ടുള്ള അവതരണശൈലിയും മാതൃഭൂമി ന്യൂസിനെ ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ പ്രിയപ്പെട്ട വാർത്താചാനലാക്കി മാറ്റി. മൂന്നു വർഷത്തിനുള്ളിൽ റേറ്റിങിൽ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.
2013 ഫെബ്രുവരിയിലാണ് കോഴിക്കോട് ആസ്ഥാനമായി മീഡിയാ വൺ ആരംഭിക്കുന്നത്. മാദ്ധ്യമം ബ്രോഡ്കാസ്റ്റിങ് നു കീഴിലാണ് മീഡിയാവൺ പ്രവർത്തിക്കുന്നത്. നേര്, നന്മ എന്നതാണ് ചാനലിന്റെ മുദ്രാവാക്യം. നേരായ വാർത്തകളും നന്മയും മൂല്യവുമുള്ള വിനോദ പരിപാടികളുമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്ന് നടത്തിപ്പുകാർ അവകാശപ്പെടുന്നു.
മീഡിയാവണിന് കീഴിൽ കോഴിക്കോട് എം.ബി.എൽ മീഡിയ സ്കൂൾ എന്ന പേരിൽ ടെലിവിഷൻ ജേർണലിസം ഇൻസ്റ്റിട്ട്യൂട്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മീഡിയാ വണ്ണിൽ തൊഴിലാൡളെ പിരിച്ചു വിടുന്നു എന്ന അഭ്യൂഹവും വ്യാപകമാണ് ഇന്ന്.
2011 മെയ് പതിനൊന്നിനാണ് കൊച്ചി ആസ്ഥാനമായാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തനമാരംഭിച്ചത്. ടെലിവിഷൻ അവതാരകൻ എംവി നികേഷ് കുമാറിന്റെ ഉടമസ്ഥതയിൽ ഒരു കൂട്ടം മാദ്ധ്യമപ്രവര്ത്തകകർ കൂടിയാണ് ചാനലിന് തുടക്കം കുറിച്ചത്. പൂര്ണപമായും ഹൈഡെഫനിഷൻ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തി ക്കുന്ന കേരളത്തിലെ ആദ്യ വാര്‍ത്താ ചാനലാണ് റിപ്പോര്ട്ടാർ ടി.വി.
2006 ലാണ് കൈരളി പീപ്പിൾ പ്രവർത്തനമാരംഭിച്ചത്. വാർത്തകൾക്കും വാർത്താധിഷ്ടിത പരിപാടികൾക്കുമാണ് ഈ ചാനലിൽ പ്രാധാന്യം നൽകിയീരിക്കുന്നത്.
കേരളത്തിലെ ജനങ്ങൾ ചാനൽ വാർത്തയെ ആശ്രയിക്കാൻ തുടങ്ങിയിട്ട് ഏകദേശം 15 വർഷം പിന്നിടുകയാണ്. വാർത്താ ചാനൽ പാരമ്പര്യം ഏഷ്യാനെറ്റിൽ തുടങ്ങി മംഗളം വരെ എത്തി നിൽക്കുമ്പോൾ ഇന്ത്യാവിഷൻ ചാനലിനെ വിസ്മരിക്കാൻ സാധിക്കില്ല. ഒരു കാലത്ത് ഏഷ്യാനെറ്റിനു പോലും വെല്ലുവിളി തീർക്കാൻ ഇന്ത്യാവിഷനു സാധിച്ചിരുന്നു എന്നത് ഒരു വസ്തുതയാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍