ചെറിയ തെറ്റു ചെയ്താൽ ഉച്ചഭക്ഷണം കഴിക്കാൻ സമ്മതിക്കാതെ പ്രിൻസിപ്പലിന്റെ റൂമിൽ പിടിച്ചു നിർത്തും; ആൺകുട്ടികളുടെ കവിളിൽ അടിക്കും; കോളറിൽ കുത്തിപ്പിടിക്കും; പെൺകുട്ടികളുടെ മുന്നിൽ വെച്ച് ആൺകുട്ടികളുടെ ഷർട്ട് മാറ്റി ദേഹപരിശോധന; ഹയർസെകന്ററി ഡെപ്യൂട്ടി ഡയറക്ടറുടെ നിരീക്ഷണങ്ങൾ ഞെട്ടിക്കുന്നത്; പട്ടം സെന്റ് മേരീസ് സ്കൂളിനെതിരായ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് സ്കൂളിൽ കുട്ടികൾക്ക് നേരിടേണ്ടി വരുന്നത് പ്രാകൃത ശിക്ഷയെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്. അച്ചടക്കത്തിന്റെ പേരിൽ മൃഗീയ ശിക്ഷ പാടില്ലെന്ന് റിപ്പോർട്ടിലെ നിർദ്ദേശം. അദ്ധ്യാപകർക്ക് എതിരായ കുട്ടികളുടെ മൊഴിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തി. ശുചിമുറിയിൽ പോയിവരാൻ വൈകിയാൽ അദ്ധ്യാപകർ മർദിക്കുമെന്ന് കുട്ടികൾ മൊഴി നൽകി. ചെറിയകാര്യങ്ങൾക്ക് പോലും ക്രൂരമായ ശിക്ഷയെന്നാണ് കുട്ടികളുടെ മൊഴി. ഹയർസെകന്ററി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറാണ് റിപ്പോർട്ട് നൽകിയത്.
പട്ടം സെന്റ് മേരീസ് സ്കൂളിൽ ക്രൂരമായ മർദനമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ബാലവകാശ കമ്മിഷനാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഹയർസെകന്ററി റീജയണൽ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിൽ നേരിട്ടെത്തി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും കേട്ട ശേഷമാണ് ബാലാവകാശ കമ്മിഷന് റിപ്പോർട്ട് നൽകിയത്. സ്കൂളിലെ അന്തരീക്ഷത്തെ പറ്റി കുട്ടികളുടെ മൊഴികൾ ഞെട്ടിപ്പിക്കുന്നതാണ്. ഈ മൊഴികൾ അടിസ്ഥാനമാക്കിയാണ് ഹയർസെകന്ററി ആർ.ഡി.ഡി. റിപ്പോർട്ട് തയാറാക്കിയത്. എന്നിട്ടും സ്കൂൾ പ്രിൻസിപ്പളിനെതിരെ മാനേജ്മെന്റ് നടപടികളൊന്നും എടുത്തില്ലെന്നതാണ് വസ്തുത.
ശുചി മുറിയിൽ പോയി മടങ്ങി വരുന്നതിനിടയിൽ ബെല്ലടിച്ചാൽ അദ്ധ്യാപകന്റെ ചൂരലടി ഉറപ്പെന്നാണ് കുട്ടികളുടെ പറയുന്നത്. അടി പേടിച്ചാണ് സ്കൂളിൽ ചെലവിടുന്നത്. ചെറിയ കാര്യങ്ങൾക്ക് പോലും അതികഠിനമായ ശിക്ഷയാണ്. ആൺകുട്ടികളോട് അതിക്രൂരമായാണ് പ്രിൻസിപ്പൽ അടക്കം ചില അദ്ധ്യാപകർ പെരുമാറുന്നത്. കുട്ടികളുടെ പരാതി ഒരു അദ്ധ്യാപകരും ചെവിക്കൊള്ളാറില്ല. ചെറിയ തെറ്റു ചെയ്താൽ ഉച്ചഭക്ഷണം കഴിക്കാൻ സമ്മതിക്കാതെ പ്രിൻസിപ്പലിന്റെ റൂമിൽ പിടിച്ചു നിർത്തും. ആൺകുട്ടികളുടെ കവിളിൽ അടിക്കും. കോളറിൽ കുത്തിപ്പിടിക്കും. പെൺകുട്ടികളുടെ മുന്നിൽവെച്ച് ആൺകുട്ടികളുടെ ഷർട്ട് മാറ്റി ദേഹപരിശോധന നടത്തും. പീഡനം സഹിക്കാതെ സമരം ചെയ്താലോ എന്നു പോലും ആലോചിച്ചതായും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.
പട്ടം സെന്റ് മേരീസ് സ്കൂളിൽ അച്ചടക്കത്തിന്റെ പേരിൽ കുട്ടികളെ മൃഗീയമായി ശിക്ഷിക്കുന്നത് ശരിയല്ലെന്നാണ് ആർ.ഡി.ഡിയുടെ റിപ്പോർട്ട്. വിദ്യാർത്ഥികൾക്ക് ആനുപാതികമായി ശുചിമുറികൾ സ്കൂളിൽ ഇല്ല. ഇന്റർവെല്ലിന്റെ സമയം ദീർഘിപ്പിക്കണം. വിദ്യാർത്ഥികളെ ശാരീരകമായി ഉപദ്രവിക്കുന്ന പ്രവണത ശരിയല്ലെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാന അദ്ധ്യാപകന്റെ മർദനവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച വിദ്യാർത്ഥി പഠനത്തിലും പെരുമാറ്റത്തിലും മികച്ചതെന്നാണ് അദ്ധ്യാപകരും സഹപാഠികളും ആർ.ഡി.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്.
കൂട്ടം കൂടി നിന്ന വിദയാർത്ഥികളെ പിരിച്ച് വിടാൻ വടി വീശിയപ്പോൾ ശരീരത്തുകൊണ്ടിരിക്കാമെന്നാണ് പ്രഥാന അധ്യാകൻ ആർ.ഡി.ഡിക്ക് നൽകിയിരിക്കുന്ന വിശദീകരണം. ഹയർസെകന്ററി വകുപ്പിന്റെ റിപ്പോർട്ട് ബാലാവകാശ കമ്മിഷന്റെ പരിഗണനയിലാണ്. പട്ടം സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൾ ഫാ ബാബു ടിക്കെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. വൈദികൻ കൂടിയായ പ്രിൻസിപ്പൾ കുട്ടികളെ തല്ലുന്നുവെന്നാണ് ആക്ഷേപം. യുപിക്കും ഹൈസ്കൂളിനും പ്ലസ് ടുവിനും വെവ്വേറെ ചൂരലുകൾ ഉണ്ടത്രേ. അതിനിടെ കല്യാണത്തിന് പോയ വിദ്യാർത്ഥിയെ കൊണ്ട് ഇനി മേലിൽ സ്കൂൾ ദിവസം കല്യാണത്തിന് പോകില്ലെന്ന് എഴുതി വാങ്ങിയെന്നും പരാതിയുണ്ട്.
ഇങ്ങനെ എഴുതി വാങ്ങിയ കത്തിൽ കുട്ടിയെ കൊണ്ടു ഒപ്പിട്ടിപ്പിച്ചു. അതിന് ശേഷം പ്രിൻസിപ്പൾ കൗണ്ടർ സൈൻ ചെയ്ത് കുട്ടിക്ക് തിരിച്ചു നൽകുകയും ചെയ്തു. കുട്ടികൾക്ക് മേലുള്ള മനുഷ്യാവകാശ ലംഘനത്തിന്റെ വലിയ തെളിവാണ് ഈ കത്ത്. കുട്ടിയെ നിരന്തരം മർദ്ദിച്ചുവെന്ന ആരോപണവുമായി രക്ഷിതാവ് സ്കൂളിലെത്തി പ്രിൻസിപ്പളിനെ കണ്ടിരുന്നു. ഇനിയും കുട്ടികളെ അടിക്കുമെന്നും കുട്ടിയെ അടിച്ചുവെന്നുമെല്ലാം ഈ സമയം പ്രിൻസിപ്പൾ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഈ വീഡിയോ പുറത്തു വന്നിരുന്നു. അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയ ദിവസം കുട്ടി സ്കൂളിൽ വന്നില്ല. അടുത്ത ദിവസം ക്ലാസിലെത്തിയപ്പോൾ പ്രിൻസിപ്പൾ വിളിക്കുകയും അടിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇനി ആരുടേയും വിവാഹത്തിന് പോകില്ലെന്ന് നോട്ട് ബുക്ക് പേപ്പറിൽ എഴുതി വാങ്ങുന്നത്. ഈ കത്ത് കണ്ടതോടെയാണ് രക്ഷിതാവ് പരാതികളുമായി എത്തുന്നത്.
മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലും പരാതി എത്തിയിരുന്നു. എന്നാൽ നടപടികളൊന്നും എടുത്തില്ലെന്നാണ് സൂചന. ബാലാവകാശ കമ്മീഷൻ കൃത്യമായ ഇടപെടൽ നടത്തി. ബാലാവകാശ കമ്മീഷന് മുമ്പിള്ള വിഷയത്തിൽ ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ വിസമ്മതിക്കുകയും ചെയ്തു. കുട്ടികളെ സാമൂഹിക ഇടപെടലിൽ നിന്നും വിലക്കുന്നതാണ് സ്കൂൾ പ്രിൻസിപ്പളിന്റെ കത്ത്. അതുകൊണ്ട് തന്നെ തികഞ്ഞ മനുഷ്യാവകാശ ധ്വംസനവും. ക്രൈസ്തവ സഭയുടെ കീഴിലുള്ളതാണ് പട്ടത്തെ സെന്റ്മേരീസ് സ്കൂൾ. എന്നാൽ സഭയുടെ പിന്തുണ പോലും പ്രിൻസിപ്പളിന് ഇക്കാര്യത്തിൽ ഇല്ലെന്നതാണ് വസ്തുത. വിദ്യാഭ്യാസ വകുപ്പും ഈ വിഷയത്തിൽ അന്വേഷണം നടത്തിയിട്ടുണ്ട്. പക്ഷേ പ്രിൻസിപ്പളിനെതിരെ ആരും നടപടികൾക്ക് തയ്യാറായതുമില്ല.
കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിന് തെളിവായി പ്രിൻസിപ്പലിന്റെ കുറ്റസമ്മതം നേരത്തെ മറുനാടൻ പുറത്തു വിട്ടിരുന്നു. മനുഷ്യാവകാശ കമ്മീഷനിലെ പരാതിയിലെ മറുപടിയിലാണ് തന്റെ സ്കൂളിലെ കുട്ടികൾ മയക്കു മരുന്ന് ഉപയോഗിക്കുന്നതായി സമ്മതിക്കുന്നത്. അതിനിടെ പരാതിയിൽ നിന്ന് തലയൂരാൻ സ്കൂൾ ക്യാമ്പസിനുള്ളിൽ ലഹരി മരുന്ന് ഉപയോഗം ഉണ്ട് എന്നവാദവുമായി പ്രിൻസിപ്പാൾ എത്തുകയാണെന്ന വാദവും ശക്തമായിരുന്നു. സ്വയരക്ഷക്കായി മഹത്തായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നതും സർക്കാർ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിനെ തുരങ്കം വയ്ക്കുന്നതിനുമാണ് ഈ ആരോപണമെന്നും വാദമുണ്ട്. അതിപ്രശസ്തമായ ഒരു ഹയർസെക്കൻഡറി സ്കൂൾ സ്കൂൾ പ്രിൻസിപ്പലാണ് തന്റെ സ്കൂളിലെ മയക്കു മരുന്ന് സാന്നിധ്യം സ്ഥിരീകരിക്കുന്നത്. എന്നാൽ ഇക്കാര്യം പൊലീസിനേയോ എക്സൈസിനേയോ സ്കൂൾ അധികൃതർ അറിയിച്ചില്ലെന്നതാണ് വ്തുത.
സ്കൂളിലെ കുട്ടിയെ പ്രിൻസിപ്പൽ തല്ലി മുറിവേൽപ്പിച്ചുവെന്നതാണ് ആരോപണം. തുടർന്ന് പരാതി പറയാൻ പോയ രക്ഷിതാക്കളെ പ്രിൻസിപ്പൽ ആക്ഷേപിക്കുകയും ചെയ്തുവത്രേ. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും രക്ഷിതാവ് ഷൂട്ട് ചെയ്തു. ഇതിനെ തുടർന്ന് ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി എത്തി. ബാലാവകാശ കമ്മീഷൻ സിറ്റിംഗിൽ പ്രിൻസിപ്പലിന്റെ വാദമെല്ലാം പൊളിഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണവും പ്രിൻസിപ്പലിന് എതിരാണ്. ഇതിനിടെയാണ് മനുഷ്യാവകാശ കമ്മീഷനിലെ വിചിത്ര മറുപടി ചർച്ചകളിലെത്തിയത്. ഈ മറുപടി നേരത്തെ മറുനാടൻ പുറത്തു വിട്ടിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്