സിപിഎമ്മിന്റേത് യുഡിഎഫിനെ അപേക്ഷിച്ച് അഴിമതി കുറഞ്ഞ ഭരണം; കോൺഗ്രസിൽ എല്ലാവരും ആക്രാന്തം പിടിച്ച് മോഷ്ടിക്കുന്ന സംവിധാനം; പിണറായി മുണ്ടുടുത്ത മുസ്സോളിനി; സിപിഎമ്മുകാർ പിണറായിയുടെ നാശം കാണാൻ ആഗ്രഹിക്കുന്നവർ; വിനുവിനെ സിപിഎം ബഹിഷ്ക്കരിച്ചിട്ടും ഏഷ്യാനെറ്റിനെ ബാധിച്ചിട്ടില്ല; അഡ്വ. ജയശങ്കറുമായുള്ള അഭിമുഖം
മറുനാടൻ മലയാളി ബ്യൂറോ
കേരളത്തിലെ ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമാണ് അഡ്വക്കേറ്റ് ജയശങ്കർ. ടി.വി ചാനലുകളുടെ അന്തി ചർച്ചകളുടെ തുടക്കം മുതൽ തന്നെ രാഷ്ട്രീയക്കാരുടെ മുഖംമൂടി വലിച്ചു കീറിയും സത്യം വിളിച്ചു പറഞ്ഞും വളരെ നിക്ഷ്പക്ഷനായി അദ്ദേഹം ഉണ്ട്. എന്നാൽ എങ്ങനെയാണ് ഒരു രാഷ്ട്രീയ നിരീക്ഷകനായി അദ്ദേഹം കേരളക്കരയുടെ മനം കവർന്നതെന്ന് പലർക്കും അറിയില്ല. സാധാരണ വക്കീൽ കുപ്പായത്തിൽ നിന്നും തിരക്കിട്ട ചാനൽ ചർച്ചകളിലേക്ക് എത്തിയതെങ്ങനെ എന്ന് മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിവരിക്കുന്നു. മറുനാടന്റെ ഷൂട്ട് അറ്റ് സൈറ്റ് എന്ന പ്രോഗ്രാമിൽ ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ അതിഥിയായാണ് അഡ്വ. ജയശങ്കർ എത്തിയത്.
സ്കൂൾകാലം മുതൽ ഐഎസ്ഐക്കാരനായിരുന്നത് മുതൽ പാർട്ടിയിൽ നിന്നും അകന്ന് ജനധിപത്യത്തിന്റെ കാവലാളായി മാറിയതെങ്ങനെ എന്ന് അദ്ദേഹം വിവരിക്കുന്നു. സിപിഎമ്മിനേയും കോൺഗ്രസിനെയും ബിജെപിയേയും അദ്ദേഹം ഒരേ പോലെ വിമർശിക്കുകയും ചെയ്യുന്നു. സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്നാണ് അദ്ദേഹം പറയുന്നത്. സിപിഎമ്മും ബിജെപിയും തമ്മിൽ കൊടിയുടെ നിറത്തിൽ മാത്രമാണ് വ്യത്യാസം, ചെറിയ വിമർശനം പോലും സഹിക്കാത്ത മോദിയും പിണറായിയും വലിയ അസഹിഷ്ണുതയാണ് വെച്ചു പുലർത്തുന്നത്. സിപിഎമ്മിൽ പിണറായിക്കെതിരെയുള്ള വികാരം ശക്തമാണെന്നും പിണറായിയെ എല്ലാവർക്കും പേടിയാണെന്നും അദ്ദേഹം പറഞ്ഞു. ഭിമുഖത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക്.
രാഷ്ട്രീയ നിരീക്ഷകൻ അല്ലെങ്കിൽ സാമൂഹിക നിരീക്ഷകനായുള്ള സ്ഥാനപ്പേര് എങ്ങനെയാണ് ലഭിച്ചത്?
ഇന്ത്യാവിഷനിൽ ചർച്ച തുടങ്ങുന്ന സമയത്ത് അവരാണ് അങ്ങിനെ ഒരു സ്ഥാനപ്പേര് ചാർത്തി നൽകിയത്. രാഷ്ട്രീയ നേതാക്കളിൽ നിന്നും വേറിട്ട് ആദ്യത്തെ ഈ രീതിയിലുള്ള നിരീക്ഷകൻ ഞാനാണ്. ഇന്ത്യാവഷനിൽ പത്ര അവലോകനം നടത്തിയും വാരാന്ത്യം അവതരിപ്പിച്ചു. 2000 മുതൽ മാധ്യമത്തിൽ രാജേശ്വരി എന്ന പേരിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. എൽപി സ്കൂളിൽ പഠിക്കുന്ന കാലം മുതൽ രാഷ്ട്രീയത്തോട് താൽപര്യം ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.
എഴുത്തിലേക്ക് എത്തിയത് എങ്ങനെ?
രാഷ്ട്രീയത്തിൽ സ്കൂളിൽ പഠിക്കുന്ന സമയം മുതൽ താൽപര്യം ഉണ്ടായിരുന്നു. അതുകൊണ്ട് അതിനെ കുറിച്ചു വായിക്കുകയും പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. ഈ സമയത്ത് 1996ൽ നായനാർ മന്ത്രിസഭയുടെ കാലത്ത് ഗവ.പ്ലീഡർ ആയിരിക്കവെ ഇപ്പോൾ് ഹൈക്കോടതി ജഡ്ജിയായിരിക്കുന്ന അലക്സാണ്ടർ തോമസാണ് എഴുതണമെന്ന് തന്നോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹവുമായുള്ള രാഷ്ട്രീയ ചർച്ചകളും പല പത്രങ്ങൾ വായിക്കുമ്പോൾ ഉണ്ടാകുന്ന തോന്നലുകളുമാണ് പിന്നീട് എഴുത്തിലേക്ക് തിരിയാൻ കാരണം.
ചർച്ചയ്ക്ക് വിളിക്കാത്ത ചാനലുകൾ ഏതാണ്?
മനോരമയാണ് ചർച്ചയ്ക്ക് വിളിക്കാത്ത പ്രധാന ചാനലെന്ന് അദ്ദേഹം പറയുവ്വു. കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല. മാത്തുക്കുട്ടിച്ചായൻ എന്നു വിളിച്ച് കളിയാക്കിയിരുന്നതുകൊണ്ടാവാം മനോരമ ഒഴിവാക്കിയതെന്ന് കരുതുന്നു. എന്നെ വിളിക്കാത്ത മൂന്ന് കൂട്ടരാണ് ഉള്ളത്. ഒന്നു മനോരമ, രണ്ട് എൻഎസ്എസ്, മൂന്ന് മാർക്സിസ്റ്റ് പാർട്ടി. എന്നെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കരുതെന്ന് പെരുന്നയിൽ നിന്നും ഞങ്ങളുടെ പോപ്പ് ഫത്വ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ചാനൽ ചർച്ചകളിൽ പലരും വിളിക്കുമ്പോൾ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്?
ആദ്യം വിളിക്കുന്ന മാധ്യമത്തിലാണ് പോവുക. എന്നിരുന്നാലും ഏഷ്യാനെറ്റിനാണ് മുൻഗണന കൊടുക്കുന്നത്. കാരണം വിദേശരാജ്യങ്ങളിലടക്കം ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ളത് ഏഷ്യാനെറ്റിനാണ്. അതിനാൽ തന്നെ ആ മാധ്യമത്തിനാണ് മുൻഗണന നൽകുന്നത്.
ചാനൽ ചർച്ചകൾ തീരുമാനിച്ച ശേഷം എന്തെങ്കിലും പ്രത്യേക സാാഹചര്യത്തിൽ അത് മാറ്റിവയ്ക്കാറുണ്ടോ?
ഇല്ല. അവരാണ് വിഷയം തീരുമാനിക്കുന്നത്. നമുക്ക് സ്വീകാര്യമായ വിഷയെമങ്കിൽ പോകും. സിപിഎമ്മിന്റെ നേതാക്കന്മാർക്ക് എന്നോട് എതിർപ്പുണ്ടെങ്കിലും ഏഷ്യാനെറ്റ് എന്നെ ഒഴിവാക്കാറില്ല. സിപിഎമ്മിന്റെ നേതാക്കന്മാർ അനിവാര്യമായ ചർച്ചയ്ക്ക് എന്നെ വിളിക്കാറില്ല. എന്നാൽ വിനു വി ജോണിനെയും അവർ ബഹിഷ്ക്കരിച്ചു. വിനുവിന്റെ ചർച്ചകളിൽ മാർക്സിസ്റ്റുകാർ പങ്കെടുക്കില്ല. വിനുവിനേയും എന്നെയും സിപിഎമ്മിന് വിരോധമാണ്. എന്നാൽ സിപിഎമ്മിന്റെ ബഹിഷ്ക്കരണം ഒന്നും ഏഷ്യാനെറ്റിനെ ബാധിച്ചിട്ടില്ല. വിനു കൂടുതൽ ഡെമോക്രാറ്റിക് ആയ മാധ്യമ പ്രവർത്തകനാണെന്നും അദ്ദേഹം പറയുന്നു.
വിനുവി ജോൺ പിആർഡിയിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെ നിന്നും ലീവ് എടുത്താണ് അദ്ദേഹം ഏഷ്യാനെറ്റിൽ ചർച്ച നടത്തിയത്. പിന്നീട് അദ്ദേഹം ആ ജോലി രാജിവെക്കുന്നതിന് നിർബന്ധിതനായി. ഇതിന് പിന്നിൽ കോൺഗ്രസ് ആയിരുന്നു. സോളാർ വിവാദമാണ് ഇതിന് കാരണം. വിനു സോളാർ വിവാദം ഏഷ്യാനെറ്റിലൂടെ കത്തിക്കുമ്പോൾ കോൺഗ്രസിന് രോഷമായി. ഈ സമയമാണ് ഏതോ കോൺഗ്രസുകാർ വിനു പിആർഡി ഉദ്യോഗസഥനാണെന്നനും ലീവ് എടുത്താണ് കോൺഗ്രസിനിട്ട് പണിയുന്നതെന്നും മന്ത്രി കെ.സി ജോസഫിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഉടൻ തന്നെ കെ.സി ജോസഫ് അ്ദദേഹത്തിന്റെ ലീവ് കാൻസൽ ചെയ്ത് തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് കാണിച്ച് വിനുവിന് കത്തെഴുതി. ഇതോടെ വേറെ നിവർത്തിയില്ലാതെ വിനു ജോലി രാജിവെച്ചു. മാർക്സിസ്റ്റുകാർ ആേേക്ഷപിക്കുന്ന വിനുവിന്റെ ജോലി നഷ്ടപ്പെടുത്തിയത് കോൺഗ്രസുകാരാണെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ ബിജെപിക്കാർക്ക് ഏറ്റവും വിരോധമുള്ളത് ഏഷ്യാനെറ്റിനോട്. അതുപോലെ തന്നെ സിപിഎമ്മിനും ഏഷ്യാനെറ്റിനോട് വിരോധമാണ്.
കേരളത്തിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് സാധ്യതയില്ലെന്നാണോ പറയുന്നത്?
തുടർഭരണം ഉണ്ടാക്കുന്നത് വലിയ അപകടമാണ്. യുഡിഎഫ് സർക്കാരിനെ അപേക്ഷിച്ച് അഴിമതി കുറഞ്ഞ ഭരണമാണ് ഇപ്പോഴും എൽഡിഎഫിന്റേത്. കോൺഗ്രസിൽ എല്ലാവരും ആക്രാന്തം പിടിച്ച് മോഷ്ടിക്കുന്ന സംവധാനമാണ്. ബിജെപിയിലും സിപിഎമ്മിലും അങ്ങനെയല്ല. കോൺഗ്രസിലെ അഴിമതി വളരെ പ്രകടമാണ്. അതുകൊണ്ട് തന്നെ വ്യവസായികൾക്ക് പ്രിയം സിപിഎമ്മിനോടും ബിജെപിയോടുമാണ്. ഒറ്റ സ്ഥലത്ത് പെയ്മെന്റ് നടത്തിയാൽ കാര്യങ്ങൾ നടക്കും. കോൺഗ്രസിനേക്കാളും കൈക്കൂലിയും ഇവർക്ക് കുറവാണ്.
എന്നാൽ സിപിഎമ്മിന്റേയും ബിജെപിയുടേയും അസഹിഷ്ണുത ഭീകരമാണ്. രണ്ടും ഒരേ തൂവൽ പക്ഷികൾ. കൊടിയുടെ നിറത്തിൽ മാത്രമാണ് വ്യത്യാസം. ചെറിയ വിമർശനം പോലും ഇവർക്ക് സഹിക്കാനാവില്ല. മുണ്ടുടുത്ത മോദി എന്ന പിണറായിയെ കുറിച്ചുള്ള പരാമർശം ഒട്ടും അതിശയോക്തിയല്ല. മുണ്ടുടുത്ത മുസസോളിനി എന്നതാണ് പിണറായിക്ക് കൂടുതൽ ചേരുക. അദ്ദേഹത്തെ അനുകൂലിക്കാത്തവരെല്ലാം ശത്രുക്കളാണെന്ന ധാരണയിലാണ് പിണറായിയുടെ പ്രവൃത്തി. എന്നാൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ആർക്കും അദ്ദേഹത്തോട് ഒരു ആത്മാർത്ഥതയും കൂറും ഇല്ല. ഇവരെല്ലാം ഉള്ളുകൊണ്ട് അദ്ദേഹത്തോട് പക വെച്ചു പുലർത്തുന്നവരും ഇദ്ദേഹത്തിന്റെ നാശം കാണാൻ ആഗ്രഹിക്കുന്നവരുമാണ്.
അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
തീർച്ചയായും നിരവധി പേർ. പാർട്ടിക്കുള്ളിൽ നല്ല ബന്ധമുള്ള ഒരുപാട് പേരുണ്ട്. എല്ലാ പാർട്ടിക്കാരുടേയും നേതാക്കന്മാരുമായി വ്യക്തിപരമായ ബന്ധമുണ്ട്. ഇക്കാര്യങ്ങളെല്ലാം അവർ എത്തിച്ചു തരാറുമുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം ഫോൺ ചോർത്തുന്ന ഏർപ്പാടുണ്ടായിരുന്നു. അദ്ദേഹം എന്റെ ഫോണും ചോർത്തി. ഐഗ്രൂപ്പ് നേതാക്കൾ എന്തെങ്കിലും രഹസ്യം ചോർത്തി നൽകുന്നുണ്ടോ എന്നറിയാനായിരുന്നു അത്. എന്നാൽ അവർ എന്റെ ഫോണിലേക്ക് നേരിട്ടു വിളിച്ചില്ല. അദ്ദേം ഇളിഭ്യനായി.
സിപിഎമ്മിൽ പിണറായിക്കെതിരായ വികാരം ഉണ്ടോ?
പാർട്ടിക്കുള്ളിൽ അങ്ങനെ ഒരു വികാരം ഉണ്ട്. എന്നാൽ അത് തുറന്നു പറയാൻ ധൈര്യപ്പെടുന്നില്ല. ഉമ്മൻ ചാണ്ടിക്കെതിരെയാണെങ്കിൽ ആളുകൾ തുറന്നു പറയും. അത് തുറന്ന വ്യവസ്ഥിതയും ജനാധിപത്യ സംവധാനവുമാണ്. അതിന് ആർജവമുള്ള നേതാക്കന്മാരും ഉണ്ടായിരുന്നു. എന്നാൽ സിപിഎമ്മിന്റേത് അടഞ്ഞ സംവിധാനമാണ്. അതിനകത്ത് നിൽക്കുന്നർക്കാർക്കും അദ്ദേഹത്തെ എതിർത്തു പറയാൻ കഴിയില്ല. പിണറായിയുടെ രീതിയോട് പൊരുത്തപ്പെടാൻ കഴിയാത്ത ഒരുപാട് പേര് പാർട്ടിക്കുളിൽ ഉണ്ട്.
തൃക്കാക്കര തിരഞ്ഞെടുപ്പോടെ ജനങ്ങളുടെ സിപിഎം വികാരത്തിൽ മാറ്റംവന്നിട്ടുണ്ടോ?
പാർലമെന്റ് തിരഞ്ഞെടുപ്പിൽ വലിയ തിരച്ചടിയുണ്ടായി. സാധാരണ നിലയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അതിന്റെ തുടർച്ചയുണ്ടാകേണ്ടതാണ്. എന്നാൽ പഞ്ചായച്ചത് തിരഞ്ഞെടുപ്പിൽ യുഡെഎഫിനെ ഞെട്ടിച്ച് എൽഡിഎഫിന് മേൽക്കോയ്മയുണ്ടായി. ആ ഞെട്ടലിൽ നിന്നും കരകയറാൻ കോൺഗ്രസിനോ ലീഗിനോ സാധിച്ചിട്ടില്ല. എൽഡിഎഫിനെ വിജയിപ്പിച്ച രണ്ട് ഘടകങ്ങളിൽ ഒന്ന് ബിജെപിയാണ്. അതിനർത്ഥം ബിജെപിക്കാർ സിപിഎമ്മിന് വോട്ട് ചെയ്തു എന്നല്ല. ബിജെപിക്ക് കിട്ടേണ്ട ഹിന്ദു വോട്ടുകളിൽ ഭൂരിഭാഗം എൽഡിഎഫിലെത്തി. ബിജെപിയും സിപിഎമ്മും തമ്മിൽ പഴയ വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്