നരകവാരിധി നടുവിൽ
നാല് ആങ്ങളമാരുടെ നടുവിൽ പിറന്ന ഏക പെങ്ങൾ. ഇടത്തരം നായർ തറവാട്ടിൽ ബാല്യകൗമാരങ്ങൾ ചിലവഴിച്ചു വളർന്ന ശാന്തകുമാരിക്ക് പ്രായത്തിൽ ഉപരിയായിട്ടുള്ള ശരീരപുഷ്ടിയും ആരോഗ്യവും പ്രദാനം ചെയ്തത് നേരത്തെകാലത്തെയുള്ള വിവാഹ ജീവിതമായിരുന്നു. പട്ടാളക്കാരനായിരുന്നു വരൻ. കാഴ്ചയിൽ സുന്ദരനും. ആങ്ങളമാരുടെയും അമ്മാവന്റെയും അന്വേഷണത്തിൽ നല്ല കുടുംബക്കാരനും. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. വീടിനുമുന്നിൽ പന്തൽ ഒരുങ്ങി. ആർഭാടമായി വിവാഹം നടന്നു.
രണ്ടു മക്കൾ പിറന്നത് മഹാരാഷ്ട്രയിൽ ജോലി നോക്കുമ്പോൾ പൂനയിൽ വച്ചായിരുന്നു. രണ്ടും പെൺകുട്ടികൾ-സുന്ദരിമാർ. പിന്നീട് കുറെക്കാലം മദ്രാസിൽ ആവഡിയിൽ ക്വാർട്ടേഴ്സിൽ താമസിക്കുമ്പോൾ ജനിച്ചവളാണ് ഷീല. ഷീലമോളുടെ പ്രസവത്തിനായി നാട്ടിൽ വന്ന ശാന്തകുമാരിയും മക്കളും പിന്നീട് സ്ഥിരതാമസം തിരുവനന്തപുരത്ത് കുമാരപുരത്ത് അച്ഛന്റെ കുടുംബ ഷെയറായി ലഭിച്ച വീട്ടിൽ തന്നെയായിരുന്നു.
1982 ൽ ചില നടപടികൾക്ക് വിധേയനായി സർവ്വീസിൽ നിന്നും പിരിച്ചു വിടപ്പെട്ട ലാൻസ്നായിൽ പിആർ നായർ എന്ന രവീന്ദ്രൻ നായർ ശാന്തകുമാരിക്ക് ദുരിതങ്ങളുടെ കൂമ്പാരമാണ് പിന്നീട് നൽകിയത്-മരിക്കുവോളം. 1990 ൽ ശാന്തകുമാരി വീണ്ടും ഒരു കുഞ്ഞിന് ജന്മം നൽകി ഒരു പൊന്നോമന മകൻ. അവന് അജിത്ത് എന്ന് പേര് നൽകി. തട്ടിയും മുട്ടിയും ജീവിതം മുന്നോട്ട് നീങ്ങി. നാലാമത്തെ കുഞ്ഞിന്റെ ജനനം തനിക്ക് നൽകിയ മാനസിക പിരിമുറുക്കവും ആത്മനിന്ദയും ശാന്തകുമാരി പരസ്പരം പങ്കുവച്ചത് മെഡിക്കൽകോളേജിലെ നഴ്സ് കൂടിയായ ബന്ധു വസുമതി സിസ്റ്ററുമായിട്ടായിരുന്നു. നാലാമതും പെൺകുഞ്ഞായി പോയാലോ എന്ന ചിന്തയിൽ ഗർഭം അലസിപ്പിക്കുവാൻ വേണ്ടസഹായത്തിനായിട്ടാണ് വസുമതി സിസ്റ്ററെ പോയി നേരിൽ കണ്ടത്. പക്ഷേ, അവരുടെ സമീപനം-ഒരു പക്ഷേ നിനക്ക് പിറക്കുവാൻ പോകുന്നത് ഒരു ആൺകുഞ്ഞാണെങ്കിലോ? എന്ന മറുചോദ്യവും സാന്ത്വനിപ്പിക്കുന്ന വർത്തമാനങ്ങളുമായിരുന്നു. എന്തായാലും വരുന്നതുപോലെ വരട്ടേയെന്ന് സമാധാനിച്ചു.
മകനെ സ്ക്കൂളിൽ ചേർക്കുവാനുള്ള ഭാഗ്യം അച്ഛനുണ്ടായില്ല. തികഞ്ഞ മദ്യപാനം രവീന്ദ്രൻ നായരെ ചാരായഷാപ്പിനുള്ളിൽ നടന്ന വാക്കുതർക്കവും തുടർന്നുള്ള കത്തിക്കുത്തിന് ഇരയായി അനാഥശവമാക്കി മാറ്റി. പതിവായി നേരം വൈകി മദ്യപിച്ച് മദോന്മത്തനായി എത്തിയിരുന്ന രവീന്ദ്രൻ നായരെ രാത്രി വളരെ വൈകിയും ശാന്തകുമാരി വഴിക്കണ്ണുമായി കാത്തിരുന്നു. പിറ്റേദിവസം രാവിലെ പൊലീസ്സ്റ്റേഷനിൽ നിന്നും എസ്ഐയും പാർട്ടിയും വന്നു പറയുമ്പോൾ മാത്രമാണ് തലേദിവസം രാത്രിയുണ്ടായ കത്തികുത്തിൽ തന്റെ കുട്ടികളുടെ അച്ഛൻ പിടഞ്ഞു മരിച്ചത് ശാന്തകുമാരി അറിയുന്നത്. പ്രജ്ഞയറ്റുവീണ ശാന്തകുമാരി ആഴ്ചകളോളം ആ കിടപ്പ് കിടന്നു. ആങ്ങളമാരുടെ നേതൃത്വത്തിൽ മറ്റ് ചടങ്ങുകൾ നടത്തിത്തീർത്തു.
ശാന്തകുമാരി തുടർന്ന് അനുഭവിച്ച കഷ്ടപ്പാടുകൾ വിവരണാതീതമാണ്-മൂന്ന് െപൺമക്കളിൽ ഒരാളിനെ ദത്തെടുക്കുവാൻ തയ്യാറായി സ്ഥലം എസ്ഐ ഒന്നു രണ്ടു തവണ ഭാര്യാസമേതനായി വന്നുപോയി. കാരണം അദ്ദേഹത്തിന് രണ്ട് ആൺമക്കൾ മാത്രം. പക്ഷേ, ഇല്ലായ്മയിലും ശാന്തകുമാരി എന്ന അമ്മ അതിന് തയ്യാറായില്ല. പകരം അദ്ദേഹത്തിന്റെ കൂടിയായ സഹായത്താൽ വഞ്ചി പുവർഫണ്ടിൽ മൂന്ന് പെൺമക്കളെയും മാറ്റിപ്പാർപ്പിച്ച് പഠിപ്പിച്ചു. മകനെ മാത്രം തന്നോടൊപ്പം കൂട്ടി. അടുത്ത ചില വീടുകളിൽ അടുക്കളപ്പണിക്ക് പോയിത്തുടങ്ങി.
ഭർത്താവ് വരുത്തിവച്ച കടബാദ്ധ്യതകളിൽ പെട്ട് 8 സെന്റ് പുരയിടത്തിൽ 3 സെന്റ് ഒഴികെ 5 സെന്റ് സ്ഥലവും കെട്ടിടവും ഭർതൃസഹോദരിക്ക് വിറ്റു. രണ്ട് പെൺമക്കളുടെ വിവാഹം നടത്തിവിട്ടു. ഒരു ഗൾഫുകാരനും, വകയിൽ ബന്ധുവായ ഒരു ഇലക്ട്രീഷ്യനും സുന്ദരികളായ മക്കൾക്ക് ഭർത്താക്കന്മാരായി ലഭിച്ചു.
പഞ്ചായത്ത് പ്രദേശമായിരുന്നതിനാൽ വട്ടിയൂർക്കാവ് ബ്ലോക്ക് അധീനതയിലായിരുന്ന സ്ഥലത്ത് സർക്കാരിന്റെ ധനസഹായത്താൽ ഒരു വീടുപണിയുവാൻ കഴിഞ്ഞു. സഹോദരങ്ങളുടെ സഹായവും ലഭിച്ചു. വീടുപണി പൂർത്തീകരിച്ചപ്പോൾ ശാന്ത പത്താംതരം പാസായി തയ്യൽ പരിശീലനവും നേടിയ ഇളയമകളെ വഞ്ചി പുവർഹോമിൽ നിന്നും മാറ്റി തന്നോടൊപ്പം താമസിപ്പിക്കുവാൻ തയ്യാറായി.
ശാന്തകുമാരിയുടെ ബുദ്ധിമുട്ടും കഷ്ടപ്പാടും മനസ്സിലാക്കിയ എൻഎസ്എസ് കരയോഗം ഭാരവാഹികൾ മകന്റെ വിദ്യാഭ്യാസ ചെലവുകൾ സ്വയം ഏറ്റെടുത്തു. ഇന്ന് എംബിഎ പാസായ അജിത്ത് ഒരു പ്രൈവറ്റ് ഫേമിൽ ജോലി നോക്കുന്നു. പുവർഹോമിൽ അന്തേവാസിയായിരുന്ന രാജേഷ് വിവാഹ അഭ്യർത്ഥനയുമായി വന്നപ്പോൾ ഷീലയെ അയാൾക്ക് വിവാഹം ചെയ്തു കൊടുക്കുവാൻ വീട്ടുകാർ തയ്യാറായി. നല്ല പരിശീലനം നേടിയ കാർപെന്റർ പണിക്കാരനും ചെറിയ കോൺട്രാക്ടറുമായിരുന്ന രാജേഷ്. വീടും അതിരിക്കുന്ന ഒന്നര സെന്റ് സ്ഥലവും സ്ത്രീധനമായി നൽകുവാൻ ശാന്തകുമാരി തയ്യാറായി.
കാറും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ കുടുംബം എന്ന തോണി ഇടയ്ക്ക് ഒറ്റയ്ക്ക് തുഴഞ്ഞ് ഓരോ കടവിലും എത്തിക്കുവാൻ പാടുപെട്ട ഈ കുടുംബിനി ഇപ്പോൾ നേരിടുന്ന പ്രശ്നം 3 സെന്റ് ഭൂമിയെ താൻ ഉൾപ്പെടുന്ന 5 അംഗങ്ങൾക്ക് തുല്യമായി എങ്ങനെ വീതിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്ന വിഷമവൃത്തത്തിലാണ്.
ഏക മകനോ? ചോദ്യങ്ങൾ ഏറെ വരുവാനുള്ള സാദ്ധ്യതയുള്ളതാണ്. കൂടെ പഠിച്ച ഒരു പെൺകുട്ടിയുമായി ചേർന്ന് രജിസ്റ്റർ മാര്യേജ് നടത്തി അവളുടെ വീട്ടിൽ കുടിവച്ചു കഴിയുന്നു ഏകമകൻ. എന്തെല്ലാം കഷ്ടപ്പാടുകൾ സഹിച്ചു വളർത്തിയതാണീ മക്കളെ. പ്രതിമാസം 2000 രൂപ വീട്ടിൽ കൊണ്ട് എത്തിക്കുന്നതിൽ ഒതുങ്ങി മകന്റെ സാന്നിദ്ധ്യം.....
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍