കുറഞ്ഞ ചെലവിൽ വീടിന് കൂടുതൽ സുരക്ഷയൊരുക്കാം; വൺ ബീ എന്ന ഹോം എന്ന ഓട്ടോമേഷൻ സെക്യൂരിറ്റി വരുന്നു
മാർക്കറ്റിങ് ഫീച്ചർ
വിനോദവും ആഘോഷങ്ങളും മനുഷ്യ മനസിന്റെ കൂടെപ്പിറപ്പാണ്. ഈ തിരക്കേറിയ നാളുകൾക്കിടയിലും നാം ഇവയ്ക്കുവേണ്ടി സമയം കണ്ടെത്താറുണ്ട്. എന്നാൽ മനസിന് കുളിർമ്മ നൽകുന്ന ഏതു യാത്രയ്ക്കിടയിലും നമ്മെ അലട്ടുന്ന ചില ചെറു ചിന്തകളുണ്ട്. വീട്ടിൽ നിന്നിറങ്ങിയപ്പോൾ വാതിൽ ശരിക്കു പൂട്ടിയിരുന്നോ? മുറികളിലെ ലൈറ്റിന്റെയും മറ്റും സ്വിച്ചുകൾ ഓഫ് ചെയ്തിരുന്നുവോ ? അടുക്കളയിലെ ആവശ്യങ്ങൾക്ക് ശേഷം ഗ്യാസ് ഓഫ് ചെയ്തിരുന്നുവോ? ജനാലകളുടെ താഴിടാൻ മറന്നോ? അങ്ങനെ ഒട്ടേറെ ചോദ്യങ്ങൾ നമ്മെ യാത്രയ്ക്കിടയിൽ വ്യാകുലപ്പെടുത്തുന്നതിൽ അവസരം കണ്ടെത്താറുണ്ട്. വീട്ടിൽ തിരിച്ചെത്തുംവരെ നമ്മെ വീർപ്പുമുട്ടിക്കുവാൻ ഈ ചോദ്യങ്ങൾ ധാരാളം.
ദിനംപ്രതി വർധിച്ചുവരുന്ന വൈദ്യുതി, ഗ്യാസ് തുടങ്ങിയവയുടെ വിലയും നാട്ടിൽ പരക്കെയുള്ള കവർച്ചകളുടെ വാർത്തകളും തന്നെയാണ് നമ്മുടെ മനസ്സിൽ ഇത്തരം ചോദ്യങ്ങൾ ഉത്ഭവിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. അതിനാൽ ഇതൊന്നും നമ്മുടെയാരുടെയും തെറ്റായി വിലയിരുത്താൻ സാധിക്കില്ല. ഇത്പോലെ നിരവധി ചോദ്യങ്ങളും സംശയങ്ങളും മനസിലിട്ടാണ് ഞാൻ ഓണാക്കാഴ്ച്ചകൾ കാണുവാനായി നഗരത്തിലെത്തിയത്. വർണ്ണശബളവും ദീപാലങ്കാരങ്ങളാൽ ഭംഗിയേറിയതുമായ നഗരവീഥിയിലൂടെ ഞാൻ മുന്നോട്ട് നീങ്ങി. തലസ്ഥാന നഗരിയുടെ ഓണാഘോഷത്തിന്റെ മുഖ്യകർഷണമായ കനകക്കുന്നിലെത്തി ഞാൻ. അങ്ങനെ നടന്നു നീങ്ങുമ്പോഴാണ് ഞാൻ വൺ ബീ എന്ന ഹോം ഓട്ടോമേഷൻ സെക്യൂരിറ്റി സ്ഥാപനത്തിന്റെ സ്റ്റാൾ കാണാൻ ഇടയായത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കാൻ തുടങ്ങുന്ന ഈ സ്ഥാപനത്തിന്റെ ലൗഞ്ചിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സ്റ്റാൾ ഒരുക്കിയത് എന്ന് അതിന്റെ അണിയറ പ്രവർത്തകരിൽ നിന്നറിയാൻ കഴിഞ്ഞു.
ഇന്റർനെറ്റ് ഓഫ് തിങ്സ് എന്ന ടെക്നൊളജിയിൽ അധിഷ്ഠിതമാണ് ഇവർ നൽകുന്ന സംവിധാനങ്ങൾ. വീട്ടിൽ ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങൾ നമ്മുടെ മൊബൈലുമായും മറ്റും ബന്ധപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. അതിനാൽ നമുക്ക് മൊബൈലിലൂടെ ഇവയെ നിയന്ത്രിക്കാൻ കഴിയുന്നു എന്നതാണ് പ്രത്യേകത. എന്നെപോലെ ആ സ്റ്റാൾ സന്ദർശിച്ച ആയിരത്തോളംപേരുടെ ചോദ്യങ്ങൾക്ക് വൺ ബീയ്ക്ക് ഉത്തരം നൽകുവാൻ കഴിഞ്ഞു എന്നത് അത്ഭുതകരമാണ്. സാധാരണക്കാരന്റെ കൊക്കിലൊതുങ്ങുന്ന വിലയും ബജാജ് ഫിൻസെർവ് ലഭ്യമാക്കുന്ന ഇ എം ഐ സംവിധാനവും വൺ ബിയെ കൂടുതൽ ജനകീയമാക്കുന്നു.
ആരും ഭേദിക്കാത്ത മണിച്ചിത്ര താഴിട്ട് പൂട്ടിയാൽ പോലും കള്ളന്മാരും കൊള്ളക്കാരും വീടും കുത്തി തുറന്ന് അകത്ത് കയറാറുണ്ട്. വീട്ടിൽ ആളുണ്ടെങ്കിൽ പോലും പുഷ്പ്പം പോലെ കവർച്ച നടത്തുന്ന വിദഗ്ദ്ധരായ കള്ളന്മാരെ കുറിച്ച് നമ്മൾ സ്ഥിരം ടി വിയിലും പത്രത്തിലും വാർത്തകൾ വായിക്കാറുണ്ട്. ഈ ഇടയ്ക്ക് തന്നെ എത്ര കവർച്ചയും കൊലപാതകവുമാണ് നടന്നത്. നിരവധി എ ടി എം കവർച്ചകൾ, സ്ത്രീയെ വീട് കുത്തിപൊളിച്ച് അകത്തു കയറി കൊലപ്പെടുത്തിയ സംഭവങ്ങൾ, ഒരിടയ്ക്ക് സ്ഥിരം രാത്രികാലങ്ങളിൽ നടക്കാറുണ്ടായിരുന്നു സ്വർണ്ണ കവർച്ച, ബാങ്ക് കൊള്ളയടി എന്നിങ്ങനെ നീണ്ട നിര നിരതന്നെ ഉണ്ട്. സമ്പത്തിനെ മാത്രമല്ല നമ്മുടെ ജീവന് പോലും ഈ അസുരക്ഷിതത്വം ഭീഷണിയാണ്.
കുറച്ച് കാലം മുൻപ് വരെ ആരും ഇതിന്റെ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ഗൗരവത്തോടെ ആരും ചിന്തിക്കാറില്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല, കഷ്ടപ്പെട്ട് സമ്പാദിക്കുന്നത് ആരെങ്കിലും തട്ടിയെടുക്കുന്നത് സഹിക്കാനാവില്ല. വീടിനും ഓഫീസിനും മറ്റ് സ്ഥാപനങ്ങൾക്കും ഉറപ്പുള്ള ഒരു സുരക്ഷിതത്വം വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഒരു സ്മാർട്ട് സുരക്ഷാ സംവിധാനവുമായി ദി യൂണിവേര്സിസ് ഗ്രൂപ്പിന്റെ വൺ ബി എത്തുന്നു. വൺ ബി നിങ്ങൾക്കായി ഒരു സമ്പൂർണ സ്മാർട്ട് സുരക്ഷാ പരിഹാരം നൽകുന്നതായിരിക്കും. സാധാരണ ഇത്തരം സെക്യൂരിറ്റി സംവിധാനങ്ങൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് ഓഫീസുകളും മറ്റ് സ്ഥാപനങ്ങൾക്കുമാണ്. എന്നാൽ അതിലുപരി വൺ ബി നിങ്ങളുടെ വീടുകൾക്കും സുരക്ഷിതത്വം നൽകുന്നു. പവർ കട്ടുകളുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ബാറ്ററി ബാക്കപ്പ് ഉള്ളതിനാൽ കറന്റ് ഇല്ലാതെയും പ്രവർത്തിക്കും.
ഡോർ ഓട്ടോമേഷൻ, സി സി ടി വി, സുരക്ഷാ അലാറം, തെഫ്റ്റ് മോണിറ്ററിങ് സിസ്റ്റം, എനർജി കൺസംഷൻ മോണിറ്ററുകൾ , ഇതൊക്കെ കൊണ്ട് മാത്രം നിങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാകുന്നില്ല. പല ബാങ്കുകളിലും സി സി ടി വി കൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും അതിനെ പേടിച്ച് ആരും ബാങ്ക് കൊള്ളയടിക്കാതിരിക്കുന്നില്ല. എന്നാൽ വൺ ബി എന്തെങ്കിലും സുരക്ഷിതത്വമില്ലായ്മ ഉണ്ടായാൽ അത് കണ്ടുപിടിക്കുകയും അലാറത്തിലൂടെ അറിയിക്കുകയും,കൂടാതെ അത്തരം പ്രശ്നങ്ങൾ ഒരു പരിധി വരെ തടയുകയും ചെയ്യും. ഈ സേവനം 24 മണിക്കൂറും വൺ ബി നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. അതുമല്ല ഈ ടെക്നോളജി ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ ഇലക്ട്രിക്ക് ഉപകാരണങ്ങളായ ഫാൻ, ലൈറ്റ് ഉൾപ്പടെ എവിടെ നിന്ന് വേണമെങ്കിലും പ്രവർത്തിപ്പിക്കാനും പ്രവർത്തനരഹിതമാക്കാനും സാധിക്കും. വീട്ടിലിരുന്നോ നിങ്ങളുടെ ജോലിസ്ഥലത്തിരുന്നോ, എവിടെയായിരുന്നാലും വൺ ബി ഉപകരണങ്ങൾ നിങ്ങൾക്ക് റിമോട്ട് ഉപയോഗിച്ച് കൺട്രോൾ ചെയ്യാൻ സാധിക്കും.
റിമോട്ട് മാത്രമല്ല, എന്തെങ്കിലും അസ്വാഭിവികമായ കടന്നു കയറ്റമോ അടുക്കളയിലെ ഗ്യാസ് ചോർച്ച എന്നിങ്ങനെ പല അപകടസൂചനകൾ എസ് എം എസ്, കോൾ, മൊബൈൽ ആപ്പ്, പി സി, എന്നിവ വഴി തിരിച്ചറിയാനുള്ള അലാമുകളും മറ്റും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സി സി ടി വി ഉള്ളതിനാൽ നമുക്ക് നമ്മുടെ വീടിന് ചുറ്റും നടക്കുന്നത് നിരീക്ഷിക്കാൻ കഴിയും. ഇതെല്ലാ കേൾക്കുമ്പോൾ ആകെമൊത്തം വലിയ ചെലവ് വരുമെന്ന് കരുത്തുന്നുണ്ടാകും. എന്നാൽ നിങ്ങളുടെ വലിയ സമ്പാദ്യം ആജീവനാന്തം സുരക്ഷിതത്വത്തോടെ കാക്കുന്നതിനു താരതമ്യേനെ കുറച്ച് ചിലവഴിച്ചാൽ മതിയാകും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍