പെട്ടെന്നൊരു ദിനം മനുഷ്യമാംസം കഴിക്കാൻ കഴിയുമോ? കഴിച്ചു ശീലിച്ചയാളെങ്കിൽ എത്ര പേരെ കൊന്നു തിന്നിട്ടുണ്ട്; ഇലന്തൂർ നരബലിയിൽ മനുഷ്യമാംസം കറി വച്ചു കഴിച്ചുവെന്ന മൊഴി അവിശ്വസനീയം; പെട്ടെന്നൊരു ദിനം ലൈല മാംസം കറിവച്ചുവെന്നതും വിശ്വാസയോഗ്യമല്ല; പ്രതികൾ മറയ്ക്കുന്നതെന്ത്? നടന്നത് അവയവ കച്ചവടമെന്ന സംശയം ബലപ്പെടുന്നു
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഇലന്തൂർ നരബലിയിൽ കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീയുടെ കരളും യോനീ ഭാഗവും ലൈല കറിവച്ചു ഷാഫിക്ക് കൊടുത്തുവെന്നൊരു മൊഴിയാണ് ഇപ്പോൾ കേരളത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. പക്ഷേ, ഈ മൊഴി ഒരിക്കൽ കൂടി പരിശോധിച്ചാൽ വളരെയധികം ദുരൂഹത തോന്നും. തിന്നു ശീലിച്ചിട്ടില്ലാത്ത ഒരാൾക്ക് മനുഷ്യമാംസം കഴിക്കാൻ സാധിക്കില്ല. പട്ടിയുടെയോ പാമ്പിന്റെയോ ഇറച്ചി പോലെ ആദ്യമായി കഴിക്കാൻ പറ്റുന്ന ഒന്നല്ല മനുഷ്യന്റെ മാംസം.
അതിന് പ്രധാന കാരണം നമ്മുടെ മാനസികാവസ്ഥ തന്നെയാണ്. ഷാഫി കരൾ കറി വച്ചു കൊടുക്കാൻ പറഞ്ഞുവെന്നതും ലൈല അങ്ങനെ ചെയ്തുവെന്നതും ഒരിക്കലും വിശ്വസനീയമായ ഒരു കാര്യമല്ല. ഷാഫി അതു ഭക്ഷിച്ചുവെങ്കിൽ നേരത്തേയും ഇയാൾ മനുഷ്യമാംസം കഴിച്ചിട്ടുണ്ടാകണം. ആ ശീലം ഇയാൾക്ക് കിട്ടണമെങ്കിൽ നിരവധി മനുഷ്യരെ ഇയാൾ കൊന്ന് വേവിച്ച് തിന്നിട്ടുണ്ടാകണം. അതിന് തെളിവില്ല. അതു പോലെ തന്നെ ലൈലയെ പോലെ ഒരു സാധാരണ വീട്ടമ്മ അത് കറിവയ്ക്കാൻ മാത്രം മാനസിക ധൈര്യം ഉണ്ടായിരിക്കണമെന്നുമില്ല. അപ്പോൾ ഇത്തരമൊരു മൊഴിയിലൂടെ പ്രതികൾ എന്തോ മറച്ചു പിടിക്കുന്നുവെന്ന് വേണം കരുതാൻ.
നരബലി മറയാക്കി നടത്തിയത് അവയവ കച്ചവടമോ?
നരബലിയും നരഭോജനവും പുറമേ പറയുന്നതിലൂടെ പ്രതികൾ മറച്ചു പിടിച്ചിരിക്കുന്നത് അവയവ കച്ചവടമാകാമെന്ന ചിന്ത ബലപ്പെടുകയാണ്. പലരും ഈ രീതിയിലുള്ള അഭിപ്രായ പ്രകടനവുമായി ഇതിനോടകം മുന്നോട്ടു വന്നിട്ടുണ്ട്. അവയവമെടുത്ത ശേഷം ശരീരങ്ങൾ കുഴിച്ചു മൂടിയതാകാനാണ് സാധ്യത. അവയവം എടുത്തത് ഇവിടെ വച്ചാകില്ല. മറ്റെവിടേയോ വച്ച് നടത്തിയതിന് ശേഷം മൃതദേഹം ഇവിടെ കൊണ്ടു വന്ന് നുറുക്കി. ഇനി പിടിക്കപ്പെട്ടാൽ കാണിച്ചു കൊടുക്കാൻ വേണ്ടി രക്തക്കറയും ബാക്കി വച്ച് കുഴിച്ചു മൂടി. ആന്തരികാവയവം എവിടെ എന്നു ചോദിച്ചാൽ കറി വച്ചു കഴിച്ചുവെന്ന ഒറ്റ മറുപടിയിൽ തുടർ ചോദ്യങ്ങളുടെ മുനയൊടിയും. രണ്ടാമതുകൊല്ലപ്പെട്ട സ്ത്രീയുടെ കരളാണ് കറി വച്ചു കഴിച്ചതായി പറയുന്നത്. അതിനും കാരണമുണ്ട്. ജീർണാവസ്ഥയിലായിട്ടുള്ളത് ഈ മൃതദേഹമാണ്. ഫോറൻസിക് പരിശോധനയിൽ അവയവം നഷ്ടമായത് തിരിച്ചറിയാൻ കഴിയും. ആറു മാസം മുൻപ് കൊല്ലപ്പെട്ടയാളുടെ മാംസം ജീർണിച്ച് എല്ലുകൾ മാത്രമാണ് കിട്ടിയിരിക്കുന്നത്. ഇതു കാരണം അവയവം നഷ്ടമായിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ കഴിയില്ല.
അതു കൊണ്ടാണ് രണ്ടാമത്തെ സ്ത്രീയുടെ കരളും യോനീ ഭാഗവും ഭക്ഷിച്ചുവെന്ന് പറയുന്നത്. ഇനി പ്രതികളുടെ മൊഴി കാര്യമായിട്ടെടുത്താൽ നരഭോജി ഷാഫിക്കെതിരേ കൂടുതൽ അന്വേഷണം വേണ്ടി വരും. ഇയാൾ തുടർച്ചയായി മനുഷ്യമാംസം കഴിക്കുന്നയാളെങ്കിൽ വൈദ്യപരിശോധനയിലൂടെ അതും കണ്ടെത്താൻ കഴിയും. ഇനി കരൾ മാത്രം ഭക്ഷിക്കുന്ന പ്രത്യേകതരം നഗരഭോജിയാകുമോ ഷാഫി. എന്തായാലും നരഭോജന തിയറിയിൽ പൊലീസ് ഉറച്ചു നിന്നാൽ വലിയൊരു സത്യത്തിലേക്കുള്ള വഴി അവിടെ അവസാനിക്കും.
അവയവ കച്ചവടം എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസിൽ ഉയരുന്ന ഒരു സംശയം വെറുമൊരു വീട്ടിൽ വച്ച് അവയവം മുറിച്ചെടുക്കാൻ കഴിയുമോ എന്നുള്ളതാണ്. ഇല്ല. പക്ഷേ, എല്ലാ സൗകര്യവുമുള്ള ഒരിടത്ത് വച്ച് അവയവമെടുത്ത ശേഷം മറവു ചെയ്യാനായി ഭഗവൽ സിങിന്റെ പറമ്പിലേക്ക് കൊണ്ടു വന്നതായിക്കൂടേ?
ബന്ധം ഷാഫിയും ലൈലയും തമ്മിൽ
ഭഗവൽ സിങിനേക്കാൾ ഷാഫിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നത് ഭാര്യ ലൈലയായിരുന്നുവെന്ന് ഇവരുടെ മൊഴികളും പൊലീസിന്റെ അന്വേഷണ പുരോഗതിയും പരിശോധിച്ചാൽ മനസിലാക്കാൻ സാധിക്കും. ഭർത്താവിന്റെ മുന്നിൽ വച്ച് ലൈല ഷാഫിയുമായി ശാരീരിക ബന്ധം പുലർത്തിയെന്ന മൊഴിയുടെ സാധുത കൂടി പരിശോധിക്കേണ്ടി വരും. അങ്ങനെ ചെയ്തെങ്കിൽ ഒരു പക്ഷേ, അത് സിങിനെ ഭീഷണിപ്പെടുത്തിക്കൊണ്ടാകണം. ഇവരുടെ രാസലീലയ്ക്ക് സിങ് തടസമാകാതിരിക്കാൻ വേണ്ടിയാകണം. സിങും ലൈലയും കൂടി തിരുമ്മാൻ ചെന്ന മലയാലപ്പുഴ സ്വദേശി ഷേൻ സദാനന്ദ് പറയുന്നത് നിഴൽ പോലെ ലൈല സിങിന്റെ പിന്നാലെ നടന്നിരുന്നുവെന്നാണ്. തന്നോട് കൂടുതലയായി സംസാരിക്കാൻ വൈദ്യനെ ലൈല അനുവദിച്ചിരുന്നില്ലെന്നും ഷേൻ പറയുന്നുണ്ട്.
ഷാഫി റാക്കറ്റിന്റെ ഭാഗമോ?
ഷാഫി അവയവക്കച്ചവടം നടത്തുന്ന ഒരു വൻകിട റാക്കറ്റിന്റെ ചെറിയൊരു കണ്ണിമാത്രമാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞു കൂടാ. അവയവം എടുത്ത ശേഷം മൃതദേഹം മറവു ചെയ്യാനുള്ള ക്വട്ടേഷൻ ആയിരിക്കണം ഇയാൾക്ക് കിട്ടിയിട്ടുള്ളത് എന്ന് സംശയിക്കേണ്ടിയും വരും. ആളെ സപ്ലൈ ചെയ്യുന്നതും ഇയാൾ തന്നെയാകണം. ഇതൊക്കെ പൊലീസ് പരിശോധിക്കണമെന്ന് ബിജെപി ഓബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.വി. അരുൺ പ്രകാശ് പറയുന്നു. ഇന്നലെ വൈകിട്ട് തന്റെ ഫേസ്ബുക്കിൽ അരുൺ പ്രകാശ് ഇതു സംബന്ധിച്ച് പങ്കു വച്ച കുറിപ്പിങ്ങനെ:
ഇലന്തൂരിലെ നരബലി: കൊല്ലപ്പെട്ടവരുടെ അവയവങ്ങൾ നഷ്ട്ടപെട്ടിട്ടുണ്ടോ എന്നും, അവയവ മാഫിയുമായി പ്രതികൾക്കു ബന്ധം ഉണ്ടോ എന്നും, സമഗ്രമായ അന്വേഷണം വേണം. പ്രതിക്ക് സോഷ്യൽ മീഡിയ ഇത്ര കറക്റ്റ് ആയി ഉപയോഗിച്ച് ഫേക്ക് ഐഡി ഉണ്ടാക്കാനുള്ള കഴിവ് ഉണ്ടോ എന്നുള്ളത് സംശയം ആണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവ മായിരുന്ന ഇലന്തുരിലെ പ്രതി ഫേക്ക് ഐഡിയിൽ വീണുപോയി എന്നുള്ളത് സംശയകരമാണ്. മൃതദേഹം കഷ്ണങ്ങൾ ആക്കി ഉപ്പിട്ട് കുഴിച്ചു മൂടിയതും സംശയം ജനിപ്പിക്കുന്നു. തിരുമുകാരൻ ആയ പ്രതിക്ക് കാശിനോട് ആർത്തി ഇല്ല എന്ന് നാട്ടുകാർ തന്നെ പറയുന്നു. പിന്നെ ലക്ഷങ്ങൾ നൽകി ഇത്തരത്തിൽ നരബലി നടത്തി എന്ന് പറയുന്നത് പച്ചക്കള്ളം അല്ലേ? ഇതിന് പിന്നിൽ നടന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചും,അത്തരം ശക്തികൾ പ്രവർത്തിച്ചി ട്ടുണ്ടെങ്കിൽ അവരെ കണ്ടെത്തി പുറത്തുകൊണ്ടുവരണം.
Stories you may Like
- ടി പി ചന്ദ്രശേഖറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രചരണം തുടങ്ങി ഷാഫി പറമ്പിൽ
- ഈ തോപ്രാംകുടിക്കാരൻ കാണുന്നത് ആരോഗ്യ വിപ്ലവ സ്വപ്നം
- വടകരയിൽ അങ്കം കുറിക്കാൻ ഷാഫിയെ കണ്ണൂരോടെ യാത്രയാക്കി പാലക്കാട്ടെ പ്രവർത്തകർ
- വടകരയിൽ ശൈലജ ടീച്ചറുടേത് വിസിറ്റിംങ് വിസയും ഷാഫി പറമ്പിലിന്റെത് പെർമനറ്റ് വിസയും
- പത്തനംതിട്ട ഏരിയാ സെക്രട്ടറി പിആർ പ്രദീപിന്റെ മരണത്തിൽ ഞെട്ടി നേതൃത്വവും പ്രവർത്തകരും
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍