ഫാർമസി പ്രാക്ടീസ് റെഗുലേഷൻസ് നിയമം ഉടൻ നടപ്പാക്കണം; ജനറിക് മരുന്നുകളുടെ വില കുറയ്ക്കണം; ഫാർമസി മേഖലയിലെ ചൂഷണത്തിനെതിരെ അസോസിയേഷന് പ്രതിഷേധത്തിന്; 27ന് സെക്രട്ടറിയേറ്റ് ധർണ്ണ
കോഴിക്കോട്: ഫാർമസി തൊഴിലിന്റെ മാന്യതയും പവിത്രതയും പരിരക്ഷിക്കാൻ ഉപയുക്തമായ ഫാർമസി പ്രാക്ടീസ് റെഗുലേഷൻസ് 2015 ഉടനടി നടപ്പിലാക്കണമെന്നും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട് കേരളാ ഫാർമസിസ്റ്റ് അസോസിയേഷൻ പ്രത്യക്ഷ സമരത്തിന്. ജനറിക് മരുന്നുകളുടെ വിലനിലവാരം കുറയ്ക്കണമെന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ മാസം 27 ന് സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണ നടത്തും.
ഫാർമസി ഫാർമസിസ്റ്റുകൾ കൈകാര്യം ചെയ്യേണ്ട സ്ഥലമാണ്. നിയമം അത് അനുശാസിക്കുന്നു. ആയതിനാൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ കള്ളനാണയങ്ങളേയും പിഴുതു മാറ്റണമെന്നാണ് സംഘടനയുടെ ആവശ്യം. ഫാർമസിസ്റ്റുകൾക്ക് സ്ഥാപനം തുറന്നു പ്രവർത്തിക്കുന്ന സമയം മുഴുവൻ എന്നതിന് പകരം നിയമം അനുസരിച്ച് 8 മണിക്കൂർ ജോലി എന്നത് നടപ്പിലാക്കണമെന്നും മാന്യമായ വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്നും കേരള ഫാർമസിസ്റ്റ് അസോസിയേഷൻ ആവശ്യപ്പെടുന്നു.
ഫാർമസി മേഖലയിലെ വിവിധ വിഷയങ്ങളെ സംഘടന വിശദീകരിക്കുന്നത് ഇങ്ങനെ:
കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിവിധ ചാനലുകളിലും പത്രങ്ങളിലും മരുന്നുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും പരമ്പരകളും വാർത്തകളും ഉണ്ടായിരുന്നു. എല്ലാം നല്ലത് തന്നെ. പൊതുജനത്തിന് ഗുണനിലവാരമുള്ള ചികിത്സയും മരുന്നും ലഭ്യമാക്കാൻ ഇവർ ചെയ്യുന്ന പ്രവർത്തികളെ അഭിനന്ദിക്കുന്നു, പിന്തുണയ്ക്കുന്നു. പൊതുജനശ്രദ്ധ ഉണർത്തുന്നതിനും ഫലങ്ങൾ കാണുന്നതിനും ഇതുപോലുള്ള പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. എന്നാൽ വിഷമത്തോടെ പറയട്ടെ ഇവിടെയൊക്കെ മനപ്പൂർവ്വമോ അല്ലാതെയോ അവഗണിക്കപ്പെടുന്ന ഒരു വിഭാഗമാണ് ഫാർമസിസ്റ്റകൾ. ചർച്ചകളിലോ അഭിപ്രായ പ്രകടനങ്ങളിലോ ഫാർമസിസ്റ്റുകെള കാണാനില്ല. കച്ചവടക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിലാണ് ഇവർെക്കാെക്ക താൽപര്യം (എല്ലാം കച്ചവടമായി മാറി എന്നതുകൊണ്ടാകാം).
നമ്മുടെ നാട്ടിൽ ഒരു കൂലിപ്പണിക്കാരന് കിട്ടുന്ന അംഗീകാരം പോലും ജീവൻ രക്ഷാഔഷധങ്ങൾ ൈകകാര്യം െചയ്യുന്ന ഫാർമസിസ്റ്റിനു ലഭിക്കുന്നില്ല. എന്നാൽ വിേദശ രാജ്യങ്ങളിൽ ഒരു ഡോക്ടർക്ക് തുല്യമായ സ്ഥാനമാണ് ഫാർമസിസ്റ്റിനും ഉള്ളത്. കാരണം അവിടെ േരാഗിെയ പരിശോധിച്ച് എന്താണ് രോഗമെന്നും എന്ത് മരുന്നുകളാണ് കൊടുക്കേണ്ടതെന്നും നിർദ്ദേശിക്കുക മാത്രമാണ് ഡോക്ടർ ചെയ്യുന്നത്. ഇപ്രകാരം ഡോക്ടർ നിർദ്ദേശിച്ച മരുന്ന് ഏതളവിൽ എങ്ങനെ കഴിക്കണമെന്ന് പറയുന്നത് ഫാർമസിസ്റ്റാണ്. മാ്രതമല്ല വിവിധ വിലനിലവാരത്തിലുള്ള അനവധി കമ്പനി മരുന്നുകളിൽ നിന്നും ഉപേഭാക്താവിന്റെ സാമ്പത്തികസ്ഥിതിയനുസരിച്ച് േവണ്ട മരുന്ന് തിരഞ്ഞെടുക്കാൻ ഫാർമസിസ്റ്റ് സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ഇവിടെയെല്ലാം ഡോക്ടർ എന്ന വ്യക്തിയിൽ നിക്ഷിപ്തമായിരിക്കുന്നു. അദ്ദേഹം കുറിച്ചുനൽകുന്ന മരുന്നുകൾ വിലനിലവാരേമാ ഗുണനിലവാരേമാ േനാക്കാതെ എടുത്തു നൽകുന്ന ഒരു തൊഴിലാളി മാത്രമായി ഫാർമസിസ്റ്റിനെ തരം താഴ്ത്തി.
ഇതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് പൊതുജനമാണ് എന്ന് പറയാതെ വയ്യ. കാരണം അവിയൽ പരുവത്തിൽ (5 മുതൽ 10 വെര മരുന്നുകൾ ഒേര സമയം കഴിക്കുന്ന അവസ്ഥ) ഡോക്ടർ കുറിച്ച് നൽകുന്ന മരുന്നുകൾ കഴിക്കുമ്പോൾ അവ തമ്മിൽ എന്തെങ്കിലും പ്രതി പ്രവർത്തനേമാ പാർശ്വ ഫലങ്ങളോ ഉേണ്ടായെന്ന് േനാക്കാൻ രോഗിക്ക് കഴിയില്ല. അറിവില്ല. ഇതുമൂലം മറ്റു അസുഖങ്ങൾ ഉണ്ടാകുകേയാ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന രോഗത്തിന് ശമനം ഇല്ലാതെ വരുകയോ ചെയ്യാം. സ്ഥിരമായി മരുന്ന് കഴിേക്കണ്ട അവസ്ഥയിലേക്കും േരാഗിയെ ഇതുകൊെണ്ടത്തിക്കും. രോഗികളുമായി വേണ്ടത്ര ആശയ വിനിമയം നടത്താത്തതുകൊണ്ട് ഡോക്ടർ എഴുതി നൽകുന്ന മരുന്നുകൾ ഗുണനിലവാരം ഉള്ളതാേണാ എന്നും കഴിച്ചാൽ ഉണ്ടാകാവുന്ന അനന്തരഫലെത്തക്കുറിച്ച് പറഞ്ഞു കൊടുക്കാനും കഴിയാതെ പോകുന്നു.
നമ്മുടെ ചികിത്സാ രംഗത്തെ അപചയത്തിന്റെ വലിയൊരു കാരണവും ഇവിടെയാണ്. ഒരു ഡോക്ടർ േകവലം ഒരു വർഷം മാത്രം ഫാർമക്കോളജി പഠിക്കുമ്പോൾ ഒരു ഫാർമസി ബിരുദധാരി രണ്ടു വർഷവും അതിലേറെയും കാലം ഇത് പഠിക്കുകയും വിവിധ മരുന്നുകൾ ഉണ്ടാക്കുകയും പരീക്ഷണ നിരീക്ഷണം നടത്തി അതിന്റെ ഗുണദോഷങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ മരുന്നുകളുടെ ലോകത്ത് ഫാർമസിസ്റ്റിന്റെ േസവനം ഒഴിച്ചുകൂടാൻ പറ്റാത്താണ്. പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നതും പരിചയ സമ്പന്നരായ ഫാർമസിസ്റ്റുകളാണ് ഡോക്ടർമാർ അല്ല. അവർ രോഗികളെ ചികിത്സിക്കാൻ മാത്രേമ പഠിച്ചിട്ടുള്ളൂ.
മരുന്ന് കമ്പനികളും ഡോക്ടർമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഈ രംഗത്തെ കൂടുതൽ മലീമസമാക്കി എന്ന് പറയാതെ വയ്യ. സമീപകാലത്ത് വർദ്ധിച്ചു വരുന്ന ഒരു പ്രവണതയാണ് സാമാന്യ വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത വ്യക്തികൾ മരുന്ന് കമ്പനികളുടെ പ്രതിനിധികളായി ഡോക്ടർമാരെ സമീപിക്കുകയും മരുന്നുകളെക്കുറിച്ച് ഡോക്ടറോട് പറഞ്ഞുകൊടുക്കുകയും പാരിതോഷികങ്ങളും കമ്മീഷനും കൊടുത്ത് അവ വിപണനം ചെയ്യുന്ന ഒരു പ്രവണത. ഇവിടെ കമ്പനി പറഞ്ഞു പഠിപ്പിക്കുന്ന കാര്യങ്ങൾ തത്ത പറയുന്നതുപോലെ ഉരുവിടുക മാത്രമാണ് ഇത്തരം കമ്പനി പ്രതിനിധികൾ ചെയ്യുന്നത്. ഇവർ വിപണനം ചെയ്യുന്ന മരുന്നിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളെക്കുറിച്ചോ അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചോ എന്തെങ്കിലും ചോദിച്ചാൽ അവർക്ക് അതറിയില്ല. ഇത്തരത്തിൽ കമ്മീഷൻ കൊടുത്ത് യോഗ്യതയില്ലാത്ത വ്യക്തികളുടെ കരങ്ങൾ വഴി വിറ്റഴിക്കേണ്ട ഉപഭോഗവസ്തുവാണോ ജീവൻ രക്ഷാ ഔഷധങ്ങൾ?
്
ഫാർമസിയിൽ ഡിപ്ലോമ മുതൽ ഡോക്ടറേറ്റ് വരെ നേടിയവർ നമ്മുടെ നാട്ടിൽ ധാരാളമുള്ളപ്പോൾ യോഗ്യതയില്ലാത്തവരെ നിയമിക്കുന്ന കമ്പനികളുടെ ലക്ഷ്യം വിപണനം മാത്രം. അതും ഓരോ മാസവും രണ്ടും മൂന്നും ലക്ഷം രൂപയുടെ കച്ചവടം നടത്തണം എന്ന് നിർദ്ദേശം നൽകിയാണ് ഓരോ മരുന്നും കമ്പനി പ്രതിനിധികളെ ഏൽപ്പിക്കുന്നത്. ഇവർ ഡോക്ടറെ എങ്ങനെയൊക്കെ സ്വാധീനിക്കാമോ ആ രീതിയിലെല്ലാം സ്വാധീനിച്ച് വിപണനം ഗംഭീരമാക്കുന്നു. കമ്പനിയുടെ പ്രീതീപാത്രമാകുന്നു. ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു. ഇത്തരത്തിൽ വിപണനം ചെയ്യുന്ന പല മരുന്നുകളും പല തവണ കഴിച്ചാലും അസുഖം മാറില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം (അസുഖം പെട്ടെന്ന് മാറിയാൽ മരുന്ന് വൽപ്പന കുറയുമല്ലോ).
മരുന്നുകളെക്കുറിച്ച് ആധികാരികമായി പറയാൻ അർഹതയുള്ള വ്യക്തി ഫാർമസിസ്റ്റാണ്. ഇത് അംഗീകരിച്ചേ മതിയാകൂ. ഈ രംഗത്ത് പ്രവർത്തിക്കുന്ന കള്ളനാണയങ്ങളെ തൂക്കിയെറിയാൻ ഫാർമസി നിയമം ശക്തമായി നടപ്പിലാക്കപ്പെടണം. ഫാർമസി നിയമം 1948 ചട്ടം 42 പ്രകാരം യോഗ്യതയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനും ഉള്ള ഫാർമസിസ്റ്റ് അല്ലാത്തവർ മരുന്നുകൾ ൈകകാര്യം ചെയ്യാേനാ വിപണനം നടത്താനോ പാടില്ല. ഇത്തരത്തിൽ നിയമ നിഷേധം നടത്തുന്ന വ്യക്തിയുടെ പേരിൽ നടപടിയെടുക്കാനും ആറുമാസം തടവോ ആയിരം രൂപ പിഴയോ രണ്ടുംകൂടിയോ നൽകണമെന്നും പ്രസ്തുത ചട്ടം നിർദ്ദേശിക്കുന്നു. മാത്രമല്ല ഒരു ഔഷധ വിൽപ്പനശാല തുടങ്ങുന്നതിന് കൃത്യമായ നിർദ്ദേശങ്ങളാണ് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1945 ചട്ടം 64 ഉം 65 ഉം മുന്നോട്ട് വച്ചിട്ടുള്ളത്.
മരുന്നുകൾ സൂക്ഷിക്കുന്നതിനും വിപണനം നടത്തുന്നതിനും കർശന നിർദ്ദേശങ്ങൾ ഉണ്ടായിട്ടും അതൊന്നും നടപ്പിലാക്കാൻ നമ്മുടെ നാട്ടിലെ ഔഷധ നിയന്ത്രണവിഭാഗം തയ്യാറാകാത്തതാണ് ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിപണിയിൽ പെരുകാൻ പ്രധാന കാരണം. കുട്ടികൾക്ക് നൽകേണ്ട മരുന്നുകൾ ഭൂരിപക്ഷവും 30 ഡിഗ്രി താപനിലയിലും താഴെ സൂക്ഷിക്കേണ്ടവയാണ്. എന്നാൽ ഇപ്പോൾ നമ്മുടെ നാട്ടിലെ താപനിലയുടെ അവസ്ഥെയന്താണ്. പല സ്ഥലത്തും 36 ഡിഗ്രി വരെയാണ്. ഈ താപനിലയിൽ സൂക്ഷിക്കുമ്പോൾ മരുന്നുകളുടെ കാര്യക്ഷമത കുറയുന്നു. എത്ര മരുന്ന് കഴിച്ചാലും രോഗം മാറാത്ത അവസ്ഥ വന്നുചേരുന്നു. ഇവിടെയൊക്കെ ഒരു ഫാർമസിസ്റ്റിന്റെ ്രപാധാന്യം വർദ്ധിക്കുന്നു. ഇത് പറയാൻ കാരണം ഫാർമസിസ്റ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന മരുന്നുകടകളും ആശുപത്രി ഫാർമസികളും ധാരാളമുണ്ട് ഇന്നും കേരളത്തിൽ. ഇതിനെതിരെ നടപടിയെടുക്കേണ്ടവർ സുഖസുഷുപ്തിയിലും. ജനത്തിന്റെ ആരോഗ്യമാണ് ഇവിടെ പന്താടുന്നത്.
ഇതൊക്കെ മനസ്സിലാക്കി ദേശീയ ഫാർമസി കൗൺസിൽ 2015 ജനുവരി 15 ന് ഫാർമസി തൊഴിലിന്റെ മാന്യതയും ഗുണനിലവാരവും ഉയർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഫാർമസി പ്രാക്ടീസ് റെഗുലേഷൻസ് 2015 കർശന നിർദ്ദേശങ്ങളോടെ ഉടൻ നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളും അത് നടപ്പിലാക്കി തുടങ്ങി. എന്നാൽ േകരളത്തിൽ മാത്രം യാതൊരു അനക്കവും ഇല്ല. കീശയുടെ കനം കുറയും എന്ന ഉദ്യോഗസ്ഥ പടയുടെ ഭയമാകാം ഇതിനു കാരണം. ഇത് അവസാനിപ്പിച്ചേ മതിയാകൂ. ഇല്ലെങ്കിൽ കേരളം അധികം വൈകാതെ ഒരു ആതുരാലയമായിമാറുമെന്നും കേരളാ ഫാർമസിസ്റ്റ് അസോസിയേഷൻ പറയുന്നു.
Stories you may Like
- മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ
- കോൺക്രീറ്റ് സീലിങ് അടർന്നുവീണു; ഫാർമസിസ്റ്റിന്റെ തലയ്ക്ക് പരിക്ക്
- ജോലി തട്ടിപ്പ് പതിവാക്കിയ യുവാവ് സമാന തട്ടിപ്പിൽ വീണ്ടും അറസ്റ്റിൽ
- മോഷ്ടിച്ച മയക്കുമരുന്ന് പാർട്ണർക്ക് ഭക്ഷണത്തിൽ കലർത്തി നൽകിയത് ഒരു വർഷത്തോളം
- സംസ്ഥാന വ്യാപകമായി നാളെ യു.ഡി.എഫ് -എൽഡിഎഫ് പ്രതിഷേധം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്