സേവാഗ് സ്റ്റൈലിൽ ട്രിപ്പിൾ അടിച്ച ക്ലാസിക് ബാറ്റ്സ്മാൻ; നെറ്റ്സിൽ ബോൾട്ടിന്റെ തീപാറും പന്തുകളെ അടിച്ചു പറത്തും സൂപ്പർ സ്റ്റാർ; കീവീസ് ഫാസ്റ്റ് ബൗളറുടെ പ്രശംസാ വചനവും കേൾക്കാത്ത ടീം മാനേജ്മെന്റ്; സ്ഥിരം പരാജയം പരാഗിന് വേണ്ടി തഴയുന്നത് ഈ പാതി മലയാളിയെ; കിരീടം ഉറപ്പിക്കാൻ കരുൺ നായരെ സഞ്ജു ഓർക്കേണ്ടതുണ്ടോ?
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗർമാരുടെ നിരയിലാണ് ന്യൂസിലാൻഡ് പേസർ ട്രെന്റ് ബോൾട്ടിന്റെ സ്ഥാനം. സ്വിങ് ബൗളിങിലൂടെ ബാറ്റർമാരുടെ ഉറക്കം കെടുത്തുന്ന ഇടംകൈയൻ ബൗളറാണ് അദ്ദേഹം. നിലവിൽ ഐപിഎല്ലിൽ സഞ്ജു സാംസണിനു കീഴിൽ രാജസ്ഥാൻ റോയൽസിനായി കളിച്ചുകൊണ്ടിരിക്കുകയാണ് ബോൾട്ട്.
ഇന്ത്യൻ ക്യാപ്റ്റനും സ്റ്റാർ ഓപ്പണറുമായ രോഹിത് ശർമയുൾപ്പെടെ പല ലോകോത്തര ബാറ്റർമാർക്കും ഏറ്റവുമധികം വെല്ലുവിളിയുയർത്തിയ ബൗളറാണ് ബോൾട്ട്. തനിക്കെതിരേ ഏറ്റവും നന്നായി കളിച്ചിട്ടുള്ള ഇന്ത്യൻ ബാറ്റർ ആരാണെന്നു വെളിപ്പെടുത്തിയിരുന്നു ബോൾട്ട്. റോയൽസ് ടീമിലെ സഹതാരവും മലയാളിയുമായ കരുൺ നായരെയാണ് ബോൾട്ട് ഉയർത്തിക്കാട്ടിയത്. പക്ഷേ ബോൾട്ടിന്റെ വാക്കും രാജസ്ഥാൻ ക്യാപ്ടൻ സഞ്ജു സാംസൺ കേൾക്കുന്നില്ല. മുൻനിര കളിച്ചില്ലെങ്കിൽ മധ്യനിര തകർന്നടിയും. ജോസ് ബട്ലറും സഞ്ജുവും പടിക്കലും ജയ്സ്വാളുമാണ് പ്രതീക്ഷ. ഹിറ്റ്മെയർ പോയതോടെ ഫിനിഷർ ടീമിൽ ഇല്ല. എന്നിട്ടും കരുൺ നായരെ പരീക്ഷിക്കുന്നില്ല.
പക്ഷേ എന്തുകൊണ്ടും രാജസ്ഥാൻ ടീമിൽ കളിക്കാനുള്ള യോഗ്യത കരുൺ നായർക്കുണ്ട്. ബാറ്റിംഗിലെ ക്ലാസിനൊപ്പം ഷോട്ടുകളിലെ വ്യത്യസ്തതയും. എന്നിട്ടും രാജസ്ഥാൻ റോയൽസിന്റെ പ്ലെയിങ് ഇലവനിൽപ്പോലും സ്ഥാനമുറപ്പില്ലാത്ത താരമായി കരുൺ നായർ. നെറ്റ്സിൽ തനിക്കെതിരേയുള്ള കരുണിന്റെ ബാറ്റിങ് പ്രകടനം ട്രെന്റ് ബോൾട്ടിനെ പോലും വളരെയധികം ആകർഷിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് തനിക്കെതിര ഏറ്റവും നന്നായി ബാറ്റ് ചെയ്യുന്ന ഇന്ത്യൻ താരം കരുൺ ആണെന്നു ബോൾട്ട് ചൂണ്ടിക്കാട്ടിയത്. എന്നിട്ടും സഞ്ജുവിന്റെ കാതിൽ മാത്രം ഇത് കേൾക്കുന്നില്ല.
ഐപിഎല്ലിലെ ഏറ്റവും വലിയ പരാജയമാണ് രാജസ്ഥാൻ റോയൽസിലെ മധ്യനിര ബാറ്റ്സ്മാൻ റയാൻ പരാഗ്. 70 ട്വന്റി ട്വന്റ് മത്സരത്തിൽ നിന്ന് നേടിയത് വെറും 1173 റൺസ്് മാത്രം. ഐപിഎല്ലിലും നിരവധി മത്സരം കളിച്ചിട്ടും രണ്ടോ മൂന്നോ ശ്രദ്ധിക്കുന്ന പ്രകടനം മാത്രം. കരുൺ നായർ നേടിയത് 150 കളിയിൽ 2989 റൺസും. സെഞ്ച്വറി അടക്കം ഇതിൽ ഉണ്ട്. 16 തവണയാണ് അമ്പതിൽ അധികം റൺസ് നേടിയത്. പോരാട്ടതിന് ഏകദിനത്തിലും ടെസ്റ്റിലും എല്ലാം കുറ്റൻ സ്കോർ നേടുന്ന താരം. എന്നിട്ടും കരുണിന് മുകളിലാണ് പരാഗിന് രാജസ്ഥാൻ റോൽസിൽ സ്ഥാനം. രാജസ്ഥാൻ തോറ്റ എല്ലാ കളിയിലും കരുൺ നായരെ പോലൊരു ക്ലാസ് ബാറ്റ്സ്മാന്റെ അഭാവം പ്രകടവുമാണ്.
ഈ സീസണിൽ രണ്ടു കളികൾ മാത്രമാണ് കരുൺ രാജസ്ഥാന് വേണ്ടി കളിച്ചത്. സമ്മർദ്ദ ഘട്ടത്തിലെത്തി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു കരുൺ നായർ. അതിന് അപ്പുറം പ്രതിഭ തെളിയിക്കാൻ അവസരം കിട്ടിയതുമില്ല. ഇവിടെയാണ് വലിയ സ്കോറുകൾ പടുത്തുയർത്താൻ കഴിയാതെ വിഷമിച്ചിട്ടും പരാഗ് ടീമിലെ സ്ഥിര സ്ഥാനമാകുന്നത് ചർച്ചയും ചോദ്യവുമാകുന്നത്. ബോൾട്ട് എന്ന ഇതിഹാസ താരത്തിന്റെ വാക്കുകളുടെ പ്രസക്തിയും ഇവിടെയാണ് ചർച്ചയാകേണ്ടത്.
ഒരു മൽസരത്തിൽ കരുൺ നായർക്കെതിരേ ഞാൻ ഇതുവരെ ബൗൾ ചെയ്തിട്ടില്ല. പക്ഷെ നെറ്റ്സിൽ ഞാൻ ഏതു തരത്തിലുള്ള ബൗൾ പരീക്ഷിച്ചാലും അതു വളരെ മികച്ച രീതിയിൽ നേരിടാനുള്ള കഴിവ് കരുണിനുണ്ട്. അതുകൊണ്ടു തന്നെയാണ് താൻ അദ്ദേഹത്തിന്റെ പേര് പറയുന്നതെന്നും ബോൾട്ട് വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ 15ാം സീസണിൽ രാജസ്ഥാൻ റോയൽസിനൊപ്പം ചേർന്നവരാണ് ട്രെന്റ് ബോൾട്ടും കരുൺ നായരും. മുംബൈ ഇന്ത്യൻസ് ഒഴിവാക്കിയ ശേഷമാണ് ബോൾട്ട് റോയൽസിലേക്കു വന്നത്. കരുണാവട്ടെ കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിനൊപ്പമായിരുന്നു.
ബട്ലറും ജയ്സ്വാളും സഞ്ജുവും പടിക്കലും കരുൺ നായരും ഹിറ്റ്മെയറുമാണ് രാജസ്ഥാൻ ബാറ്റിംഗിൽ നെടുതൂണുകളാകേണ്ടത്. പ്ളേഫ് ഓഫിലേക്ക് കടക്കുന്ന രാജസ്ഥാന് ഇനി മുമ്പോട്ട് പോകാൻ മികച്ച ടീമിനെ തന്നെ കളിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബോൾട്ടിന്റെ വാക്കുകളുടെ പ്രസക്തി സഞ്ജുവും ടീം മാനേജ്മെന്റും ഉൾക്കൊള്ളേണ്ടത്.
ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ കളിച്ചു കഴിഞ്ഞ താരം കൂടിയാണ് കരുൺ. ഇതിഹാസ ഓപ്പണർ വീരേന്ദർ സെവാഗിനു ശേഷം ടെസ്റ്റിൽ ഇന്ത്യക്കായി ട്രിപ്പിൾ സെഞ്ച്വറിയടിച്ച താരമാണ് അദ്ദേഹം. 25ാം വയസ്സിൽ ഇംഗ്ലണ്ടിനെതിരേ ചെന്നൈയിൽ നടന്ന ടെസ്റ്റിലായിരുന്നു ഇത്. പുറത്താവാതെ 303 റൺസായിരുന്നു താരം നേടിയത്. പക്ഷെ ഈ ഇന്നിങ്സിനും കരുണിനെ ടീമിലെ സ്ഥിരസാന്നിധ്യമാക്കാൻ സഹായിച്ചില്ല. നിലവിൽ ഒരു ഫോർമാറ്റിലും താരം ദേശീയ ടീമിന്റെ ഭാഗമല്ല.
2013 മുതൽ ഐപിഎല്ലിന്റെ ഭാഗമാണ് കരുൺ നായർ. പക്ഷെ ഒരു ഫ്രാഞ്ചൈസിയിലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമാവാൻ കഴിഞ്ഞില്ല. ഇതുവരെ 67 ഇന്നിങ്സുകൾ കളിച്ചിട്ടള്ള കരുൺ 23.92 ശരാശരിയിൽ ഐപിഎല്ലിൽ 1483 റൺസാണ് നേടിയത്. 128.07 ആണ് സ്ട്രൈക്ക് റേറ്റ്. 10 ഫിഫ്റ്റികൾ കരുണിന്റെ പേരിലുണ്ട. ഉയർന്ന സ്കോർ പുറത്താവാതെ നേടിയ 83 റൺസാണ്. 30 കാരനായ കരുൺ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടിയാണ് ആദ്യമായി കളിക്കുന്നത്.
2014ൽ അദ്ദേഹം രാജസ്ഥാൻ റോയൽസിലേക്കു വന്നു. 2016 മുതൽ 17 വരെ ഡൽഹി ക്യാപ്പിറ്റൽസിനൊപ്പമായിരുന്നു. 2018-20 വരെ താരം പഞ്ചാബ് കിങ്സിനൊപ്പമായിരുന്നു. 2021ൽ കരുൺ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലെത്തി. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട താരത്തെ മെഗാ ലേലത്തിൽ 1.4 കോടിക്കു രാജസ്ഥാൻ റോയൽസ് വാങ്ങുകയായിരുന്നു.
Stories you may Like
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- 'സിംപിൾ ജയമൊന്നും ഹെറ്റ്മെയർ ഇഷ്ടപ്പെടുന്നില്ല', താരത്തെ പ്രകീർത്തിച്ച് സഞ്ജു
- അരങ്ങേറ്റക്കാരൻ തിലക് വർമ്മയെക്കണ്ട് സഞ്ജു പഠിക്കണമെന്ന് ആരാധകർ
- ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും? സഞ്ജു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍