പണി കഴിഞ്ഞ് ഫാക്ടറിയിൽ നിന്നും ഇറങ്ങി വരവേ പിന്നിലെത്തിയ പൊലീസുകാർ അമീർ എന്നു വിളിച്ചപ്പോൾ ഓടാൻ ശ്രമിച്ചു; 20ാം വയസ്സിൽ രണ്ടാംകെട്ട് കെട്ടിയിട്ടും അടങ്ങാത്ത ലൈംഗിക ത്വര; പ്രതിയെ കുറിച്ച് ആദ്യം സംശയം പറഞ്ഞത് സുഹൃത്ത് തന്നെ; അമ്മയും സഹോദരിയും മൊഴി നൽകാതിരുന്നത് ദുരൂഹം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളാ പൊലീസിനെ അതീവ സമ്മർദ്ദത്തിലാക്കിയ ജിഷ വധക്കേസിലെ ഘാതകനെ പിടികൂടാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മലയാളികൾ മുഴുവനും. അതിവേഗം പിടികൂടേണ്ടിയിരുന്ന പ്രതിയെ പൊലീസ് പിടിച്ചത് 50 ദിവസങ്ങൾ നീണ്ടു നിന്ന അന്വേഷണങ്ങൾക്ക് ഒടുവിലാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഒരുപക്ഷേ പിടികിട്ടാപ്പുള്ളിയാകേണ്ടിയിരുന്ന പ്രതിയെ പൊലീസ് പിടികൂടിയത്. ജിഷയെ അതിക്രൂരമായി വധിച്ച അമിയൂർ ഇസ്ലാമിന് 23 വയസ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അമിതമായ ലൈംഗിക തൃഷ്ണ വച്ചുപുലർത്തിയ വ്യക്തിയായിരുന്നു ഇയാളെന്നാണ് അന്വേഷണം സംഘം നൽകുന്ന സൂചന. ഈ ലൈംഗിക തൃഷ്ണ തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചതും.
ബംഗ്ലാദേശിൽ നിന്നും അസമിലേക്ക് കുടിയേറിയ വ്യക്തിയാണ് അമിയൂർ എന്നാണ് പ്രാഥമിക നിഗമനം. തികഞ്ഞ ആരോഗ്യമുള്ള ഇയാൾക്ക് ജിഷയെ എളുപ്പത്തിൽ കീഴടക്കാൻ സാധിച്ചുവെന്നാണ് അന്വേഷണത്തിലും വ്യക്തമാകുന്നത്. അഞ്ചര അടി ഉയരവും വെളുത്ത നിറവുമാണ് പ്രതിയക്കുള്ളത്. ജിഷയെ കൊലപ്പെടുത്തിയ ശേഷം ആസാമിലേക്ക് പോയെ ഇയാൾ പിന്നീട് തമിഴ്നാട്ടിലേക്കാണ് പോയത്. ഉപയോഗിച്ച മൊബൈലിൽ തന്നെ പുതിയ സിമ്മിട്ടതോടെയാണ് പ്രതിയിലേക്ക് പൊലീസിന് എളുപ്പത്തിൽ എത്താൻ സാധിച്ചത്. ഐഎംഇഐ നമ്പർ പരിശോധിച്ചപ്പോൾ പ്രതി തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ഉണ്ടെന്ന് ബോധ്യമായി. ഇതോടെ ഇവിടെയെത്തിയ പൊലീസ് സംഘം സമർത്ഥമായി തന്നെ ഇയാളെ കുടുക്കുകയായിരന്നു.
കാഞ്ചീപുരത്തെ വാഹനനിർമ്മാണ ശാലയിൽ നിന്നാണ് അമിയൂലിന് പൊലീസ് അറസ്റ്റു ചെയ്തത്. ജോലി കഴിഞ്ഞ് ഇറങ്ങിവന്ന അമീറുൽ ഇസ്ലാമിന്റെ പിന്നാലെ ചെന്ന അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ 'അമീർ' എന്നു വിളിച്ചതോടെ ഇയാൾ തിരിഞ്ഞുനോക്കി. പന്തികേടു മണത്തതോടെ ഇയാൾ ഓടു രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ, അതിന് അനുവദിക്കാതെ തന്നെ പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. മൂന്ന് ഉദ്യോഗസ്ഥർ ചേർന്നാണ് ആരോഗ്യദൃഢഗാത്രനായ അമീറിനെ പിടികൂടിയത്.
കൊലപാതകത്തിനു കാരണമായ സംഭവത്തെക്കുറിച്ചു പലതരത്തിൽ മാറ്റിപ്പറഞ്ഞ് ഇയാൾ പൊലീസിനെ വഴിതെറ്റിക്കാനും ശ്രമിച്ചു. ഹിന്ദി അറിയില്ലെന്ന് പരഞ്ഞ് ആസാമി ഭാഷ സംസാരിച്ചാണ് മൗനിയാകാൻ ്ശ്രമിച്ചത്. മൊബൈൽ ഫോണിൽ ഒട്ടേറെ അശ്ലീല വിഡിയോകൾ ഉണ്ടായിരുന്നതിനാലാണു പല സിംകാർഡുകൾ മാറി ഉപയോഗിച്ചിട്ടും ഫോൺ ഉപേക്ഷിക്കാൻ ഇയാൾ തയാറാവാതിരുന്നത്. പൊലീസിനു പിടിവള്ളിയായതും ഇതുതന്നെയായിരുന്നു.
പ്രായപൂർത്തിയാവും മുൻപേ വിവാഹിതനായ ഇയാൾ ഇരുപതാം വയസ്സിൽ 38 വയസ്സുള്ള ഒരു സ്ത്രീയെക്കൂടി വിവാഹം കഴിച്ചു. ഇങ്ങനെ രണ്ട് വിവാഹം ചെയ്തെങ്കിലും അടങ്ങാത്ത ലൈംഗിക തൃഷ്ണ ഇയാളിൽ അവശേഷിച്ചു. ബംഗാളിയായ ഭാര്യയോടൊപ്പം പെരുമ്പാവൂരിൽ താമസിച്ചിട്ടുണ്ട്. അവരെ നാട്ടിലേക്കു പറഞ്ഞയച്ചശേഷമാണ് രണ്ടാമത്തെ വിവാഹം കഴിച്ചത്. ഇതിന് ശേഷമാണ് ജിഷയുമായി പരിചയപ്പെടുന്നത്. ജിഷയോടെ ലൈംഗിക താൽപ്പര്യം തന്നെ അമീറുലിന് ഉണ്ടായിരുന്നു. പലതവണ അമീറുൽ വീട് സന്ദർശിക്കുകയും ചെയത്ു. എന്നിട്ടും പ്രതിയെക്കുറിച്ച് ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരിയും പറയാത്തത് ദുരൂഹമായിത്തന്നെ നില്ക്കുന്നു.
കൊലപാതകം നടന്ന ഏപ്രിൽ 28നു തലേന്നു രാത്രിയിലും ഇയാൾ ആ പരിസരത്തുണ്ടായിരുന്നു. മദ്യപിച്ചശേഷം അശ്ലീലചിത്രം കണ്ടതോടെയാണു ജിഷയുടെ വീട്ടിലേക്കു വീണ്ടും പോവാൻ തോന്നിയതെന്നും പ്രതി മൊഴിനൽകിയിട്ടുണ്ട്. കൊലനടത്തിയശേഷം ചെരിപ്പ് ഉപേക്ഷിച്ചുപോകേണ്ടിവന്ന കൊലയാളി കുറുപ്പംപടിയിലെ കടയിൽനിന്നു പുതിയ ചെരിപ്പു വാങ്ങി. ഇതരസംസ്ഥാനക്കാരനായ ഒരാൾ ജിഷ കൊല്ലപ്പെട്ട ദിവസം പുതിയ ചെരിപ്പുവാങ്ങാനെത്തിയ സംഭവം ഈയടുത്ത ദിവസമാണ് കടയുടമ അന്വേഷണ സംഘത്തിനു കൈമാറിയത്. ജിഷയുടെ രക്തം പുരണ്ട ചെരിപ്പ് സമീപവാസികൾക്കു മുന്നിൽ പൊലീസ് പ്രദർശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അന്വേഷണം മുറുകിയതോടെ, അമിയൂർ ഇസ്ലാമിന്റെ തിരോധാനത്തിൽ സംശയം തോന്നിയ ഇതരസംസ്ഥാനത്തൊഴിലാളി നൽകിയ വിവരങ്ങൾ നിർണായകമായി. നാടുവിട്ടുപോയിട്ടും ജിഷ വധക്കേസിന്റെ വിശേഷങ്ങൾ അറിയാൻ പ്രതി സുഹൃത്തുക്കളെ തുടർച്ചയായി ഫോൺ ചെയ്തതാണ് അയാൾ പൊലീസിനെ വിവരം അറിയിക്കാൻ കാരണം
കുറുപ്പംപടിയിലെ വിശേഷങ്ങൾ അറിയാൻ അമീറുൽ ഇസ്ലാം വീണ്ടും വിളിച്ചതോടെ ഇയാൾക്കുവേണ്ടിയുള്ള വല വിരിഞ്ഞു. ഡിഎൻഎ പരിശോധനാഫലം കൈവശമുള്ളതിനാൽ പ്രതി പിടിയിലായിട്ടും പൊലീസ് ഇക്കാര്യം പുറത്തുവിട്ടില്ല. മണിക്കൂറുകൾക്കുള്ളിൽ ഡിഎൻഎ പരിശോധിക്കാനുള്ള പുതിയ സംവിധാനങ്ങൾ തിരുവനന്തപുരം ഫൊറൻസിക് ലാബിൽ ഒരുക്കിയിരുന്നതിനാൽ അമിയൂർ ഇസ്ലാമിന്റെ ഡിഎൻഎ ഒരുദിവസംകൊണ്ടു പരിശോധിച്ച് ഉറപ്പുവരുത്താൻ പൊലീസിനു കഴിഞ്ഞു. കാഞ്ചീപുരം ശിങ്കിടിപാക്കത്തെ വാഹനനിർമ്മാണ ശാലയിൽ 8000 രൂപ ശമ്പളത്തിൽ കഴിഞ്ഞ പത്തിനാണ് അമീറുൽ ജോലിയിൽ പ്രവേശിച്ചത്. ജിഷയുടെ കൊലയാളിയെ പൊലീസ് പിടിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഇയാൾ.
പഴവർഗങ്ങൾ കഴിക്കുന്നതിൽ തൽപ്പരനായ ഇയാളെക്കാത്ത് ശിങ്കിടിപാക്കത്തെ പഴക്കടകളിൽ പൊലീസ് വേഷംമാറി നിന്നിരുന്നു. ആദ്യ രണ്ടു ദിവസം ഒരു സൂചനയും ലഭിച്ചില്ല. കമ്പനിയിൽ ഓരോ ഷിഫ്റ്റും കഴിഞ്ഞു വരുന്നവരെ പൊലീസ് നിരീക്ഷിച്ചുകൊണ്ടിരുന്നു. പിടിയിലായ ദിവസം രാത്രി എട്ടുമണി ഷിഫ്റ്റ് കഴിഞ്ഞു പുറത്തുവന്ന 100 തൊഴിലാളികളുടെ കൂട്ടത്തിൽ അമിയൂർ ഇസ്ലാമുണ്ടായിരുന്നു. അമീറുലിനെ കുറിച്ച് വ്യക്തമായി ധാരണ ഉണ്ടാക്കിയാണ് അറസ്റ്റു ചെയ്തത്.
അന്യസംസ്ഥാന തൊഴിലാളികൾ ഏറെയുള്ള സ്ഥലമാണ് പെരുമ്പാവൂർ എന്നതും കുറ്റകൃത്യത്തിന്റെ രീതിയും സ്ഥലവും സംശയം ബലപ്പെടുത്തി. ഇതോടെ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നട്ത്തിയതും. ഈ പ്രദേശത്തെ ടവറുകൾക്ക് കീഴിൽ നിന്ന് പോയ കോളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അസം ബംഗാൾ, തമിഴ്നാട്, ഝത്തീസ്ഗഡ് എന്നിവിടങ്ങളിലും അന്വേഷണം സംഘം പരിശോധന നടത്തി.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍