തുടർക്കഥ
ഈ പംക്തിയിൽ അവതരിപ്പിച്ച ആനന്ദൻ-സൗദമ്മ ദമ്പതികളുടെ ജീവിതരേഖ ഓർക്കുമല്ലോ. ഒരു തുടർച്ച എന്ന പോലെ അവരുടെ മൂത്തമകൾ ലൈന എഞ്ചിനീയറിങ് കഴിഞ്ഞ് ഒരു പ്രൈവറ്റ്ഫേമിൽ ജോലി നോക്കി വരുമ്പോഴായിരുന്നു വിവാഹിതയായത്. വരൻ ഹൈസ്ക്കൂൾ അദ്ധ്യാപകൻ. വർക്കല ഒരു പ്രശസ്തമായ വൈദ്യർ കുടുംബത്തിലെ മൂത്തപുത്രൻ. വിവാഹ സമയത്ത് പ്രൈവറ്റ് സ്ക്കൂളിൽ അദ്ധ്യാപകനായിരുന്നു ഗംഗാധരൻ. പിന്നീട് സർക്കാർ സ്ക്കൂളിൽ പോസ്റ്റിങ് ലഭിച്ച് മലബാറിന് പോയി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു പുരാതന മുസ്ലിം തറവാട് വാടകയ്ക്ക് തരപ്പെടുത്തി ഭാര്യയെ കൂട്ടിക്കൊണ്ടുപോയി.
രണ്ടു വർഷത്തെ താമസത്തിനുള്ളിൽ ഒരു പൊന്നോമന മകൻ പിറന്നു. ലൈനയ്ക്ക് അവകാശമായി ലഭിച്ച നാട്ടിലെ വീട്ടിൽ താമസിക്കുവാനുള്ള ഏർപ്പാടും ചെയ്തു. കൂട്ടിനും കുഞ്ഞിനെ നോക്കുവാനുമായി ഒരു ജോലിക്കാരിയെ ഏർപ്പാടാക്കിയിട്ടായിരുന്നു ഗംഗാധരൻ മാഷ് ജോലിസ്ഥലത്തേയ്ക്ക് മടങ്ങിയത്. സൗദമ്മ ഇടയ്ക്കിടെ ഒന്നുരണ്ട് ദിവസം മകളെയും കുഞ്ഞിനെയും കാണുവാനും അവരുമായി കഴിയുന്നതിനുമായി അവരുടെ താമസസ്ഥലത്ത് പോയിവരിക സാധാരണയായി.
സർവ്വീസ് കാലാവധി മൂന്നുവർഷം പൂർത്തീകരിച്ച മുറയ്ക്ക് തിരുവനന്തപുരത്തേയ്ക്ക് സ്ഥലംമാറ്റം വാങ്ങുവാനുള്ള തീവ്രശ്രമം ഗംഗാധരൻ മാസ്റ്റർ ആരംഭിച്ചു. അളിയൻ കളക്ടറേറ്റ് ജീവനക്കാരനായിരുന്നതിനാൽ സംഗതി എളുപ്പത്തിൽ സാധിച്ചു. അങ്ങനെ നെടുമങ്ങാട് ജിഎച്ച്എസിൽ സ്ഥലംമാറ്റം തരപ്പെട്ടു കിട്ടി. മലബാർ ഭാഗത്തെ സേവനം കഴിഞ്ഞു വരുമ്പോൾ മുതലാണ് ഗംഗാധരൻ മാഷ് വെറ്റിലമുറുക്ക് സ്ഥിരമാക്കിയത്. ആയതിന്റെ കാരണം വളരെ വൈകിയാണ് മനസ്സിലാക്കിയത്.
അദ്ധ്യാപനം കഴിഞ്ഞ് രാത്രിയിൽ ചില കമ്പനികളിൽ കൂട്ടുചേർന്ന് മദ്യപിക്കുന്ന ശീലം ആരംഭിച്ചു. അതിനു മറയായിട്ടായിരുന്നു വെറ്റില മുറുക്ക് തുടർന്നത്.
വൈകിയുള്ള വിവാഹമായിരുന്നുവല്ലോ ഗംഗാധരൻ സാറിന്റെയും ലൈനയുടെതും. കുഞ്ഞിന് 3 വയസ്സായതു മുതൽ ലൈന വീണ്ടും പ്രൈവറ്റ് കൺസ്ട്രക്ഷൻ സ്ഥാപനത്തിൽ ജോലിക്ക് പോയിത്തുടങ്ങി. എങ്കിലും സർക്കാർ പണി തരപ്പെട്ടുകിട്ടാത്തതിലുള്ള ദേഷ്യവും കുറ്റപ്പെടുത്തലും ഭർത്താവിന്റെ ഭാഗത്ത് നിന്ന് അനുസ്യൂതം തുടർന്നുകൊണ്ടിരുന്നു. വീട്ടിൽ അമ്മയോടോ സഹോദരങ്ങളോടോ ഇക്കാര്യങ്ങൾ തുറന്ന് സംസാരിക്കാതെ എല്ലാം ഉള്ളിലൊതുക്കി കഴിയുന്ന പ്രകൃതമായിരുന്നു ലൈനയുടേത്.
പൊതു സ്ഥലംമാറ്റത്തിന്റെ അവസരത്തിൽ ഗംഗാധരൻ മാഷിന് വീട്ടിനടുത്തുള്ള സ്ക്കൂളിലേയ്ക്ക് മാറ്റം തരപ്പെട്ടു കിട്ടി. പക്ഷേ, അത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുവാനാണ് സഹായിച്ചത്. വ്യാജവാറ്റിന്റെ കേന്ദ്രമായിരുന്നു സ്ക്കൂൾ പരിസരം. പകൽ സമയത്തും മദ്യസേവ തുടരുന്ന ശീലം ഗംഗാധരൻ സാറിന്റെ സുഹൃത്തുക്കൾ ഭാര്യയെ അറിയിച്ചു. മദ്യപാനെത്ത തുടർന്നുള്ള തർക്കങ്ങൾ വീട്ടിൽ വഴക്കും വക്കാണത്തിനും വഴിയൊരുക്കി. ഒന്നുരണ്ട് തവണ നിലതെറ്റി ഗംഗാധരൻ മാഷ് ലൈനയെ മർദ്ദിച്ചു. അപ്പോഴും പരാതികളിൽ മുഴച്ചു നിന്നത് ഭാര്യയ്ക്ക് സർക്കാർ ജോലി ലഭിക്കുന്നില്ല എന്നതായിരുന്നു.
ഒടുവിൽ അരുതാത്തത് തന്നെ സംഭവിച്ചു.
1990 ൽ ഒരു കത്ത് ഭർത്താവിന് എഴുതി ടിവിയുടെ മുകളിൽ വച്ചിട്ട് ലൈന രാവിലെ കുഞ്ഞിനെ അമ്മയുടെ വീട്ടിൽ കൊണ്ടു ചെന്നാക്കി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസിൽ പോകുകയാണെന്നും ശനിയും ഞായറും കുഞ്ഞിന് സ്ക്കൂളിൽ പോകണ്ടല്ലോ അവൻ രണ്ടു ദിവസം ഇവിടെ നിൽക്കട്ടെ എന്നു പറഞ്ഞുകൊണ്ട് കുഞ്ഞിന് അവസാന ചുംബനവും നൽകി അമ്മയോട് യാത്ര പറഞ്ഞ് പിരിഞ്ഞു. ആ പോക്ക് ദൃഢനിശ്ചയത്തോടുകൂടിയുള്ളതായിരുന്നു. ജീവിതത്തിൽ നിന്നും എന്നേക്കുമായുള്ള മടങ്ങിപ്പോക്ക്.
വെള്ളിയാഴ്ച ഉച്ചയോടുകൂടി ഗംഗാധരൻ മാഷിന്റെ സ്ക്കൂൾ പരിസരത്തുകൂടി പോകുന്ന റെയിൽവേ ട്രാക്കിൽ ആ ജീവിതം അവസാനിപ്പിച്ചു. പക്ഷേ, കഥാനായകൻ മരണ വിവരം പറഞ്ഞു കേട്ടെങ്കിലും ആര്, എന്ത്, എങ്ങനെ വിശദവിവരങ്ങൾ അന്വേഷിക്കുവാൻ തുനിഞ്ഞില്ല. പതിവുപോലെ സ്ക്കൂൾ വിട്ട് സന്ധ്യമയക്കത്തോടുകൂടി വീടുപറ്റി. വെട്ടവും വെളിച്ചവുമില്ല. താക്കോൽ നിശ്ചിത സ്ഥാനത്തുനിന്നും തെരഞ്ഞെടുത്തു. ഭാര്യയും മകനും അമ്മവീട്ടിൽ പോയതായിരിക്കും എന്ന നിഗമനത്തിൽ സുഷുപ്തിയിൽ ലയിച്ചു.
രാവിലെ സാധാരണ പോലെ കുളിച്ചു കുട്ടപ്പനായി ജംഗ്ഷനിലെ ചായക്കടയിൽ കാപ്പി കുടിക്കുവാനായി ഇറങ്ങി. അന്ന് ഇന്നത്തെപ്പോലെ മൊബൈൽഫോൺ സൗകര്യം ലഭ്യമായിരുന്നില്ല. ഉച്ചയോടുകൂടി ലൈനയുടെ അപ്പച്ചിയുടെ വീട്ടിൽപോയി ഗംഗാധരൻ മാഷ് അന്വേഷിച്ചു ലൈന ഇവിടെ വന്നിരുന്നുവോ? ഇല്ല വന്നിട്ടില്ല അവർ അമ്മയുടെ അടുത്ത് പോയതായിരിക്കും. ഗംഗാധരൻ അവിടെപ്പോയി അന്വേഷിക്ക് അവർ പറഞ്ഞുവിട്ടു. നേരെ തിരുവനന്തപുരത്ത് പട്ടത്തേയ്ക്ക് ബസ്സ് കയറി. അമ്മായിവീട്ടിൽ ചെല്ലുമ്പോൾ കുഞ്ഞ് പുറത്ത് നിന്ന് കളിക്കുന്നുണ്ട്. ഗംഗാധരൻ മാഷ് സാമട്ടിൽ ചോദിച്ചു ഇവന്റെ അമ്മ എന്തിയേ?
അവൾ ഇന്നലെ രാവിലെ കുഞ്ഞിനെ ഇവിടെ വിട്ടിട്ട് എംപ്ലോയ്മെന്റ് ഓഫീസിൽ പോയതാണല്ലോ. എന്താ നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? അവൾ അവിടെ വന്നില്ലല്ലോ? ചോദ്യ ഉത്തരങ്ങൾക്കിടയിൽ അമ്മായി ബോധമറ്റു വീണു. കുഞ്ഞിന്റെ അമ്മയെത്തിരക്കുവാൻ നാലുപാടും ബന്ധുക്കളും സുഹൃത്തുക്കളും പാഞ്ഞു. ഇളയച്ഛൻ പൊലീസ്സ്റ്റേഷൻ മുഖാന്തിരം അനേ്വഷണം ആരംഭിച്ചു.
ഇന്നലെ കുളത്തൂർ സ്റ്റേഷൻ കടവിൽ ഒരു സ്ത്രീ ട്രെയിനിന്റെ മുന്നിൽ ചാടി ആത്മഹത്യ ചെയ്തു എന്ന വാർത്തയെത്തുടർന്ന് അന്വേഷണം ആ വഴിക്ക് തിരിച്ചുവിട്ടു. വീട്ടിൽ പൊലീസ് തെരഞ്ഞപ്പോൾ ലൈന ഭർത്താവിന് എഴുതി വച്ചിരുന്ന കത്തും കിട്ടി. പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ശവശരീരവും വസ്ത്രങ്ങളും തിരിച്ചറിഞ്ഞു-പാവം. സർക്കാർ ഉദ്യോഗം ലഭിക്കുവാൻ കഴിയാതെപോയ ഒരു എഞ്ചിനീയറുടെ ജീവിതം ആ റെയിൽപാളത്തിൽ അവസാനിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍