എസ് പി ഫോർട്ട് ആശുപത്രിയുടെ കൊള്ളയ്ക്കെതിരെ പ്രതികരിച്ചപ്പോൾ പുറംലോകം കാണില്ലെന്ന് ഭീഷണി; ബ്ലഡ് ഡോണേഴ്സ് നേതാവിനെ കള്ളക്കേസ് ചുമത്തി പൊലീസുകാർ ക്രൂരമായി മർദ്ദിച്ചു; ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതിയുമായി പ്രവർത്തകർ; പ്രതിഷേധം ശക്തം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന പകൽകൊള്ളകളെ കുറിച്ചുള്ള വാർത്തകൾ പലതവണ പുറത്തുവന്നിട്ടുണ്ട്. അമിതമായ ഫീസ് ഈടാക്കുകയും ചെറിയ അസുഖത്തിന് ചികിത്സ തേടി പോയാലും പതിനായിരങ്ങൾ ചികിത്സാഫീസ് ഈടാക്കുകയും ചെയ്യുന്ന വിധത്തിലാണ് ആശുപത്രികളുടെ പ്രവർത്തനങ്ങൾ. ഇതിനെതിരെ പ്രതികരിച്ചാൽ രാഷ്ട്രീയ- ഉന്നത സ്വാധീനം ഉപയോഗിച്ച് അടിച്ചമർത്തുകയും ചെയ്യും. ഇത്തരത്തിൽ ഒരു ആക്ഷേപം ഉയർന്നിരിക്കുന്നത് തിരുവനന്തപുരത്തെ പ്രശസ്തമായ ആശുപത്രിയായ എസ് പി ഫോർട്ടിനെതിരെയാണ്.
ഗുരുതരാവസ്ഥയിൽ ചികിത്സക്കെത്തിച്ച രോഗിയിൽ നിന്നും അമിതമായ ഫീസ് ഈടാക്കിയതിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ എസ്പി ഫോർട്ട് ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തിയെന്നും മാനേമെന്റിന്റെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് തല്ലിച്ചതച്ചുവെന്ന പരാതിയുമാണ് ഉയർന്നിരിക്കുന്നത്. കേരള ബ്ലഡ് ഡോണേഴ്സ് കേരളയുടെ നേതാവായ അനീഷ് പോത്തൻകോടിനെയാണ് ഫോർട്ട് പൊലീസ് തല്ലിച്ചതച്ചെന്ന് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരളാ ബ്ലഡ് ഡോണേഴ്സ് നേതാക്കൾ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
രജിസ്ട്രേഡ് ചാരിറ്റബിൾ ഓർഗനൈസേഷൻ എന്ന നിലയിൽ ഒരു വ്യക്തിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ കാൽ മുറിച്ചു മാറ്റണമെന്നാണ് ആശുപത്രി അധികൃതർ നിർദ്ദേശിച്ചതെന്നാണ് പരാതി. എന്നാൽ കൊച്ചിയിലെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ കാൽ മുറിക്കാതെ തന്നെ നടക്കാൻ പറ്റുന്ന അവസ്ഥയിൽ എത്തുകയും ചെയ്തു. ഈ സംഭവത്തെ കുറിച്ച് എസ് പി ഫോർട്ട് ആശുപത്രിയിൽ എത്തി പറഞ്ഞപ്പോൾ അധികാരികൾ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് ആക്ഷേപം. 'ഈ ബിസിനസ് ഞങ്ങൾ ചെയ്യുന്നത് കുറെ നാൾ ആയി, ഇതു പുറത്തു പറഞ്ഞാൽ നീയും നിന്റെ കുടുംബവും പുറം ലോകം കാണില്ല ' എന്ന പ്രതികരണം ആണ് ലഭിച്ചതെന്നും രക്തദാതാക്കളുടെ സംഘടനാ നേതാക്കൾ ആരോപിക്കുന്നു.
ഈ സംഭവത്തിന് ശേഷം ആശുപത്രി അധികൃതർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ അനീഷിനും അപകടം പറ്റിയ വിനീഷിനും എതിരായി പരാതി നൽകുകയാണ് ഉണ്ടായത്. ഇതനുസരിച്ച് ബ്ലഡ് ഡോണേർസ് കേരളയുടെ തിരുവനന്തപുരം കോർഡിനേറ്റർ കൂടിയായ അനീഷിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി 10 ഓളം പൊലീസുകാർ ചേർന്നു ക്രൂരമായി മർദിക്കുകയായിരുന്നു. മൊബൈൽ ഫോൺ പിടിച്ചു വാങ്ങി വച്ചുവെന്നുമാണ് പരാതി.
എസ്ഐയോട് അടക്കം പരാതി ബോധിപ്പിച്ചെങ്കിലും ഫോൺ വിട്ടുനൽകാൻ പോലും തയ്യാറായില്ലെന്ന് അനീഷ് പരാതിപ്പെടുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. തനിക്കും തന്റെ കുടുംബത്തിന് പോലും ഭീഷണിയുണ്ടെന്ന് അനീഷ് പോത്തൻകോട് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തിട്ടുണ്ട. സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.
ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതി വിനോദ് ഭാസ്കർ എന്നയാൾ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:
ബഹുമാനപ്പെട്ട മുഖ്യമന്ത്രി അഭ്യന്തര മന്ത്രി , ആരോഗ്യ മന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരുടെ ശ്രദ്ധക്ക്
ഞാൻ
Vinod Bhaskaran
Mandaramangalam
Panachickavu P.O.
Perunna
Changanacherry
686102
രജിസ്ട്രേഡ് ചാരിറ്റബിൾ ഓർഗനൈസേഷൻ എന്ന നിലയിൽ ഒരു വ്യക്തിയെ തിരുവനന്തപുരം SP Fort ഹോസ്പിറ്റലിൽ ഗുരുതര അവസ്ഥയിൽ എത്തിക്കുകയും, പിന്നീട് അമിതമായ ഫീസ് ഈടാക്കുകയും കാൽ മുറിച്ചു മാറ്റണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ രോഗിയെ എറണകുളതുള്ളമറ്റൊരു ഹോസ്പിറ്റലിൽ ചികിത്സിക്കുകയും കാൽ മുറിക്കാതെ തന്നെ ഇപ്പോൾ നടക്കാൻ പറ്റുന്ന അവസ്ഥയിൽ എത്തിക്കുന്നതിന് നമുക്ക് കഴിഞ്ഞു. പിന്നീട് SP Fort ഹോസ്പിറ്റലിൽ എത്തി വിവരം പറഞ്ഞപ്പോൾ 'ഈ ബിസിനസ് ഞങ്ങൾ ചെയ്യുന്നത് കുറെ നാൾ ആയി , ഇതു പുറത്തു പറഞ്ഞാൽ നീയും നിന്റെ കുടുംബവും പുറം ലോകം കാണില്ല ' എന്ന പ്രതികരണം ആണ് ലഭിച്ചത്. SP Fort ഹോസ്പിറ്റലിൽ മാനേജ്മെന്റ് അനീഷിനും അപകടം പറ്റിയ വിനീഷിനും എതിരായി കംപ്ലൈന്റ്റ് കൊടുക്കുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട് ബ്ലഡ് ഡോണേർസ് കേരളയുടെ തിരുവനന്തപുരം കോർഡിനേറ്റർ അനീഷ് നെ ഇന്ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി 10 ഓളം പൊലീസ്കാർ ചേർന്നു ക്രൂരമായി മർദിച്ചു. മൊബൈൽ ഫോൺ പിടിച്ചു വാങ്ങി വച്ചു. അനീഷിന്റെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായത് ' ചേട്ടാ എന്റെ തലയ്ക്കു അടിച്ചപ്പോ എന്റെ ഓർമ പോയി പക്ഷെ , കാലു വയ്യാത്ത വിനീഷിനെ അവർ അടിക്കുന്നതും ഞാൻ കണ്ടു . എന്നാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം രക്തം എത്തിക്കുന്ന ബ്ലഡ് ഡോണേർസ് കേരളയുടെ സജീവ അംഗം ആയ അനീഷ് എന്നോട് വിഷമത്തോടെ പറഞ്ഞതു പൊലീസ് സ്റ്റേഷനിൽ നിന്ന് പറഞ്ഞു പോലും നിന്റെ മൊബൈൽ ഫോർമാറ്റ് ചെയ്തു തരാം എന്ന് .... ചേട്ടാ നാളെ രാവിലെ ബ്ലഡ് കൊടുക്കാൻ ഞാൻ പറഞ്ഞു വസിരിക്കുന്നവർ പോലും ഉണ്ട് ആ മൊബൈലിൽ..... എന്നാണു. ഫോർട്ട് പൊലീസ് സ്റ്റേഷൻ ചാർജ് ഉള്ള ഷാജിമോൻ എന്ന എസ്. ഐ യോട് ഞാൻ യാചിക്കുന്നതുപോലെ പറഞ്ഞു നാളെ (2/03/16) കൊച്ചു കുഞ്ഞുങ്ങൾക്ക് ഉള്‍പ്പെടെ ഒട്ടേറെ പേർക്ക് രക്തം ആവശ്യം ഉണ്ടെന്നും ആ മൊബൈലിലേക്ക് ആവശ്യക്കാരുടെ ഫോൺകോളുകൾ വരുമെന്നും. പിന്നീട് സ്റ്റേനിലേക്ക് വിളിച്ചപ്പോൾ സന്തോഷ് എന്നാ സിവിൽ പൊലീസ് ഓഫീസർ പറഞ്ഞത് സർ ഉറങ്ങിയിട്ടുണ്ടാവും എന്നും നാളെ വന്നാൽ മാറി എന്നുമാണ്. രാവിലെ 8.30 നു ബ്ലഡ് ബാങ്ക് തുറക്കുമ്പോൾ മുതൽ ബ്ലഡിന് ആവശ്യമുണ്ട് സർ എന്ന് ഞാൻ താഴ്മയോടെ പറഞ്ഞപ്പോഴും , 'അതും മൊബൈൽ എന്തിനാ ? ' എന്ന് അദ്ധ്യേഹം എന്നോട് ചോദിച്ചത്.
പിന്നെയും ഞാൻ കുറെ വിളിച്ചു...
അദ്ദേഹം ഉറങ്ങിയിട്ടുണ്ടാവം...
എങ്കിലും ഞങ്ങളുടെ നിസ്സഹായ അവസ്ഥയിൽ ഞാൻ ഒരു മെസ്സേജ് അദ്ദേഹത്തിനു അയച്ചു...
ഇങ്ങനെ ..
Sir njan Vinod. Vilichirunnu njan Sir ne . Naale Thiruvananthapuram RCC il ulppede kochu kunjungalkku polum blood vendathanu. Sir married aanu ennu karuthunnu. Enikkum undu 3 kunjungal . Alpam enkilum manushwatham avasheshikkunnu enkil enne thirichu vilikkum ennu karuthunnu....
Thanlalkku onnum ariyillayirikkum innu avide iningal avide idichu paruvakkedu aakkiya aa cheruppakkarane kurichu. Njanum thaanum okke orikkal illathe aavum appozhum sir idippicha aa payyane pole ulla aalukale njan undakki edukkukayaanu...
Stories you may Like
- ഭർതൃമാതാവിനെ മർദ്ദിച്ച കേസിൽ പ്രതിയായ മരുമകൾ റിമാൻഡിൽ
- മരുമകളുടെ കൊടുംക്രൂരത തുറന്നുപറഞ്ഞ് 80കാരി, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
- കുപ്പിയിൽ പെട്രോൾ നൽകില്ലെന്ന് പറഞ്ഞ പെട്രോൾ പമ്പ് ജീവനക്കാർക്ക് മർദ്ദനം
- ഒല്ലൂർ സെന്ററിൽ കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ മർദ്ദനം
- സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍