അഫ്തബിന് മറ്റൊരു യുവതിയുമായി അടുപ്പമെന്നും തന്നെ വഞ്ചിക്കുകയാണെന്നും ശ്രദ്ധ സംശയിച്ചു; പതിവായി വഴക്കിട്ടതും ഇതിന്റെ പേരിൽ; കൊല നടന്നതിന് 10 ദിവസം മുമ്പേ തന്നെ ലിവ് ഇൻ പങ്കാളിയെ കൊല്ലാൻ അഫ്തബ് ശ്രമിച്ചു; പിന്മാറിയത് ശ്രദ്ധ പൊട്ടിക്കരഞ്ഞതോടെ; ഒടുവിൽ പൊലീസിന് മുന്നിൽ കുടുങ്ങിയത് രണ്ടുനുണകൾ പറഞ്ഞ് അതിബുദ്ധി കാട്ടിയതോടെ
മറുനാടൻ മലയാളി ബ്യൂറോ
\ന്യൂഡൽഹി: ഡൽഹിയിലെ അപ്പാർട്ട്മെന്റിൽ തന്റെ ലിവ് ഇൻ പങ്കാളിയായ ശ്രദ്ധ വാൽക്കറെ കൊന്നുവെട്ടിനുറുക്കിയ അഫ്തബ് പൂനവാല കുടുങ്ങിയത് പൊലീസിന് മുന്നിൽ നുണ പറഞ്ഞതോടെ. ആറ് മാസം മുമ്പാണ് ഇയാൾ ശ്രദ്ധ വിവാഹത്തിന് നിർബന്ധിച്ചതോടെ കഴുത്ത് ഞെരിച്ച് കൊന്ന് 35 കഷ്ണമാക്കി മെഹറ്രോളിയിലെ കാട്ടിൽ തള്ളിയത്. ശ്രദ്ധ സ്വന്തം നിലയിൽ, തന്നെ ഉപേക്ഷിച്ച് പോയതാണെന്ന് വരുത്തി തീർക്കാൻ അതിബുദ്ധി കാണിച്ചതാണ് അഫ്്താബിനെ കുടുക്കിയത്.
ശ്രദ്ധ ജീവിച്ചിരിപ്പുണ്ടെന്ന് കൂട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ കാട്ടാൻ, അവരുടെ ഇൻസ്റ്റഗ്രാം ചാറ്റിൽ പോയി ചാറ്റ് ചെയ്തു. ശ്രദ്ധയുടെ ബാങ്കിലെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ മുടക്കം കൂടാതെ അടച്ചു കൊണ്ടിരുന്നു. കഴിഞ്ഞ മാസം ശ്രദ്ധയുടെ പിതാവ് മുംബൈക്കടുത്ത് വസായി പൊലീസ് സ്റ്റേഷനിൽ പോയി മകളെ കാണാനില്ലെന്ന് പരാതി കൊടുത്തിരുന്നു. ഒക്ടോബർ 26 ന് അഫ്തബിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചു. മെയ് 22 ന് തങ്ങൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് ഡൽഹി മെഹ്രോളിയിലെ ഫ്ളാറ്റിൽ നിന്ന് ശ്രദ്ധ പിണങ്ങി ഇറങ്ങി പോയതായി അഫ്തബ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. യഥാർത്ഥത്തിൽ മെയ് 22 നും നാല് ദിവസം മുമ്പ് ശ്രദ്ധയെ അഫ്തബ് വകവരുത്തിയിരുന്നു. ഡൽഹിയിലെ ഫ്ളാറ്റിലേക്ക് ഇരുവരും താമസം മാറ്റി രണ്ടാഴ്ച തികയുന്നതേയുണ്ടായിരുന്നുള്ളു.
വസ്ത്രങ്ങളും മറ്റുസാധനങ്ങളും ഒക്കെ ഉപേക്ഷിച്ച് ഫോൺ മാത്രം എടുത്താണ് ശ്രദ്ധ പിണങ്ങിപ്പോയതെന്നാണ് അഫ്തബ് പൊലീസുകാരോട് പറഞ്ഞത്. ഇതോടെ, പൊലീസ് ഫോൺ ട്രാക്ക് ചെയ്യാൻ തുടങ്ങി. കോൾ വിവരങ്ങളും, സിഗ്നൽ ലൊക്കേഷനും എല്ലാം പരിശോധിച്ചു. മെയ് 22 നും 26 നും ഇടയിൽ ശ്രദ്ധയുടെ അക്കൗണ്ടിൽ നിന്ന് അഫ്തബിന്റെ അക്കൗണ്ടിലേക്ക് അവളുടെ ബാങ്കിങ് ആപ്പുവഴി 54,000 രൂപ കൈമാറ്റം ചെയ്തതായി കണ്ടെത്തി. മെഹ്രോളിയായിരുന്നു ഫോൺ ലൊക്കേഷൻ. മെയ് 22 ന് വീട്ടിൽ നിന്ന് ശ്രദ്ധ ഇറങ്ങി പോയതിന് ശേഷം ഒരുബന്ധവുമില്ലെന്ന് അഫ്തബിന്റെ വാദത്തിൽ, ഇതോടെ, അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയമായി.
ഈ മാസം ആദ്യം വീണ്ടും അഫ്തബിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചു. തന്റെ പക്കൽ പാസ് വേഡുകൾ ഉള്ളതുകൊണ്ടാണ് ബാങ്ക് ട്രാൻസ്ഫർ നടത്തിയതെന്നായി അഫ്തബ്. ബാങ്ക് ഉദ്യോഗസ്ഥർ മുംബൈ വിലാസത്തിൽ പോകാതിരിക്കാൻ വേണ്ടി ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്്ക്കുകയായിരുന്നു എന്നും പറഞ്ഞു. ശ്രദ്ധയുടെ ഇൻസ്റ്റ അക്കൗണ്ട് ഉപയോഗിച്ച് അഫ്തബ് ചാറ്റു ചെയ്യുന്നതായും പൊലീസ് കണ്ടുപിടിച്ചു. അതിൽ ഒരു ചാറ്റിൽ, ഫോൺ ലൊക്കേഷൻ മെഹ്രോളിയായിരുന്നു. ഇതോടെ, വസായിയിലെ മാണിക്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഡൽഹി പൊലീസിനെ വിളിച്ചു. ഡൽഹി പൊലീസ് അഫ്തബിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ, കേസ് തെളിഞ്ഞു. മെയ് 22 ന് ശ്രദ്ധ വീടുവിട്ടുപോയെങ്കിൽ, ഇപ്പോഴും ഫോൺ ലൊക്കേഷൻ മെഹ്രോളിയിൽ തന്നെ തുടരുന്നത് എങ്ങനെ? ഇതോടെ, അഫ്തബ് പൊട്ടിക്കരഞ്ഞു. പിന്നീട് സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞു.
മെയ്18 നാണ്് അഫ്തബ് ശ്രദ്ധയെ നെഞ്ചിൽ കയറിയിരുന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതശരീരം 35 കഷ്ണമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം ഓരോന്നായി ഉപേക്ഷിക്കുകയായിരുന്നു. മെയ് 18 ന് 10 ദിവസം മുമ്പ് തന്നെ അഫ്തബ് ശ്രദ്ധയെ വകവരുത്തുമായിരുന്നു എന്നും പൊലീസ് ചോദ്യംചെയ്യലിന് ശേഷം പറഞ്ഞു. പതിവുപോലെ ഇരുവരും തമ്മിൽ വഴക്കിട്ടപ്പോൾ, അഫ്തബ് തന്റെ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ഒരുങ്ങിയതാണ്. എന്നാൽ, പൊടുന്നനെ ശ്രദ്ധ വികാരാധീനയാകുകയും, കരയുകയും ചെയ്തു. ഇതോടെ, അന്ന് അഫ്തബ് കൊലയിൽ നിന്ന് പിന്മാറുകയായിരുന്നു.
അഫ്തബ് തന്റെ വഞ്ചിക്കുകയാണെന്നും, മറ്റൊരു യുവതിയുമായി ഫോണിൽ സംസാരിക്കുന്നുണ്ടെന്നും ശ്രദ്ധ സംശയിച്ചു. ഇതാണ് ഇരുവരുടെയും വഴക്കിന് ഇടയാക്കിയത്. തന്നോടുള്ള ഇഷ്ടം അഫ്തബിന കുറഞ്ഞെന്നും, അവൻ പെട്ടെന്ന് വല്ലാതെ മാറിയെന്നും ശ്രദ്ധയ്ക്ക് തോന്നി. ഇതിന്റെ പേരിലാണ് പലപ്പോഴും അവൾ കയർത്തത്. പിന്നീട് മെയ് 18 ന് ഉണ്ടായ വഴക്ക് ശ്രദ്ധയുടെ ജീവനെടുക്കുകയും ചെയ്തു. മൃതശരീരം മുറിച്ചുമാറ്റിയ ശേഷം തല പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ചിരുന്നു അഫ്തബ്. എല്ലാ ദിവസവും തല എടുത്തു നോക്കാറുമുണ്ടായിരുന്നു.
10 ബാഗിലായി ശരീരാവശിഷ്ടങ്ങൾ തെളിവെടുപ്പിനിടെ കണ്ടെടുത്തിട്ടുണ്ട്. ഇവ ഡിഎൻഎ പരിശോധനയ്ക്ക് അയയ്ക്കും. ഛത്തർപൂരിലെ അപ്പാർട്ട്മെന്റിലെ അടുക്കളയിൽ നിന്ന് കൂടുതൽ രക്തക്കറ കണ്ടെടുത്തു. അപ്പാർട്ട്മെന്റ് നിറയെ പുസ്തകങ്ങളാണ്. അഫ്തബ് നല്ല പുസ്തക വായനക്കാരനാണെന്നും പൊലീസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍