33 വർഷത്തിനിടയിൽ സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധന വെറും രണ്ട് പൈസയെന്ന് ആരോപണം; തൊഴിലാളികൾക്കും സൂപ്പർവൈസർമാർക്കും ഡിഎ വർദ്ധനയിൽ വിവേചനം; അട്ടമറിക്കുന്നത് ഹൈക്കോടതി വിധി; തൊഴിൽ വകുപ്പ് മന്ത്രി അറിയാൻ ഇത് ഒരു നിതീനിഷേധക്കഥ
പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ; സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടും സർക്കാർ അനങ്ങാപ്പാറ സ്വീകരിക്കികയാണെന്ന് പരാതി. കഴിഞ്ഞ 33 വർഷത്തിനിടയിൽ സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധന വെറും 2 പൈസ മാത്രമാണ്.ഈ കാലയളവിൽ സൂപ്പർവൈസർമാരുടെ ഡിഎ ആവശ്യസാധനങ്ങളുടെ വിലവർദ്ധനയ്ക്ക് ആനുപാതികമായി വർദ്ധിപ്പിച്ചു.പി എൽസി കമ്മറ്റി ഈ വിഷയത്തിൽ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുപോന്നിരുന്നത്.
അതിനാൽ നീതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജ്ജിയിൽ അനുകൂല വിധിയും ലഭിച്ചു.മുഖ്യമന്ത്രി ,തൊഴിൽ വകുപ്പ് മന്ത്രി,പ്രതിപക്ഷനേതാവ് ,ലേബർ കമ്മീഷണർ എന്നിവർക്കെല്ലാം ഉത്തരവിന്റെ കോപ്പി എത്തിച്ചുനൽകി.വിധി വന്നിട്ട് ഇപ്പോൾ 2 മാസം പിന്നിട്ടു.ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ല.പള്ളിവാസൽ എസ്റ്റേറ്റിലെ തൊഴിലാളിയായ ഷൺമുഖനാഥൻ പറഞ്ഞു.
ഹൈക്കോടതി ഷൺമുഖനാഥന്റെ ഹർജ്ജി പരിഗണിച്ചപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നും ലേബർകമ്മീഷണർ നൽകിയ സത്യവാംങ് മൂലത്തിൽ ഡിഎ വർദ്ധനയുടെ നിലവിലെ സ്ഥിതിവിവരകണക്കുകൾ രേഖപ്പെടുത്തിയിരുന്നു. ഇതുപ്രകാരം 1990 ഫെബ്രുവരി 14 ന് 4.5 പൈസയിൽ നിന്നും 5 പൈസയായി ഡിഎ ഉയർത്തിയിരുന്നു.ഇത് പിന്നീട് 1996 ജൂലൈ 15-ന് 6 പൈസയായും 2008 സെപ്തംമ്പർ 29 ന് 6.50 പൈസയായും 2017 മെയ് 17-ന് 7 പൈസയായും ഉയർത്തി.ഇതിന് ശേഷം വർദ്ധനയുണ്ടായിട്ടില്ല.ചൂരുക്കത്തിൽ 1990 മുതൽ 2023 വരെയുള്ള 33 വർഷം പിന്നിടുമ്പോൾ വർദ്ധന വെറും 2 പൈസ മാത്രം.
അവശ്യസാധനങ്ങളുടെ വിലവർദ്ധകണക്കിലെടുത്ത് ആനുപാതികമായി പോയിന്റുകൾ നിശ്ചയിച്ചാണ് പിഎൽസി കമ്മറ്റി ഡിഎ വർദ്ധന നിശ്ചയിച്ചിരുന്നത്.മേൽപ്പറഞ്ഞ കാലഘട്ടത്തിൽ സൂപ്പർ വൈസർമാരുടെ ഡിഎ ഒരു പോയിന്റിന് 60 പൈസയായി വർദ്ധിപ്പിച്ചിരുന്നു.തൊഴിലാളികളുടെ കാര്യത്തിൽ ഇത് ഒരു പോയിന്റിന് 2 പൈസയായി ചുരുങ്ങി.
തൊഴിലാളികൾക്കും സൂപ്പർവൈസർമാർക്കും ഡിഎ വർദ്ധനയിൽ വിവേചനം ഇല്ലന്നായിരുന്നു മുമ്പ് ലേബർ കമ്മീഷണർ നൽകിയിരുന്ന രേഖകലിൽ സൂചിപ്പിച്ചിരുന്നത്.ഷൺമുഖനാഥൻ കേസിൽ ഇതെ ഉദ്യോഗസ്ഥൻ സമർപ്പിച്ച രേഖ കോടതി പരിശോധിച്ചപ്പോൾ മുമ്പ് പുറത്തുവന്നിരുന്ന വിവരങ്ങൾ തെറ്റാണെന്ന് ബോദ്ധ്യമായി. ഇതുവരെ ഡിഎ വർദ്ധന ആവശ്യപ്പെട്ട് ആരും മുന്നോട്ടുവന്നിട്ടില്ലന്ന് വാദിച്ച് കേസിൽ നിന്നും തലയൂരാൻ ലേബർകമ്മീഷണർ നടത്തിയ നീക്കം കോടതി മുഖവിലയ്ക്കെടുക്കാതെ തള്ളുകയായിരുന്നു.
ഈ കലായളവിൽ അവശ്യസാധനങ്ങളുടെ വില വർദ്ധിച്ചിട്ടില്ലന്ന തരത്തിൽ ലേബർ കമ്മീണറുടെ ഭാഗത്തുനിന്നും വാദവമുഖങ്ങൾ ഉയർന്നിരുന്നു.സംസ്ഥാന സർക്കാരിന്റെ സാമ്പത്തീക സ്ഥിതിവിവര കണക്കുവകുപ്പ് ഡയറക്ടറേറ്റിൽ നിന്നും വിവരാവകാശപ്രകാരം ലഭ്യമായ വിവരങ്ങൾ കോടതിയിൽ എത്തിയപ്പോൾ ഈ വാദവും പൊളിഞ്ഞു.300 ൽപ്പരം ഇനം സാധനങ്ങൾക്ക് വില വർദ്ധനയുണ്ടായതായി വിവരാവകാശ രേഖയിൽ സൂചിപ്പിച്ചിരുന്നു.
തുടർന്നാണ് ഷൺമുഖനാഥൻ ഹർജ്ജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത് ന്യായമായ കാര്യമാണെന്നും ഇത് സർക്കാർ പരിഗണിക്കണം എന്നും ആവശ്യപ്പെട്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.ഷൺമുഖനാഥന്റെ നിയമപോരാട്ടം വിജയിച്ചെങ്കിലും സർക്കാർ ഇപ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
കേസ് നടത്താൻ പൊതുപ്രവർത്തകനായ ഐ കരിമും സമാന മനസ്കരായ ഏതാനും പേരും സഹായിച്ചിരുന്നു.സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം തോട്ടം തൊഴിലാളികൾക്ക് ഗുണം കിട്ടുന്നതാണ് കോടതി ഉത്തരവ്.ഇത് കണ്ടില്ലന്ന് നടിക്കുന്നത് അവർക്ക് അവകാശപ്പെട്ട നീതി നിഷേധിക്കുന്നതിന് തുല്യമാണ്. അതിനാൽ അർഹതപ്പെട്ട ആനൂകൂല്യം ലഭ്യമാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം.ഷൺമുഖനാഥൻ ആവശ്യപ്പെട്ടു.
തുച്ഛമായ ശമ്പളത്തിന്,പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടാണ് തോട്ടം തൊഴിലാളികൾ ജോലി ചെയ്യുന്നത്.അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇവർക്കിടയിൽ ഇനിയും വേണ്ടെത്ര പുരോഗതിയുണ്ടായിട്ടില്ല.ഈ സാഹചര്യത്തിലാണ് നാമമാത്രമായ ഡിഎ വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത്.
ഇക്കാര്യത്തിൽ കോടതി ഇടപെടൽ ഉണ്ടായിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന് പിന്നിൽ ദൂരുഹതയുണ്ട്.വൻകിട തോട്ടം ഉടമകളും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്.കേസ് നടത്തിപ്പിൽ ഷൺമുഖനാഥന്റെ സഹായായിരുന്ന ഐ കരീം വ്യക്തമാക്കി.
Stories you may Like
- തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധിപ്പിക്കണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിൽ അലംഭാവം
- സിപിഎം പകപോക്കുന്ന തോട്ടം ഉടമയ്ക്ക് യൂണിയന്റെ നോട്ടീസ്
- പാർട്ടി ഓഫിസ് നിർമ്മാണത്തിനായി വാങ്ങിയ 25,000 രൂപ തിരിച്ചു നൽകാൻ സിപിഎം
- ശാന്തൻപാറയിൽ ഉരുൾപൊട്ടൽ; ഷെഡ് തകർന്ന് ഒരാൾ മരിച്ചു
- പ്രവാസി തോട്ടം ഉടമയെ കുത്തുപാളയെടുപ്പിക്കാൻ സിപിഎം
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍