ക്വാറി മാഫിയ കേരളത്തിന്റെ മലനിരകളെ ഒന്നടങ്കം വിഴുങ്ങാതിരിക്കാൻ പ്രതികരിക്കൂ..! ക്വാറികളുടെ സുരക്ഷിത ദൂരപരിധിയിലെ ഹിതപരിശോധന അട്ടിമറിക്കാൻ ക്വാറി ഉടമകളുടെ ശ്രമം ശക്തം; ഓൺലൈൻ സർവേ തങ്ങൾക്ക് അനുകൂലമാക്കാൻ ആസൂത്രിത സൈബർ പ്രചരണം; വേണ്ടത് 21 ചോദ്യങ്ങൾക്ക് നിങ്ങളുടെ ഉത്തരങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജനവാസ മേഖലകളിൽ നിന്നു കരിങ്കൽ ക്വാറികൾക്കു സുരക്ഷിത അകലം നിശ്ചയിക്കാൻ സംസ്ഥാനത്തു രൂപീകരിച്ച സംയുക്ത സമിതി വിദഗ്ധ പഠനം നടത്തി വരികയാണ്. തിരഞ്ഞെടുത്ത ക്വാറികളിലെ സ്ഫോടനത്തിന്റെ ആഘാതം പ്രത്യേകം പഠിക്കുന്നതിനൊപ്പം പൊതുജനങ്ങളിൽ നിന്നും അഭിപ്രായം രൂപീകരിക്കാനുമാണ് നീക്കം. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരമുള്ള ഈ നീക്കം തുടരവേ തന്നെ ക്വാറികളുടെ സുരക്ഷിത ദൂരപരിധി സംബന്ധിച്ച ഹിതപരിശോധന അട്ടിമറിക്കാനുള്ള നീക്കം ക്വാറി മാഫിയയുടെ ശക്തമാക്കി.
നയവുമായി അഭിപ്രായം പറയാതെ സർക്കാർ ഉഴപ്പുന്നതിലും ക്വാറി മാഫിയക്ക് വേണ്ടിയാണ് എന്നാണ് ആരോപണം ശക്തമാകവേയാണ് ക്വാറി മാഫിയയും അട്ടിമറി നീക്കം സജീവമാക്കിയിരിക്കുന്നത്. ഈ വിഷയത്തിൽ പൊതുജനഅഭിപ്രായം തേടാനായി ഹരിതട്രിബ്യൂണൽ ഓൺലൈൻ സർവ്വേ ആരംഭിച്ചിട്ടുണ്. എന്നാൽ പൊതുജനങ്ങളുടെ അഭിപ്രായം അറിയാനുള്ള സർവേയിൽ അട്ടിമറി നടത്തി സർവ്വേ തങ്ങൾക്ക് അനുകൂലമാക്കാനുള്ള നീക്കങ്ങൾ ക്വാറി മാഫിയ ആരംഭിച്ചു കഴിഞ്ഞു.
സർവേയിൽ ചോദിക്കുന്ന ചോദ്യങ്ങളും അതിൽ ക്വാറി മാഫിക്ക് അനുകൂലമായ രീതീയിലുള്ള ഉത്തരങ്ങളും രേഖപ്പെടുത്തിയ പി.ഡി.എഫ് ഫയൽ വാട്ട്സ് അപ്പ് വഴി പ്രചരിപ്പിക്കുകയാണ് ഇവർ. ഈ ഉത്തരങ്ങളിൽ നിന്നുമുള്ളതിന്റെ ഭൂരിപക്ഷ അഭിപ്രായത്തെ ആയിരിക്കും ക്വാറികളുടെ സുരക്ഷിത ദൂരപരിധി സംബന്ധിച്ച വിഷയത്തിൽ ഹരിത ട്രിബ്യൂണൽ പരിഗണിക്കുക. അതുകൊണ്ട് തന്നെ ഈ സർവ്വേ അട്ടിമറിക്കാനുള്ള നീക്കത്തെ ഗൗരവപൂർണ്ണമായി കാണേണ്ടതുണ്ട്.
ട്രിബ്യൂണലിന്റെ ഓൺലൈൻ സർവ്വേയുടെ പി.ഡി.എഫ് കോപ്പിയിൽ 4 മുതൽ 21 വരെയുള്ളതാണ് വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. നിങ്ങൾ പാറമടയുടെ അടുത്ത് താമസിക്കുന്നവരാണോ എന്ന ചോദ്യത്തിനോട് ചേർന്ന് പാടമടയുടെ സമീപത്ത് താമസിക്കുന്നവരുടെ അഭിപ്രായത്തിനായിരിക്കും മുൻഗണന അതിൽ സൂക്ഷിച്ച് ഉത്തരം നൽകുക എന്നാണ് നിർദ്ദേശം. നിങ്ങൾ പാറമടയിൽ ജോലി ചെയ്യുകയോ പാറമടയുമായ എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നവരാണോ എന്ന ചോദ്യത്തിൽ പാറമടയുമായി ബന്ധമുള്ളവരുടെ അഭിപ്രായത്തിന് പരിഗണന നൽകില്ല അതിനാൽ ശ്രദ്ധിക്കുക.
ഖനനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ പാറമടകൾ എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് അറിയാമോ എന്ന ചോദ്യത്തിന് പാറമടകൾ വിവിധ ഔദ്യോഗിക വകുപ്പുകളുടെ നിയമനടപടികൾക്കും അനുമതികൾക്കും അനുസൃതമായിട്ടാണ് പ്രവർത്തിക്കുന്നത് എന്നാണ് മനസിലാക്കാൻ കഴിയുന്നത് എന്ന് ടൈപ്പ് ചെയ്യണം എന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാനുള്ള നിർദ്ദേശം പ്രചരിപ്പിക്കുന്ന പി.ഡി.എഫ് ഫയലിൽ നൽകിയിരിക്കുന്നു. തങ്ങൾക്ക് അനുകൂലമായ വിധത്തിൽ ഓൺലൈൻ പെറ്റീഷൻ അനുകൂലമാക്കാനാണ് ക്വാറി ഉടമകളുടെ ശ്രമം. ഇതിന് പ്രതികൂലമായി ക്വാറികൾക്കെതിരെ അഭിപ്രായവും രേഖപ്പെടുത്തും. അതിനായി ഓൺലൈൻ സർവ്വേയിൽ പങ്കെടുക്കത്തു അഭിപ്രായം രേഖപ്പെടുത്തുകയാണ് വേണ്ടത്.
അതേസമയം നേരിട്ടെ അഭിപ്രായം രേഖപ്പെടുത്താനും അവസരം ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങളായി ഇതിന്റെ അഭിപ്രായ രൂപീകരണത്തിനായുള്ള സിറ്റിംഗുകൾ നടത്തി വരികയാണ്. മധ്യകേരളത്തിലുള്ളവർക്ക് കൊച്ചിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലെ ട്രൈയിനിങ്ങ് സെന്ററിൽ ഇന്നലെ സിറ്റിംഗ നടന്നു. ദക്ഷിണ കേരളത്തിൽ നിന്നുള്ളവർക്കായി ഇന്ന് തിരുവനന്തപുരത്ത് പ്രിയദർശനി സ്പേസ് പ്ലാനിറ്റോറിയം ഹാളിലും തെളിവെടുപ്പു നടന്നു.
മണ്ണ്, ഖനന സമയത്തെ മണ്ണിന്റെ ഇളക്കം, ശബ്ദത്തിന്റെ അളവ്, വായു മലിനീകരണ തോത്, കെട്ടിടങ്ങൾ, മനുഷ്യർ വന്യ ജീവികൾ എന്നിവയും ആഘാത പഠനത്തിൽ ഉൾപ്പെടുന്നു. പങ്കെടുക്കുന്നവർക്ക് സമിതിക്ക് മുമ്പാകെ വിവരങ്ങൾ നൽകാം. ഈ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും ക്വാറികളുടെ ദൂരപരിധി സർക്കാർ നിശ്ചയിക്കുക. ഓരോ പ്രദേശത്തെയും ക്വാറിയുടെ ദുരിതങ്ങൾ പലതരത്തിലാണെന്നും അതിനാൽ കൂടുതൽ പ്രദേശങ്ങളിൽ നിന്ന് പ്രശ്നങ്ങളെ കുറിച്ച് വിദഗ്ധ സമിതി മുമ്പാകെ രേഖാമൂലം ബോധിപ്പിക്കാൻ ഈ സന്ദർഭം എല്ലാവരും ഉപയോഗിക്കേണ്ടതാണ്.
വായു മലിനീകരണം, ജല മലിനീകരണം, ജല സ്രോതസ്സുകൾ വറ്റുന്നത്, കിണറുകൾ ഇടിഞ്ഞു താഴുന്നതും ജലവിതാനം കുറയുന്നത്, ഗ്രാമീണ റോഡുകളുടെ തകർച്ച, ക്വോറികളുടെ അമിതമായ താഴ്ച, ബഞ്ച് കട്ടിങ് ഉറപ്പ് വരുത്താത്തത്, ക്വാറികൾക്ക് അടുത്ത് ഉണ്ടായ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ, വീടുകൾക്കും സ്ഥാപനങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ, കല്ലുകൾ വീഴുന്നത് മൂലമുള്ള അപകടം, ക്വാറി മാലിന്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, കാർഷിക മേഖലയിൽ ഉണ്ടായ പ്രത്യാഘാതങ്ങൾ തുടങ്ങിയ എല്ലാ പ്രശ്നങ്ങളും സമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാവുന്നതാണ്. ഇത് തെളിയിക്കുന്ന വീഡിയോ ഉണ്ടെങ്കിൽ അതിന്റെ കോപ്പി നൽകണം. ബന്ധപ്പെട്ട ഫോട്ടോകൾ, പഠനങ്ങൾ, പരിശോധനാ റിപ്പോർട്ടുകൾ തുടങ്ങിയ എല്ലാ തെളിവുകളുടെയും കോപ്പികൾ ഹാജരാക്കാം.
നിലവിൽ 50 മീറ്ററാണ് സർക്കാർ നിശ്ചയിച്ച ക്വാറി ദൂരപരിധി. ഇത് സംബന്ധിച്ച് ഓൺലൈൻ സർവേയും ഉണ്ട്. കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണ് ക്വാറികൾക്കു സുരക്ഷിത അകലം എന്ന വിഷയത്തിൽ വിദഗ്ധ പഠനത്തിനു സമിതിക്കു നിർദ്ദേശം നൽകിയത്. സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും, സ്ഫോടനം ഇല്ലാതെയുള്ള ഖനനത്തിന് 100 മീറ്ററും വീതം അകലം ജനവാസ മേഖലയിൽ നിന്ന് ഉറപ്പാക്കണമെന്നാണ് ഉത്തരവ്. കേരളത്തിൽ ജനവാസ മേഖലയിൽ (റോഡ്, തോട്, നദികൾ, വീടുകൾ തുടങ്ങിയ പൊതുസ്ഥലങ്ങൾ ഉൾപ്പെടെ) നിന്നു 100 മീറ്ററായിരുന്നു ക്വാറികൾക്ക് നേരത്തെ നിശ്ചയിച്ചിരുന്ന ദൂരപരിധി. ഇ.പി.ജയരാജൻ മന്ത്രിയായിരുന്നപ്പോൾ അതു 50 മീറ്ററാക്കി കുറച്ചെങ്കിലും ഹരിത ട്രിബ്യൂണൽ 2020 ൽ അതു റദ്ദാക്കി.
ദൂരപരിധി കുറച്ചപ്പോൾ 2500ൽപരം ക്വാറികൾക്കു പുതുതായി ലൈസൻസ് നൽകിയത് ആരോപണത്തിന് ഇടയാക്കിയെങ്കിലും ക്വാറികൾ വ്യവസായമാണെന്നായിരുന്നു സർക്കാർ നിലപാട്. ദൂരപരിധി കുറച്ച തീരുമാനം റദ്ദാക്കിയ ട്രിബ്യൂണൽ ഉത്തരവിനെ തുടർന്ന് പുതുതായി ലൈസൻസ് നൽകിയ ക്വാറികൾ അടച്ചുപൂട്ടേണ്ട നില ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ട്രിബ്യൂണലിന്റെ അന്തിമവിധി വരുന്നതു വരെ കേരളത്തിൽ ക്വാറികളുടെ ദൂരപരിധി 50 മീറ്ററായി തുടരാനാണ് സംസ്ഥാന പരിസ്ഥിതി ആഘാത പഠന അഥോറിറ്റിയുടെ തീരുമാനം.
ഓൺലൈൻ സർവ്വെയിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Stories you may Like
- രാജീവ് ചന്ദ്രശേഖറിന്റെ അഭിമുഖത്തിന്റെ രണ്ടാംഭാഗം
- സംസ്ഥാനത്തെ ക്വാറികളും, ക്രഷറുകളും അടച്ചിട്ട് അനിശ്ചിത കാല സമരത്തിലേക്ക്
- അഗ്നി-5 മിസൈലിന്റെ പരീക്ഷണം വിജയകരമെന്ന് പ്രധാനമന്ത്രി.
- തൃശൂർ പൂരം: ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററാവണം: ഹൈക്കോടതി
- കരുവന്നൂരിൽ കുറ്റപത്രം ഈ മാസം നൽകിയേക്കും; കള്ളക്കളികൾക്ക് തെളിവുകൾ ഏറെ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍