ഹസനെ കൊണ്ട് സുധാകരൻ അറിയാതെ യുഡിഎഫ് കൺവീനറെ മാറ്റിയത് സതീശൻ; അതിവേഗ തിരുത്തലുമായി തിരിച്ചടിച്ച് കെപിസിസി അധ്യക്ഷൻ; പ്രതികാരം തീർക്കാൻ ഹൈക്കാണ്ടിനെ കൊണ്ട് മൈനോരിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ച് തിരിച്ചടി; ഇന്ദിരാ ഭവനിലെ 'കെസി'യുടെ ഫ്ളക്സും അധികാരമുറപ്പിക്കൽ; സുധാകരനും സതീശനും വീണ്ടും ഉടക്കിലേക്കോ? കെപിസിസിയിൽ വീണ്ടും തർക്കങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെപിസിസിയിൽ കെ സുധാകരനും വിഡി സതീശനും രണ്ടു വഴിയിലേക്ക് വീണ്ടുമെന്ന് സൂചനകൾ. ഏകപക്ഷീയമായി വിഡി സതീശൻ ഇടപെടുന്നുവെന്ന പരാതി സുധാകരനുണ്ട്. തൃശൂരിലെ യുഡിഎഫ് കൺവീനറെ മാറ്റിയ തീരുമാനം സുധാകരൻ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി മറ്റൊരു തീരുമാനം ഇന്നലെ ഡൽഹിയിൽ നിന്നു വന്നു. മൈനോരിറ്റി കോൺഗ്രസ് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച നടപടിയിൽ സുധാകരൻ അമർഷത്തിലാണ്. കെ.പി സി സി പ്രസിഡന്റോ മുതിർന്ന നേതാക്കളെയോ അറിയിക്കാതെയാണു ലിസ്റ്റ് ദേശീയ പ്രസിഡന്റ് പുറത്തിറക്കിയതാണു വിവാദമായിരിക്കുന്നത്.
തൃശൂരിൽ യുഡിഎഫ് കൺവീനറെ മാറ്റിയത് സുധാകരൻ അറിയാതെയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് ആരോപണം. ഇത് മനസ്സിലാക്കിയാണ് ആ പുറത്താക്കൽ സുധാകരൻ റദ്ദാക്കിയത്. യുഡിഎഫ് കൺവീനറായ എംഎം ഹസനെ ഉപയോഗിച്ചാണ് വിഡി സതീശൻ തൃശൂരിൽ ഇടപെടൽ നടത്തിയതെന്നാണ് ആരോപണം. ഇത് റദ്ദാക്കിയതാണ് മനോരിറ്റി കോൺഗ്രസിലെ ലിസ്റ്റ് ഇറക്കിയുള്ള പ്രകോപനമെന്നാണ് ആക്ഷേപം. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇതിന് പിന്നിലെന്നും സുധാകര വിഭാഗം കരുതുന്നു. തനിക്ക് അസുഖമാണെന്ന വരുത്തി തീർത്ത് നേതൃത്വം പിടിച്ചെടുക്കാനാണ് ചിലരുടെ ശ്രമമെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് തൃശൂരിൽ സുധാകരൻ തീരുമാനം റദ്ദാക്കിയത്. മൈനോരിറ്റി ഭാരവാഹി പട്ടികയിൽ കടന്നു കയറിയവരെ പലരേയും ആർക്കും അറിയില്ലെന്ന വാദവും സജീവമാണ്.
നേരിത്തെ ചെയർമാനായി പ്രഖ്യാപിച്ച ഷിഹാബുദ്ദീൻ കരിയത്ത് മൈനോറിറ്റി കോൺഗ്രസിൽ പ്രവർത്തിച്ചിട്ടില്ലെന്ന ആരോപണവും സജീവമാണ്. ലോയേഴ്സ് കോൺഗ്രസ് ഭാരവാഹിയായിരുന്നു കരിയത്തെന്നും അത് കോണ്ടാണു മൈനോരിറ്റി കോൺഗ്രസിൽ മുൻ പരിചയമില്ലാത്തവർ എത്തിയതെന്ന വാദവും സജീവമാണ്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളിലും കോൺഗ്രസിൽ ഭിന്നതയുണ്ട്. സുധാകരന്റെ തീരുമാനങ്ങൾ നടപ്പാക്കാതിരിക്കാൻ ചില ബോധപൂർവ്വ ശ്രമങ്ങളുണ്ടായി. കെപിസിസി ഓഫീസിനുള്ളിൽ കെസിയുടെ ചിത്രത്തിന്റെ വലിപ്പം കൂടിയ ഫ്ളെക്സ് സ്ഥാപിച്ചു. ഈ ഫ്ളക്സിൽ സുധാകരന്റെ ചിത്രം ബോധപൂർവ്വം ഒഴിവാക്കുകയും ചെയ്തു. കെപിസിസിയുടെ ഓഫീസിനുള്ളിൽ വച്ച ഈ ഫ്ളക്സ് ചില ഗ്രൂപ്പ് താൽപ്പര്യങ്ങൾ പ്രതിഫലിക്കുന്നുവെന്ന വാദം സജീവമാണ്.
തൃശൂർ ജില്ലാ യുഡിഎഫ് കൺവീനറെ മാറ്റിയ നീക്കം തടഞ്ഞ് കെപിസിസി ഇടപെടൽ നടത്തിയതും സതീശനെ തിരുത്തുമെന്ന സന്ദേശം കൊടുക്കാനായിരുന്നു. ജോസഫ് ചാലിശേരിയെ മാറ്റി എംപി വിൻസന്റിനെ നിയമിച്ച നടപടി കെപിസിസി അധ്യക്ഷൻ മരവിപ്പിച്ചത് ഭിന്നത മറനീക്കി പുറത്തു കൊണ്ടു വന്നു. ഐ ഗ്രൂപ്പിലെ തലമുറ മാറ്റത്തിന്റെ ഭാഗമായിട്ടായിരുന്നു എംപി വിൻസന്റിനെ കൺവീനറാക്കിയ നീക്കം. അതിനാണ് കെപിസിസി നേതൃത്വം തടയിട്ടത്. ചീലശ്ശേറിയെ മാറ്റിയ നടപടി മരവിപ്പിക്കുന്നുവെന്നും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തൽസ്ഥിതി തുടരണമെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നിർദ്ദേശിച്ചു. മുമ്പും സുധാകരൻ-സതീശൻ ഭിന്നത കാരണം പലതും മുടങ്ങിയിരുന്നു. ഡിസിസി-കെപിസിസി പുനഃസംഘടന പോലും അട്ടിമറിക്കപ്പെട്ടു.
എംഎം ഹസനാണ് തൃശൂരിലെ യുഡിഎഫ് കൺവീനറെ മാറ്റിയത് അറിയിച്ചത്. ഇത് സുധാകരൻ അറിഞ്ഞിരുന്നില്ലെന്നതാണ് വസ്തുത. ഹസൻ അടക്കമുള്ളവർ എ ഗ്രൂപ്പ് വിട്ട് കെ സി വേണുഗോപാൽ ഗ്രൂപ്പിന്റെ ഭാഗമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം കെപിസിസിയെ അറിയിക്കാതെ എടുത്തതെന്നാണ് സുധാകരന്റെ വിലയിരുത്തൽ. ഇത്തരം തീരുമാനങ്ങൾ ഇനി നടക്കില്ലെന്ന സന്ദേശവും നൽകി. തൊട്ടു പിന്നാലെയാണ് മൈനോരിറ്റി കോൺഗ്രസ് ഭാരവാഹികളെ കോൺഗ്രസ് ഹൈക്കമാണ്ട് പ്രഖ്യാപിച്ചത്. ഇതിന് പിന്നിൽ കെസിയാണെന്ന് സുധാകര പക്ഷം കരുതുന്നു. ഹൈക്കമാണ്ടിലെ സ്വാധീനം ഉപയോഗിച്ച് കെപിസിസിയെ നോക്കു കുത്തിയാക്കാനാണ് ശ്രമമെന്നും സുധാകരൻ മനസ്സിലാക്കുന്നുണ്ട്. പക്ഷേ പാർട്ടിക്ക് പുറത്ത് ഇതൊന്നും സുധാകരൻ ചർച്ചയാക്കില്ല.
നേരത്തെ കെ.സുധാകരനും വിഡി സതീശനും തമ്മിലെ ഭിന്നതയെ തുടർന്ന് ഡിസിസി പുനഃസംഘടന പോലും അനിശ്ചിതത്വത്തിലായിരുന്നു. മാറ്റത്തിനായി ഒരുമിച്ച് കോൺണഗ്രസ് നേതൃനിരയിലേക്കെത്തിയ സുധാകരനും സതീശനും തമ്മിലെ ഭിന്നത രൂക്ഷമായി തുടരുന്നതിന്റെ തെളിവാണ് എങ്ങുമെത്താത്ത പുനഃസംഘടനയും. എല്ലാവരുമായി ചർച്ച ചെയ്ത് സുധാകരൻ തയ്യറാക്കിയ കരട് പട്ടികയിൽ കെസി വിഭാഗം ഉടക്കിട്ടതോടെയാണ് പ്രതിസന്ധിയായത്. എംപിമാരുട പരാതിയുടെ പേരിൽ നടപടി നിർത്താൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചതോടെ കടുത്ത അതൃപ്തിയിലായിരുന്നു സുധാകരൻ. പിന്നീട് പുനഃസംഘടന തന്നെ അട്ടിമറിക്കപ്പെട്ടു.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ പ്രശ്നങ്ങളിൽ മൗനത്തിലാണ്. രണ്ടു പേരും പ്രത്യക്ഷത്തിൽ ചർച്ചകൾക്ക് തയ്യാറുമല്ല. അവർ തമ്മിലെ ഭിന്നത അവർ തീർക്കട്ടേ എന്നതാണ് ഇരു നേതാക്കളും എടുക്കുന്ന നിലപാട്. എയേയും ഐയേയും ഭിന്നിപ്പിച്ച് പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള കളികൾ തകർക്കാനുള്ള ജാഗ്രത ഇരുവരും പുലർത്തുന്നുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍