കുമ്മനത്തെ ഒറ്റപ്പെടുത്താൻ ആരേയും അനുവദിക്കില്ല; കോർ കമ്മറ്റിയിൽ പ്രാന്തകാര്യവാഹക് എത്തിയത് വ്യക്തമായ സന്ദേശം നൽകാൻ; ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ആർഎസ്എസ് തന്നെ നയിക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കോർ കമ്മറ്റി യോഗത്തിൽ ഉന്നത ആർഎസ്എസ് നേതാക്കളുടെ സാന്നിധ്യവും. പരിവാർ ഇടപടെലിനെ തുടർന്ന് പാർട്ടി അധ്യക്ഷനായ കുമ്മനം രാജശേഖരനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗാമായാണ് ഇത്. ആർഎസ്എസ് പ്രാന്തകാര്യവാഹ് പി ഗോപാലൻകുട്ടി മാസ്റ്ററും സഹപ്രാന്ത കാര്യവാഹ് എം രാധാകൃഷ്ണനുമാണ് കോർ കമ്മറ്റി യോഗത്തിൽ പങ്കെടുക്കുന്നത്. കേരളത്തിലെ ബിജെപി ഘടകത്തിൽ വിഭാഗീയ ഒരു തരത്തിലും അനുവദിക്കില്ലെന്ന് വ്യക്തമാക്കാനാണ് ഇതിലൂടെ ആർഎസ്എസ് ശ്രമിക്കുന്നത്. കുമ്മനത്തിനെതിരെ ബിജെപിക്കുള്ളിൽ നടക്കാനിടയുള്ള ആഭ്യന്തര നീക്കത്തെ തിരിച്ചറിഞ്ഞാണ് ഇത്. ഇതോടെ തന്നെ കോർ കമ്മറ്റി യോഗത്തിൽ മുരളീധര-കൃഷ്ണദാസ് പക്ഷത്തിന് സംസ്ഥാന നേതൃത്വത്തെ വിമർശിക്കാനും കഴിയാതെയായി.
ബിജെപി സംസ്ഥാന ഭാരവാഹികളെക്കുറിച്ചും നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനുമായാണ് കോർ കമ്മറ്റി യോഗം ചേർന്നത്. ഇതിനിടെയിൽ കുമ്മനത്തെ പ്രസിഡന്റാക്കിയത് പോലുള്ള തീരുമാനങ്ങൾ അംഗീകരിക്കേണ്ടതില്ലെന്ന ചില തീരുമാനങ്ങൾ രണ്ട് ഗ്രൂപ്പുകാരും എടുത്തു. ബിജെപിയെ സംഘപരിവാർ ഹൈജാക്ക് ചെയ്തുവെന്ന തോന്നൽ ഉണ്ടാക്കരുതെന്ന് കുമ്മനത്തോട് നിർദ്ദേശിക്കാനായിരുന്നു ഇവരുടെ നീക്കം. കോർ കമ്മറ്റിയിൽ ഉള്ള ബാക്കിയുള്ളവരെല്ലാം മുരളീധര-കൃഷ്ണദാസ് പക്ഷക്കാരുമാണ്. അതുകൊണ്ട് തന്നെ കോർ കമ്മറ്റിയിലെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ഇവർക്ക് കഴിയും. കുമ്മത്തോടുള്ള അസംതൃപ്തി വ്യക്തമാക്കാൻ ഇരു പക്ഷവും യോജിക്കാനുള്ള സാധ്യതയും വിലയിരുത്തപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഗോപാലൻകുട്ടി മാസ്റ്റർ തന്നെ നേരിട്ട് ബിജെപിയുടെ കോർ കമ്മറ്റി യോഗത്തിനെത്തിയത്.
ബിജെപി-ആർഎസ്എസ് ഏകോപനം ഉറപ്പാക്കാനുള്ള യോഗങ്ങളിൽ പരിവാർ നേതാക്കൾ പങ്കെടുക്കാറുണ്ട്. ആർഎസ്എസ് നേതൃത്വമാകും അത്തരം യോഗങ്ങൾ വിളിച്ചു ചേർക്കുക. ബിജെപിയിലെ വിഭാഗീയതയുടെ പശ്ചാത്തലത്തിൽ അത്തരം ബൈഠക്കുകൾ പലപ്പോഴും നടന്നിട്ടുമുണ്ട്. എന്നാൽ ബിജെപിയുടെ കോർ കമ്മറ്റി യോഗത്തിൽ ആർഎസ്എസ് നേതൃത്വം എത്തുന്നത് ആദ്യമായാണെന്നാണ് വിലയിരുത്തൽ. പാർട്ടി അധ്യക്ഷനായ കുമ്മനത്തിന്റെ പ്രവർത്തനത്തിന് അനുകൂല സാഹചര്യമൊരുക്കലാണ് ലക്ഷ്യം. ഗോപാലൻകുട്ടി മാസ്റ്ററുടെ സാന്നിധ്യത്തിൽ കുമ്മനത്തെ കടന്നാക്രമിക്കാൻ ആരും തയ്യാറികില്ല. ഇതാണ് ആർഎസ്എസ് ഉറപ്പാക്കിയത്. ഭാവിയിൽ കുമ്മനത്തിന് മാനിസക പിന്തുണ കിട്ടുന്ന തരത്തിൽ കോർ കമ്മറ്റിയും പുനഃസംഘടിപ്പിക്കും.
അതിനിടെ ബിജെപി ഭാരവാഹികളുടെ പുനഃസംഘടന ഇപ്പോഴുണ്ടാകുമോ എന്നതിൽ ആശക്കുഴപ്പം സജീവമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പൊരു പുനഃസംഘടന വേണമോ എന്ന ചർച്ചയും ഉയർന്നു കഴിഞ്ഞു. കുമ്മനത്തിന്റെ കേരള യാത്രയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിലേക്ക് വേഗത്തിൽ കടക്കാനാണ് ഇത്. ജില്ലാ പ്രസിഡന്റുമാരെ ഈ ഘട്ടത്തിൽ മാറ്റുന്നത് ഗുണകരമാകില്ലെന്നും വിലയിരുത്തലുണ്ട്. എന്നാൽ ആർഎസ്എസ് നേതൃത്വത്തിന്റേതാകും അന്തിമ തീരുമാനം. കോർ കമ്മറ്റി യോഗത്തിന് ശേഷം നാളെ ബെിജെപിയുടെ ഭാരവാഹി യോഗവും കൗൺസിലും ചേരുന്നുണ്ട്. ഇതിലെ വികാരം മനസ്സിലാക്കാനും ആർഎസ്എസ് നേതൃത്വം ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ സർസംഘചാലക് മോഹൻ ഭാഗവതിന്റെ കൊച്ചി സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ആർഎസ്എസ് നേതാക്കൾ മടങ്ങാനും സാധ്യതയുണ്ട്.
എന്തായാലും ബിജെപിയുടെ നേതാവ് കുമ്മനം ആയിരിക്കുമെന്ന് ഉറപ്പിക്കുകയാണ് ആർഎസ്എസ്. കുമ്മനത്തിനെതിരെ സിപിഐ(എം) നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നടത്തിയ കടന്നാക്രമങ്ങളിൽ പ്രതിരോധം തീർക്കാൻ ആരുമെത്തിയില്ല. ഡൽഹിയിൽ ബിജെപി അധ്യക്ഷനായി കുമ്മനത്തെ നിശ്ചയിച്ചപ്പോൾ ആരും എതിർത്തതുമില്ല. എന്നാൽ പുറത്തുവന്ന വാർത്തകൾ മറിച്ചായിരുന്നു. അത്തരം വാർത്തകൾ പുറത്തുവിടുന്നവരെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നാണ് ആർഎസ്എസ് നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവും ഭാരവാഹി നിശ്ചയിക്കലുമെല്ലാം ആർഎസ്എസ് തീരുമാനത്തോടെ കുമ്മനം നടപ്പാക്കും. കൂടുതൽ പ്രചാരകന്മാരെ ബിജെപിയിലേക്ക് നിയോഗിക്കാനും നീക്കമുണ്ട്.
ഇതുവരെ ബിജെപിയുടെ പ്രവർത്തനത്തിൽ ആർഎസ്എസ് ഉൾപ്പെടെ വിവിധ ഹിന്ദുസംഘടനകൾ കാര്യമായി ഇടപെട്ടിരുന്നില്ല. ആർ.എസ്.എസുമായി ബന്ധമുള്ള നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സംഘ്പരിവാർ പ്രവർത്തകർ സജീവമായി പ്രചാരണ രംഗത്തിറങ്ങുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. അത് മാറ്റി ബിജെപിയുടെ പ്രവർത്തനങ്ങളിൽ സജീവമായി ആർഎസ്എസ് ഇടപെടാനാണ് തീരുമാനം. ആർഎസ്എസ് പ്രമുഖ നേതാവായ വൽസൻ തില്ലങ്കരി, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആർ.വി. ബാബു എന്നിവരെ ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന നിർദ്ദേശവും ആർഎസ്എസ് മുന്നോട്ട് വച്ചിട്ടുണ്ട്.
ജന. സെക്രട്ടറി കെ.ആർ. ഉമാകാന്തൻ, ജോയന്റ് ഓർഗനൈസിങ് സെക്രട്ടറി സുഭാഷ് എന്നിവരാണ് നിലവിൽ ആർഎസ്എസ് പ്രതിനിധികളായി ബിജെപിയിലുള്ളത്. ഇവർക്ക് പുറമെ കൂടുതൽ പേരെ നേതൃനിരയിലേക്ക് കൊണ്ടുവരാനാണ് ആർഎസ്എസ് നീക്കം. നിലവിലെ നാല് ജന. സെക്രട്ടറിമാരിൽ മൂന്ന് പേരെയും മാറ്റാനുള്ള നീക്കത്തിലാണ് ആർഎസ്എസ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍