ഭരണഘടനാ വിവാദത്തിൽ സജി ചെറിയാന് കസേര പോയത് ജൂലൈ ആറിന്; അമ്പത് ദിവസമായിട്ടും മന്ത്രി മാറിയത് അറിയാത്ത മത്സ്യഫെഡും; മറുനാടനിലെ വാർത്ത കണ്ട് അതിവേഗ ഇടപെടൽ നടത്തി അദീലാ അബ്ദുള്ള; യുവ ഐഎഎസുകാരിയുടെ ഇടപെടലിൽ വെബ് സെറ്റിലും അബ്ദു റഹ്മാൻ മന്ത്രിയായി! ഇനി നെറ്റ് ഫാക്ടറിയെ നേരെയാക്കും
അഖിൽ രാമൻ
കൊച്ചി:ഫിഷറീസ് മന്ത്രി വി.അബ്ദുൾ റഹ്മമാന്റെ ചിരിക്കുന്ന ചിത്രം ഇന്നലെയാണ് വകുപ്പിന്റെ സൈറ്റുകളിൽ എത്തിയത്.ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ ഈ കഴിഞ്ഞ ജൂലൈ ആറിനാണ് തന്റെ രാജി സമർപ്പിച്ചത്. ഭരണഘടനയെ സംബന്ധിക്കുന്ന തന്റെ പരാമർശനം വിവാദമാവുകയും തുടർന്ന് സജി ചെറിയാൻ രാജി വെയ്ക്കുകയും ആയിരുന്നു. സജി ചെറിയന്റെ ഫിഷറീസ് വകുപ്പും അദ്ദേഹം ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയായ കവടിയാർ ഹൗസും മന്ത്രി വി അബ്ദുറഹ്മാന് അനുവദിച്ചു നൽകി നാളുകൾ ഏറേയായി.എന്നാൽ വകുപ്പ് ഭരിച്ചിരുന്ന മന്ത്രി മാറിയ വിവരം കഴിഞ്ഞ ദിവസമാണ്
ഫിഷറീസ് വകുപ്പ് അറിയുന്നത് തന്നെ.
ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം വലനിർമ്മാണഫാക്ടറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട വാർത്ത മറുനാടൻ മലയാളി തിങ്കളാഴ്ച പുറത്ത് വിട്ടിരുന്നു. ഈ വാർത്തയിൽ ഫിഷറീസിന്റെ കീഴിലുള്ള മത്സ്യഫെഡിന്റെ ഔദ്യോഗികമായ വൈബ്സൈറ്റുകളിൽ വകുപ്പ് മന്ത്രിയുടെ സ്ഥാനത്ത് സജിചെറിയാ്ന്റെ ചിത്രവും വിവരങ്ങളുമാണ് നൽകിയിരിക്കുന്നത് എന്ന തെറ്റ് ചൂണ്ടികാണിച്ചിരുന്നു.
മന്ത്രിയായ വി അബ്ദുറഹ്മാന്റെ ചിത്രം നൽകാത്തത് അനാസ്ഥയാണ് എന്ന് മറുനാടൻ വാർത്തയിൽ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് ഫിഷറീസ് ഡയറക്ടർ അദീലാ അബ്ദുള്ള ഐ.എ.എസിന്റെ അടിയന്തഇടപെടുകൾ ഉണ്ടാവുകയും വെബ്സൈറ്റിൽ അബ്ദുൾ റഹ്മമാന്റെ ചിത്രം നൽകുകയും ചെയ്തു. തിങ്കളാഴ്ച തന്നെ സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഫിഷറീസ് ഡയറക്ടർ നിർദ്ദേശം നൽകി.
മത്സ്യഫണ്ടിന് കീഴിലെ സ്ഥാപനമാണ് എറണാകുളം നെറ്റ് ഫാക്ടറി. അത്തരമൊരു സഹകരണ പ്രസ്ഥാനത്തിന് കീഴിലെ സ്ഥാപനമാണ് അനാസ്ഥയുടെ വഴിയെ തളരുന്നത്. 51പ്രാഥമിക മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘങ്ങൾ അംഗങ്ങളായുള്ള ഒരു സഹകരണ അപ്പെക്സ് ഫെഡറേഷൻ ആണ് മത്സ്യഫെഡ്. ഈ സംഘങ്ങളിൽ 335 കടലോരസംഘങ്ങളും, 198 ഉൾനാടൻ സംഘങ്ങളും, 118 വനിതാ സംഘങ്ങളും ഉൾക്കൊള്ളുന്നു. എല്ലാ സംഘങ്ങളിലും കൂടി 3 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ഈ കൂട്ടായ്മയ്ക്ക് നെറ്റ് എത്തിക്കേണ്ട സ്ഥാപനമാണ് തളരുന്നത്.
നെറ്റ് ഫാക്ടറി എന്ന സ്ഥാപനത്തെ രക്ഷിക്കണം എന്നാവിശ്യപ്പെട്ട് ഫിഷറീസ് മന്ത്രി അബ്ദു റഹ്മാൻ,ഫിഷറീസ് ഡയറക്ടർ അദീലാ അബ്ദുള്ള ഐ.എ.എസ്, വലനിർമ്മാണ ഫാക്ടറി മേനേജർ സുധ റ്റി.ടി എന്നിവർക്കർക്ക് വല നിർമ്മാണശാലയിലെ തൊഴിലാളികൾക്ക് തന്നെ പരാതി നൽകിയിരിക്കുകയാണ്. പതിനഞ്ചു വർഷമായി സ്ഥാപനത്തിൽ അഴിമതിയാണ്. മുൻകാലങ്ങളിൽ വല നിർമ്മാണ ശാലയിൽ മാനേജരുമാരായി ഇരുന്ന വ്യക്തികളുടെ അറിവോടെയും പങ്കാളിത്വത്തോടെയുമാണ് അഴിമതി നടന്നത്, സ്ഥാപനത്തിലെക്ക് ഡീസൽ വാങ്ങുന്നതതിലാണ് വലിയ വെട്ടിപ്പ് നടക്കുന്നത്.
2016 മുതൽ ഡീസൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്ററോ രേഖകളോ ഇല്ല. വാങ്ങി കൊണ്ട് വരുന്ന ഡീസലിന് കണക്കോ, ഇത് തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥരോ ഇവിടെ ഇല്ല. ബോയിലർ ഓപ്പറേറ്ററാണ് ഇവിടെ ഡീസൽ വാങ്ങാൻ പോകുന്നത്. നിയമപ്രകാരം ബോയിലർ ഓപ്പറേറ്ററിന് ഡീസലിന് പോകാൻ അനുവാദമില്ല. ലക്ഷകണക്കിന് രൂപയാണ് ഡീസൽ അഴുമതിയിലൂടെ അഴുമതിക്കാർ കട്ടു മുടിച്ചത്.
2017 ൽ വേസ്റ്റ് വലകൾ എന്ന പേരീൽ കൊച്ചിയിലെ സ്വകാര്യ കച്ചവടക്കാരൻ വിറ്റഴിച്ചത് ലക്ഷകണക്കിന് വില വരുന്ന നല്ല വലകളാണ് എന്ന് പരാതിയിൽ ആരോപിക്കുന്നു.സ്ഥാപനത്തിലെ സ്റ്റോക്ക് എടുക്കുന്നത് താൽക്കാലിക ജീവനക്കാരാണ്. അഴിമതിക്കാരുമായി ബന്ധമുള്ള ഇവരും കണക്കിൽ മായം കാണിക്കുന്നു. കണക്ക് ശരിയാവാത്തതുകൊണ്ട് പുതിയ സ്റ്റോർകീപ്പർ എത്തിയിട്ടും സ്റ്റോക്കോ കണക്കോ ഏറ്റെടുത്തിട്ടില്ല.
കൊച്ചിൻ പ്ലാന്റിൽ നിന്നും അസിസ്റ്റന്റ് മാനജർ ആയിരുന്ന വ്യക്തിയേ അവിടെ ക്രമക്കേട് കാണിച്ചതിനാണ് ഇങ്ങോട്ട് മാറ്റിയത് എന്നാൽ ഇവിടെയും ഈ വ്യക്തി അഴിമതിക്ക് കൂട്ടു നിൽക്കുകയാണ്. ഞാറയ്ക്കൽ ഫിഷ്ഫാമിൽ നിന്നും ക്രമക്കേട് നടത്തിയ വ്യക്തിയേയും നെറ്റ് ഫാക്ടറിയിൽ നിയമിച്ചിരിക്കുന്നത് അനധികൃതമായാണ്.
സ്ഥാപനത്തിലെ വലകൾ പുറത്ത് മെൻഡിഗ് വർക്കിന് കൊണ്ട് പോകുന്നതിലും കമ്മീഷൻ വ്യവസ്ഥിതി ഉണ്ടെന്ന് സംശയമുണ്ട്. പുറത്തെക്ക് കൊണ്ട് പോകുന്ന വലകൾ തിരികെ എത്തുമ്പോൾ തൂക്കം കുറഞ്ഞതായിട്ടാണ് കാണുന്നത്. വല വാങ്ങാനായി സ്ഥാപനത്തിലെത്തുന്നവരോട് സ്വകാര്യ കമ്പനികളുടെ വല വാങ്ങിക്കാൻ നിർദ്ദേശിക്കുന്ന പതിവ് ഈ അഴിമതിക്കാർക്ക് ഉണ്ട്.
സ്വകാര്യകമ്പനികളുടെ കമ്മീഷൻ ലക്ഷ്യം വച്ചാണ് ഈ പ്രവണത എന്നും പരാതിയിൽ ജീവനക്കാർ ആരോപിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ മൂലധന ചെലവ് കുറയ്ക്കുക, മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മത്സ്യബന്ധന വലകൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് വല നിർമ്മാണ ശാലകൾ ആരംഭിച്ചത്. മൂന്ന് വലനിർമ്മാണശാലകളാണ് നിലവിൽ ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നത്. എറകുളത്തെ കൂടാത കണ്ണൂരും തിരുവനന്തപുരവുമാണ് മറ്റ് രണ്ട് ഫാക്ടറികൾ ഉള്ളത്.
1985 ൽ ജപ്പാനിൽ നിന്നും ലഭിച്ച 6 വല നിർമ്മാണ യന്ത്രങ്ങൾ സ്ഥാപിച്ച എറണാകുളത്തെ വല നിർമ്മാണ ശാല ഏറ്റവും മികച്ച ഗ്രാന്റ് ഇൻ ഐയിഡ് പ്രോജക്റ്റ് ആയി അംഗീകരിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ 1981ൽ ജപ്പാൻ ഗവൺമെന്റ് 15 വല നിർമ്മാണ യന്ത്രങ്ങൾ കൂടി ഗ്രാന്റ് ആയി അനുവദിക്കുകയുണ്ടായി.
കൂടാതെ ഒരു ലെങ്ങ്ത് സ്ട്രെച്ചിങ് മെഷീൻ, ഒരു ഡെപ്ത്ത് സ്ട്രെച്ചിങ് മെഷീൻ, ഒരു വല കളർ ചെയ്യുന്നതിനുള്ള മെഷീൻ എന്നിവയും ലഭ്യമാക്കുകയും ഈ മെഷീനുകൾ എറണാകുളത്തെ ഹൈക്കോടതിക്ക് സമീപമുള്ള ഫാക്ടറിയിൽ സ്ഥാപിക്കുകയും, 2000ൽ വെല്ല്ലിങ്ടൺ ഐലന്റിലെ 6 യന്ത്രങ്ങൾ ഇവിടെന്ന് മാറ്റി സ്ഥാപിക്കുക്കകയും ചെയ്തു. ഇപ്രകാരം എറണാകുളത്ത് 27 മെഷീനുകൾ ഉള്ള ഫാക്ടറി സ്ഥാപിതമായി. ഈ ഫാക്ടറിയുടെ ശേഷി 650 ടൺ ആണ്.
2011ൽ ക്ലസ്റ്ററിലെ കണ്ണൂരിലെ അഴീക്കലിൽ 18.50 കോടി മുതൽ മുടക്കി 500 ടൺ ശേഷിയുള്ള വല നിർമ്മാണശാല സ്ഥാപിക്കുകയുണ്ടായത്. ഈ പദ്ധതിയിൽ 25 വല നിർമ്മാണ യന്ത്രങ്ങൾ സ്ഥാപിക്കുകയും അതിന് ദേശീയ മത്സ്യ വികസന ബോർഡ് 10 കോടി രൂപ 5% പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുകയും ചെയ്തു. 2015ൽ തിരുവനന്തപുരത്തെ മുട്ടത്തറയിൽ 500 ടൺ ശേഷിയുള്ള വല നിർമ്മാണശാസ്ഥാപിക്കുകയുണ്ടായി.
ഈ ഫാക്ടറിൽ 30 വല നിർമ്മാണ യന്ത്രങ്ങളും വല സംസ്കരണ യന്ത്രങ്ങളും സ്ഥാപിക്കുകയുണ്ടായി. കേരളത്തിനകത്ത് 13 വ്യാസാ സ്റ്റോറുകൾ വഴിയാണ് ഇവിടെ ഉത്പ്പാദിപ്പിക്കുന്ന വല വിൽപ്പന നടത്തി വരുന്നത്. സംസ്ഥാനത്തിന് പുറത്തു ഡീലർമാർ വഴിയും വിൽപ്പന നടത്തുന്നുണ്ട്. മത്സ്യഫെഡിൽ ഏറ്റവും അധികം പേർ ജോലി ചെയ്തു വരുന്നത് വല നിർമ്മാണ ശാലകളിലാണ്. ഏകദേശം 280 പേർ 3 വല നിർമ്മാണ ശാലകളിലായി ജോലി ചെയ്തു വരുന്നു. എന്നാൽ ഈ നേട്ടങ്ങളെ ഒക്കെ നശിപ്പിക്കാനും സ്ഥാപനത്തെ ഇല്ലാതാക്കുന്നതുമാണ് ഈ അഴിമതികൾ.
Stories you may Like
- തമിഴക സംഗീതപ്പോരിന് മൂർച്ചകൂട്ടി ഹാരിസ് ജയരാജ് തിരിച്ചുവരുമ്പോൾ
- വലിയതുറ മിനി ഫിഷിങ് ഹാർബറിനായി കേന്ദ്ര ഫിഷറീസ് മന്ത്രിയെ കണ്ട് കൃഷ്ണകുമാർ
- മത്സ്യത്തൊഴിലാളികളുടെ പരാതികൾ നേരിട്ട് കേട്ടറിഞ്ഞ് കേന്ദ്രസംഘം മുതലപ്പൊഴിയിൽ
- കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
- കടലിൽ കുടുങ്ങിയ വള്ളത്തിലെ 42 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്