അച്ഛന്റെ കണക്കും അമ്മയുടെ സംഗീതവും കലർന്ന ജീവിതം; ബാങ്കിലെ ഔദ്യോഗിക ജീവിതത്തിനൊപ്പം സംഗീതമേഖലയിലും കഴിവ് തെളിയിച്ച് ശ്രീനേഷ് ലക്ഷ്മണ പ്രഭു; സംഗീതത്തിനായി കണക്കിനിയോ,കണക്കിനായി സംഗീതത്തേയോ ഉപേക്ഷിക്കില്ല; സംഗീതവും കണക്കും ചേരുന്ന സിംഫണിയായി ഒരു വേറിട്ട ജീവിതം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംഗീതവും കണക്കും ചേരുന്ന സിംഫണിയാണ് ശ്രീനേഷ് ലക്ഷ്മൺ പ്രഭുവിന്റെ ജീവിതം. ധനലക്ഷ്മി ബാങ്കിലെ ജീവനക്കാരനായ ഇദ്ദേഹം വിവിധ ഭാഷകളിൽ പതിനഞ്ചിലധികം പാട്ടുകൾക്കു സംഗീതം ചെയ്ത് തന്റെ പ്രതിഭ തെളിയിച്ച വ്യക്തിയാണ്.'എല്ലാം താളമാണ്. സംഗീതമാണെങ്കിലും ബാങ്കിലെ കണക്കുകളാണെങ്കിലും എല്ലാം കൃത്യമായ ക്രമത്തിലാണ്. കണക്കിൽ സംഖ്യകളെ അതിന്റെതായ രീതിയിൽ തന്നെ ചേർത്ത് വച്ചില്ലെങ്കിൽ തെറ്റിപ്പോകും. സംഗീതവും അതുപോലെ കണക്ക് തന്നെ.അതുകൊണ്ട് തന്നെ ഇതിന്റെ രണ്ടിന്റെയും താളം ഞാൻ ചേർത്ത് പിടിക്കുന്നു.
ഏറ്റവും തിരക്ക് പിടിച്ചതും സൂക്ഷ്മത ആവശ്യമുള്ളതുമായ ഉദ്യോഗങ്ങളിൽ ഒന്നാണ് ബാങ്കിലെ ജോലി.അതിനിടയിൽ കലാപരമായ കഴിവുകളെ പോഷിപ്പിക്കാൻ മിക്കവർക്കും സമയം കിട്ടാറുമില്ല.സംഗീതം എനിക്ക് പണമുണ്ടാക്കാനുള്ള ഒരു വഴിയല്ല. അതുകൊണ്ട് ജോലി ഉപേക്ഷിക്കാൻ എളുപ്പവുമല്ല. രണ്ടും ഒന്നിച്ച് കൊണ്ടു പോകാനാണു എനിക്ക് താൽപര്യം എന്ന് ശ്രീനേഷ് ലക്ഷ്മൺ പ്രഭു മറുനാടനോട് പറഞ്ഞു.
ശ്രീനേഷിന്റെ ഒരുപാട് ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത സംഗീതമായിരുന്നു 'വീ നീഡ്് സുപ്രിം ലോ' എന്ന ടാഗ് ലൈനിൽ അദ്ദേഹം സംഗീതം ചെയ്ത സൃഷ്ടി.ഡൽഹിയിൽ നടന്ന നിർഭയ കേസിൽ നിന്നാണ് ഇത് ഉണ്ടായത്. 'അത് മനസിന്റെ ഒരു യാത്രയാണ് ഇത് പറയുന്നത്. ഒരു അവസ്ഥയിൽ ഒരു പെൺകുട്ടിയുടെ മനസ് സഞ്ചരിക്കുന്ന വഴികൾ എന്നാണ് ശ്രീനേഷ് ഇതിനെ പറ്റി അഭിപ്രായപ്പെട്ടത്്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി റിലീസ് ചെയ്ത 'വൈറ്റ് ഡോവ് ആൻഡ് ബ്ലാക്ക് ബെറിസ്' ജാസി ഗിഫ്റ്റ് പാടിയ 'അരമതിലിലെ കൂനനുറുമ്പ്, കൂട്ടുകാരൻ അനൂപ് കുമാർ പാടിയ 'വിസ്മയകേരളം', പ്രശസ്ത പിന്നണി ഗായകൻ സുദീപ് കുമാർ പാടിയ തമിഴ് പാട്ട് 'അമ്മ', വിക്ടിം തീം മ്യൂസിക് 'നിർഭയ', ജയദേവൻ ദേവരാജൻ പാടിയ 'ഹത കുഞ്ജര എന്നീവ ശ്രദ്ധേയമായ കലാസൃഷ്ടികളാണ്.
സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളാണ് ശ്രീനേഷിന്റെ സംഗീതത്തിൽ ഇടംപിടിക്കുന്നത്. ഹത കുഞ്ചര' എന്ന സംഗീതം വന നശീകരണത്തിനെതിരെ ഉള്ള നിലപാടായിരുന്നു.യാത്രയിലാണ് സംഗീതത്തിന്റെ ഉറവകൾ നാമ്പെടുക്കുന്നത്.പാട്ടു നിർമ്മിച്ചെടുക്കാൻ വേണ്ടി ഉപകരണങ്ങളുടെ മുന്നിലിരിക്കുന്ന ശീലം കുറവാണ് .'വിസ്മയ കേരളം' എന്ന പേരിൽ ആദ്യമായി ചെയ്ത ആൽബം കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ടതായിരുന്നു.അമ്മമാരുടെ സ്നേഹം മനസിലേക്ക് എത്തിയപ്പോൾ അതിന് തമിഴാണ് നല്ലത് എന്ന് തോന്നി.
സ്നേഹത്തെക്കുറിച്ചും വാത്സല്യത്തെക്കുറിച്ചും പറയാൻ തമിഴിൽ വരികളെഴുതി ആണ് സംഗീതം ചെയ്തത്. അമേരിക്കയിൽ ഒരു കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡ്നെ പൊലീസ് കൊലപ്പെടുത്തിയ സംഭവം ആസ്പദമാക്കിയാണ് ഇംഗ്ലീഷ് പാട്ടുണ്ടായത്. 'ഹത കുഞ്ചര' എന്ന വന നശീകരണത്തിനെതിരെയുള്ള സൃഷ്ടിയിൽ ഒരു ആനയെ കേന്ദ്ര കഥാപാത്രമാക്കി ആനിമേറ്റഡ് ആയാണ് അവതരിപ്പിച്ചത്. അത് വെൽഡ് വൈൽഡ് ലൈഫ് ഫണ്ട് എടുത്തിരുന്നു.
എആർ റഹ്മാൻ സാറിനെ കാണണം എന്നതാണ് ഏറ്റവും വലിയ സ്വപ്നം.റസൂൽ പൂക്കുട്ടിയാണ് മറ്റോരു ഇഷ്ടതാരകം. ഞാൻ ചെയ്ത ഇംഗ്ലിഷ് പാട്ട് ഇഷ്ടപ്പെട്ടു റസൂൽ പൂക്കുട്ടി സർ അതിന്റെ പോസ്റ്റർ റിലീസ് ചെയ്തുത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു.മലയാളത്തിൽ ഇപ്പോൾ ഉള്ളവരിൽ ബിജിബാലിന്റെയും എം.ജയചന്ദ്രന്റെ സംഗീതവും ആണ് ഇഷ്ടം.ഫാദർ തോമസ് ഡി തൈക്കാട്ടുശേരിയിൽ ആണ് കീബോർഡിൽ ഇദ്ദേഹത്തിന്റെ ഗുരു.
സംഗീതവും കണക്കും ശ്രീനേഷ് ലക്ഷ്മൺ പ്രഭുവിന് പാരമ്പര്യമായി ലഭിച്ചതാണ്. ബാങ്ക് ജീവനക്കാരനായിരുന്നു അച്ഛൻ ലക്ഷ്മണ പ്രഭു, അമ്മ ജയശ്രീയും പാട്ടു പാടുമായിരുന്നു.ഇളയരാജ പാട്ടുകളോടായിരുന്നു അച്ഛന് ഏറ്റവും ഇഷ്ടം. കുട്ടിക്കാലം മുതൽക്ക് തമിഴ് പാട്ടുകൾ സ്ഥിരമായി കേൾക്കാറുണ്ട്. ഗൗഢ സാരസ്വത വിഭാഗക്കാരാണ് ശ്രീനേഷിന്റെ കുടുംബം അതുകൊണ്ട് തന്നെ സംസ്കൃതം പഠിച്ചിട്ടുണ്ട്.
കുറച്ചുകാലം പഠിച്ചത് തമിഴ്നാട്ടിലാണ്, അവിടുന്നാണ് തമിഴ് ഭാഷ സ്വായത്തമാക്കിയത്. കലവറയില്ലാത്ത പിൻതുണയുമായി ഭാര്യ സ്നേഹപ്രഭ ,അനുജൻ ഗണേശ് പ്രഭു എന്നിവരാണ് ശ്രീനേഷ് ലക്ഷ്മൺ പ്രഭുവിന്റെ സംഗീതയാത്രയ്ക്കും ജീവിതത്തിനും പിന്നണിയിൽ.
നാല് വയസുകാരി സാൻവിക സംഗീതവുമായി പാരമ്പര്യത്തെ പിൻതുടരുന്നു.കലയെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ കൂടി ഭാഗമാക്കണം എന്നാഗ്രഹിക്കുന്ന ശ്രീനേഷ് തന്റെ സംഗീതത്തിലൂടെ സ്വന്തം നിലപാടുകളാണ് വെളിവാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍