ലൗവ് ഗുരുവിന്റെ സെറ്റിൽ സജീവം; തമിഴ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് പോണ്ടിച്ചേരിയിലും; മെയ്ക്അപ്പ്മാന്റെ കല്ല്യാണത്തിനും കിലോമീറ്ററുകൾ താണ്ടിയെത്തി; കലാഭവൻ മണിയുടെ 'കരൾ രോഗവും ഗുരുതരാവസ്ഥയും' ഭാവനാസൃഷ്ടി; കള്ളക്കഥയിൽ രാഷ്ട്രീയമുണ്ടോയെന്ന് സിപിഎമ്മിന് സംശയം
കൊച്ചി: സിനിമാക്കാരെ കൊല്ലുന്നതും ആശുപത്രിക്കിടക്കയിലാക്കുന്നതും സോഷ്യൽ മീഡിയയിലെ പതിവ് കാഴ്ചയാണ്. ഇതിനെതിരെ നിയമം കുടുപ്പിക്കുമെന്ന് പറഞ്ഞാലും ഇത്തരക്കാർ പിന്മാറില്ല.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇടതുമുന്നണിയുടെ സാധ്യതാ സ്ഥാനാർത്ഥിപ്പട്ടികയിൽ കയറുന്ന സിനിമാ താരമാണ് കലാഭവൻ മണി. നിയമസഭാ തെരഞ്ഞെടുപ്പിലും കലാഭവൻ മണിയുടെ പേര് പലകോണുകളിൽ ചർച്ച ചെയ്യുന്നുണ്ട്. ചാലക്കുടിയിലും വണ്ടൂരും കുന്നത്തുരുമെല്ലാം മണിക്കായി സപിഎം പരിഗണിക്കുന്നുമുണ്ട്. ഇതിനിടെയാണ് മണിയെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കില്ലെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമായത്. ഇതിന് പറഞ്ഞ കാരണമാണ് ശ്രദ്ധേയം. കരർ രോഗത്തെ തുടർന്ന് അതീവ ഗരുതരാവസ്ഥയിലായ മണിയെ സിപിഐ(എം) സാധ്യതാ സ്ഥാനാർത്ഥി പട്ടിയിൽ നിന്ന് ഒഴിവാക്കിയെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മണി സ്ഥാനാർത്ഥിയാകുമോ എന്ന് ഉറപ്പിക്കാനാവില്ല. ഇത് സംബന്ധിച്ച ചർച്ചകൾ സിപിഎമ്മോ കലാഭവൻ മണിയോ നടത്തിയിട്ടില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്ന കരൾ രോഗം ശുദ്ധ അസംബന്ധമാണ്. പൂർണ്ണ ആരോഗ്യവാനാണ് കലാഭവൻ മണി. സിനിമയിൽ നി്ന് വിട്ടു നിൽക്കുന്നുവെന്ന വാർത്തകൾക്കും അടിസ്ഥാനമില്ല. ലൗവ് ഗുരുവെന്ന തമിഴ് സിനമയുടെ തിരക്കിലാണ് മലയാളിയുടെ പ്രിയ നടൻ. പോണ്ടിച്ചേരിയിലാണ് ഷൂട്ടിങ്. ഇതിനിടെയിൽ ഇന്ന് കേരളത്തിലുമെത്തി. തന്റെ മെയ്ക്അപ്പ് മാന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് വന്നത്. ഇന്ന് വീണ്ടും സെറ്റിലേക്ക് മടങ്ങുകയും ചെയ്യും. ഇതാണ് സത്യമെന്ന് ഇരിക്കെ വ്യാജ പ്രചരണങ്ങളുടെ ലക്ഷ്യമെന്തെന്ന് അറിയില്ലെന്ന് കലാഭവൻ മണിയോട് അടുത്ത വ്യത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
എല്ലാ തെരഞ്ഞെടുപ്പിലും മണിച്ചേട്ടന്റേര് പേര് പലവിധത്തിൽ ചർച്ചയാക്കും. ഇത്തവണ അതിനൊപ്പം ഒരു കൂട്ടിച്ചേരലും. കരൾ രോഗമാണ് ആ കൂട്ടിച്ചേർക്കൽ. അതിനപ്പുറത്തേക്ക് മറ്റൊന്നുമില്ല-ഈ വാർത്തയോട് കലാഭവൻ മണിയുടെ സുഹൃത്തുക്കളുടെ പ്രതികരണം ഇങ്ങനെ. അനാവശ്യ വിവാദം ഉണ്ടാക്കാൻ മടിച്ചാണ് ഇത്തരം പ്രചരണങ്ങളെ നിയമപരമായി ചോദ്യം ചെയ്യാത്തത്. സിനിമയിൽ അന്നും ഇന്നും കലാഭവൻ മണിക്ക് തിരിക്ക് തന്നെയാണ്. മലയാളത്തിന് അപ്പുറം തമിഴ്, തെലുങ്ക്, കന്നട സിനിമകളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് അറിയാവുന്നവർ തന്നെയാണ് സിനിമയിൽ സജീവമല്ലെന്ന് പ്രചരിപ്പിക്കുന്നതെന്നതാണ് യാഥാർത്ഥ്യമെന്നും അവർ പറയുന്നു.
സിപിഐ(എം) അനുഭാവിയാണ് കലാഭവൻ മണി. തെരഞ്ഞെടുപ്പ് പ്രചരണത്തിലും പലപ്പോഴും സജീവമായിട്ടുണ്ട്. ചാലക്കുടിയിൽ വലിയ ജനസ്വാധീനവുമുണ്ട്. ചാലക്കുടിയുടെ മനസ്സ് ഇടതുപക്ഷത്തിന് അനുകൂലമാക്കാൻ കലാഭവൻ മണിയുടെ പേര് പലപ്പോഴും ചർച്ചയായിരുന്നു. നിലവിൽ സിപിഎമ്മിന്റെ ബി ഡി ദേവസ്യയാണ് ചാലക്കുടിയുടെ എംഎൽഎ. ദേവസ്യയെ വീണ്ടും ഒരിക്കൽ കൂടി മത്സരിപ്പിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ മണിയെ സംവരണ മണ്ഡലമായ കുന്നത്തുനാട്ടിലോ വണ്ടൂരിലോ മത്സരിപ്പിക്കാൻ സിപിഐ(എം) തീരുമാനിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനിടെ ഇത്തരം ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് കലാഭവൻ മണി തന്നെ വിശദീകരിക്കുകയും ചെയ്തു. അതിനിടെയാണ് മണിക്ക് കരൾ രോഗമുണ്ടെന്ന് വാർത്തയെത്തുന്നത്. അമിത മദ്യപാനമാണിതിന് കാരണമെന്നും പറയുന്നു.
ബോധപൂർവ്വമുള്ള വ്യക്തിഹത്യയായി ഇതിനെ സിപിഐ(എം) കാണുന്നുണ്ട്. കുന്നത്തുനാടും
വണ്ടൂരും കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. വണ്ടൂരിൽ സ്ഥിരമായി ജയിക്കുന്നത് ടൂറിസം മന്ത്രി എപി അനിൽകുമാറും. ഇവരുടെ ജയസാധ്യതകളെ കലാഭവൻ മണിയുടെ സ്ഥാനാർത്ഥിത്വം മങ്ങലേൽപ്പിക്കും. ഇത് മറികടക്കാനുള്ള ബോധപൂർവ്വമായ പ്രചരണമാണ് മദ്യപാനവും കരൾ രോഗവുമെന്നാണ് വിലയിരുത്തൽ. എന്നാൽ മണിയുടെ സ്ഥാനാർത്ഥിത്വത്തിൽ ഇടതുപക്ഷം തീരുമാനം ഒന്നും എടുത്തിട്ടില്ല. സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങിയിട്ടുപോലുമില്ല. ഈ സാഹചര്യത്തിൽ മണിയുടെ പേര് വെട്ടിയെന്ന തരത്തിലുള്ള പ്രചരണങ്ങൾ അസംബന്ധമാണെന്ന് സിപിഐ(എം) നേതൃത്വവും വിലയിരുത്തുന്നു.
ഇതുസംബന്ധിച്ച് ഒരു ഓൺലൈൻ പോർട്ടൽ നൽകിയ വാർത്ത ഇങ്ങനെ-ചാലക്കുടിയിൽ കോൺഗ്രസിലെ ശക്തനായ നേതാവ് പി ടി തോമസ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സി പി എം ഇവിടെ സിറ്റിങ് എം എൽ എ പൗലോസിനെ മാറ്റി ജനപ്രിയ താരമായ കലാഭവൻ മണിയെ എതിർ സ്ഥാനാർത്ഥിയായി രംഗത്തിറക്കാൻ ആലോചിച്ചത്. എന്നാൽ കരൾ രോഗം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ പെട്ടെന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകാൻ മണിക്ക് കഴിയില്ല. ഏറ്റെടുത്ത സിനിമകളുടെ കരാർ പോലും പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയിലാണ് മണിയുടെ അവസ്ഥ. അമിതമായ മദ്യപാനമാണ് മണിയെ കരൾരോഗത്തിന് അടിമയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ഈ വാർത്തിയലെ ഓരോ വരിയും തെറ്റാണെന്നാണ് കലാഭവൻ മണിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ചാലക്കുടിയുടെ എംഎൽഎ ബിഡി ദേവസ്യയാണെന്ന് പോലും അറിയാത്തവർ എഴുതിയതാണ് ഈ വാർത്തയെന്നും അവർ കൂട്ടിച്ചേർക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍