അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യാം; ലോക്സ്ക്രീനും വാൾ പേപ്പറുമൊക്കെ സ്വയം സൃഷ്ടിക്കാം; ആപ്പിൾ ഐ ഒ എസ് 16 മാറ്റങ്ങൾ ഇങ്ങനെ; ഏറ്റവും പുതിയ മാക്സ് ബുക്ക് എയറിന്റെ വിശേഷങ്ങളും അറിയാം; ആപ്പിൾ ഗ്ലാസ്സ് ഇനിയുമില്ല
മറുനാടൻ ഡെസ്ക്
നിങ്ങൾ ആർക്കെങ്കിലും തെറ്റായ ഒരു സന്ദേശം അയച്ചുവോ ? അല്ലെങ്കിൽ ഒരു സന്ദേശം അയച്ചതിനു ശേഷം അത് അയക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ ? ഇനിഅത്തരം സന്ദർഭങ്ങളിൽ ഏറെ പശ്ചാത്തപിക്കേണ്ടി വരില്ല. പുതിയ ഐ ഒ എസ് 16 ൽ ആപ്പിൾ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നുണ്ട്. നിങ്ങൾ അയച്ച സന്ദേശം അൺഡൂ സെൻഡ് ചെയ്യുവാനും അല്ലെങ്കിൽ അത് എഡിറ്റ് ചെയ്യുവാനുമുള്ള സൗകര്യമാണ് ആപ്പിൾ പുതിയ ഐ ഒ എസ് 16 ൽ നൽകുന്നത്. വാട്സ്അപിനേയും അതുപോലുള്ള മറ്റ് മെസേജിങ് ആപ്പുകളോട് കിടപിടിക്കുന്ന സൗകര്യമാണ് ആപ്പിൾ നൽകുന്നതെന്ന് സി സി എസിലെ ചീഫ് അനലിസ്റ്റ് ബെൻ വുഡ് പറയുന്നു.
ഇന്നലെ നടന്ന ആപ്പിളിന്റെ ഡബ്ല്യൂ ഡബ്ല്യൂ ഡി സി കോൺഫറൻസിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ആപ്പിളിന്റെ മെസേജ് ആപ്പിലായിരിക്കും ഈ സൗകര്യം ഉണ്ടാവുക.. വരുന്ന വർഷം ഇറങ്ങാനിരിക്കുന്ന ഐ ഒ എസ് 16 അപ്ഡേറ്റിനൊപ്പം ഇതും ലഭ്യമാകും. നിങ്ങൾ സന്ദേശം അയച്ചതിനു ശേഷം അതിൽ തെറ്റുകൾ എന്തെങ്കിലുമുണ്ടെന്ന് തോന്നിയാൽ അത് എഡിറ്റ് ചെയ്യാവുന്നതാണ്. സന്ദേശം ലഭിച്ചയാൾക്ക് ലഭിച്ച സന്ദേശത്തിൽ എഡിറ്റ് ചെയ്തിരിക്കുന്നു എന്ന അറിയിപ്പോടെ സന്ദേശം എത്തും. അതുപോലെ ഒരു സന്ദേശം ഒരാൾക്ക് തെറ്റായി അയച്ചാൽ, അത് അൺഡൂ സെൻഡ് ചെയ്യാം. അപ്പോൾ സ്വീകർത്താവിന്റെ ഫോണിൽ, നിങ്ങളുടെ പേരും നമ്പറും മാത്രമെ കാണുകയുള്ളു. സന്ദേശം സ്വമേധയായ് ഡിലിറ്റ് ആയിപോകും.
പുതുമയാർന്ന ലൊക്ക് സ്ക്രീൻ
ഇതിനൊപ്പം ഐ ഒ എസ് 16 ൽ വരുന്ന മറ്റൊരു പ്രത്യേകത കൂടുതൽ ആകർഷകമായ ലോക്ക്സ്ക്രീനായിരിക്കും എന്നും കമ്പനി ഇന്നലെ വെളിപ്പെടുത്തി. നിലവിലെ ലോക്ക്സ്ക്രീനിൽ, മുകളിൽ കലണ്ടറും സമയവുമാണ് വരുന്നത്. എന്നാൽ, പുതിയ ലോക്ക്സ്ക്രീനിൽ നിങ്ങൾക്ക് വിഡ്ജറ്റുകൾ, ഫോണ്ടുകൾ, വാൾപേപ്പറുകൾ എന്നിവ ഉപയോഗിച്ച്, നിങ്ങളുടെ ഇഷ്ടാനുസരണം ലോക്ക്സ്ക്രീൻ ക്രമീകരിക്കാൻ കഴിയും. പുതിയ മൾട്ടിലയേർഡ് എഫക്ട് ഉപയോഗിച്ച് ഈ ആകർഷകമായ ലോക്ക്സ്ക്രീൻ സാധ്യമാക്കിയിരിക്കുന്നത്. അതുപോലെ തീയതിയുടെയും സമയത്തിന്റെയും രൂപങ്ങളും മാറ്റാൻ സാധിക്കും.
അടുത്ത വർഷത്തെ ഐ ഒ എസ് 16 അപ്ഡേറ്റിനൊപ്പമായിരിക്കും ഈ സൗകര്യവും ലഭ്യമാക്കുക. ലോക്ക്സ്ക്രീനിൽ ഏതൊക്കെ വിഡ്ജറ്റുകൾ വേണമെന്നത് ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്. ഉദാഹരനത്തിന് നടക്കുമ്പോൾ സ്റ്റെപ് കൗണ്ട് എടുക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അത് ഇവിടെ കാണിക്കാൻ കഴിയും. മാത്രമല്ല, പ്രിയപ്പെട്ട ഇമോജികളും മറ്റും ചേർത്ത് ഇഷ്ട നിറത്തിൽ തന്നെ ലോക്ക്സ്ക്രീൻ ആകർഷണീയമാക്കാനുള്ള സൗകര്യവും ഇതിലുണ്ടായിരിക്കും.
പുതിയ മാക്ബുക്ക് എയറിന്റെ വിശേഷങ്ങൾ
ഇന്നലെ നടന്ന ഡബ്ല്യൂ ഡബ്ല്യൂ ഡി സി കോൺഫറൻസിൽ ആപ്പിൾ അവരുടെ പുതിയ മാക്ബുക്കും പ്രസിദ്ധപ്പെടുത്തി. വെറും 11 മില്ലിമീറ്റർ മാത്രം കനമുള്ളതാണ് ഈ ലാപ്ടോപ്. മാത്രമല്ല കഷ്ടിച്ച് 1.25 കിലോ തൂക്കവും. മാഗ്സേഫ് ചാർജിങ്, രണ്ട് തണ്ടർബോൾട്ട് പോർട്ടുകൾ, ഒരു ഹെഡ്ഫോൺ ജാക്ക്, ആപ്പിളിന്റെ പുതിയ എം 2 പ്രൊസസ്സർ എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. ലോകത്തിലെ തന്നെ ഏറ്റവുമധികം ജനപ്രീതിയുള്ള രണ്ട് ലാപ്ടോപുകളായ മാക്ബുക്ക് എയർ, 13 ഇഞ്ച് മാക്ബുക്ക് പ്രോ എന്നിവയിൽ പുതിയ എം 2 ചിപ് കൊണ്ടുവരുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്നാണ് കമ്പനി വക്താവ് അവകാശപ്പെട്ടത്.
എം 2 അടിസ്ഥാനമാക്കി പൂർണമായും പുനർ രൂപകല്പന ചെയ്ത പുതിയ മാക് ബുക്ക് കൂടുതൽ കനം കുറഞ്ഞതും, ഭാരം കുറഞ്ഞതും അതേസമയം വേഗത കൂടിയതുമാണെന്ന് കമ്പനി പറയുന്നു. അതുപോലെ, മെച്ചപ്പെട്ടക്യാമറ, വർദ്ധിച്ച ബാറ്ററി ലൈഫ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. നാല് വ്യത്യസ്താ ഫിനിഷുകളിലാണ് ഇത് വിപണിയിൽ എത്തുക.
ഈ വർഷവും ആപ്പിൾ സ്മാർട്ട് ഗ്ലാസ്സ് ഇറങ്ങില്ല.
പുതിയ ഉദ്പന്നങ്ങളുടെ വിവരങ്ങൾ ആവേശപൂർവ്വം ഡബ്ല്യൂ ഡബ്ല്യൂ ഡി സി കോൺഫറൻസിൽകേട്ടുകൊണ്ടിരുന്ന ആപ്പിൾ ആരാധകരെ വീണ്ടും നിരാശപ്പെടുത്തിക്കൊണ്ട് ആപ്പിൾ സ്മാർട്ട് ഗ്ലാസ് വീണ്ടും നീണ്ടു പോവുകയാണ്. ഇത്തവണത്തെ ഈവന്റിൽ സ്മാർട്ട് ഗ്ലാസിനെ കുറിച്ചുള്ള കാര്യങ്ങൾ ആപ്പിൾ പുറത്തുവിടുമെന്ന് ഒരുകിംവദന്തി ഉണ്ടായിരുന്നു. എന്നാൽ, പുതിയ ഐഫോൺ, ഐ പാഡ്തുടങ്ങിയവയെ കുറിച്ചുള്ള വിശദാംശങ്ങൾ മാത്രമാണ് ആപ്പിൾ നൽകിയത്. അതിനൊപ്പം പുതിയ മാക്ക്ബുക്കിനെ കുറിച്ചും അവർ വെളിപ്പെടുത്തിയിരുന്നു.
നിരവധി പേരാണ് ഇക്കാര്യത്തിൽ തങ്ങളുടെ നിരാശ പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്. വെർച്വൽ റിയാലിറ്റിയും ആഗ്മെന്റഡ് റിയാലിറ്റിയും സംഗമിപ്പിച്ചുകൊണ്ടുള്ള സ്മാർട്ട് ഗ്ലാസുകൾ വികസന ദശയിലാണെന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേള്‍ക്കുന്നതാണ്. 2020 ൽ ഇതിന്റെ രണ്ട് പ്രോട്ടോടൈപ്പുകൾ തയ്യാറായെന്നും ഒരു വാർത്ത ഉണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ആപ്പിൾ ഔദ്യോഗികമായ പ്രതികരണം ഒന്നും നൽകിയിരുന്നതുമില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍