വീൽചെയർ തിരുനടയിൽ കയറ്റാൻ സാധിക്കില്ലെന്ന് തൃച്ചബരം ക്ഷേത്ര അധികൃതർ; ശരീരം നുറുങ്ങുന്ന വേദന സഹിച്ചും വരച്ച കണ്ണന്റെ ചിത്രവുമായി എത്തിയ ഭിന്നശേഷിക്കാരി കണ്ണീരോടെ ക്ഷേത്ര സന്നിധിയിൽ; അവിടേക്ക് വീൽ ചെയർ അനുവദിച്ചാൽ അമ്പലനട അശുദ്ധമാകുമോ എന്ന ചോദ്യവുമായി സജിത മാണിയൂർ
കെ വി നിരഞ്ജൻ
കോഴിക്കോട്: അവിടേക്ക് വീൽ ചെയർ അനുവദിച്ചാൽ അമ്പലനട അശുദ്ധമാകുമോ...? തൃച്ചബരം ക്ഷേത്ര അധികൃതരോടാണ് സജിത മാണിയൂരിന്റെ ചോദ്യം. ജീവിതം സമ്മാനിച്ച വേദനകളിൽ തളർന്നിരിക്കാതെ ചെറുപുഞ്ചിരിയോടെ അതിനെ നേരിടുന്ന തളിപ്പറമ്പ് സ്വദേശിനിയാണ് സജിത മാണിയൂർ. വളരെ ചെറുപ്പത്തിലേ തന്നെ മസ് കുലാർ ഡിസ്ട്രോഫി എന്ന അപൂർവ്വ ജനിതക രോഗമാണ് തളിപ്പറമ്പിനടുതത് പുളിപ്പറമ്പ് കരിപ്പൂൽ സ്വദേശിനിയായ സജിതയെ വീട്ടിനകത്ത് തളച്ചിട്ടത്. ശാസ്ത്രീയമായി പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും യൂ ട്യൂബ് നോക്കി മ്യൂറ് പെയിന്റിംഗിൽ കഴിവു തെളിയിച്ചു ഈ പെൺകുട്ടി. ശരീരം നുറുങ്ങുന്ന വേദന സഹിച്ച് വരച്ചു തീർത്ത കണ്ണന്റെ ചിത്രം തൃച്ചംബരം ക്ഷേത്ര സന്നിധിയിൽ സമർപ്പിക്കാൻ പോയപ്പോഴാണ് സജിതയ്ക്ക് നിരാശ സമ്മാനിക്കുന്ന സംഭവങ്ങൾ ഉണ്ടായത്.
മൂന്ന് നാലു വർഷമായി കുടുംബത്തോടൊപ്പം തൃച്ചബരം അമ്പലത്തിൽ ഉത്സവം കാണാൻ സ്ഥിരമായി പോകാറുണ്ടായിരുന്നുവെന്ന് സജിത പറയുന്നു. അവിടെ എത്തിയാൽ ഭിന്നശേഷിയുള്ള എനിക്ക് ഭഗവാനെ കാണുവാൻ എല്ലാ സഹായങ്ങളും ചെയ്തു തരാറുമുണ്ടായിരുന്നു. മനസ്സ് നിറഞ്ഞു തൊഴുതാണ് വീട്ടിൽ വരാറും. ഒരുപാട് സുഹൃത്തുക്കളോട് അനുഭവം പങ്കുവയ്ക്കാറുണ്ട്. ഇവിടെ വീൽചെയർ നടയിൽ വച്ചു തൊഴാൻ സാധിക്കും നിങ്ങളും പോകണം എന്നൊക്കെ.
കഴിഞ്ഞ വർഷം ഭഗവാനെ കണ്ട് മടങ്ങുമ്പോൾ എന്റെ മനസ്സിൽ തോന്നിയ ആഗ്രഹമാണ് അടുത്ത വർഷം ഞാൻ ഭഗവാനെ കാണാൻ വരുമ്പോൾ ഭഗവാന്റെ ഒരു ചിത്രം വരച്ചു ഇവിടെ സമർപ്പിക്കണം എന്നത്. എന്റെ പ്രാർത്ഥന എന്നപോലെ തന്നെ ഈ വർഷം കൊടിയേറിയപ്പോഴേക്കും എനിക്ക് ഭഗവാന്റെ ഒരു ചിത്രം വരച്ചു പൂർത്തിയാക്കാൻ സാധിച്ചു. എന്റെ ആഗ്രഹം വീട്ടിൽ അറിയിച്ചപ്പോൾ എല്ലാവർക്കും ഒരുപാട് സന്തോഷം ആയി.. ക്ഷേത്രത്തിൽ വിളിച്ച് എല്ലാകാര്യങ്ങളും ചോദിച്ച് പറഞ്ഞും ഇന്നലെ ഭഗവാനെ കാണുവാനും ചിത്രം സമർപ്പിക്കുവാനും ഒരുപാട് സന്തോഷത്തോടെ ആണ് അവിടെ എത്തിയത്.
അവിടെ എത്തുമ്പോൾ സന്ധ്യ സമയത്തുള്ള ശ്രീവേലി ആയിരുന്നു... നടതുറന്ന് ഭഗവാനെ കണ്ട് എന്റെ വലിയൊരു ആഗ്രഹം സാധിക്കാൻ പോകുന്നു എന്ന് പ്രാർത്ഥനയോടെ നിൽക്കുകയായിരുന്നു. അപ്പോൾ ക്ഷേത്ര അധികാരികൾ വീൽചെയർ തിരുനടയിൽ കേറ്റുവാൻ സാധിക്കില്ല എന്നും എടുത്തുകൊണ്ടുപോയി ക്ഷേത്ര ദർശനം നടത്താനും പറഞ്ഞപ്പോൾ ഞാൻ മനസ്സുരുകി കണ്ണനെ വിളിച്ചു. ഈ വാക്കുകേട്ടപ്പോൾ കണ്ണാ ഞാനിവിടെ തളർന്നുപോയി.... എന്ന് വേദനയോടെ സജിത ഫേസ് ബുക്കിൽ കുറിച്ചു.
എല്ലാവർഷവും നടയിൽ വീൽചെയറോടെ തൊഴാറുണ്ടെന്ന് ഏട്ടൻ എല്ലാവരോടും പറഞ്ഞു നോക്കിയെങ്കിലും പിന്നെ ഏട്ടൻ ഒന്നും ചിന്തിക്കാതെ എന്നെ എടുത്ത് പോയ് ചിത്രം ഭഗവാന് സമർപ്പിക്കുകയായിരുന്നു. ആ നിമിഷം സന്തോഷത്തേക്കാൾ സങ്കടത്താൽ ഞാൻ ഒരുപാട് കരഞ്ഞുപോയി... വീൽചെയറിൽ ഉള്ളവർക്കും ഭഗവാനെ കാണണ്ടേ കണ്ണാ.. ഭക്തികൊണ്ടു ഞാനെഴുതിയ നിന്റെ ചിത്രം ആ തിരുമുമ്പിൽ സമർപ്പിച്ച് ഉള്ളുനിറയെ നിന്നെ കണ്ടുതൊഴണം എന്ന അത്യാഗ്രഹത്തിനപ്പുറം മറ്റൊരു മോഹവുമായല്ലല്ലോ ഭഗവാനേ ഞാനങ്ങയെ തേടിയെത്തിയത്. അതും നീ ബാലലീലയാടിക്കളിക്കും നിന്റെ ത്രിഛംബരത്തിന്റെ തിരു മുറ്റത്തത്തേക്ക്.
ഞങ്ങളും മനുഷ്യരല്ലേ ഭഗവാനേ ഞങ്ങൾക്കുമില്ലേ മനസ്സും ആഗ്രഹങ്ങളും. വയ്യായ്കയുടെ പരിമിതികൊണ്ട് പൊതുവിടങ്ങളിലേക്ക് 'ഉരുണ്ടു' വരേണ്ടിവരുന്ന ജീവനുകളെ'വീൽചെയർ അശുദ്ധിയെന്ന്' പറഞ്ഞ് ഇനിയൊരാളേയും തടഞ്ഞിടപ്പെടുന്ന അവസ്ഥ ഇല്ലാതിരിക്കട്ടെ എന്നു പറഞ്ഞുകൊണ്ടാണ് സജിത പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പതിനാല് വയസു വരെ ചെറുതായി നടക്കാൻ സാധിച്ചിരുന്ന സജിതയ്ക്ക് ഏഴാം ക്ലാസു വരെ മാത്രമാണ് പഠിക്കാൻ സാധിച്ചത്. രോഗം തീവ്രമായപ്പോൾ പഠനം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീടാണ് മ്യൂറൽ പെയിന്റിംഗിലേക്ക് സജിത തിരിഞ്ത്. കുട നിർമ്മാണം, ഗ്ലാസ് പെയിന്റിങ്, വിത്തുപേന നിർമ്മാണം എന്നിവയിലും സജീവമാണ് സജിത. അടുത്തിടെ ഇന്റർനെറ്റിന്റെ സഹായത്തോടെ നെറ്റിപ്പട്ട നിർമ്മാണവും ആരംഭിച്ചിട്ടുണ്ട് ഈ പെൺകുട്ടി.
Stories you may Like
- തന്റെ പേരിൽ തട്ടിപ്പ് നടത്തിയ ആൾക്കെതിരെ കുറിപ്പുമായി സജിത മഠത്തിൽ
- അറബ് നാട്ടിലെ ആദ്യ ഹിന്ദുക്ഷേത്രം വിശ്വാസി സമൂഹത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
- പൂരാവേശത്തിന് വിട; തൃശൂരിൽ എത്തിയത് ജനസാഗരം
- രാമക്ഷേത്ര യാത്രയ്ക്ക് ബദലായി മുരുകൻ ക്ഷേത്രങ്ങളിൽ തീർത്ഥയാത്രയുമായി തമിഴ്നാട്
- അബുദബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രം നാളെ തുറക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍