സമാധാന ശ്രമങ്ങൾ പൊളിഞ്ഞതോടെ ആക്രമണം രൂക്ഷമാക്കി റഷ്യ; യുക്രൈൻ നഗരങ്ങളിൽ വമ്പൻ സ്ഫോടനങ്ങൾ; ക്ലസ്റ്റർ ബോംബ് ആക്രമണത്തിൽ ഹർകീവിൽ സ്കൂൾ കൂട്ടികൾ അടക്കം അനേകം പേർ കൊല്ലപ്പെട്ടു; സിവിലിയന്മാരെ ബോംബിട്ടു കൊന്നു റഷ്യയുടെ കടന്നാക്രമണം കനത്തു; കീവ് നഗരം അഗ്നിയുദ്ധമാകുന്നു
മറുനാടൻ ഡെസ്ക്
കീവ്: യുക്രൈൻ അധിനിവേശം നടത്തുന്ന റഷ്യൻ സേന ഒരു വശത്ത് ചർച്ചകളുമായി മുന്നോട്ടു പോകുമ്പോൾ തന്നെ മറുവശത്ത് ആക്രമണം കടുപ്പിക്കുകയാണ്. ചർച്ചകളിൽ പോലു യുക്രൈൻ കാര്യമായി വഴങ്ങുന്നില്ലെന്ന ബോധ്യം വന്നതോടെയാണ് റഷ്യ ആക്രമണം കടുപ്പിക്കുന്നത്. ഒരേ സമയം യുക്രൈനിലെ വിവിധ നഗരങ്ങളിലാണ് റഷ്യ ആക്രമണം ശക്തമാക്കിയത്. ഇരുരാജ്യങ്ങളുടെയും അയൽരാജ്യമായ ബെലാറുസിന്റെ അതിർത്തിയിലുള്ള പ്രിപ്യാത് നദീതീരത്ത് സമാധാന ചർച്ചകൾ നടക്കുമ്പോഴാണ് മറുവശത്ത് റഷ്യ ആക്രമണം കടുപ്പിക്കുകയും ചെയ്യുന്നത്.
അതേസമയം യുക്രൈൻ നഗരമായ ഹർകീവിൽ ശക്തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമാണ് ഹർകീവ്. ഇവിടെ ജനവാസ മേഖലയിലും റഷ്യ ആക്രമണം നടത്തിയത് വൻ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ക്ല്സറ്റർ ബോംബ് ആക്രമണത്തിൽ സ്കൂൾ കുട്ടികൾ അടക്കമുള്ളവർ കൊല്ലപ്പെട്ടതായി ഡെയ്ലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു.
ജനവാസമേഖലയിൽ തിങ്കളാഴ്ച റഷ്യ കനത്ത ഷെല്ലാക്രമണം നടത്തി. 11 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ കീവിൽ റഷ്യൻ സേനയുമായി ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന് യുക്രൈൻ അധികൃതർ പറഞ്ഞു. കീവിൽനിന്ന് വേണമെങ്കിൽ സുരക്ഷിത ഇടനാഴിയിലൂടെ യുക്രൈൻ പൗരർക്ക് പുറത്തുപോകാമെന്ന് റഷ്യ പറഞ്ഞു. കീവിന് തെക്കുപടിഞ്ഞാറായി വാസിൽകീവിലേക്കുള്ള ഹൈവേയിലൂടെ കീവ് വിടാമെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയവക്താവ് മേജർ ജനറൽ ഇഗോർ കൊണഷെങ്കോവ് അറിയിച്ചു.
ഇന്നലെ ഇന്നലെ രാത്രി വൈകി നടത്തിയ അഭിസംബോധനയിൽ യുക്രൈൻ പ്രസിഡന്റ് സെലൻസ്കി റഷ്യയെ കുറ്റപ്പെടുത്തി രംഗത്തുവന്നു. സിവിലിയന്മാരുടെ മേൽ ആക്രമണം നടത്തുന്ന പുടിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. ഹർകീവിലെ ആക്രമണത്തിന്റെ വിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് സെലൻസ്കി യുദ്ധക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമാക്കിയത്. സാധാരണക്കാരായ ജനങ്ങൾക്ക് മേൽ ആക്രമണം നടത്തുന്നതിനെ ആരും പൊറുക്കില്ലെന്ന് യുക്രൈൻ പ്രസിഡന്റ് പറഞ്ഞു.
അതേസമയം റഷ്യ അതിമാരകമായ വക്വം ബോംബ് പ്രയോഗിക്കുന്നു എന്ന ആരോപണവും യുക്രൈനിലെ യുഎസ് അംബാസിഡർ പറഞ്ഞു. ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചുള്ള റഷ്യൻ ആക്രമണത്തെ അംഗീകരിക്കാൻ ആകില്ലെന്നുമാണ് ലോകരാഷ്ട്രങ്ങളും അഭിപ്രായപ്പെടുന്നത്. ഹർകീവ് പിടിക്കാനുള്ള റഷ്യൻ ആക്രമണത്തെ പ്രാദേശിക ജനങ്ങളെ ഒപ്പം നിർത്തിയാണ് യുക്രൈൻ പ്രതിരോധിക്കുന്നതും. റഷ്യൻ മിസൈൽ ആക്രമണത്തിലാണ് സ്കൂൾ തകർന്ന് 11 പേർ കൊല്ലപ്പെട്ടത്.
വക്വം ബോംബും ക്ലസ്റ്റർ ബോംബു പ്രയോഗിക്കുന്ന റഷ്യൻ നടപടിയെ ലോകരാഷ്ട്രങ്ങളും അപലപിക്കുന്നുണ്ട്. ഇത് ജനീവ കരാറിന്റെ ലംഘനമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതിനിടെ റഷ്യയുടെ ആക്രമണത്തിൽ ഏഴു കുട്ടികളുൾപ്പെടെ 102 സാധാരണക്കാർ യുക്രൈനിൽ കൊല്ലപ്പെട്ടെന്ന് യു.എൻ. മനുഷ്യാവകാശവിഭാഗം മേധാവി മിഷേൽ ബാച്ലെ. യഥാർഥ മരണസംഖ്യ ഇതിൽ കൂടുതലായിരിക്കുമെന്ന് ഭയപ്പെടുന്നതായും അവർ പറഞ്ഞു. എന്നാൽ, 16 കുട്ടികൾ കൊല്ലപ്പെട്ടെന്നും 45 കുട്ടികൾക്കു പരിക്കേറ്റെന്നും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു. യുക്രൈൻ പ്രശ്നത്തിലുള്ള ചർച്ച യു.എൻ. മനുഷ്യാവകാശ സമിതിയിൽ വ്യാഴാഴ്ച നടക്കും.
അതേസസമയം റഷ്യൻസേനയുമായി അഞ്ചുദിവസമായി രൂക്ഷയുദ്ധം നടക്കുന്ന യുക്രൈനിൽ വെടിനിർത്തുന്നതിനുള്ള ചർച്ച തിങ്കളാഴ്ച തുടങ്ങിയിട്ടുണ്ട്. ഈ ചർച്ചയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കായാണ് ലോകം. യുദ്ധമാരംഭിച്ചതിനുശേഷമുള്ള ആദ്യത്തെ റഷ്യ-യുക്രൈൻ ചർച്ചയാണിത്. വെടിനിർത്തൽ എന്ന ആവശ്യമാണ് ചർച്ചയിൽ യുക്രൈൻ മുന്നോട്ടുവെച്ചത്. ആണവായുധസേനയോടു സജ്ജമായിരിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ ആവശ്യപ്പെടുകയും റഷ്യയ്ക്ക് ആണവായുധങ്ങൾ വിന്യസിക്കാൻ പാകത്തിൽ ബെലാറുസ് നയം മാറ്റുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചർച്ച. ചർച്ചയുടെ ഫലപ്രാപ്തിയിൽ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി കഴിഞ്ഞദിവസം സംശയം പ്രകടിപ്പിച്ചിരുന്നു.
പ്രതിരോധമന്ത്രി ഒലെക്സി റെസ്നികോവ്, സെലെൻസ്കിയുടെ പാർട്ടിയായ സെർവന്റ് ഓഫ് ദ പീപ്പിളിന്റെ പാർലമെന്ററി പാർട്ടി നേതാവ്, വിദേശകാര്യ ഉപമന്ത്രി എന്നിവരാണ് യുക്രൈൻ സംഘത്തെ ചർച്ചയിൽ പ്രതിനിധാനം ചെയ്യുന്നത്. സാംസ്കാരികമന്ത്രി വ്ളാദിമിർ മെദിൻസ്കി റഷ്യൻ സംഘത്തെ നയിക്കുന്നു. അടിയന്തര വെടിനിർത്തലും യുക്രൈനിൽനിന്ന് സൈന്യത്തെ പിൻവലിക്കലുമാണ് ചർച്ചയിലെ മുഖ്യ അജൻഡയെന്ന് സെലെൻസ്കിയുടെ ഓഫീസ് അറിയിച്ചു. യുക്രൈൻ പൗരരും ഭടന്മാരും മരിച്ചുവീഴുന്നതിനാൽ അടിയന്തര ഉടമ്പടികൾ സാധ്യമാക്കുന്നതിലാണ് താത്പര്യമെന്ന് റഷ്യൻ മന്ത്രി മെദിൻസ്കി പറഞ്ഞു.
റഷ്യൻ സൈന്യത്തോട് ആയുധംവെച്ചു കീഴടങ്ങാൻ ചർച്ചയ്ക്കുമുമ്പ് സെലെൻസ്കി ആവശ്യപ്പെട്ടു. യുക്രൈന് യൂറോപ്യൻ യൂണിയനിൽ അടിയന്തരമായി അംഗത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍