ഉണ്ണികൃഷ്ണന് വരം കൊടുത്തവർ ആപ്പിലായി ഓടുന്നു; മാക്ടയെ തകർക്കാൻ ഫെഫ്കയുണ്ടാക്കിയവർ വളർത്തിയത് ഭസ്മാസുരനെ; സിനിമാ വേതന തർക്കത്തിന് കാരണം പിടിവാശി; മറുനാടനോട് മനസ്സ് തുറന്ന് വിനയൻ
കൊച്ചി: സിനിമ വേതന തർക്കവുമായി ബന്ധപെട്ട് പ്രോഡ്യുസർ അസ്സോസ്സിയേഷനും ഫെഫ്ക്കയും നടത്തിവരുന്ന ശിതയുദ്ധം ഒരു പരിഹാരവുമില്ലാതെ തുടരുമ്പോൾ ഫെഫ്ക്കയെയും , ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെയും കടന്നാക്രമിച്ചു സംവിധായകൻ വിനയൻ രംഗത്തുവന്നു.
ബി ഉണ്ണികൃഷ്ണൻ ഭാസ്മാസുരൻ ആന്നെനു വിനയൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ബി. ഉണ്ണികൃഷ്ണനാണു ഇപ്പോൾ എവിടേയും എത്താതെ നിൽക്കുന്ന സിനിമ നിർമ്മാണ പ്രതിസന്ധിക്കു കാരണമെന്നും, പഴയ മാക്റ്റയെ പൊളിക്കാൻ വേണ്ടി പണ്ട് ഇന്നത്തെ പ്രോഡ്യുസർ അസ്സോസ്സിയേഷനിലുള്ള ആളുകൾ കുടി ചേർന്നു ബി ഉണ്ണികൃഷ്ണനെയും സംഘത്തെയും മുന്നിൽ നിർത്തി ഫെഫ്ക്ക എന്ന സംഘടന ഉണ്ടാക്കിയതെന്നും വിനയൻ പറഞ്ഞു.
ബി ഉണ്ണികൃഷ്ണനെ സിനിമയിൽ അന്ന് അധികമാരും അറിയാത്ത ഒരാൾക്ക് വലിയ ആളവാൻ ഇതുകൊണ്ട് അന്ന് സാധിച്ചു. തൊഴിലാളികളുടെ നേതാവായതുകൊണ്ട് കുറെ പടം ചെയ്യാനും സാധിച്ചു. എന്നല്ലാതെ അതുകൊണ്ട് സിനിമ മേഖലക്ക് യാതൊരു ഗുണവും കിട്ടിയിടില്ല എന്ന് വിനയൻ ആരോപിക്കുന്നു. അന്ന് കേരളത്തിലെ പ്രോഡ്യുസർമാർ ഉയർത്തി ആളാക്കിയ ഉണ്ണികൃഷ്ണൻ ഇപ്പോൾ നേരെ ഇവർക്കെതിരെ വാളെടുത്തിരിക്കുകയാണ്. ഭസ്മാസുരനു വരം കൊടുത്ത പോലെയാണ് പ്രോഡ്യുസർ അസ്സോസ്സിയേഷന്റെ ഇപ്പോഴത്തെ അവസ്ഥയന്നും പണ്ട് വരം കൊടുത്തവർ അപ്പിലായി ഓടുകയാണെന്നും വിനയൻ പറഞ്ഞു
മക്ടയിൽ നിന്ന് വന്നാൽ അധിക ശമ്പളം സിനിമയിൽ നിന്ന് വാങ്ങിച്ചു തരാമെന്നു പറഞ്ഞാണ് പഴയ മക്ട്ടയിലെ മെമ്പർമാരെ ഫെഫ്കയും, ഇന്നത്തെ പ്രോഡ്യുസർ അസ്സോസ്സിയേഷനിലെ ചിലരും ചേർന്നു ഫെഫ്കയിൽ ചേർത്തത്. എന്നാൽ ഇപ്പോൾ ഇവർ പറയുന്നത് തമിഴ് തെലുങ്ക് സിനിമകളിൽ കൊടുക്കുന്ന ശമ്പളം ഇപ്പോൾ മലയാള സിനിമയിലുമുണ്ട് എന്നാണ് കഴിഞ്ഞ ദിവസം നടന്ന പ്രോഡ്യുസർ അസോസിയേഷൻ ജനറൽ ബോഡിയിൽ പറഞ്ഞത്, എന്നാൽ അങ്ങനെ ശമ്പള കുടുതൽ അന്ന് കൊടുത്തിടുണ്ടെങ്കിൽ അത് ഇവരുടെ ഭാഗത്തെ തെറ്റാണെന്നും മാക്ടയിൽ നിന്ന് മാറി താനിപ്പോൾ പ്രോഡ്യുസർ അസോസിയേഷന്റെ കിഴിൽ പ്രവർത്തിക്കുന്ന ആളാണെന്നും വിനയൻ വ്യക്തമാക്കി.
മാക്ടയെ നശിപ്പിക്കാൻ ആയി കുടുതൽ ശമ്പളം ഓഫർ ചെയ്തുകൊണ്ട് പ്രോഡ്യുസർ അസോസിയേഷന് ചുക്കാൻ പിടിക്കാൻ കേരളത്തിലെ സൂപ്പർ സ്റ്റാറുകളും അന്ന് ശ്രമിച്ചുവെന്നും വിനയൻ ആരോപിക്കുന്നു അന്നു വേതനം കുട്ടി നൽകുമ്പോൾ മുന്നു വർഷത്തെ ഒരു കരാറും ഇവർ തമ്മിൽ വച്ചിരുന്നു. മുന്നു വർഷം കഴിഞ്ഞു വേതനം കുട്ടണം എന്നാണ് തന്റേയും അഭിപ്രായമെന്നു വിനയൻ പറയുന്നു.
ഇപ്പോൾ 20% വേതന വർധനവിന് . പ്രോഡ്യുസർ അസോസിയേഷൻ തയ്യാറാണ്. പക്ഷെ ഉണ്ണികൃഷ്ണനും ഗ്രൂപ്പും പറയുന്നത് 33.5% വേണമെന്നാണ്. പ്രോഡ്യുസർമാർ പറഞ്ഞ ഇരുപതു ശതമാനം ഇരുപത്തിയഞ്ചു ആക്കാൻ ശ്രമികാതെ 33.5% അധിക ദിവസകുലി മേടിച്ചു തൊഴിലാളികളോട് പണി എടുത്താൽ മതിയെന്ന് പറഞ്ഞു. കാര്യങ്ങൾ വിണ്ടും വഷളാക്കിയത് ഉണ്ണികൃഷ്ണനാണെന്നും ഒരു ദിവസത്തെ ചർച്ചയിൽ തിരുമാനം ആയില്ലെങ്കിൽ ഒരു തവണ കുടി ചർച്ചകൾ ഫെഫ്ക നടത്തണമായിരുന്നു. അല്ലാതെ സമരം ചെയ്യുകയല്ല വേണ്ടിയിരുന്നത്. സമരം വേണ്ട ചർച്ചകൾ ചെയ്തു പരിഹരിക്കാം എന്ന് തൊഴിലാളികളെ മനസിലാക്കി കൊടുകേണ്ട അവരുടെ ലിഡർ തന്നെ പറഞ്ഞ പണം മേടിച്ചു നിങ്ങൾ പണി എടുത്താൽ മതിയെന്നു പറയുന്ന രിതിയെ അംഗീകരിക്കാൻ ആവിലെന്നും വിനയൻ പറഞ്ഞു.
സിനിമ നിർമ്മാണവുമായി സംബധിച്ച് ഒരു ദിവസം തൊഴിലാളികൾ പെട്ടെന്ന് ഷൂട്ടിഗ് നിർത്തിവച്ചാൽ ഒരു നിർമ്മാതാവിന് ഒരു ദിവസം അഞ്ചു ലക്ഷത്തിന്റെ മുകളിലാണ് നഷ്ടം, അതുകൊണ്ട് ചില പ്രൊഡ്യുസർമാർ പണം കുടുതൽ കൊടുത്തു ഷൂട്ടിഗ് നിർത്തി വക്കാതെ മുന്നോട്ടു പോയി. അത് തൊഴിലാളികൾ തിരിച്ചുകൊടുക്കണം എന്നാന്നു നിർമ്മാതാക്കളുടെ അസോസിയേഷൻ ഇപ്പോൾ പറയുന്നത്. ബി. ഉണ്ണികൃഷ്ണന്റെ വാക്കുകേട്ട് ചിലർ കുടുതൽ വേതനം വാങ്ങിച്ചു ജോലി ചെയ്തു അത് തിരിച്ചു വേണമെന്നാണ് അതിനർത്ഥം. വാങ്ങിച്ചവർ കുടുതൽ പേർ സിനിമയിലെ ഏറ്റവും താഴെക്കിടയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ്. അതുകൊണ്ട് ആ പണം അവർക്ക് തിരിച്ചു കൊടുക്കാൻ സാധിക്കില്ല. അതിന്നാൽ ആ പണം ഈ പ്രശങ്ങൾ മുഴുവൻ ഉണ്ടാക്കിയ ബി.ഉണ്ണികൃഷ്ണൻ തിരിച്ചുകൊടുക്കാൻ ബാധ്യസ്ഥനാണ് എന്നും വിനയൻ പറഞ്ഞു
മാക്ടാ എന്ന വലിയ സംഘടനയെ പൊളിക്കാൻ പ്രോഡ്യുസർ അസ്സോസ്സിയേഷനും സൂപ്പർ താരങ്ങളും വളർത്തികൊണ്ട് വന്നതാണ് ഫെഫ്ക. ഫെഫ്ക ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധിക്ക് ബി ഉണ്ണികൃഷ്ണൻ മാത്രമാണ് കാരണം. മാക്ട പോലുള്ള സംഘടന മറു വശത്ത് ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ ബി. ഉണ്ണികൃഷ്ണൻ കാണിച്ച വൃത്തികേടുകൾ ഉണ്ടാവില്ലായിരുന്നുയെന്നും വിനയൻ വ്യക്തമാക്കി. ഉണ്ണികൃഷ്ണന്റെ ബുദ്ധിയില്ലായ്മയും മണ്ടത്തരവുമാണ് ഈ പ്രശ്നം ഇത്രയും വഷളാവാൻ കാരണമെന്നും വിനയൻ പറഞ്ഞു
താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്നുള്ള വാർത്തകൾ തെറ്റാണെന്നും വിനയൻ മരുനാടനോട് പ്രതികരിച്ചു. താൻ പണ്ടും ഇപ്പോഴും ഇടുതുപക്ഷ സഹയാത്രികന്നാണ്. സിപിഐയുമായി എന്നും നല്ല ബന്ധം കാത്തുസുക്ഷിക്കുന്നയാളാണ്. പക്ഷെ ജനപ്രതിനിധിയാവാൻ ഇല്ല . ഒറ്റയ്ക്ക് ശബ്ദിക്കുനതാണ് തനികിഷ്ടമെന്നും സിനിമയിൽ സജീവമായി മുന്നോട്ടു പോവാനാണ് താൽപ്പര്യമെന്നും വിനയൻ പറഞ്ഞു. പണ്ട് സംവിധാനം ചെയ്ത ആകാശഗംഗ എന്ന ചിത്രം തമിഴിൽ ചെയ്യാൻ ഒരുങ്ങുകയാണ് താനെന്നും അറിയിച്ചു. മലയാളത്തിൽ ദിവ്യ ഉണ്ണി ചെയ്ത വേഷം തമിഴിൽ ചെയ്യാനായി പറ്റിയ ആളെ ഇതുവരെ കിട്ടിയില്ലയെന്നും സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടിമാരെ സമീപിച്ചു കൊണ്ടിരിക്കുയനെന്നും വിനയൻ മറുനാടൻ മലയാളിയോടു പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍