രണ്ടാം ജന്മം
കവടിയാർ കൊട്ടാരം-ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ആസ്ഥാനമായിരുന്നു സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പും പിമ്പും-പട്ടം കൊട്ടാരം സഹോദരൻ ശ്രീ മാർത്താണ്ഡവർമ്മയുടെ ആസ്ഥാനവുമായിരുന്നു ചിത്തിര തിരുനാൾ നാടുനീങ്ങുന്നതിനു മുമ്പും പിമ്പും. ഈ രണ്ട് രാജകൊട്ടാരങ്ങളിലേക്കും യാത്ര ചെയ്യുന്ന വീഥിക്ക് മദ്ധ്യഭാഗത്ത് കുറവൻകോണം-എന്ന ഒരു സ്ഥലമുണ്ട്. രാജ്യഭരണകാലത്ത് തമിഴ്നാട്ടിൽ നിന്ന് ശുചീകരണ പ്രക്രിയകൾക്കായി ഒരു പറ്റം കുറവർ സമുദായാംഗങ്ങളെ ഈ സ്ഥലത്തുകൊണ്ടുവന്ന് സ്ഥിരതാമസത്തിനുള്ള സൗകര്യങ്ങൾ കൊട്ടാരത്തിൽ നിന്നും അനുവദിച്ചതിന്റെ ശേഷപത്രമാണ് കുറവൻകോണം-എന്ന സ്ഥലനാമം. ഈ രണ്ട് കൊട്ടാരത്തിനുമിടയിലുള്ള വീഥിക്കരികിൽ 1948 മുതൽ പ്രവർത്തിച്ചിരുന്ന ഒരു ചായക്കട 2010 വരെയും തുടർന്നിരുന്നു. ശ്രീ. വാമനൻ നായരുടെ ശിവ വിലാസം ഹോട്ടൽ. മായം കലരാത്ത ഭക്ഷണപദാർത്ഥങ്ങൾ അവിടെ നിന്നും കഴിച്ച ഓർമ്മ ഇപ്പോഴും സജീവം.
ശ്രീ. വാമനൻ നായരുടെ മൂത്ത മകൻ വേലപ്പൻനായർ ജെയിംസ് വി എബ്രഹാം ആയി മാറിയ-ജീവിത രേഖയാണിവിടെ കുറിക്കുന്നത്.
ആകെ 8 മക്കൾ, 5 ആണും 3 പെണ്ണും. സകുടുംബം ചായക്കട പണിയിൽ പൂർണ്ണമായി മുഴുകിയപ്പോൾ ആ കുടുംബം അല്ലലും അലട്ടലുമില്ലാതെ മുന്നോട്ടു നീങ്ങി. എന്നാൽ പത്താം തരത്തിൽ പരീക്ഷയെഴുതേണ്ട മൂത്ത മകന് അപ്പോഴും പഠിക്കുവാനുള്ള സാവകാശം അച്ഛൻ നൽകിയിരുന്നില്ല-ചായക്കട പണി തന്നെ ഫലമോ? ആദ്യത്തെ പരീക്ഷയിൽ വേലപ്പൻ തോറ്റു-പിന്നെ മദ്രാസ്സിലേയ്ക്ക് ഒരു ഒളിച്ചോട്ടമായിരുന്നു. അവിടെയൊരു മലയാളി കുടുബത്തിന്റെ സംരക്ഷണം ലഭിച്ച വേലപ്പൻ പത്താംതരം പാസ്സായി. ടെലഫോൺസിൽ ഉദ്യോഗവും നേടിയിട്ടാണ്-സ്വന്തം കാലിൽ നിൽക്കുവാനുള്ള-ഒരു വരുമാന മാർഗ്ഗം നേടിയിട്ടാണ് കുടുംബാംഗങ്ങളോടൊപ്പം വീണ്ടും ചേർന്നത്. അപ്പോഴും താമസം പ്രത്യേകമായിരുന്നു. ലോഡ്ജുകളിലോ സുഹൃത്തിന്റെ വീട്ടിലോ-
സംഭവബഹുലമായ തന്റെ ജീവിതം-തന്റെ വിവാഹജീവിതം-തന്റെ പ്രവാസി ജീവിതം-തന്റെ രണ്ടാം ജന്മം 'ഒരു മന്ദാരപൂപോലെ' എന്ന ഹൃദയസ്പർശിയായ ചെറു പുസ്തകത്തിലൂടെ പഴയ വേലപ്പൻ എന്ന ഇന്നത്തെ ജെയിംസ് വി എബ്രഹാം കുറിച്ചിടുന്ന വരികൾ നോക്കൂ..........
അറുപതുകളിൽ അമ്പതിനായിരത്തിൽ താഴെ ജനസംഖ്യയുണ്ടായിരുന്ന തിരുവനന്തപുരം നഗരത്തിന്റെ മാറിയ മുഖഛായ കണ്ട് ഞാനിന്ന് അമ്പരന്നു പോകുകയാണ്. തിരിച്ചറിയാത്തവിധം നഗരം വികസിച്ചു. 34 വർഷത്തെ അമേരിക്കൻ ജീവിതത്തിന് വിരാമമിട്ട് മടങ്ങിയെത്തിയപ്പോൾ നഗരത്തിലെ ജനസംഖ്യ പത്ത് ലക്ഷത്തോടടുത്തിരിക്കുന്നു. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ അമേരിക്കൻ കാർ കടന്നുപോയ അതേ റോഡിലൂടെ കാറോടിച്ചു പോകണമെന്നുള്ള എന്റെ കുട്ടിക്കാലത്തെ മോഹം സഫലമായത് ഏതോ ജന്മാന്തര പുണ്യം.
ഓർമ്മകളുടെ തീരഭൂമിയിലൂടെ മനസ്സ് സഞ്ചരിക്കുമ്പോൾ മുന്നിൽ തെളിയുന്നത് കർണ്ണികാരം പൂത്തുലഞ്ഞ കവടിയാറിലെ പഴയ രാജവീഥിയാണ്. അവിടെ നിന്ന് ആ യാത്ര 35 വർഷങ്ങളിലൂടെ സഞ്ചരിച്ച് അവസാനിക്കുമ്പോൾ മനസ്സിൽ ഒരു മന്ദാരപ്പൂ മാത്രം ബാക്കി..........
1971 ൽ തന്റെ ഉറ്റ സുഹൃത്തിനോടൊപ്പം നടത്തിയ ബോംബെയിൽ നിന്നുമുള്ള മടക്കയാത്രയിൽ തീവണ്ടിയിൽ വച്ച് പരിചയപ്പെട്ട കൊല്ലം പകൽകുറി സ്വദേശി ഏലിയാമ്മ എന്ന ബേബി-അന്ന് ഇംഗ്ലണ്ടിൽ നേഴ്സായി ജോലി നോക്കി വരികയായിരുന്നു. സംസാരമദ്ധ്യേ തന്റെ ഇളയ സഹോദരിയുടെ മുച്ചുണ്ടിന്റെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുള്ള ഉപായം ബേബി വേലപ്പന്റെ സുഹൃത്തായ ഡോക്ടർ സുധാകരനോട് ആരാഞ്ഞു. കഥാനായകന്റെ അച്ഛന്റെ ചായക്കടയ്ക്ക് സമീപം അന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിെല പ്ലാസ്റ്റിക് സർജറിയുടെ തലവൻ ഡോ. പിഎ തോമസ്സ് സ്ഥിരതാമസമാക്കിയിട്ടുണ്ടായിരുന്നു. ബേബിയുടെ സഹോദരിയുടെ വൈരൂപ്യം മാറ്റുവാനുള്ള തീവ്ര ശ്രമങ്ങൾക്കിടയിൽ ഡോക്ടർ പിഎ തോമസ്സിന്റെ സേവനവും ഉറപ്പാക്കുവാൻ ശ്രമിക്കുക വഴി വേലപ്പൻ തുടങ്ങിയ ബന്ധം പിന്നീട് കാലാന്തരത്തിൽ ബേബിയുടെ ഭർത്താവായി ജെയിംസ് വി എബ്രഹാമായി കഥാനായകനെ മാറ്റി-ദീർഘനാളത്തെ സൗഹൃദം പിന്നീട് ആരുടേയും സമ്മർദ്ദമില്ലാതെ ക്രിസ്തുമതം സ്വീകരിക്കുവാൻ കഥാനായകനെ പ്രേരിപ്പിക്കുകയാണുണ്ടായത്.
നായികയോ-തനിക്ക് വിവാഹമേ വേണ്ട പകരം കന്യാസ്ത്രീയായി ജീവിച്ചാൽ മതിയെന്ന് ദൃഢമായ തീരുമാനവുമായി കാലം കഴിച്ചവൾ-പക്ഷേ, മനുഷ്യന്റെ തീരുമാനങ്ങൾ കാലാന്തരത്തിൽ മറ്റു പല കാരണങ്ങളാൽ വഴിമാറി പോകുന്നതുപോലെ ഇവിടെയും സംഭവിച്ചു. വീണ്ടും നേഴ്സായി വിദേശത്ത് സേവനം നേടുന്നതിനും തനിക്കുവേണ്ടി മാത്രം-തന്നോട് ഒന്നിച്ചൊരു ജീവിതം പങ്കിടുവാൻ മാത്രം മതം മാറിയ സുഹൃത്തിനെ ഭർത്താവായി സ്വീകരിച്ച് അനേകവർഷം തന്റെ കുടുംബത്തേയും ഭർത്താവിന്റെ സഹോദരങ്ങളേയും മാതാപിതാക്കളേയും വിദേശത്ത് കൂട്ടിക്കൊണ്ടുപോയി ഒപ്പം താമസിപ്പിച്ച്-അകാലത്തിൽ ക്യാൻസർ ബാധിതയായി ഇഹലോകവാസം വെടിഞ്ഞ കഥാനായിക ബേബി.
കുട്ടികളില്ലാത്ത ദുഃഖംപോലും മറന്ന് അവശരും ആലംബഹീനരുമായ ക്യാൻസർ രോഗികളുടെ പരിചരണത്തിനായി തന്റെയും ഭാര്യയുടെയും മുഴുവൻ സമ്പാദ്യവും ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കാരണ്യ ഗൈഡൻസ് സെന്ററർ മുഖാന്തിരം ചെലവഴിക്കുന്നു. ജെയിംസ് എന്ന കർത്താവിന്റെ ദത്തുപുത്രൻ-ഒരു രണ്ടാം ജന്മത്തിലൂടെ..................പുണ്യം നേടുന്നു......................
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍